ANILKUMAR. A. K
AYILEPPILLIYIL
THRIKKAKARA.P O
CHALIPPARAMBU RODA
KOCHI 682021
E;MAIL anilmediator@gmail.com
9995033225
8281404225
സര്‍പ്പദോഷത്തെക്കുറിച്ച് അഥര്‍വ്വ വേദം പറയുന്ന അത്ഭുതങ്ങള്‍ നിങ്ങളറിയുക. അഥര്‍വ്വത്തിലെ കൊടിയ ദുര്‍മന്ത്രങ്ങളുടെ വിവര്‍ത്തനമാണ് ഈ പുസ്തകത്തിലുള്ളത്.
!നിത്യദുരിതങ്ങള്‍ നിങ്ങള്‍ക്ക് സര്‍പ്പദോഷമായി തോന്നാം .പക്ഷേ അതിന്റെ വാസ്തവം അറിയണം.
കേരളത്തില്‍ നിരവതി സര്‍പ്പ ദോഷങ്ങള്‍ തീര്‍ക്കാന്‍ ചെന്നപ്പോള്‍ കണ്ടെത്തിയ ത്. ഒന്നുകില്‍ ആ വീട് പണിയാന്‍ ഉപയോഗിച്ചത് ഇടിവെട്ടു കൊണ്ട മരം കൊണ്ടായിരിക്കും. അല്ലെങ്കില്‍ കിണറിനടുത്തുള്ള ചില വിഷം തുപ്പുന്ന മരമായിരിക്കും വില്ലന്‍. പിന്നെ പാചകത്തിനായി നിത്യമുപയോഗിക്കുന്ന പാത്രങ്ങളായിരിക്കും പ്രശ്നക്കാരന്‍ .മറ്റൊന്ന് നവംബര്‍ ഡിസംബര്‍ ജെനുവരി എന്നീ മാസങ്ങളില്‍ ജനിച്ചവരാണ് സര്‍പ്പദോഷം തീര്‍ക്കാന്‍ എന്നെ കൂടുതലും വിളിച്ചവര്‍ . സര്‍പ്പദോഷം തീര്‍ക്കാന്‍ എന്നെ വിളിച്ച വീടുകളില്‍ എനിക്ക് കണ്ടെത്താന്‍ സാധിച്ച അത്ഭുതങ്ങളാണ് ഈ പുസ്തകം.
സർപ്പകാവുകൾ/ സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന ഒടിയൻ / പാലമരത്തിലെ യെക്ഷി ?/ സോർണ്ണ നിറമുള്ള നാഗത്താൻ / കാവിലെ മഞ്ഞളഭിഷേകം ?'' നൂറും പാലും കൊടുക്കല്‍. ഉരുളി കമിഴത്തല്‍. നമ്മുടെ നാട്ടില്‍ സര്‍പ്പ പൂജക്ക് എന്തൊക്കെ ആചാരങ്ങള്‍ !! നിങ്ങള്‍ എന്തിനു വേണ്ടി ഇത്തരം ക്രീയകള്‍ ചെയ്യുന്നു. ഇതിൽ എന്താണ് വാസ്തവം!!?സത്യങ്ങള്‍ അറിയാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും .
!!! പുള്ളുവരും അവരുടെ പാട്ടും !!!
പുള്ളുവർ കുടം കൊട്ടി പാടിയാൽ സർപ്പദോഷം മാറുമോ. ഇതിലെ വാസ്തവം എന്താണെന്ന് വേദങ്ങൾ പറയുന്നത് കേൾക്കുക. എന്താണ് ആ നാദത്തിലെ വാസ്ഥവം ?? വരൂ നമുക്ക് താരാട്ട് പാടാം ..
ഗർഭിണികൾ പകലുറങ്ങരുത് ഇങ്ങിനെ പഴമക്കാർ പറയാറുണ്ട് .
അതെന്താ അവർ പകലുറങ്ങിയാൽ .കണ്ണിന്റെ കാഴ്ച ശക്തി കുറയുമോ ? കുഞ്ഞിനു നിറം മങ്ങുമോ ? കുട്ടി പെണ്ണായി പോകുമോ ? ഇങ്ങനെ പല മുടന്തൻ ചോദ്യങ്ങളും ഉണ്ടാകും .എന്നാൽ എന്താണ് അതിന്റെ വാസ്ഥവം ??
നവജാത ശിശു മൂന്നു മാസം വരെ പകൽ സമയം ഉറങ്ങാൻ ഇഷ്ട്ടപെടുന്നു .
രാത്രിയിൽ ഉറക്കം കുറഞ്ഞുമിരിക്കുന്നു .
വീട്ടിൽ ഒരു കുഞ്ഞു പിറന്നാൽ അല്പ്പനാളുകൾ സോല്പ്പം കഷ്ട്ടപാടുകൾ ഉണ്ടാകും ,ടിയാൻ അമ്മിഞ്ഞയോക്കെ നന്നായി ശാപ്പിട്ട് പകൽസമയം നന്നായി ഉറങ്ങും എന്നിട്ട് രാത്രി കണ്ണും മിഴിച്ച് കിടക്കും . പിന്നെ പുഞ്ചിരി വിടർത്തി നമ്മുടെ ഉറക്കം കെടുത്തുന്നു . രക്ഷസന്മാർ രാത്രി ഉറങ്ങാറില്ല അല്ലെങ്കിൽ രാക്ഷസകുലം രാത്രി ഉറക്കം കുറഞ്ഞവരാണ്. ഹിംസ്ര ജന്തുക്കളെ പോലെ അമിതമായ മാംസ ഭോജനം ആണ് ഇവരെ പകൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്നത് .ഹനുമാൻ സീതയെ തേടി ലെങ്കയിൽ ചെന്നപ്പോൾ കാവൽ നിന്ന രാക്ഷസന്മാർ ഉറക്കത്തിലായിരുന്നെന്ന് വാല്മീകി രാമായണം പറയുന്നു. മാംസ ഭോജികൾ ഉറക്കം കുറഞ്ഞവരും രാത്രി അനേകം തവണ കമകേളികളിൽ താല്പ്പര്യo കാട്ടുന്നവരുമാണ് .ഇത്തരക്കാര്‍ക്ക് എന്നും പകല്‍ ഉറങ്ങേണ്ടി വരുന്നു
ശുദ്ധ സസ്യഭക്ഷണം കഴിക്കുന്ന മാതാ പിതാക്കൾക്ക് ജനിച്ച കുട്ടികളും പകൽ ഉറങ്ങുന്നു . ശിശുക്കൾ രാക്ഷസരല്ലല്ലോ? ഈ ഉറക്കം ചുരുങ്ങിയത് ഏഴോ എട്ടോ മാസം തുടരുന്നു ക്രെമേണ ഉറക്കം രാത്രിയിലേക്ക് സോമെധയ കൈവരുന്നു
നവജാത ശിശു മൂന്നു മാസം വരെ പകൽ സമയം ഉറങ്ങാൻ ഇഷ്ട്ടപെടുന്നു .
രാത്രിയിൽ ഉറക്കം കുറഞ്ഞുമിരിക്കുന്നു . .
അമ്മയുടെ വയറ്റിലെ ഗെര്ഭസ്ഥ ശിശു പകൽ കൂടുതലായി ഉറങ്ങുന്നു. കാരണം അമ്മയുടെ വയർ പകൽ സമയം തോട്ടിലിനു സമമായി തുളുമ്പുന്നു .ആ സുഖ ചലനം നിമിത്തം വയറിനുള്ളിലെ കുഞ്ഞു ഉറങ്ങും . ആട്ടു കട്ടിലിലും .ആടുന്ന കസേരയിലും നമ്മൾ മയങ്ങി പോകുന്ന പോലെ .വയറിന്റെ ആട്ടം കാരണം എല്ലാ ഗെര്ഭസ്ഥശിശുക്കളും പകലുറക്കക്കാരനാണ് .
മറ്റൊന്ന് കൂടി പറയുന്നു.
നമ്മുടെ കുട്ടിക്കാലങ്ങളിൽ നമ്മൾ ഒരു വിത്ത് നട്ടാൽ അത് മുളച്ചുവോ എന്നറിയായുനുള്ള കൌതുകം കൊണ്ട് നേരം വെളുക്കുമ്പോൾ തന്നെ അതിന്റെ സമീപം ചെന്ന് വീക്ഷണം നടത്തിയിരുന്നവരാണ് നമ്മള്‍ . അന്ന് ഓരോ പുലരിയിലും അതിന്റെ വളർച്ച നമുക്ക് കാണാൻ കഴിഞ്ഞിരുന്നു . രാവിന്റെ സൂര്യൻ ചന്ദ്രനാണ് ആ തിങ്കൾക്കലയുടെ സപർശനമേറ്റാണ് സകലതും വളരുന്നത് . ചന്ദ്രൻ ജല സ്പർശം പോലെ കുളിരുള്ളതും. ജലം ജീവൻ ലെയിച്ചതുമാണ് . ബോധമറ്റു കിടക്കുന്നവനെ ജല സ്പര്ശം ഉണര്ത്തുന്ന പോലെ. ചന്ദ്ര സ്പര്ശം സകലതിനെയും വളർത്തുന്നു.
. പകൽ വിരിയാത്ത പുഷ്പ്പങ്ങൾ രാത്രി ചന്ദ്ര കിരണമേറ്റ് വിരിയുന്നു അവ നമുക്ക് സൂര്യകിരണങ്ങൾ തരുന്നുണ്ട് . ജലസ്പർശം വിത്തിലെ ജീവനെ ഉണർത്തുന്ന പോലെ ജല സ്പർശമുള്ള ചന്ദ്രൻ നിമിത്തം സകലത്തിന്റെയും വളർച്ച രാത്രിയിൽ ആകുന്നു എന്ന് മനസ്സിലാക്കുക .
ഇനി ഗർഭിണി ഉറങ്ങാൻ കിടന്നാൽ മൂന്ന് മണിക്കൂർ കൊണ്ട് വയറിന്റെ തോട്ടിലാട്ടത്തിന്റെ സുഖം പൂര്‍ണ്ണമായും നിലയ്ക്കും. ..ഉറക്കത്തിനു ഭംഗം വരുന്നത് കൊണ്ട് കുഞ്ഞുണരും .ഉണർന്നാൽ അവന്റെ ലോകം ഉണരുന്നു ആ സമയം അമ്മയിൽ നിന്നും ലഭിച്ച പലതും അവനു ലഭിക്കും. .അവനുള്ള ഭക്ഷണം ജീവന്റെ പ്രകൃതി ഒരുക്കിയിട്ടുണ്ട് .അത് ഭക്ഷിച്ച് കുഞ്ഞും രാത്രിയിൽ ആണ് വളരുന്നതും കളിക്കുന്നതും .
രാത്രിയിയുടെ സുന്ധരമാകുന്ന നിശബ്ദതയിൽ ആണ് നമ്മളും വളർന്നത്. ആയിരം പ്രസവം എടുത്താൽ 900 എണ്ണം രാത്രിയിൽ ആണ് നടന്നത് എന്ന് കാണുന്നു .ജയിലിലടക്കപ്പെട്ട കള്ളൻ രാത്രിയിൽ പുറം ചാടാൻ ആഗ്രെഹിക്കുന്ന പോലെ പുറം ലോകം കാണാൻ ശിശുക്കളും രാത്രിയാണ് തിരെഞ്ഞെടുക്കുന്നത്. പൊതുവെ രാത്രി ജനിച്ച കുഞ്ഞിനെ കള്ളൻ എന്ന് അമ്മമാർ ലാളിച്ചു വിളിക്കറുണ്ടല്ലോ.
അത് കൊണ്ട് പകൽ ഗർഭിണി ഏറെ നേരം കിടന്നാൽ വയറിന്റെ തോട്ടിലാട്ടം നിലയ്ക്കും ഇത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കും .ഇതാണ് ഗർഭിണികൾ പകൽ ഉറങ്ങരുത് എന്ന് പറയുന്ന ഏഴു കാരണങ്ങളിൽ ഒരു കാരണം '
.'
പക്ഷേ ജനിച്ചു വീണാൽ കുഞ്ഞു തൊള്ള പൊട്ടി കരയും .ആ സമയം അമ്മയുടെ മുലഞെട്ടുകൾ കരച്ചിൽ നിർത്താൻ സഹായിക്കും . അത് വലിച്ചു കുടിക്കാൻ അവനെ ആരും പഠിപ്പിക്കുന്നില്ല .ഇശോരാ ഇതെന്ത് അത്ഭുതം . ഒരു പക്ഷേ മുജന്മത്തിൽ ചെയ്ത മുലകുടി ഈ ജന്മത്തിൽ ആവർത്തിക്കുകയാവാം ക്രിമിയായും പട്ടിയായും പൂച്ചയായും നാം ജനിച്ചപ്പോഴൊക്കേ മുലകുടി ഉണ്ടായിരുന്നല്ലോ. ആ ഓർമ്മ നിലനില്ക്കുന്നത് കൊണ്ടല്ലേ മനുഷ്യജന്മം ലഭിച്ചപ്പോഴും എങ്ങിനെ അമ്മിഞ്ഞ കിടിക്കണം എന്ന് മനസിലാക്കിയത്. മുജ്ഞ്മത്തിൽ നാം ചെയ്ത ജോലിയുടെ പരിജ്ഞാനം കൊണ്ട് . ഈ ജന്മത്തിൽ നമുക്കത് കാണുമ്പോൾ തന്നെ എളുപ്പം മനസിലാകുന്നു . .
പക്ഷേ ജനിച്ചശേഷം അപ്പോൾ തന്നെ നാം കരയുന്നുണ്ട്. വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനോട് ആർക്കാണ് സഹതാപം തോന്നാത്തത് . കരയുന്ന നവജാത ശിശുവിനോട് സഹതാപം തോന്നിയിട്ട് അമ്മയ്ക്കല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും.
കരയുന്ന കുഞ്ഞിനെ അമ്മ താരാട്ട് പാടിയുറക്കാൻ നോക്കും
സപ്ത സ്വരത്തിലെ ( ര ) എന്ന ശബ്ദം കൊണ്ട് അമ്മ ഉറക്ക് പാട്ട് ഉരവിടും
സ. രി .ഗ. മ. പ. ധ. നി. സ. ''ഈ എഴ് സ്വരങ്ങളിൽ നിന്നും കുഞ്ഞിനെ ഉറക്കാൻ ''ര'' എന്ന സ്വരം മാത്രം എന്തേ സ്ത്രികൾ തെരഞ്ഞെടുക്കുന്നത് രാ'രീ' ശബ്ദo കുഞ്ഞ് ഇഷ്ട്ടപെടുന്നുവോ എന്ത് കൊണ്ടാണ് കുഞ്ഞിനെ ഉറക്കാൻ അമ്മ സപ്ത സ്വൊരത്തിൽ നിന്നും ..ര എന്ന ശബ്ദം എടുക്കാതെ ''മ ''എന്ന ധ്വനി എടുത്തില്ല ''മാ'' മോശമായിട്ടാണോ അമ്മ,,,യുടെ ശബ്ദത്തിൽ മാ ഉണ്ടല്ലോ അത് പോരായിരുന്നോ പിന്നെന്തിനു രീ രാ വാക്കിനെ കൂട്ട് പിടിച്ചു.
നിങ്ങൾ ഉറങ്ങാൻ തെരെഞ്ഞെടുക്കുന്ന സമയം രാത്രി ആണല്ലോ ആ സമയം പട്ടികൾ കടിപിടി കൂടിയാൽ ഉറക്കം വരില്ല പക്ഷേ ചിവീടുകൾ നല്ല ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു ആ ശബ്ദം നിങ്ങൾക്ക് അരൊചകമാകുന്നില്ല .കാരണം ചിവീടുകള്‍ സപ്ത സ്വരത്തിലെ ''''ര''''' എന്ന ധ്വനിയിലാണ് ശബ്ദിക്കുന്നത് .
കാട്ടിൽ എന്നെ ഉറക്കുന്നത് ചിവീടുകൾ എന്ന ഗന്ധർവ്വൻ മാരാണ് .അവരുടെ രാരീരം കേട്ട് ഞാനും കുഞ്ഞായി മാറുന്നു
ചിവീടുകൾ സാക്ഷാൽ പ്രകൃതിയുടെ ഉറക്ക് പാട്ട്കാരാണ് . ചിവീടിന്റെ ശബ്ദം നമ്മളെ ഉറക്കത്തിലേക്ക് നയിക്കും . ആ സംഗീതം നിങ്ങൾ റെക്കോഡു ചെയ്‌താൽ രാരീരം എന്ന ധ്വനി ശ്രേവിക്കാൻ സാധിക്കും ,ചിവീടിന്റെ കൂട്ടമായ ശബ്ദം കേട്ട് ആരുടേയും ഉറക്കം ഇന്നുവരെ നഷ്ട്ടപെട്ടിട്ടില്ല.
അതിൽ നിന്നും ഉത്ഭവിക്കുന്ന ഹിന്ധോളനം നമുക്ക് അരൊചകമല്ലെങ്കിൽ ശിശു ''ര' ശബ്ദം ഇഷ്ടപെടുന്നു എന്ന് നാം മനസിലാക്കി കൊള്ളണം . പുള്ളുവൻ പാട്ടുകൾ മനോഹരമായ ഉറക്ക് പാട്ട് കൂടിയാണ്
അതൊരു ഹിന്ദോള രാഗമായി ഭൂ പതനത്തിന് മുൻപേ ഹൃദ്യമായി രുചിച്ചവരാണ് നാമെല്ലാവരും.
'' പുള്ളുവ സംഗീതവും ഉറക്ക് പാട്ടിന്റെ രീതിയിലാണല്ലോ ഇന്നും മീട്ടുന്നത് എന്ത് കൊണ്ടത് കാഹള നാദമായില്ല.
അഥർവ്വം ഈ പാട്ടിനെയും ഗാനത്തിനെയും ഗണങ്ങളുടെ പതിയായ ഗണരാഗം എന്നാണ് വിളിക്കുന്നത് രാ എന്ന അക്ഷരo ബ്രെമ്മ മുഹൂർത്തത്തിൽ മൂന്നു പ്രാവിശം കേൾക്കുന്നുണ്ടെന്നു ഋഗ വേദം പറയുന്നു .ഋഗ് വേദത്തിൽ ഈ മുഹൂർതത്തിനെ മൂന്നു ര വരുന്ന ര ര രണ സ്ത്രി എന്ന പെണ്ണിന്റെ യാമമെന്ന് വിളിക്കുന്നു .പക്ഷേ ഈ ര ര രണ സ്ത്രി സാക്ഷാല്‍ സംഗീത ദേവതയായ സരസ്വോതി ആണെന്ന് അഥർവ്വം പറയുന്നു . എന്തായാലും ബ്രെമ്മ മുഹൂർത്തത്തിനെ അഥർവ്വം വിളിക്കുന്നത് സരസ്വതി എന്നാണ്
ശിശു ശാന്തമായി ഉറങ്ങാന്‍ നമുക്ക് രാരീരം പാടാം
ഈ രഹസ്യo മനസിലാക്കി രാരീരം പാടാൻ പറഞ്ഞ ഭാരത ശ്രേഷ്ട്ടന്മാരായ മാമുനികളെ നമുക്ക് വാഴ്ത്താം
''പുള്ളുവരുടെ കുടം കൊട്ടി നമുക്ക് നിർമ്മിക്കാം ശിശുവിനൊരു ശുദ്ദമായൊരു മസ്ഥിഴ്ക്കം''
വീണ മീട്ടിയവനെ വീണ്ടും സംഗീതത്തിന്റെ ലോകത്തേക്ക് പിച്ച വെച്ച് നടത്താം ''
മണ്‍ മറയുന്ന ആ സംഗീതത്തിനൊരു പുതു ജീവൻ കൊടുക്കാം.
!!! പുള്ളുവർ കുടം കൊട്ടി പാടുന്നതിൽ എന്തെങ്കിലും ശാസ്ത്രമുണ്ടോ ?!!!
നവൂറു ശിശുവിന്റെ വായിൽ നിന്നും രണ്ടു വര്ഷം വരെ ഒഴുകന്ന കൊഴുത്ത
ദ്രാവകമാണ് ഇതിനെയാണ് നവൂറു എന്ന് എന്ന് അർത്ഥമാക്കുന്നത് പക്ഷെ ആ നാവൂറ്
ദോഷത്തിന് പുള്ളുവന്മാർ വീട്ടിൽ വന്ന് എന്തിന് കുടം കൊട്ടി പാടണം ? വീണ
മീട്ടി പാടിയാലും തെറ്റൊന്നും ഇല്ലല്ലോ ഈ കുടം തന്നെ കൊട്ടാണോ? കൃഷ്ണന്റെ
വേണു നാദം മനോഹരമല്ലേ എന്ത് കൊണ്ട് കുഞ്ഞുറങ്ങാൻ പുല്ലാംകുഴൽ
മീട്ടുന്നില്ല.!!!!!!
പുള്ളുവൻ പാട്ടിന് അമ്മയുടെ ഹൃദയ മിടിപ്പുമായി ബന്ധമുണ്ട്.
നമ്മുടെ ഹൃദയം മിടിക്കുന്നത് നമുക്ക് കേൾക്കാൻ കഴിയുന്നുണ്ടല്ലോ?
ശരീരത്തിലെ ഓരോ അവയവ പ്രവര്ത്തനത്തിനും അതിന്റേതായ ശബ്ദമുണ്ട്. തനതായ
യെന്ത്രങ്ങളുടെ ശബ്ദം പോലെയാണതും.
ഭ്രൂണത്തിൽ ശയിക്കുന്ന ശിശുവിന് അമ്മയുടെ ഹൃദയമിടിപ്പ് കേള്ക്കാൻ
സാദിക്കും. അത് പോലെ അമ്മയുടെ ശരീര പ്രവർത്തനവും കുഞ്ഞു ശ്രേവിക്കുന്നു.
അതൊരു സുന്ദര സംഗീതമാണ്. വയറ്റിൽ കിടക്കുന്ന കുഞ്ഞ് ആ ലോല സംഗീതം
ശ്രേവിക്കുന്നു. മധുരമായ പുള്ളുവ ഗീതം പോലെ അതിനും രാ എന്നും മാ
എന്നുമുള്ള ശബ്ധങ്ങളോട് സാമ്യമുണ്ട്. ''മ്''യും രായും ഗെര്ഭാവസ്ഥയിൽ
ഒന്നിച്ചു കേൾക്കും.
ഭ്രൂണത്ത്നുo നവജാതശിശുവിനുംനും ഇട പിന്‍ഗ്ല നാടി പ്രവര്‍ത്തിക്കുന്നില്ല. അത് കൊണ്ട് യോഗയുടെ അവസ്ഥ സോയം വരുത്താന്‍ ശിശുവിനാകില്ല. നട്ടെല്ല് മാത്രമുള്ള ജീവിയാണ് ശിശുക്കള്‍ . പുള്ളുവ വീണക്കമ്പി ഒരെണ്ണമേ ഉള്ളൂ. ഈ വീണക്ക് എന്ത് കൊണ്ട് ഒറ്റ കമ്പി തെരഞ്ഞെടുത്തു. അത് മറ്റൊന്നുമല്ല. ശുശുവിന് ഇട പിഗ്ല നാടിയില്ലെന്ന് പുള്ളുവ സമുധായത്തിന് നന്നായറിയാം. അതുകൊണ്ടവര്‍ നട്ടെല്ല് വീണ കമ്പിയാക്കി. ആ ശബ്ദവേദശാസ്ത്രം ശ്രേവിച്ചാണ് കുട്ടി വളരേണ്ടതും അതും പുള്ളുവര്‍ മനസിലാക്കി . കുഞ്ഞ് വളരാന്‍ രാഗങ്ങളില്‍ യോഗ നിദ്ര വരുത്തി വീണകൊണ്ട് മന്ത്രം ചെയ്തവന്‍ പുള്ളുവനാണ് ആ നാദമാണ് നിന്നെ നീയാക്കിയത് ഭാരതത്തിലെ എല്ലാ പുള്ളുവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു ആല്മാവ് കൊണ്ടുള്ള പ്രണയം അറിയിക്കുന്നു.
. പക്ഷേ ഗർഭിണി ഗാഡ നിദ്രയിൽ ആകുമ്പോൾ മാത്രമേ ര ശബ്ദം കലരുന്നുള്ളൂ . രാത്രിയുടെ സുന്ദരയാമത്തിൽ അമ്മ സുഖമായുറങ്ങുന്നു ആ വേളയിൽ ശരീര ശബ്ദം ഹിന്ധോളന രാഗമായി മാറുന്നു.
രാരീരം എന്ന നാദം അമ്മയിൽ നിന്നും ബ്രാഹ്മമുഹൂർത്തത്തിൽ ഉത്ഭവിച്ച് കുഞ്ഞിനെ വീണ്ടും ഉറക്കാൻ ഇടവരുത്തുന്നു .ഗര്‍ഭിണിയായ അമ്മയുടെ നിദ്രയില്‍ വയറാകുന്ന തോട്ടിൽ നിച്ചലമാകും അങ്ങിനെ നിലച്ചാല്‍ പോലും കുഞ്ഞുറങ്ങാൻ ഗെർഭിണിയുടെ ശരീരം സീകരിച്ച രാഗമാണ് രാരീരം എന്ന ഹിന്ധോള രാഗം . അതാണ് ഇന്നും രാരീരമെന്ന നമ്മൾ പാടുന്ന താരാട്ട് പാട്ട്.
ഗര്‍ഭസ്ഥയായ അമ്മയുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു. ശരീര പ്രവര്ത്തനം നടത്തുന്ന വൃക്കകൾ കരൾ ഹൃദയം എന്ന് വേണ്ട എല്ലാ ശ്രിങ്ഗലയുടെയും ശബ്ദം സ്ത്രിയിൽ ഗർഭാവസ്ഥയോടെ മധുര സംഗീതത്തിന് വഴി മാറുന്നു.അത് ഭയപെടുത്തുന്ന ഒച്ചയല്ല;;
ഭ്രൂണത്ത്നുo നവജാതശിശുവിനുംനും ഇട പിന്‍ഗ്ല നാടി പ്രവര്‍ത്തിക്കുന്നില്ല. അത് കൊണ്ട് യോഗയുടെ അവസ്ഥ സോയം വരുത്താന്‍ ശിശുവിനാകില്ല. നട്ടെല്ല് മാത്രമുള്ള ജീവിയാണ് ശിശുക്കള്‍ . പുള്ളുവ വീണക്കമ്പി ഒരെണ്ണമേ ഉള്ളൂ. ഈ വീണക്ക് എന്ത് കൊണ്ട് ഒറ്റ കമ്പി തെരഞ്ഞെടുത്തു. അത് മറ്റൊന്നുമല്ല. ശുശുവിന് ഇട പിഗ്ല നാടിയില്ലെന്ന് പുള്ളുവ സമുധായത്തിന് നന്നായറിയാം. അതുകൊണ്ടവര്‍ നട്ടെല്ല് വീണ കമ്പിയാക്കി. ആ ശബ്ദവേദശാസ്ത്രം ശ്രേവിച്ചാണ് കുട്ടി വളരേണ്ടതും അതും പുള്ളുവര്‍ മനസിലാക്കി . കുഞ്ഞ് വളരാന്‍ രാഗങ്ങളില്‍ യോഗ നിദ്ര വരുത്തി വീണകൊണ്ട് മന്ത്രം ചെയ്തവന്‍ പുള്ളുവനാണ് ആ നാദമാണ് നിന്നെ നീയാക്കിയത് ഭാരതത്തിലെ എല്ലാ പുള്ളുവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു ആല്മാവ് കൊണ്ടുള്ള പ്രണയം അറിയിക്കുന്നു.
. പക്ഷേ ഗർഭിണി ഗാഡ നിദ്രയിൽ ആകുമ്പോൾ മാത്രമേ ര ശബ്ദം കലരുന്നുള്ളൂ . രാത്രിയുടെ സുന്ദരയാമത്തിൽ അമ്മ സുഖമായുറങ്ങുന്നു ആ വേളയിൽ ശരീര ശബ്ദം ഹിന്ധോളന രാഗമായി മാറുന്നു.
രാരീരം എന്ന നാദം അമ്മയിൽ നിന്നും ബ്രാഹ്മമുഹൂർത്തത്തിൽ ഉത്ഭവിച്ച് കുഞ്ഞിനെ വീണ്ടും ഉറക്കാൻ ഇടവരുത്തുന്നു .ഗര്‍ഭിണിയായ അമ്മയുടെ നിദ്രയില്‍ വയറാകുന്ന തോട്ടിൽ നിച്ചലമാകും അങ്ങിനെ നിലച്ചാല്‍ പോലും കുഞ്ഞുറങ്ങാൻ ഗെർഭിണിയുടെ ശരീരം സീകരിച്ച രാഗമാണ് രാരീരം എന്ന ഹിന്ധോള രാഗം . അതാണ് ഇന്നും രാരീരമെന്ന നമ്മൾ പാടുന്ന താരാട്ട് പാട്ട്.
ഗര്‍ഭസ്ഥയായ അമ്മയുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു. ശരീര പ്രവര്ത്തനം നടത്തുന്ന വൃക്കകൾ കരൾ ഹൃദയം എന്ന് വേണ്ട എല്ലാ ശ്രിങ്ഗലയുടെയും ശബ്ദം സ്ത്രിയിൽ ഗർഭാവസ്ഥയോടെ മധുര സംഗീതത്തിന് വഴി മാറുന്നു.അത് ഭയപെടുത്തുന്ന ഒച്ചയല്ല;;
ആ ശബ്ദങ്ങൾക്ക് ഉടുക്കിന്റെയും പുള്ളുവ വീണയുടെയും സമ്മിശ്ര നാദത്തിനോട്
സദൃശ്യമുണ്ട് അതൊരു ഉറക്ക് പാട്ടായി കുഞ്ഞു ശ്രേവിക്കുന്നു ഈ നാദ ബ്രെമ്മം
ശ്രേവിച്ചു യോഗയുടെ നിദ്ര പൂണ്ട് ഗെർഭ്സ്ഥ ശിശു ഭ്രൂണത്തിൽ വളരുന്നു.
യോഗ ശാസ്ത്രത്തിലെ ആദ്യ മുദ്ര എന്ന കൈ ചുരുട്ടി പ്പിടിച്ചു കൊണ്ടുള്ള മുദ്ര കാട്ടി കുഞ്ഞുങ്ങള്‍ വളരുന്നു. മാസം തികഞ്ഞു പുറത്തു വന്നാലും നവജാത ശിശു എന്നും കൈകള്‍ ചുരുട്ടി പിടിക്കും .ഗര്‍ഭാവസ്ഥയില്‍ സൃഷ്ട്ടാവ് നമ്മളെ പലതും പഠിപ്പിക്കുന്നു
അങ്ങിനെ പലതും പഠിക്കുന്ന കൂട്ടത്തില്‍ ഞരമ്പുകളിൽ കൂടിയുള്ള രേക്തയോട്ടവും ഭ്രൂണാവസ്ഥയിൽ നമ്മളും കേട്ടതാണ് അതെല്ലാം ഹൃദയ സപ്ര്ശിയായ ലെയന സംഗീതമാണ് ഇത് അമ്മയിൽ നിന്നും കേട്ടുകൊണ്ടാണ് കുഞ്ഞ് രൂപപ്പെടുന്നത് ആ ശബ്ദത്തിനു പുള്ളുവർ കുടത്തിന്റെ നാദത്തിനോട് സദൃശ്യ മുണ്ട്.
യോഗ ശാസ്ത്രത്തിലെ ആദ്യ മുദ്ര എന്ന കൈ ചുരുട്ടി പ്പിടിച്ചു കൊണ്ടുള്ള മുദ്ര കാട്ടി കുഞ്ഞുങ്ങള്‍ വളരുന്നു. മാസം തികഞ്ഞു പുറത്തു വന്നാലും നവജാത ശിശു എന്നും കൈകള്‍ ചുരുട്ടി പിടിക്കും .ഗര്‍ഭാവസ്ഥയില്‍ സൃഷ്ട്ടാവ് നമ്മളെ പലതും പഠിപ്പിക്കുന്നു
അങ്ങിനെ പലതും പഠിക്കുന്ന കൂട്ടത്തില്‍ ഞരമ്പുകളിൽ കൂടിയുള്ള രേക്തയോട്ടവും ഭ്രൂണാവസ്ഥയിൽ നമ്മളും കേട്ടതാണ് അതെല്ലാം ഹൃദയ സപ്ര്ശിയായ ലെയന സംഗീതമാണ് ഇത് അമ്മയിൽ നിന്നും കേട്ടുകൊണ്ടാണ് കുഞ്ഞ് രൂപപ്പെടുന്നത് ആ ശബ്ദത്തിനു പുള്ളുവർ കുടത്തിന്റെ നാദത്തിനോട് സദൃശ്യ മുണ്ട്.
ഈ പുള്ളുവ സംഗീതം ലോകത്തിലെ എല്ലാ നവജാത ശിശുവും ഇഷ്ട്ടപെടും നമ്മളെത്ര
വളർന്നു വലുതായാലും ആ നാദം എന്നും ആസോദിക്കുന്നു ഇനിയും ആസോദിക്കും.
സംഗീത വേദമായ സാമവേദത്തിലെ ഒരു മന്ത്രം ഗെർഭിണിയുടെ ശരീരത്തെ കുറിച്ചാണ്
''' ഗെര്ഭിണിയായ സ്ത്രിയുടെ ശരീര മന്ത്രം പോലെ '''ഹേ നിങ്ങളും സാമത്തെ (സാമ വേദം ) ഗെര്ഭം ധരിക്കുക''' എന്ന് പറയുന്നുണ്ട്.
!!!!മാതാവ് ഭ്രൂണത്തെ ഗെർഭം ധരിച്ചപ്പോൾ കുഞ്ഞ് സാമ വേദത്തെ ഗെർഭം ധരിക്കുന്നു!!!!
ഈശോര ഇതെന്ത് അത്ഭുതം;;; അങ്ങ് സാമവേദത്തിലും അഥർവ്വത്തിലും എന്നെ കെട്ടിയിട്ടോളൂ . അതിൽ നിന്നുമെനിക്ക് മോചനം വേണ്ട..
പക്ഷേ ഈ പുള്ളുവൻ പാട്ട് സര്പ്പ ദോഷം തീർക്കാനല്ല എന്ന് വായനക്കാർ മനസിലാക്കുക.
എന്റെ ചില പൂജാ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് പങ്കു വെക്കുന്നു .
ആല്പ്പുഴയിൽ ഒരു ചതുര്‍വേദ സംസ്കാരമായ പുംസവനം എന്ന ചടങ്ങിനു പോയി.
അഗ്നിഹോത്രാധികള്‍ കഴിഞ്ഞു പതിവുള്ള വാചക കസര്‍ത്ത് നടത്തുമ്പോള്‍. കാവുകളെ
കുറിച്ചുള്ള ചര്‍ച്ച വന്നു . അപ്പൊ സര്‍പ്പ കൊപമുള്ളൊരു വീടിനെ കുറിച്ച്
ഒരു അഥര്‍വ്വ വേദി എന്നോട് പറയുക ഉണ്ടായി.
ആ വീട്ടിലെ സ്ത്രീ ജെനങ്ങളെ ആണ് സര്പ്പ കോപം പിടി കൂടിയട്ടുള്ളത്
''വെള്ളംപോക്ക്'' എന്ന രോഗം ആ വീട്ടില് നിന്നും മാറുന്നില്ല വളരെ കഷ്ട്ടം
പിടിച്ച അവസ്ഥ ആണെന്നും പലതരം പൂജകളും മരുന്നുകളും പരീഷിച്ചു എന്നിട്ടും
വിഫലം തന്നെ എന്നും ആ വൈദികന്‍ പറഞ്ഞു.
എന്നോട് എന്തെങ്കിലും പ്രേധിവിധി ഉണ്ടെങ്കിൽ നടത്തണമെന്നും അറിയുച്ചു.
അവര്‍ താമസിക്കുന്ന വീട് പാടം നികത്തിയതാണോ ? എന്നുള്ള ചോദ്യത്തിനു
മറുപടിയായി അതൊരു പുരാതന തറവാട് ആണ് എന്ന് അറിയിച്ചു.
കുറച്ചു ദിവസത്തിനു ശേഷം ആ വീട്ടിലും ആ പന്ധിതന്റെ നിര്ബന്ധം കൊണ്ട് അവിടം വരെ പോകേണ്ടി വന്നു.
മനോഹരമായ വലിയ ഒരു നാലുകെട്ടും നിലവറയും ഉള്ള വീട് എനിക്ക് കണ്ട പാടെ
ഇഷ്ട്ടമായി ആട്യത്ത്യമൊ മനോഹാരിതയോ ഇല്ലാത്ത എന്റെ മുഖം അവര്ക്ക്
പിടിച്ചില്ല എന്ന് എനിക്ക് തോന്നി. !!!വൃത്തി കെട്ട മുഖമാണ് വൃത്തികെട്ട
മനസ്സിനേക്കാള്‍ നല്ലത്!!! എന്ന് പല സുന്ദരി സുന്ദരന്‍ മാരോടും ഞാന്‍
പറയാറുണ്ട് ,
പക്ഷെ എന്റെ സുഹൃത്തും ഇന്ന്‍ അറിയപ്പെടുന്ന ആ അഥര്‍വ്വ പഠിതാവും അവരുടെ ബന്ധുവും സുഹൃത്ത്മൊക്കെ ആയിരുന്നു.
വീടിന്റെ ഓരോ മുറിയും അടുക്കളയുമൊക്കെ പരിശോദിക്കണമെന്ന് ഞാൻ അറിയിച്ചു. നാല് മണിക്കൂറ് പരിശോധന നടത്തിയിട്ടും ഒന്നും മനസ്സിലായില്ല.
എന്നെ ഏറെ വിഷമിപ്പിച്ച വീട് എന്ന് പറയാം .കാരണം കണ്ടു പിടിക്കാൻ കഷ്ട്ടപെട്ടു പോയി .
കുടിക്കുന്ന ജലം/ കിണറ്/ കുളം/ എന്നിവയുടെ സമീപം ഉള്ള മരങ്ങള്‍ എന്തൊക്കെ
എന്നും നോക്കി അതിലും കുഴപ്പം കണ്ടില്ല.വസ്തു ശാസ്ത്രത്തില്‍ അല്പ്പം പോലും
പിഴവില്ല ഇത്രെയും മനോഹരമായ വാസ്തു ശാസ്ത്രം കണ്ടു കിട്ടുക തന്നെ
വിരളമാണ് പിന്നെ എന്താണ് ഈ രോഗം വരാന്‍ കാരണം ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി
എന്നിലെ വേദ ശാസ്ത്രം ഈ വീട്ടു കാരുടെ മുന്‍പില്‍ തകരുന്ന പോലെ
അനുഭവപ്പെട്ടു .
സ്ത്രീകളെ മാറ്റി നിർത്തി ശരീര പ്രശ്നങ്ങൾ ചര്ച്ച ചെയ്തു നാണം മറന്നു
വാചാലരാകാന്‍ അവരോടു അപേക്ഷിച്ചു അവരും വാചാലരായി . ഏഴ് വര്‍ഷം കൊണ്ട്
അവരുടെ ശരീരത്തില്‍ വന്നു ഭവിച്ച ദോഷമെന്നേ അവര്‍ക്കറിയുകയുള്ളൂ. പക്ഷേ
അവരിലും രോഗ കാരണത്തിനുള്ള ഒന്നും കണ്ടില്ല.പല വിദഗ്ധ തന്ത്രികള്‍ വരെ
ഇവരുടെ പ്രശ്നം കണ്ടു പിടിക്കാതെ തോറ്റ് പോയിരുന്നു ഈ വിഷയം .എനിക്കും
കണ്ടു പിടിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. എങ്കിലും എന്റെ നിരീക്ഷണം
തുടര്‍ന്നു.
പാചക പാത്രങ്ങളിൽ ഒന്ന് പോലും അലുമിനിയം അല്ല പിന്നെ എന്താണ് സംഭവം ??
കിണറിനടുത്തുള്ള മരം പോലും നെല്ലിയാണ്. സ്ഥാനം പോലെ എല്ലാ മരങ്ങളും ഉള്ള
വീട്.
വട്ടു പിടിക്കുന്ന എന്റെ അവസ്ഥ കണ്ട് പലരും എന്നിലെ പാമരനെ കണ്ട് ചിരിക്കാന്‍ തുടങ്ങി .
എന്തെങ്കിലും ഇല്ലാതെ ഒന്നും വരില്ലല്ലോ ?? അത് എന്തായിരിക്കും. ഒരു
സ്ത്രീക്ക് മാത്രമല്ല ഈ പ്രശ്നം എല്ലാവര്‍ക്കുമുണ്ട്. അവിടെ ഏറെ നാള്‍
വിരുന്നു പാര്‍ക്കാന്‍ വരുന്ന സ്ത്രികള്‍ക്കും ഇതിന്റെ ലക്ഷണം
ഉണ്ടാകുന്നു. ഇതെന്തു സംഭവമാണെന്ന് മനസിലാകുന്നില്ല. എനിക്ക് രണ്ടു
ദിവസം ഇവിടെ വസിക്കണം എന്ന് എന്റെ സുഹൃത്തായ പൂജാരിയോടും വീട്ടുകാരോടും
പറഞ്ഞു. നിങ്ങളിൽ ഒരാളായി എന്നെ കാണുക. അങ്ങിനെ കാണുകയെങ്കിൽ എല്ലാം
പെട്ടന്ന് കണ്ടു പിടിക്കാമെന്നും ഞാൻ അറിയിച്ചു.
അതിനും അവര് സമ്മതം മൂളി അവിടത്തെ മുതിര്ന്ന വെക്തി മറ്റ് എന്തെങ്കിലും ആവിശം ഉണ്ടോ എന്ന് ബഹുമാനത്തോടെ ചോദിച്ചു.
ഞാൻ ഒരു വൈദികൻ ആണെന്നും രാവിലെ അഗ്നിഹോത്രം ചെയ്യാറുണ്ടെന്നും അതിന്
കുറച്ചു പ്ലാവിന്റെ വിറകു മാത്രം തന്നാല് മതി എന്ന് മാത്രം പറഞ്ഞു.
തരാം എന്നവരും പറഞ്ഞു പെട്ടന്ന് തന്നെ അവിടെ കുറച്ചു നാള് മുൻപ് മുറിച്ച
കളി വഞ്ചി നിര്‍മ്മിക്കാനും ആവണിപലക നിര്‍മ്മിക്കാനും മാത്രം
ഉപയോഗിക്കുന്ന വന്‍തേൻ വരിക്ക പ്ലാവിന്റെ വിറകുമായി കാരണവരും എത്തി.
രാത്രി വളരെ വൈകിയ വേളയിൽ അവിടത്തെ വീട്ടുകാരും ഒന്നു രണ്ടു അയല്പക്ക കാരുമായി പലതും ചര്ച്ച നടത്തി.
ആ വീട്ടിൽ മുന്‍പ് നടന്ന പലതും സംസാരിച്ചു.
അർദ്ധ രാത്രിയിൽ എന്നിൽ വന്ന ഒരു സംശയം .ആ വീട്ടു കാരോട് ചോദിച്ചു!!!?
എനിക്ക് തന്ന പ്ലാവിൻ വിറക് എവിടെ നിന്നും ആണ് വെട്ടിയത് എന്ന് ചോദിച്ചു?
വീടിന്റെ അല്പ്പം ദൂരത്തായി നിന്നിരുന്നത് എന്നു കാരണവര്‍ മറുപടി
പറഞ്ഞു.
ആ പ്ലാവില്‍ ഉണ്ടായിരുന്ന ചക്കയുടെ രുചി എന്താണ് എന്ന് ചോദിച്ചു അതിന്
അപൂര്‍വ്വമായി കാട്ടില്‍ മാത്രം ഉണ്ടാകുന്ന കരിം തേനീച്ചയുടെ തേന്‍ രുചി
യാണെന്നും അത് മുറിച്ചു മാറ്റിയതില്‍ വിഷമമുണ്ടെന്നും അറിയിച്ചു .
.
ബാക്കി മരം എന്ത് ചെയ്തു എന്ന ചോദ്യത്തിന്. അത് ഭീമാകാരമായൊരു
തടിയായിരുന്നു. അത് കൊണ്ട് ചിരവ മുതൽ പലക എന്നിവയും ആറ് കട്ടിലും
ഉണ്ടാക്കി അതിലാണ് എല്ലാവരും കിടക്കുന്നത് എന്നും അറിയിച്ചു.
ഞാനൊന്നും പിന്നീട് ചോദിച്ചില്ല എനിക്ക് ഉറങ്ങണം നാളെ മുതല് മുപ്പത് ദിവസ്സം കൊണ്ട് ഈ രോഗം മാറ്റിയിരിക്കും എന്ന് ഉറപ്പ് കൊടുത്തു.
വാസ്തു ശാസ്ത്രത്തില് വരിക്കപ്ലാവ് കൊണ്ട് വീട് നിര്മ്മിക്കാൻ വിധിയില്ല.
''ആവണിപലക'' തേന്‍ പ്ലാവിന്റെ തടികൊണ്ടാണ് ഉണ്ടാക്കുന്നത് ഇതിലും
സ്ത്രിജങ്ങളെ ഇരുത്താറില്ല. ഇതു എന്ത് കൊണ്ടെന്ന് കുതന്ത്രികൾക്കും അമ്പലം
വിഴുങ്ങുന്ന പൂജാരിമാരും പഠിക്കുന്നില്ല ;
;ഇന്ന് ഷേക്ത്രങ്ങളിൽ വേദങ്ങള്‍ പേരിനു പോലും പഠിപ്പിക്കുന്നില്ല. പക്ഷേ
ഏഴു ദിനങ്ങള്‍ ഭാഗവതം പഠിപ്പിക്കുന്നു . ഭാഗവതപ്രചരണം കൊണ്ട് നമ്മളൊന്നും
അധിപുരാതനമായ ഭാരതശാസ്ത്രം പഠിക്കുന്നില്ല നമ്മളെല്ലാം ഒന്നിച്ചു വേദം
പഠിച്ചാൽ ഭാരതം നന്നാകും ; അല്ലെങ്കിൽ ഭാഗവതത്തിന്റെ കൂടെ വേദ മാർഗ്ഗവും
നമ്മൾ സീകരിക്കണം. വേദം എന്ന് കേട്ടാൽ ഇന്നത്തെ ചില തന്ത്രികൾക്ക്
പുച്ഛമാണ് ..
പ്ലാവിന് വേരിലൂടെസോർണ്ണം സീകരിക്കാൻ കഴിവുണ്ട് അത് കൊണ്ടാണ് പ്ലാവിന്
സോര്‍ണ്ണം പോലുള്ള മഞ്ഞ നിറമുണ്ടാകുന്നതും വിറക് സോർണ്ണ
വർണ്ണവുമാകുന്നത്.
യാഗങ്ങളിൽ പലതും ഹോമിക്കുമ്പോൾ അതിന്റെ നാമം ചൊല്ലുന്നു
തിലം ;നമഹ (എള്ള് )
ശ്രിഫലം;നമഹ (തേങ്ങ )
ഭദ്രം നമഹ (ചെറുള )
വീര്യo നമഹ (കറുക പ്പുല്ല് )
സോർണ്ണത്തിനെ നമസ്ക്കരിക്കുന്ന വേളയിൽ അഗ്നിയിലേക്ക് താമര നൂലിൽ കെട്ടിയ വരിക്കപ്ലാവിൻ വിറകാണ് ഹോമിക്കുന്നത്.
എന്നിട്ട് .സോർണ്ണം ;നമഹ എന്ന് പറയുന്നു.
കട്ടിലപടി പ്ലാവ് കൊണ്ട് പണിതാല് സ്ത്രികല്ക്ക് ദോഷം ചെയ്യും.
പ്ലാവില് നിന്നും കൊഴുത്ത ദ്രാവകം ഒലിക്കുന്നത് നിങ്ങൾ കണ്ടിരിക്കും.
അത് കൊണ്ട് പ്ലാവിന്റെ പൊത്തിൽ എന്നും നനവു കാണാൻ സാധിക്കും . നല്ല വേനലിൽ മാത്രമേ ഈ ഒലിപ്പിക്കൽ ഇല്ലാതാവൂ.
കേരളത്തിൽ മഴയുടെ ഒരു പഴം ചൊല്ലുണ്ട് '' തുലാം പത്തു കഴിഞ്ഞാല് പ്ലാവിന്‍ പോത്തിലോളിക്കാം''
മഴക്കാലം വരിക്ക പ്ലാവില്‍ നിന്നും കൊഴുത്ത ദ്രാവകം പൊട്ടി \യോലിക്കും.
ഈ പഴം ചൊല്ലില് പ്ലാവ് വെള്ളം പോക്ക് രോഗം ഉള്ള മരമാണ്. ചിങ്ങം കന്നി എന്നീ
മാസങ്ങളില്‍ വരിക്ക പ്ലാവ് വെട്ടരുത് . അഥവാ മുറിച്ചാല്‍ പുര പണിക്കു
ഉപയോഗിക്കരുത്.
ഇതൊന്നും നോക്കാതെ ഇതു വീട്ടാവിശത്തിന് എടുക്കരുത് വിറക് ആക്കി കത്തിക്കാം എന്നല്ലാതെ മറ്റൊന്നിനും എടുക്കരുത്.
അപ്പൊ നിഷിദ്ധമായ സമയങ്ങളില്‍ മുറിച്ച പ്ലാവ്ന്റെ കട്ടിലിൽ കിടന്നാലോ ??
അത്തരം പ്ലാവിന്റെ കട്ടിലിൽ കിടന്നാല് വിരളമായി അപൂർവ്വം ചിലരിൽ വെള്ളം പോക്ക് രോഗം വരാം.
ഇത് എല്ലാവര്‍ക്കും പിടിപെടില്ല അപൂര്‍വ്വമായി മായി മാത്രമേ ഈ പ്ലാവുകള്‍ ദോഷം ചെയ്യുള്ളൂ .
ഇതിന്റെ കട്ടിലുണ്ടാക്കി കിടന്നാല്‍ ഒരിക്കലും മാറാത്ത വെള്ളം പോക്ക് രോഗം ഉണ്ടാകുമെന്നു '' അഥര്‍വ്വം പറയുന്നുണ്ട്.
ആവണിപ്പലകയിൽ സ്ത്രികൾ ഇരിക്കരുത് എന്ന് പറയാൻ കാരണം ഇതാണെന്ന് അറിയുക.
സ്ത്രി ജനങ്ങൾക്ക് ഇത്രയും ബഹുമാനം കൊടുത്ത ഈ ഭാരത സംസ്ക്കാരം ഒരു
ആവണിപ്പലകയിൽ നിന്നും ഒരു കാരണവുമില്ലാതെ അവളെ മനപ്പൂർവ്വം ഒഴിവാക്കില്ല.
പിറ്റേ ദിവസം രാവിലെ തന്നെ എന്റെ അഗ്നിഹോത്രദികൾ കഴിഞ്ഞ സമയം ഹോമ
കുണ്ടത്തിൽ നിന്നും എഴുന്നേൽക്കും മുന്നേ ആ വീട്ടുകാരോട് ഒരു കാര്യ
മറിയിച്ചു ' നിങ്ങൾ കിടക്കുന്ന ഈ കട്ടിലിൽ സർപ്പബാധ ഉണ്ടെന്നും ഇതു വെട്ടി
കീറി അഗ്നി ഹോത്രം ചെയ്യണമെന്നും അത് ഉടനെ വേണമെന്നും അല്ലെങ്കിൽ മരണം
സംഭവിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു!!
പക്ഷേ പ്ലാവിന്റെ ദോഷ വശം പറഞ്ഞാല്‍ ആരും ഉള്‍ക്കൊള്ളില്ല . അത് കൊണ്ട് ചിലതെല്ലാം മറച്ചു വെച്ചു.
ചില സത്യങ്ങള്‍ വെളിപ്പെടുത്തിയാലും വിഡ്ഢികള്‍ അതിന് തടസ്സം പറയും അങ്ങിനെ
യുള്ള അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട് അത് കൊണ്ട് പലതും എന്നില്‍ മാത്രം
ഒതുക്കുന്നു .
അവിടെയും തര്‍ക്കം നടന്നു എന്നില്‍ വിശ്വസം ഉള്ള അഥര്‍വ്വവേദിയായ
സുഹൃത്തിനോട് ഇതിനകം ഞാന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ
സഹായം കൊണ്ട് അധികം തർക്കം നടത്താതെ അവർ അതിനു വഴങ്ങി '
കാരണം തലേ രാത്രിയിലെ ഇശോര കൃപ കൊണ്ട് എനിക്ക് ലഭിച്ച വേദാർത്ഥം കുറച്ചൊക്കെ അവരും മനസ്സിലാക്കിയിരുന്നു .
അങ്ങിനെ ഒരു ഗുണവും ഇല്ലാത്തതും ദോഷമുള്ളതുമായ അവിടത്തെ ആറ് കട്ടിലും
പ്ലാവിൻ തടിയിൽ തീർത്ത ചിരവയും / ഇരിപ്പലകയും / വെട്ടി കീറി തീയിട്ടു
.പിന്നെ ചമത വിറകാക്കി കൊണ്ടും കല്ത്താമാര ഹവിസ്സ് ആക്കിയും അഗ്നി
ഹോത്രം ചെയ്തു.
ഒരു പൂജാരി മന്ത്രങ്ങൾ പഠിക്കുന്നതിന്റെ കൂടെ ആയുർവ്വേദവും പഠിക്കുക
.ഇതു എന്റെ ഗുരുനാഥന്റെ കാഴ്ച്ച പ്പാടാണ് . മന്ത്രങ്ങൾ എന്നത്
ആയുർവേദവുമായി ബന്ധപ്പെട്ടു ഒഴുകുന്നു.
കല്ത്താമാര ഇന്നും വനങ്ങളില്‍ കാണപ്പെടുന്നു ഇതിന്റെ പരസ്യo ഫെയ്സ്
ബുക്കില്‍ കൊടുത്തപ്പോള്‍ നിരവധി ആയുര്‍വേദ വൈദ്യന്മാര്‍ എന്നെ തേടി വന്നു .
അപൂർവ്വമായി മാത്രമേ പ്ലാവിന്റെ തടി നമുക്ക് ദോഷം ചെയ്യുന്നുള്ളൂ .അതും
വന്‍തേൻവരിക്ക എന്ന പ്ലാവ് മാത്രം . എല്ലാവർക്കും ഇതു ദോഷം
ചെയ്യണമെന്നില്ല .എല്ലാ പളാവിനും ഈ ദോഷമില്ല എന്നും അറിയിക്കുന്നു.
വെള്ളം പോക്കിന് നല്ല മരുന്ന് നിലം പരണ്ടയും നെയ്യുമാകുന്നു .
കരുകപ്പുല്ലും കുടവറെ ഇലയും രാവിലെ വെറും വയറ്റില്‍ കഴിക്കണം .
ആഴ്ചയില്‍ രണ്ടു നാള്‍ പുളിയാറില മോരില്‍ ചേര്‍ത്ത് കുടിക്കണം .
അവലും മലരും എള്ളും നിത്യ ഭക്ഷണത്തില്‍ പെടുത്തണം
ഇങ്ങിനെ ഒരുപദേശം അവര്‍ക്ക് കൊടുത്തു
ആ വീട്ടിൽ വെച്ച് ഹോമാഗ്നിയിൽ തന്നെ ഈ മരുന്നും നിര്മ്മിച്ചു
പിന്നെ നിലം പരണ്ടയും നെയ്യും ചേർത്തു ഉണ്ടാക്കിയ ഔവ്ഷധം പ്രസാദമായി ഇരുപത്തിയൊന്നു നാൾ കഴിക്കാനും പറഞ്ഞു .
ആ വീട്ടുലുള്ള മുഴുവനും സ്ത്രികളുടെയും രോഗം മുപ്പതു ദിവസം കൊണ്ട് മാറി . !!!ഇശോരോ!! രക്ഷിതു.......
പക്ഷേ ഇന്നു ആ വീട്ടു കാര്‍ക്ക് നന്നായി അറിയാവുന്ന വസ്തുത
സര്‍പ്പങ്ങള്‍ ദോഷം ചെയ്യില്ലയെന്നും പക്ഷം നോക്കാതെ വെട്ടിയ മരമാണ്
വില്ലനെന്നും അവര്‍ മനസിലാക്കി .
പാവം സർപ്പങ്ങൾ!! അല്ലാതെ എന്ത് പറയാനാ വെള്ളം പോക്ക് രോഗവും സർപ്പത്തിന്റെ പിടലിക്ക് കെട്ടിവെക്കുന്നു.
ആയുർവേദവും ശാസ്ത്രവും അറിഞ്ഞവന് മാത്രമേ സര്‍പ്പദോഷം മാറ്റാൻ കഴിയൂ .ആയുർവേദമാറിയാത്ത പൂജരിക്കോ / തന്ത്രിക്കോ / സ്വാമി മാർക്കോ സർപ്പദോഷം മാറ്റാൻ സാദിക്കില്ല . അങ്ങിനെ അവർ അത് മാറ്റുന്നെങ്കിൽ നിങ്ങൾ അറിയണം അവർ മാറ്റിയത് സർപ്പദൊഷമല്ലെന്നുo അതൊരു തരം പൊട്ടന്‍ കളിയോ ആട്ടക്കലാശമോ എന്നറിയുക. .അല്ലെങ്കിൽ നിങ്ങളുടെ ബുദ്ധിക്ക് നിരക്കാത്ത പല കോപ്പ്രായങ്ങളുമവര്‍ പൂജയെന്ന പേരില്‍ ചെയ്യുന്നു പണം പോകുന്നമെന്നല്ലാതെ ഗുണമുണ്ടാകില്ല.
സർപ്പകാവുകൾ/ സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന
ഒടിയൻ / പാലമരത്തിലെ യെക്ഷി ?/ സോർണ്ണ നിറമുള്ള നാഗത്താൻ / കാവിലെ
മഞ്ഞളഭിഷേകം ?'' എന്തിനു വേണ്ടി ഇത്തരം ക്രീയകള്‍ ചെയ്യുന്നു. ഇതിൽ എന്താണ്
വാസ്തവം!!?
എന്റെ ഒരു ചെറിയ ഒരനുഭവം പറഞ്ഞു തുടങ്ങുന്നു. ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ.
മറ്റു സംസ്ഥാനങ്ങളില്‍ ഇതു കൃഷി ചെയ്യുമ്പോള്‍ മലിന മുള്ളിടം ആവണക്ക് കാടുകള്‍ കണക്കെ വളരുന്നു .
എന്റെ ഒരു ചെറിയ ഒരനുഭവം പറഞ്ഞു തുടങ്ങുന്നു. ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ.
മറ്റു സംസ്ഥാനങ്ങളില്‍ ഇതു കൃഷി ചെയ്യുമ്പോള്‍ മലിന മുള്ളിടം ആവണക്ക് കാടുകള്‍ കണക്കെ വളരുന്നു .
എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ?
അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട് വെച്ച്
കൂലിപ്പണി കഴിഞ്ഞു ആള്‍താമസം കുറഞ്ഞപ്രദേശത്തു കൂടി റൂമിലേക്ക്
വരുമ്പോള്‍വഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു. പുറകെ വന്നിരുന്ന ഒരു
കര്ണാടക സോദേശി ആ പാമ്പിനെ കൊന്നു. മരണം ഉറപ്പാക്കാൻ അയാളതിന്റെ തല
ഞെരിച്ചു . അല്പ്പം വിഷമത്തോടെ ഞാനാ കാഴ്ച കണ്ടുനിന്നു. അയാള്‍ പോയപ്പോള്‍
അതിനരികിലേക്ക് ചെന്നു. അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി
തോന്നി .വെക്തമായി നോക്കിയപ്പോള്‍ ഏതോ കറുപ്പ് നിറമുള്ള മുത്തുകളെപോലെ
തോന്നി അത് നാഗ മാണിക്ക്യമെന്ന് ധരിച്ചു . വിലമതിക്കാനാവാത്ത ആ നിധി
പാമ്പിന്റെ വായിൽ നിന്നും തന്നെ ലഭിച്ചതിൽ ഞാൻ തുള്ളിച്ചാടി . വലിയൊരു
പണക്കാരനെയും സ്വപ്നം കണ്ടു മയങ്ങി റൂമിലേക്ക് നടന്നു . പിന്നെ ആരും
കാണാതെ ഞാനത് മണലിൽ കുഴിച്ചിട്ടു .
മാണിക്ക്യo ലഭിച്ചാല്‍ വിഷം തീരാന്‍ എഴുനാളുകള്‍ നനക്കണം. അതും ചെയ്തു പോന്നു. അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo കിഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു . ഇശോരാ പൊന്മുട്ടയിടുന്ന താറാവോ!!!!!! . മാണിക്യo മുളച്ചു സ്വോർണ്ണ വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സൊപ്നം കണ്ടു ഞാനുറങ്ങി.
അംബാനിമാരെ വെല്ലുവിളിക്കുന്ന മറ്റൊരു .അനിൽ അമ്പാനി ആകാനുള്ള തത്ര പാടിൽ ഞാൻ നിമിഷങ്ങളെ തള്ളി നീക്കി മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പോടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ചീറ്റിപ്പോയി . വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ആ ചെടി നമ്മുടെ ആവണക്ക് ആണെന്ന് . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി.
മാണിക്ക്യo ലഭിച്ചാല്‍ വിഷം തീരാന്‍ എഴുനാളുകള്‍ നനക്കണം. അതും ചെയ്തു പോന്നു. അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo കിഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു . ഇശോരാ പൊന്മുട്ടയിടുന്ന താറാവോ!!!!!! . മാണിക്യo മുളച്ചു സ്വോർണ്ണ വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സൊപ്നം കണ്ടു ഞാനുറങ്ങി.
അംബാനിമാരെ വെല്ലുവിളിക്കുന്ന മറ്റൊരു .അനിൽ അമ്പാനി ആകാനുള്ള തത്ര പാടിൽ ഞാൻ നിമിഷങ്ങളെ തള്ളി നീക്കി മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പോടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ചീറ്റിപ്പോയി . വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ആ ചെടി നമ്മുടെ ആവണക്ക് ആണെന്ന് . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി.
ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും
ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ
വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു??
കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല
ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത് കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല '''
ഇതിന്റെ കായ വളെരെ വിഷമുള്ളതാണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല
വെളുത്ത ആവണക്കിന്റെ അല്പ്പം തളിരില അല്പ്പം മഞ്ഞൾ 5 ഗ്രാം ജീരകം എന്നിവ കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കും അങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ?
എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു. പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂഡത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും
എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതംങ്ങള്‍ സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളായിരുന്നു. ചിന്തിക്കേണ്ട പല ദോഷങ്ങളും ഉണ്ടതിൽ സർപ്പകാവു എന്താണെന്ന് നിങ്ങൾ അറിയണം .
നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര്
ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം
നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം.
ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള
മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ
കൂട്ട് പിടിക്കുന്നത്?
ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ????
എന്താണ് നവൂര് ? നാവുദോഷം ???
നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ??
ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ?
മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ??
ശിവന് പറ്റുമെങ്കിൽ നമുക്കും ??
നമ്മുടെ കുഞ്ഞിനും ??
അങ്ങിനെയെങ്കില്‍ എന്താണ് സര്പ്പദോഷം ?
പ്രിയ വായനക്കാരെ ഇതു വളരെ വെത്യസ്തമായ എന്റെയൊരു അനുഭവമാണ് . നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നമുക്ക്''' ഓമന ഉണ്ണീടെ നവൂര് ദോഷം തീർക്കാം കണ്ണനാമുണ്ണീകൾക്ക് നവൂറു പാടാം !!!ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട് നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം.!!!
.. മറ്റു പേജുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതിയട്ടുണ്ട് കൂടുതൽ അറിയാൻ മറ്റു പേജുകൾ വായിക്കുക.... തന്ത്രമറിയാത്ത തന്ത്രികളും ഉഴുന്ന് തിന്നുന്ന പൂജാരികളും. മറ്റു മതമന്ത്ര വാദികളും ഇതെല്ലാം വായിച്ച് മനസിലാക്കി നല്ല ഭക്തരെ പുനര്‍ ജീവിപ്പിക്കുക എന്നറിയിച്ചു കൊണ്ട് .തുടരുന്നു
ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന
ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്.
ഭൂമിയിലെ വിഷങ്ങൾ സീകരിച്ചു ഭൂമി സംരെക്ഷിക്കുന്ന ഔവ്ഷധങ്ങളാണ് ഉമ്മം /
എരുക്ക് / അമൽപൊരി / കാഞ്ഞിരം മുതലായവ.ഇവ കാക്കയെ പോലെ മാലിന്യo
നിർമ്മാജനം ചെയ്യുന്നു .
ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ . മണ്ണിൽ താഴ്ന്നു കിടക്കുന്നത് വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ളിടം ഭാഷ്യയോഗ്യമായവ വളരില്ല . ഇന്നത്തെ ഈ അവസ്ഥയിൽ ജനം അഴുക്കുകൾ വലിച്ചെറിഞ്ഞാൽ .കേരളം മുഴുവൻ വിഷചെടികൾകൊണ്ട്നിറയും.
നമ്മുടെരെക്ഷയ്ക്ക്വേണ്ടിയാണ്അവവളരുന്നത്.നശിപ്പിക്കാതിരിക്കുകയാണ് നല്ലത് .വിഷ ചെടികള്‍ കൂടുതല്‍ വളര്‍ന്നാല്‍ കൃഷി നശിക്കും . പട്ടിണി വന്നു ചേരും .അത് കൊണ്ട് മാലിന്യo വലിച്ചെറിഞ്ഞു നാം സോയം നശിക്കരുത് . ആരോഗ്യമാണ് നല്ല സമ്പത്ത് . ആരോഗ്യo പണം കൊണ്ട് ഉണ്ടാകില്ല .
ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ . മണ്ണിൽ താഴ്ന്നു കിടക്കുന്നത് വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ളിടം ഭാഷ്യയോഗ്യമായവ വളരില്ല . ഇന്നത്തെ ഈ അവസ്ഥയിൽ ജനം അഴുക്കുകൾ വലിച്ചെറിഞ്ഞാൽ .കേരളം മുഴുവൻ വിഷചെടികൾകൊണ്ട്നിറയും.
നമ്മുടെരെക്ഷയ്ക്ക്വേണ്ടിയാണ്അവവളരുന്നത്.നശിപ്പിക്കാതിരിക്കുകയാണ് നല്ലത് .വിഷ ചെടികള്‍ കൂടുതല്‍ വളര്‍ന്നാല്‍ കൃഷി നശിക്കും . പട്ടിണി വന്നു ചേരും .അത് കൊണ്ട് മാലിന്യo വലിച്ചെറിഞ്ഞു നാം സോയം നശിക്കരുത് . ആരോഗ്യമാണ് നല്ല സമ്പത്ത് . ആരോഗ്യo പണം കൊണ്ട് ഉണ്ടാകില്ല .
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം
ഉണ്ടാകും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഇല്ലല്ലോ
ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ.
പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു.
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു . മഞ്ഞു കൂടുതൽ ഉള്ള സ്ഥലം വായു പെട്ടന്ന് ദുഷിക്കില്ല .അവിടം air condition വായു ശുദ്ധമാണ് അവിടം പാമ്പുകൾ കുറവാണ്.
പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു.
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു . മഞ്ഞു കൂടുതൽ ഉള്ള സ്ഥലം വായു പെട്ടന്ന് ദുഷിക്കില്ല .അവിടം air condition വായു ശുദ്ധമാണ് അവിടം പാമ്പുകൾ കുറവാണ്.
വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പ് എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . വായു ഉണ്ടല്ലോ ??
പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും ഒരു ജീവിക്കും പരിധിയിൽ
കവിഞ്ഞ പ്രധിരോധമില്ല നമ്മൾ ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന വായു മലിനമായാൽ
നമുക്ക് പിടിച്ചു നില്ക്കാൻ കഴിവില്ല.
പക്ഷെ പ്രിയ വായനക്കാരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു.
ഭുമിയിൽ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തള്ളുന്ന മാലിന്യങ്ങൾ അലപ്പ
നാൾ കൊണ്ട് പലതരത്തിലുള്ള വിഷം തന്നെയാകും. അത് വായുവിൽ കലരാതെ
സുക്ഷിക്കുന്നത് ആവണക്കും വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങൾ എരുക്ക്
എന്ന ചെടിയും ആകുന്നു. എരുക്ക് എന്ന വിഷ സസ്യo അറേബ്യൻ നാടുകളിൽ കൂടുതൽ
വളരുന്നു അതിന്റെയും കാരണം അവിടെയും കുന്നു കൂടുന്ന വേസ്റ്റുകൾ തന്നെയാണ് .
കാസർകോട് മുതൽ തലസ്ഥാനം വരെയുള്ള ആവണക്ക് ആരായിരിക്കും നട്ടത്/
മുഖ്യ മന്ത്രിയോ ?
144 MLA ?
കൃഷി വകുപ്പ് ?
വനം വകുപ്പ് ജോലിക്കാർ ?
കുടുംബശ്രീ വനിതകൾ ?
വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ
വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും ഇന്നു എന്നെ വേദനിപ്പിക്കുന്നു.
ഇന്നുള്ള പലരും അവരുടെ ഭക്ഷണ ശകലങ്ങള്‍ റോഡരികിലെക്ക് കൃപ കൂടാതെ
വലിച്ചെറിയുന്നു .ഇതു നിന്റെ മക്കളോട് കാണിക്കുന്ന ക്രൂരത ആണെന്ന് കൂടി
അറിയുക .
അടുത്ത തലമുറയോടുള്ള ക്രുരത ആകുന്നു.
നിന്റെ നെറികേടും അറിവുകേടും ആകുന്നു.
പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം.
!!!എന്തിനുവേണ്ടി നാഗങ്ങൾ ഇതു നടുന്നു ?
എവിടെയെങ്കിലും പമ്പ് സ്വയം ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങിനെ കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ- ( തല്ലി കൊന്നത് അല്ലാതെ )
വിഷപാമ്പുകൾ വിഷം സീകരിക്കുന്നത് വായുവിലൂടെയാണെന്ന് പറഞ്ഞല്ലോ . വിഷങ്ങൾ
പാമ്പുകളെ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നു ലോകത്ത് ആമയെ ക്കാളും
ആയുസുള്ള പാമ്പുകളുണ്ട് .അതിൽ കടൽ പാമ്പ് മറ്റു വിഷ പാമ്പുകളെക്കാൾ കൂടതൽ
ആയുസ്സുള്ളവയകുന്നു . കടൽ പാമ്പിന് ആയുസ് കൂടാൻ കാരണം അവ നീന്തുന്നത്
കൊണ്ടാണ് .നീന്തൽ എന്നത് നല്ലൊരു നൃത്തം ആണ് . ഭരത നാട്യo ചെയ്യുന്നവർക്ക്
ആയുസ് കൂടുന്നു എന്നതും വായനക്കാർ അറിയുക ' നാഗം ആയുസുള്ള
ജീവിയാകുന്നു അത് കൊണ്ട് ഡോക്ടർമാർ .അവരുടെ എംബ്ലം ആയി രണ്ടു നാഗത്തിനെ
ആണ് കൊടുത്തിരിക്കുന്നത് . ശിവ താണ്ഡവം യെഥാര്‍ത്തത്തില്‍ പാമ്പാട്ടമാണ്.
ദീര്‍ഹായുസ്സിന് വേണ്ടിയുള്ള ആചാരമാണ് കാവില്‍ ചെയ്യുന്ന പാമ്പാട്ടം .
നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ കഴുത്തില്‍ തൈമസ് എന്ന ഗ്ലാണ്ട്
പ്രവര്ത്തിക്കും അഥർവ്വത്തിൽ നീലകണ്ഠം എന്നത് തൈമസ് gland ആണ്. ഈ
ഗഗ്ലാന്റിന്റെ പ്രവര്ത്തന ഫലമായി നവജാത ശിശുവിന് വിഷം ശേഖരിക്കാൻ
സാദിക്കും. ഈ ശേഖരണം ആരെയും കടിച്ചു കൊല്ലാനല്ല . രോഗങ്ങളെ തടയാൻ
വേണ്ടിമാത്രം.
നമ്മൾ ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധമായ ജൈവ വിഷം നിറഞ്ഞിരുന്ന. ശിശുക്കള്‍ ശ്വോസനത്തിലൂടെ ജൈവ വിഷം സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ്.
(നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതു കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല..
ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ്.. ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക.
നമ്മൾ ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധമായ ജൈവ വിഷം നിറഞ്ഞിരുന്ന. ശിശുക്കള്‍ ശ്വോസനത്തിലൂടെ ജൈവ വിഷം സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ്.
(നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതു കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല..
ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ്.. ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക.
വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ
ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും
കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക്
എന്തുകൊണ്ട് പോളിയോ വരുന്നില്ല.?
പോളിയോ വാക്സിൻ വഹിക്കുന്ന ജീവികൾ ആണ് കടന്നൽ ഇവ കുത്തിയാൽ പോളിയോ
വരില്ല. തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന്
കാന്‍സര്‍ സാധ്യത ഉണ്ടാകുന്നില്ല ഉയര്ന്ന ഫ്ലാറ്റുകളിൽ
താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം
കുറയുന്നത് കൊണ്ടാണ്.
മലശോധനയ്ക്ക് ഭൂമി തന്നെയാണ് നല്ല ഉപാധി
സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകാനുള്ള സധ്യത കുറയുന്നു പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു. അന്നൊക്കെ പുരുഷന് കഷണ്ടി കുറഞ്ഞിരുന്നു.
ഉഴുന്ന് എന്ന ആഹാരം ആണ് 70 % കഷണ്ടി ഉണ്ടാക്കുന്നത് .അത് തന്നെയാണ് താരനെയും ഉണ്ടാക്കുന്നത് . ഇനി ഇടലിക്കും ദോശക്കും വിട നല്കുക . ഇടലി ശരീരത്തില്‍ ബീജം കൂട്ടി ദുഷ്കാമം ഉണ്ടാക്കും . അത് കൊണ്ട് പണ്ടൊക്കെ അമ്പലങ്ങളിൽ ഉഴുന്ന് ഉപയോഗിക്കില്ല .ഇന്ന് ഷേക്ത്രങ്ങളിൽ തല തെറിച്ച തന്ത്രിമാരുണ്ട് അവര്‍ വേദമോ തന്ത്രമോ പഠിക്കുന്നില്ല. അവര്‍ ഹനുമാനെ വട തീറ്റിക്കുന്നു വെറ്റിലക്ക് വട എന്നാണു അര്‍ഥം.
കഷ്ട്ടം എന്ന് പറയട്ടെ ഉഴുന്ന് വടയില്‍ ഉള്ളി കൂടി ചേര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടുന്ന വേദന തോന്നി .
മഹാഭാരതത്തില്‍ കര്‍ണ്ണന്‍ സാരതിയാകുന്ന വേളയില്‍ നല്ല തേരാളിയായി ശല്ല്യ ർ വരുന്നുണ്ട് യുദ്ധവേളയില്‍ ഇരുവരും പരസ്പ്പരം കുറ്റപ്പെടുത്തുന്നുമുണ്ട് പക്ഷെ കര്‍ണ്ണന്‍ ശല്ല്യരേ അപമാനിക്കുന്നത് ഹേ ഉള്ളി തീറ്റ ക്കാര എന്ന് പറഞ്ഞു കൊണ്ടാണ് .ഷേക്ത്രങ്ങളില്‍ ഉള്ളി പണ്ട് മുതലേ ഉപയോഗിക്കില്ല . ദേവന്മാര്‍ ഉള്ളി ഭക്ഷിക്കില്ല പക്ഷേ ശ്രിരാമ ഭക്തനായ ഹനുമാനെ വടയും ഉള്ളിയും തീറ്റിക്കുന്ന വകുപ്പ് എന്താണെന്ന് അറിവുള്ള തന്ത്രിമാര്‍ പുറത്തു വിടട്ടെ
കേരളത്തില്‍ ഒഴിച്ച് മറ്റുള്ള ഹനുമാന്‍ കൊവിലുകളില്‍ വടമാല ചാര്‍ത്തലെന്ന പൂജക്ക് വെറ്റില കൊണ്ടുള്ള മാലയാണ് ചാര്‍ത്തുന്നത്. ഉഴുന്ന് ഷേക്ത്രവിരുദ്ധ ആഹാരമാണ്. ഉഴുന്നും പപ്പടവും പൂജാരികളും പുല വാലായ്മയുള്ളവരും കഴിക്കുന്നില്ല. ഉഴുന്ന് തിന്നുന്ന ശാന്തിക്കരാൻ യുവതികളിൽ വിവശനാകുന്നുവെങ്കില്‍ അതില്‍ ആരും അത്ഭുത പ്പെടണ്ട ഉഴുന്ന് കാമ വര്‍ദ്ധിനിയാണ് .
മലശോധനയ്ക്ക് ഭൂമി തന്നെയാണ് നല്ല ഉപാധി
സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകാനുള്ള സധ്യത കുറയുന്നു പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു. അന്നൊക്കെ പുരുഷന് കഷണ്ടി കുറഞ്ഞിരുന്നു.
ഉഴുന്ന് എന്ന ആഹാരം ആണ് 70 % കഷണ്ടി ഉണ്ടാക്കുന്നത് .അത് തന്നെയാണ് താരനെയും ഉണ്ടാക്കുന്നത് . ഇനി ഇടലിക്കും ദോശക്കും വിട നല്കുക . ഇടലി ശരീരത്തില്‍ ബീജം കൂട്ടി ദുഷ്കാമം ഉണ്ടാക്കും . അത് കൊണ്ട് പണ്ടൊക്കെ അമ്പലങ്ങളിൽ ഉഴുന്ന് ഉപയോഗിക്കില്ല .ഇന്ന് ഷേക്ത്രങ്ങളിൽ തല തെറിച്ച തന്ത്രിമാരുണ്ട് അവര്‍ വേദമോ തന്ത്രമോ പഠിക്കുന്നില്ല. അവര്‍ ഹനുമാനെ വട തീറ്റിക്കുന്നു വെറ്റിലക്ക് വട എന്നാണു അര്‍ഥം.
കഷ്ട്ടം എന്ന് പറയട്ടെ ഉഴുന്ന് വടയില്‍ ഉള്ളി കൂടി ചേര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടുന്ന വേദന തോന്നി .
മഹാഭാരതത്തില്‍ കര്‍ണ്ണന്‍ സാരതിയാകുന്ന വേളയില്‍ നല്ല തേരാളിയായി ശല്ല്യ ർ വരുന്നുണ്ട് യുദ്ധവേളയില്‍ ഇരുവരും പരസ്പ്പരം കുറ്റപ്പെടുത്തുന്നുമുണ്ട് പക്ഷെ കര്‍ണ്ണന്‍ ശല്ല്യരേ അപമാനിക്കുന്നത് ഹേ ഉള്ളി തീറ്റ ക്കാര എന്ന് പറഞ്ഞു കൊണ്ടാണ് .ഷേക്ത്രങ്ങളില്‍ ഉള്ളി പണ്ട് മുതലേ ഉപയോഗിക്കില്ല . ദേവന്മാര്‍ ഉള്ളി ഭക്ഷിക്കില്ല പക്ഷേ ശ്രിരാമ ഭക്തനായ ഹനുമാനെ വടയും ഉള്ളിയും തീറ്റിക്കുന്ന വകുപ്പ് എന്താണെന്ന് അറിവുള്ള തന്ത്രിമാര്‍ പുറത്തു വിടട്ടെ
കേരളത്തില്‍ ഒഴിച്ച് മറ്റുള്ള ഹനുമാന്‍ കൊവിലുകളില്‍ വടമാല ചാര്‍ത്തലെന്ന പൂജക്ക് വെറ്റില കൊണ്ടുള്ള മാലയാണ് ചാര്‍ത്തുന്നത്. ഉഴുന്ന് ഷേക്ത്രവിരുദ്ധ ആഹാരമാണ്. ഉഴുന്നും പപ്പടവും പൂജാരികളും പുല വാലായ്മയുള്ളവരും കഴിക്കുന്നില്ല. ഉഴുന്ന് തിന്നുന്ന ശാന്തിക്കരാൻ യുവതികളിൽ വിവശനാകുന്നുവെങ്കില്‍ അതില്‍ ആരും അത്ഭുത പ്പെടണ്ട ഉഴുന്ന് കാമ വര്‍ദ്ധിനിയാണ് .
!! നമുക്ക് വിഷയത്തിലേക്ക് വരാം!! .
ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ.
വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കുക വെള്ളം നിറഞ്ഞ
വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ
ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ !!!നാവൂറു!!!
എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കനുള്ള കഴിവുകൾ കുട്ടികള്ക്ക്
ഇല്ലെങ്കിൽ വിഷം നിറഞ്ഞു അപ്സ്മാരമോ മരണമോ സംഭവിക്കാം വിഷംനിറഞ്ഞു ബാല
മരണം ഉണ്ടാകാം ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു.ആ
പ്രാർത്ഥനയാണ് !!!നാവൂറ് പാട്ട്!!
കൂട്ട് കാരെ അല്പ്പം കൂടി ഷെമിക്കൂ അഥർവ്വത്തിലെ ചില വെളിപ്പെടുത്തലുകൾ പറഞ്ഞു തരാം.
കൂട്ട് കാരെ അല്പ്പം കൂടി ഷെമിക്കൂ അഥർവ്വത്തിലെ ചില വെളിപ്പെടുത്തലുകൾ പറഞ്ഞു തരാം.
എന്തിനാണ് ആവണക്കിൻ വിത്ത് നാഗങ്ങൾ വഴി പരാഗണം നടത്തുന്നത് എന്നത് വഴിയെ പറയാം.
അങ്ങിനെ ഭുമിയിൽ മാലിന്യo കുടിയാൽ അതെല്ലാം തൈമസ് ഗ്ലാണ്ട് ഉള്ള ജീവികൾ വഹിക്കണം.
ശിശുക്കൾക്ക് അതുണ്ട് ഈ പ്രായത്തിലും നമുക്കുമിത് കൈമോശം വന്നിട്ടില്ല.
നമ്മുടെ തൊണ്ടയിലും ഇപ്പോഴും തൈമസ് ഗ്ലാണ്ട് ഉണ്ട്.ആ ഗ്ലാണ്ട് ഇപ്പോഴും
നമ്മിൽ നിർജ്ജീവമെങ്കിലും വേണ്ടി വന്നാൽ സജീവമാണ്. ആ കഴിവ് ഉപയോഗിച്ചാണ്
ശിവ ഭഗവാൻ കാളകൂട വിഷം സ്വന്തം കണ്ഠത്തിൽ സീകരിച്ചു നീല കണ്ടഢനായത്. ഈ
തൈമസ് GLAND ആണ് യാത്രയിൽ നമ്മെ പോടീ പടലങ്ങളിൽ നിന്നും രക്ഷിക്കുന്നത് .
ഭുമിയിലെ വിഷം പാമ്പുകൾ ശോസനത്തിലൂടെ സീകരിച്ചു വിഷഗ്രെന്ധിയിൽ
നിറക്കുന്നു. നാഗങ്ങൾ ഈ പ്രവര്ത്തി ചെയ്തില്ലെങ്കിൽ ഉറപ്പായും അന്തരീഷം
വിഷം കൊണ്ട് നിറയും അങ്ങിനെ സംഭവിച്ചാൽ അത് തോട്ടി പ്പണിക്കാർ ജോലി
നിർത്തി വെക്കുന്ന പോലെ ആയിരിക്കും .അഴുക്കു കുമിഞ്ഞു കൂടിയാൽ തൈമസ്
ഗ്ലാണ്ടുള്ള ( നീലകണണ്ടമുള്ള )നവജാത ശിശു വേണം ഇത് സീകരിക്കാൻ.
പരിധിയിൽ കഴിഞ്ഞ ഒന്നും ചെയ്യാൻ നമ്മളടക്കം ഒരു ജീവിക്കും
സാധിക്കില്ല വിഷം കുടുതൽ സീകരിക്കുന്ന ശിശുവിനെ മരണം തേടിയെത്തുന്നു .ഈ
സത്യ മെല്ലാം അറിയുന്ന ഭാരതീയ മാമുനികൾ നമ്മളോടും ലോകത്തിനോടും പറഞ്ഞു.
.നിങ്ങൾ വീടിനു മുന്നില് കാവുകൾ വെച്ച് പിടിപ്പിക്കുക. അവിടം അവ
ജീവിക്കട്ടെ .അവയെ ഇശോരനായി കാണുക. വൃക്ഷത്തെ നശിപ്പിക്കാതിരിക്കുക.
അവിടം സർപ്പങ്ങൾക്ക് ജീവിക്കാനും അല്പ്പം സ്ഥലം കണ്ടെത്തുക. ആർക്കും
ശല്യമില്ലാതെ അവയും അവിടെ ജീവിക്കട്ടെ . അങ്ങിനെ പൂർവ്വികർ നാടിന്റെ
നന്മ്മക്കായി ഉണ്ടാക്കിയതാണ് സർപ്പകാവുകൾ.
. അതിൽ നിന്നും ഒരു ദോഷവും ഇല്ല . ഇതറിയാത്ത ഒരു പൂജാരി നിന്റെ കുടുംബത്തിന് സർപ്പദൊഷമുണ്ടെന്നു.പറഞ്ഞാൽ ആ വാക്കുകൾക്ക് എങ്ങിനെ വിലകൊടുക്കും .കാരണം പാമ്പിനേക്കാൾ ദോഷമുള്ള എത്ര ജീവികൾ ഇവിടെ വാഴുന്നു .അവയൊന്നും ദോഷം ചെയ്യുന്നില്ല പിന്നെ പാമ്പ് ദോഷം ഉണ്ടാക്കുമോ .
.ഒരു പട്ടി വരത്തുന്ന ദോഷം പോലും സർപ്പകാവിൽ നിന്ന് ഉണ്ടാകുന്നില്ല .വീണ്ടും പൂജാരി നിങ്ങള്‍ക്ക് സര്‍പ്പദോഷമുണ്ടെന്ന് ആവർത്തിക്കുന്നെങ്കിൽ .ഇതിന്റെ ശാസ്ത്രം എന്താണെന്ന് ചോദിക്കുക . അപ്പോൾ തന്നെ അയാള്‍ക്ക് ഒന്നും പറയാനുണ്ടാകില്ല. ചില പൂജാരികള്‍ അല്പ്പം പുരാണം പറയും . എന്നിട്ട് നാഗങ്ങള്‍ അതാണ് ഇതാണ് എന്നൊക്കെ തട്ടിവിടും. അപ്പോൾ .അവനെ ആട്ടിയോടിക്കാൻ തോന്നും. വേണ്ട വേദം പഠിക്കാത്ത ഇവരെ വെറുതെ വിടുക .പക്ഷേ ഇങ്ങിനെയുള്ളവര്‍ പറയുന്നത് മുഴുവന്‍ അപ്പാടെ വിഴുങ്ങേണ്ട മറിച്ച് ഇതിലെ വാസ്തവം നിങ്ങളറിയുക.
. സർപ്പത്തിനോ കാവിനോ ഒരു ദോഷവും ചെയ്യാൻ കഴിയില്ല . നിരവതി സർപ്പദോഷം തീർക്കാൻ പോയിട്ടുള്ളവൻ ആണ് ഇതെഴുതുനത് . അവിടം ചെല്ലുമ്പോൾ കണ്ടുത്തുന്ന ദോഷങ്ങള്‍ .സ്ഥാനം തെറ്റിയ അടുക്കളയോ .കിണറിന്റെ അടുത്തു നില്ക്കുന്ന വിഷം തുപ്പുന്ന മരമോ ആയിരിക്കും.അല്ലെങ്കിൽ ഇടിവെട്ടു കൊണ്ട് മറിഞ്ഞു വീണ മരം കൊണ്ട് വീട് പണിതിട്ടുണ്ടാകും . തടി മില്ലിൽ നിന്നും കിട്ടുന്ന മരം ഇടിവെട്ട് കൊണ്ടതാണെന്നോ ആരുടെയാണെന്നോ ചന്ദ്രശോഷം നാളിൽ( കറുത്ത പക്കം ) മുറിച്ചതാണെന്നോ ആരറിയുന്നു.
. അത് മനസിലാക്കാതെ എന്ത് പൂജ ചെയ്താലും ദോഷം മാറില്ല . നിരവതി പൂജകൾ ചെയ്തിട്ടും ഒരു ഫലവും കിട്ടിയില്ല എന്ന് പറയുന്നവർ നിങ്ങളുടെ ഇടയിലും ഉണ്ടാകും . ദോഷം കാവല്ല കാവിൽ ഇഴയുന്ന പാമ്പുമല്ല. അത് മറ്റെന്തോ ആകാം സ്വയം ചിന്തിച്ചു ബുദ്ധി കൊണ്ട് കാര്യം മനസിലാക്കണം
.
എനിക്ക് നിങ്ങളോട് പറയാനുള്ളത് പൂച്ചയ്ക്ക് തിന്നാൻ നിങ്ങൾ സോയം എലികളായി മാറരുത് . നമ്മുടെ നാട് നാഗത്തിന്റെ നാലുകെട്ടാകട്ടെ. അങ്ങിനെ പാമ്പുകൾ നാടും നഗരവും ശുദ്ധിയാക്കട്ടെ .. എന്നിട്ട് ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക / കാവ് തീണ്ടാരുത് നാട് മുടിയും / കാവ് തീണ്ടരുത് ജലം വറ്റും / ഇപ്പോൾ കാവ് തീണ്ടി നാവ് നശിക്കുന്നു /
. അതിൽ നിന്നും ഒരു ദോഷവും ഇല്ല . ഇതറിയാത്ത ഒരു പൂജാരി നിന്റെ കുടുംബത്തിന് സർപ്പദൊഷമുണ്ടെന്നു.പറഞ്ഞാൽ ആ വാക്കുകൾക്ക് എങ്ങിനെ വിലകൊടുക്കും .കാരണം പാമ്പിനേക്കാൾ ദോഷമുള്ള എത്ര ജീവികൾ ഇവിടെ വാഴുന്നു .അവയൊന്നും ദോഷം ചെയ്യുന്നില്ല പിന്നെ പാമ്പ് ദോഷം ഉണ്ടാക്കുമോ .
.ഒരു പട്ടി വരത്തുന്ന ദോഷം പോലും സർപ്പകാവിൽ നിന്ന് ഉണ്ടാകുന്നില്ല .വീണ്ടും പൂജാരി നിങ്ങള്‍ക്ക് സര്‍പ്പദോഷമുണ്ടെന്ന് ആവർത്തിക്കുന്നെങ്കിൽ .ഇതിന്റെ ശാസ്ത്രം എന്താണെന്ന് ചോദിക്കുക . അപ്പോൾ തന്നെ അയാള്‍ക്ക് ഒന്നും പറയാനുണ്ടാകില്ല. ചില പൂജാരികള്‍ അല്പ്പം പുരാണം പറയും . എന്നിട്ട് നാഗങ്ങള്‍ അതാണ് ഇതാണ് എന്നൊക്കെ തട്ടിവിടും. അപ്പോൾ .അവനെ ആട്ടിയോടിക്കാൻ തോന്നും. വേണ്ട വേദം പഠിക്കാത്ത ഇവരെ വെറുതെ വിടുക .പക്ഷേ ഇങ്ങിനെയുള്ളവര്‍ പറയുന്നത് മുഴുവന്‍ അപ്പാടെ വിഴുങ്ങേണ്ട മറിച്ച് ഇതിലെ വാസ്തവം നിങ്ങളറിയുക.
. സർപ്പത്തിനോ കാവിനോ ഒരു ദോഷവും ചെയ്യാൻ കഴിയില്ല . നിരവതി സർപ്പദോഷം തീർക്കാൻ പോയിട്ടുള്ളവൻ ആണ് ഇതെഴുതുനത് . അവിടം ചെല്ലുമ്പോൾ കണ്ടുത്തുന്ന ദോഷങ്ങള്‍ .സ്ഥാനം തെറ്റിയ അടുക്കളയോ .കിണറിന്റെ അടുത്തു നില്ക്കുന്ന വിഷം തുപ്പുന്ന മരമോ ആയിരിക്കും.അല്ലെങ്കിൽ ഇടിവെട്ടു കൊണ്ട് മറിഞ്ഞു വീണ മരം കൊണ്ട് വീട് പണിതിട്ടുണ്ടാകും . തടി മില്ലിൽ നിന്നും കിട്ടുന്ന മരം ഇടിവെട്ട് കൊണ്ടതാണെന്നോ ആരുടെയാണെന്നോ ചന്ദ്രശോഷം നാളിൽ( കറുത്ത പക്കം ) മുറിച്ചതാണെന്നോ ആരറിയുന്നു.
. അത് മനസിലാക്കാതെ എന്ത് പൂജ ചെയ്താലും ദോഷം മാറില്ല . നിരവതി പൂജകൾ ചെയ്തിട്ടും ഒരു ഫലവും കിട്ടിയില്ല എന്ന് പറയുന്നവർ നിങ്ങളുടെ ഇടയിലും ഉണ്ടാകും . ദോഷം കാവല്ല കാവിൽ ഇഴയുന്ന പാമ്പുമല്ല. അത് മറ്റെന്തോ ആകാം സ്വയം ചിന്തിച്ചു ബുദ്ധി കൊണ്ട് കാര്യം മനസിലാക്കണം
.
എനിക്ക് നിങ്ങളോട് പറയാനുള്ളത് പൂച്ചയ്ക്ക് തിന്നാൻ നിങ്ങൾ സോയം എലികളായി മാറരുത് . നമ്മുടെ നാട് നാഗത്തിന്റെ നാലുകെട്ടാകട്ടെ. അങ്ങിനെ പാമ്പുകൾ നാടും നഗരവും ശുദ്ധിയാക്കട്ടെ .. എന്നിട്ട് ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക / കാവ് തീണ്ടാരുത് നാട് മുടിയും / കാവ് തീണ്ടരുത് ജലം വറ്റും / ഇപ്പോൾ കാവ് തീണ്ടി നാവ് നശിക്കുന്നു /
ഈ മാലിന്യo കുന്നു കൂടിയാൽ ഇനിയും അന്തരീഷം മലിനീകരണപ്പെട്ടാൽ
.മനുഷ്യന്റെ ജീവനാഡിയായി മണ്ണിലിഴയുന്ന നാത്താന്മാർ മരിക്കും
ഇല്ലെങ്കിൽ പാമ്പുകൾക്ക് സന്തതിപരമ്പര ഇല്ലാതാകും . ഭൂമിയിൽ നാഗങ്ങളും
വിഷം സീകരിക്കുന്ന കടന്നല്‍ പോലുള്ളവയും ഇല്ലെങ്കിൽ ഭൂലോകം വിഷ
ലിപ്തമാകും . പിന്നെ ഈ വിഷം ശ്വോസിക്കാൻ ആരാണ് ഭൂമിയിൽ ഉള്ളത് . പാമ്പിന്റെ
കഴിവുകൾ ഉള്ള മനുഷ്യ ശിശു വിഷം ശ്വോസിക്കേണ്ടി വരും. കൂടതൽ വിഷം
പാമ്പിനെകൊല്ലുന്നു പോലെ .കൂടുതൽ വിഷം ശിശുക്കളെ കൊല്ലും അങ്ങിനെ തൈമസ്
ഗ്ലാടുള്ള നവജാത ശിശു തന്നെ വിഷം ശ്വസിച്ചു ഭുമിയിൽ ഇല്ലാതാകും..
രോഗങ്ങൾ പെരുകും . മനുഷ്യനും അവന്റെ മിത്ര മായ എല്ലാ ജീവികളും രോഗത്താൽ
മരിക്കുന്നു .
. അതുകൊണ്ട് ഒരു പാമ്പിനെയും കൊല്ലരുത് തേളും പഴുതാരയും നമ്മുടെ മിത്രങ്ങളെന്നു മനസ്സിലാക്കുക അവയൊക്കെ ഇല്ലാതായാൽ 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ ഇനി നമുക്ക് സര്പ്പകാട് വെച്ച് പിടിപ്പിക്കാം.
. അതുകൊണ്ട് ഒരു പാമ്പിനെയും കൊല്ലരുത് തേളും പഴുതാരയും നമ്മുടെ മിത്രങ്ങളെന്നു മനസ്സിലാക്കുക അവയൊക്കെ ഇല്ലാതായാൽ 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ ഇനി നമുക്ക് സര്പ്പകാട് വെച്ച് പിടിപ്പിക്കാം.
നിങ്ങളെ ഞാൻ കവുകളിലേക്ക് കൊണ്ട് പോകുന്നു ചര്ച്ച ചെയ്തു നമുക്ക്
കാവുകളിലൂടെ നടക്കാം കാവിലെ പന / പാല/ കുളം / എന്നിവ നമുക്ക് എന്തിനെന്നു
കുടുതൽ പഠിക്കേണ്ടേ, വേശ്യ സ്ത്രികളെഇന്നു വരെ പാമ്പ് കടിച്ചിട്ടില്ല
കേരളത്തിലെ രണ്ടു സിനിമയിൽ കാമ പൂർത്തീകരണ വേളയിൽ ഇണയെ വിഷം തീണ്ടുന്നതായി
കണ്ടു . അത് സംവിതായകന്റെ അറിവില്ലായ്മയാണ് ലൈകീക വേളയിൽ യോഗവേളയിൽ
ഇവയിലോന്നിലും ഏർപ്പെടുന്നവരെ പാമ്പ് കടിക്കില്ല, മോഷണ വേളയിൽ
മോഷ്ട്ടവിനെയും പാമ്പ് കടിക്കില്ല. പ്രകൃതിയോട് ഇത്ര സ്നേഹം കാണിക്കുന്ന
പാമ്പുകള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യില്ല.
ഒരു യെക്ഷി കഥ പറയാം അതും എനിക്ക് അനുഭവമുള്ള യെക്ഷികഥ അമ്മയാണെ സത്യo ഇതു
കേട്ട് നിങ്ങൾ അമ്പരപ്പെടുമെന്ന കാര്യo തീർച്ചയാണ് അല്പ്പം പോലും അതിശയം
കലർത്താതെ അത് പറയും ഞാൻ നേരിട്ട് കണ്ട ഒരു പാവം യെക്ഷിയെ നിങ്ങള്ക്ക്
വഴിയെ പരിചയപ്പെടുത്താം.
!!ചില സ്ഥലങ്ങളില്‍ പാമ്പുകള്‍ക്ക് വിഷം കൂടുന്നു !!
ഈശോര ...മലയാറ്റൂരിൽ വെച്ച് പാമ്പ് കടിച്ചാലും മഞ്ഞുംമ്മലിൽ വെച്ച് പാമ്പ്
കടിക്കരുതേ'''' ( കളമശ്ശേരി ഇന്ട്രെസ്റ്റിയൽ മേഖല ലോകാരോഗ്യ സംഘടന
മലിനീകരണ മേഖല ആയി പ്രഖ്യപിപ്പിച്ചുട്ടുള്ളതാണ്) മലയാറ്റൂരിൽ വെച്ച്
രാജവെമ്പാല കടിച്ചതിലും മാരകമായിരിക്കും കളമശ്ശേരിയിലെ മഞ്ഞുമ്മലിൽ വെച്ച്
സാദാ പാമ്പ് കടിച്ചാൽ. കാരണം ഇവിടെത്തെ വായു മലിനമാണ് . വിഷ പാമ്പുകള്‍ക്ക്
ഫാക്ടറികള്‍ ഉള്ളിടം കുടുതൽ വിഷം ഉണ്ടാകുമെന്നും അറിയിക്കുന്നു. പക്ഷെ
ഇടതൂര്‍ന്ന മരങ്ങളുള്ള കൊടും കാട്ടിലെ പാമ്പിനു പോലും വിഷം
കുറവായിരിക്കും.
വേദങ്ങളും ഉപനിഷിത്തുകളും നാഗത്തിന് ഈട്ടിരിക്കുന്ന നാമം '''വായു ഭക്ഷകൻ
''' എന്നാണ് ( താല്പര്യ മുള്ളവർക്ക് ശബ്ദ താരവലി dictionary നോക്കാം നാഗം
വായു തിന്നുന്നു എന്ന് പറഞ്ഞാൽ ശാസ്ത്രം ഇന്നു പുച്ചിക്കും വിഷം
കുറയ്ക്കാന്‍ ചില നാഗങ്ങള്‍ ആലിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നു അത് കൊണ്ട്
അരയാൽബന്ധു എന്നും നാഗത്തിന് പേര് ഉണ്ട്.
പുള്ളുവർ തന്റെ കുടം കൊട്ടി നാഗത്തെ അറിയിക്കുന്നു നാഗ രാജാക്കന്മാരെ
നിങ്ങൾ കുടുതൽ വിഷം ശേഖരിക്കു അന്തരീഷം ശുദ്ധികരിക്കു അല്ലെങ്കിൽ ശിശുക്കൾ
വിഷം കുടുതൽ ശോസനത്തിലുടെ വലിച്ചെടുക്കും ഈ പൈതലിന്റെ ഈശോരാൻ ഇപ്പോൾ നാഗമായ
നീയാണ്സരവ്വവും നീ തന്നെ'
ശിവനും അയ്യപ്പനും വിഷ്ണുവും ഈ നേരം ഭക്തന് വേണ്ട മുപ്പത്തി മുക്കോടി ദേവതയും വേണ്ട ഹനുമാനും രാമനും ഇവിടെ വെറും നോക്കുകുത്തികൾ
മാത്രമോ കശ്യപന്റെ ബീജത്തിൽ കുദൃവിന് ജെനിച്ച ആയിരം പുത്രന്മാര് ഇവിടെ ദൈവങ്ങൾ.
ആയിരം ഫണ മെഴുന്ന ആദ്യശേഷൻ ( ആദിയിൽ ശേഷിച്ചത് )നമ്മുടെ ആദ്യ ദൈവം. നാഗമാവുന്നു . സർപ്പങ്ങളെ അടിയന്റെ വന്ദനം അറിയിക്കുന്നു.
പിതാവിന്റെ ബീജത്തിൽ നിന്നും നാഗ മായി നമ്മൾ യോനി പ്രവേശനം ചെയ്തു.നമ്മൾ
നഗങ്ങളായിരുന്നു. സന്താന ഉല്പ്പാതനത്തിന് അമ്മയിലേക്ക് പ്രവേശിച്ചത് നാഗ
രൂപത്തില്‍ .
യോഗ ശക്തിയിൽ നമുക്ക് അനുഭവപ്പെടുന്നത് (കുണ്ടിലിനി ) നാഗസ്പ്ർശനം ആണ്
(ആട് പാമ്പേ പുനം തേടു പാമ്പേ അരുളാനന്ധ കൂത്ത് കണ്ടു ആട് പാമ്പേ sri NARAYANA GURU)
കേരളത്തെ അഹിഭൂമി ( നാഗങ്ങളുടെ നാട് ) എന്നാണ് ചിലപ്പതികാരത്തിൽ വിളിക്കുന്നത്
തമിഴ് ഗ്രന്ഥം ഒട്ടു മിക്കതും ഈ നാടിനെ നാഗലോകം എന്ന് എഴുതിയിട്ടുണ്ട്
ലെവണാമ്ശം മുലം ജലം ഉപയോഗ്യമല്ലതായപ്പോൾ ജലത്തിലെയും വായുവിലെയും വിഷം
ഉച്ചോസവായുകൊണ്ട് നശിപ്പിക്കാൻ സ്ര്പ്പത്തെ ശിവഭഗവാൻ നിയോഗിച്ചെന്നും തമിഴ്
കൃതികൾ പറയുന്നു.
ചിത്ര കുടം മുതൽ കാവ് കുളം എന്നിവ ഉള്ളതാണ് കാവുകൾ .
മൂകത ജനിപ്പിക്കുന്ന അധി ഭയാനകമായ പകൽ പോലും മനുഷ്യൻ കയറാത്ത പെരും
കാവുകളിൽ അന്തിയുറങ്ങി ജീവിതം അറിവിനായി ഹോമിച്ചു നടന്ന എന്റെ യെവ്വന
കാലത്തിൽ ഞാൻ സ്നേഹിച്ചത് സർപ്പ കാവുകളെ ആണ്.
.
.
!!! വീണ്ടും വിഷയത്തിലേക്ക് വരാം ഇതും കൂടി വായിക്കൂ!!!
കുടുതൽ വിഷം ശോസിക്കാൻ പാമ്പുകൾക്ക് സാദിക്കില്ല അപ്പോൾ വിഷം
വലിച്ചെടുക്കാൻ സാദിക്കുന്ന ചെടികളും ഇവയെ സഹായിക്കുന്നു അതിലൊന്നാണ്
ആവണക്കിനെ പോലെയുള്ള വിഷചെടികൽ / ഉമമം / എരുക്ക് എന്നിവ അതില്പ്പെടും
.ഇവയുടെ വിത്തുകള്‍ പരാഗണം ചെയ്യാൻ ഈ ജീവികളും സഹായിക്കുന്നു . അതും
അവയുടെ നിലനില്പ്പിനു വേണ്ടിയും ഭൂമിയുടെ നിലനില്പ്പിനും എന്നറിയുക .
പക്ഷെ നാഗത്തിനു വിഷശേഖരണം അധികമായാൽ നാഗവും വിഷം മൂലം മരിക്കും അവയ്ക്ക് നവജാത ശിശുവിനെ പോലെ നാവൂരാനുള്ള കഴിവില്ല
പിന്നെ അവർ എന്ത് ചെയ്യുന്നു?
!!!! കൊട്ടും കുരവകളുമായി കുറെ അറിവുകൾ മറ്റു പേജുകളിൽ ഉണ്ട് അത് വായിക്കുക .
!!!! കൊട്ടും കുരവകളുമായി കുറെ അറിവുകൾ മറ്റു പേജുകളിൽ ഉണ്ട് അത് വായിക്കുക .
ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭുമിലെ സകല വിഷ ജീവികളും പാലയിൽ ദംശനം എല്പ്പിച്ചാണ് വിഷം കുറക്കുന്നത്.
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു കടന്നലും കുറയുന്നു.
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ്
'''തീപ്പാല''' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം
കാണുന്നു ഇതിന്റെ കമ്പുകൾ പ്രകാശിക്കും വനവാസിയുടെ ടോർച്ച് എന്നാണ്
ഇതറിയപ്പെടുന്നത്. ചുടു കുടുന്ന പോലെ ഇവയും കുറയുന്നു അതിന്റെ കൂടെ രാജ
വെബാലയും കുറയുന്നു.
ദെന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും.
!!!ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം!!!.
എന്തിനു വേണ്ടി സര്പ്പകാവിൽ പാലകൾ വെച്ച് പിടിപ്പിക്കുന്നു.
പുരാതന തറവാടുകാർ ഉപേക്ഷിച്ചതും കണ്ടാൽ ഭീകരത തോന്നിക്കുന്നതുമായ
സർപ്പകാവുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. മനുഷ്യ ജീവനുകൾ ഭയപ്പെടുന്ന ചില
കാവുകളിൽ ഞാൻ അന്തിയുറങ്ങിയട്ടുണ്ട്. യെക്ഷിയെ നേരിൽ കണ്ടിട്ടുണ്ട് '
അതിലോരുവൾ ഇന്നും എന്റെ സുഹൃത്ത് ബന്ധം വിടാതെ ജീവിക്കുന്നുണ്ട്. വെറും
പാവം യക്ഷികളെ പരിചയപ്പെടുത്താം .
!!!ത്വക് രോഗം ഉണ്ടാക്കുന്ന കാവുകൾ !!
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം
അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ് .അത്തരം ജീവികൾ പാലയിൽ വിഷം കുത്തി
വെച്ച് വിഷം കുറക്കുന്നു .ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം
നിർ വീര്യമാക്കാനും .വീര്യo കുറയ്ക്കാനും പാലകല്ക്ക് കഴിയുന്നു .ഇതു
കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.
. ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു .
. ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു .
ഇതൊക്കെ നാളെ ശാസ്ത്രം തെളിയിക്കും .അന്നൊന്നും ഇതൊക്കെ
സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും
വീമ്പിളക്കരുത് .ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.
അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു . വിഷം ഉണ്ടാകുന്ന
അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ ഇവയുടെ സമീപമുള്ള കിണറ്റിലെ
വെള്ളം കുടിക്കുന്നത് അവര്ക്ക് മാരകമായ തൊക്ക്വ് രോഗങ്ങൾ വരുന്നു.കടുത്ത
ത്വക് രോഗമായ സോറിയാസിസ് വരുന്നു .ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ
സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു . ഇത് മനസിലാക്കി മറു മരുന്ന്
കൊടുക്കണം അല്ലാതെ പൂജ ചെയ്‌താല്‍ മാറില്ല.
സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .
അല്പ്പം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്
സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .
അല്പ്പം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്
ചിലർക്ക് ഈ കുളി കൊണ്ട് കടുത്ത ആസ്മ വരും ഇവരുടെ വിഷമം പിടിച്ച ശ്വസനം
നാഗത്തിന്റെ ശീല്ക്കാരം പോലെ തോന്നും . അത് കൊണ്ട് ഇതിനെയും സർപ്പ
ദോഷത്തിൽ പെടുത്തിയിരിക്കുന്നു . ഒരിക്കലും മാറാത്തതായാണ് ഈ ആസ്മ എന്ന്
പലരും ധരിക്കുന്നുണ്ട് എന്നാൽ ഇതിന്റെ പ്രേധി വിധിയായി വേദങ്ങൾ
വിധിക്കുന്നത് വള്ളിപാലയുടെ ഓരോ ഇല വീതം ദിനവും ഭക്ഷിക്കുക എന്നാണ്.
ഒട്ടു മിക്ക ആസ്മയ്ക്കും കറുവള്ളി (ഇലകൾ അല്പ്പം കറുത്തത് ) പാലായില
കഴിച്ചാൽ മതി.
.
.
ഇതറിയാത്തപൂജാരികൾ ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിപ്പിച്ച്
ഫലമില്ലാത്ത എന്തൊക്കെയോ പൂജകൾ ചെയ്തുവരുന്നു . ഇവർ അഥർവ്വം പഠിച്ചാൽ ഈ
പൂജകൾ ശാസ്ത്രീയ മായി ചെയ്യാം.
അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു .സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഇതു മനസിലാക്കിയാൽ നന്ന് . അല്ലെങ്കിൽ നിങ്ങൾ അഥർവ്വം പഠിക്കുക .
അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു .സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഇതു മനസിലാക്കിയാൽ നന്ന് . അല്ലെങ്കിൽ നിങ്ങൾ അഥർവ്വം പഠിക്കുക .
വാസ്തു ശാസ്ത്രത്തിൽ കിണരിനരുകിൽ പാല പാടില്ല എന്നു വെക്ത്തമായി
പറയുന്നുണ്ട് വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു
പറയാറുണ്ട് . വാസ്തു ദോഷം തീർക്കുക എന്നത് വലിയ സംഭവമല്ല .
ദോഷം ഉണ്ട് എന്ന് തോന്നുനവർ വിളിക്കുക.
!!!വീണ്ടും പാലയിലേക്ക് വരുന്നു!!
ദൈവപ്പാല വേരിലുടെ ആണ് വിഷം പുറത്തു കളയുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ.
എന്നാൽ ഏഴിലം പാല മറ്റൊരു രീതി ആണ് സീകരികുന്നത്
വെളുത്ത പുഷ്പ്പങ്ങൾ എല്ലാം തന്നെ രാത്രയിൽ ആണല്ലോ പുക്കുന്നത് മുല്ലപ്പു രാത്രയില് ആണ് പുക്കുന്നത്.
മണിയറയിൽ മുല്ലപ്പു കൊണ്ട് നമ്മൾ പന്തല് തീര്ക്കും കിടക്കയിൽ വിതറും
മുല്ലപ്പുവിലും വില കുടിയ പൂക്കൾ ഉണ്ടായാലും ആരും മണിയറയിൽ മറ്റൊന്നും
കൊണ്ട് വരരുത് മുല്ലപ്പുവിനു മറ്റൊരു ഗുണം ഉണ്ട്.
നമ്മൾ മണവാട്ടിയുടെ കാർക്കുന്തലിൽ ഇതു ചുടിക്കാറുണ്ട് എന്തിനു വേണ്ടി
എന്നും പറയാം ഈ പുവിനു പുരഷനിലെ കാമ വാസനയെ ഉയരെത്തിലേക്ക് എത്തിക്കുവാൻ
വളരെ കഴിവുണ്ട്. അത് കൊണ്ടാണ് അമ്പലങ്ങളിൽ മുല്ലപ്പൂ പാടില്ലെന്നും അത്
ചൂടി ഷെക്ത്രത്തിൽ പോകരുതെന്നും പറയാൻ കാരണം. ഈ ഗന്ധം അമ്പലത്തിൽ
വരുന്ന ഭക്തനിൽ കാമചിന്ത ഉണ്ടാക്കും. ഇതല്ലാതെ ഈ പൂവിനു മറ്റു ദോഷം
ഒന്നുമില്ല.
ആദ്യ രാത്രി തന്നെ യുവാവായ വരനെ മെനക്കെടുത്താൻ അവളുമാര് കുറെ മുല്ലപ്പൂ തല നറച്ചു വാരി ചൂടി വരും
ഇതു മാത്ര മാണെങ്കിൽ സഹിക്കാമായിരുന്നു പണ്ടൊക്കെ നവ വധു അല്പ്പം അടക്ക
കൂട്ടി വെറ്റിലയും നൂറും ചേര്ത്തു മുറുക്കാനു മായി നിങ്ങളുടെ വരവും നോക്കി
മണിയറയിൽ കാത്തിരിക്കും.
അട്ക്കയ്ക്ക് ബീജത്തെ സ്തംഭിപ്പിക്കാൻ കഴിവുണ്ട് സ്കലനം ദീർഹിപ്പിക്കും
അടക്ക കൂടുതൽ കഴിച്ചാൽ ബീജം ദുഷിക്കും പുരുഷ വന്ധ്യത കൂടും.
.ഉദ്ധാരണം നശിക്കും.
. ദക്ഷിണ കൊടുക്കുമ്പോൾ അടക്കയും വെറ്റിലയും കൊടുക്കും പക്ഷേ പണ്ടൊക്കെ ഗുരു ഗ്രഹസ്ഥൻ ആണെങ്കിൽ ദക്ഷിണയിൽ അടക്ക ഉൾപ്പെടുത്തില്ല .സന്യസ മാർഗ്ഗം സീകരിച്ചവന് മാത്രമേ അടക്ക സമർപ്പിക്കാറുള്ളൂ.
.ഉദ്ധാരണം നശിക്കും.
. ദക്ഷിണ കൊടുക്കുമ്പോൾ അടക്കയും വെറ്റിലയും കൊടുക്കും പക്ഷേ പണ്ടൊക്കെ ഗുരു ഗ്രഹസ്ഥൻ ആണെങ്കിൽ ദക്ഷിണയിൽ അടക്ക ഉൾപ്പെടുത്തില്ല .സന്യസ മാർഗ്ഗം സീകരിച്ചവന് മാത്രമേ അടക്ക സമർപ്പിക്കാറുള്ളൂ.
കാമo കുടിയ പുരുഷനെ ഒരു സ്ത്രീക്കും പരിധിയിൽ കഴിഞ്ഞു സഹിക്കാൻ പറ്റില്ല.
ഇതിനും അഥർവ്വം മരുന്ന് പറയുന്നത് അടക്കാ മരത്തിന്റെ (കവുങ്ങ് ) വേര് ഇട്ടു
തിളപ്പിച്ച ജലം കൊടുത്താൽ മതി . അല്ലാതെ നിന്നെ കെട്ടിയ ആ പാവം കൊന്തനെ
ഉപേഷിക്കേണ്ട എന്തിനും അഥർവ്വം പരിഹാരം കാണുന്നു.
നമ്മുടെ നാട്ടിൽ ബിയര് കുടിക്കുന്നവർ എല്ലാം തന്നെ ഉദ്ധാരണ കുറവ് ഉള്ളവർ ആണ് ബിയറിൽ അടക്ക ചെരുന്നാതാണ് കാരണം.
ചര്ച്ച വഴി മാറരുത് അതൊക്കെ പിന്നെ ആകാം. സമയം ഏറെ വൈകി ഇന്നു നമുക്ക് പിരിയാം എന്നിട്ട് നാളെ നമുക്ക് യെക്ഷിയിലേക്ക് പോകാം.
!!!! യക്ഷിയെ പരിച്ചയപെടൂ !!!!
!!!! യക്ഷിയെ പരിച്ചയപെടൂ !!!!
ഒരിക്കൽ യാത്രയിൽ കരിമ്പന കൂട്ടം നിറഞ്ഞ വിജനമായൊരു സ്ഥലത്ത് പോകേണ്ടി
വന്നു .കാല പ്രളയത്തിൽ ഉപേക്ഷിക്കപെട്ട തകർന്ന നിലയിലൊരു അമ്പലവും അവിടെ
കാണപ്പെട്ടു . നിരവതി ദുർമരണങ്ങൾ നടന്നിട്ടുള്ള .ആ സ്ഥലം
എനിക്കിഷ്ട്ടപ്പെട്ടു.
പരിചയമില്ലാത്ത ജലാശയത്തിൽ ഇറങ്ങരുതെന്നും മനുഷ്യവാസം കാണാത്തിടം വിശ്രേമത്തിനായി നില്ക്കരുതെന്നും പഴമക്കാർ പറയുന്നു .പക്ഷേ എന്ത് കൊണ്ടോ അവിടെ ഏറെ നേരം നിന്നുപോയി . ഇരുട്ടു വന്നു മുന്നിൽ നിന്നപ്പോൾ മാത്രമാണ് അവിടം വിടാൻ തോന്നിയത് . രെക്തം വാർന്നു കുടിക്കുന്ന ഭീകര രൂപികളായ യെക്ഷികൾ വാഴുന്ന സർപ്പകാവുകൾ ആണവിടം.
ഇരുട്ടു കൂടിയപ്പോൾ എന്നിൽ ഭയം കൂടി വന്നു .തോഴുകണ്ണിയെന്ന ചെടിയുടെ ചില അപശബ്ധങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഭയം കൂടി വന്നു നീരൂതിയെന്ന ചെടി നാഗത്തിന്റെ ദുർഗെന്ധം പരത്താൻ തുടങ്ങി ഇനിയവിടം നില്ക്കുന്നത് പന്തികേടായി തോന്നി ആയുസ്സ് ഉണ്ടെങ്കിൽ യെക്ഷിക്ക് പിടികൊടുക്കാതെ നോക്കണമെന്നു മാത്രം . ചുവന്ന അവളുടെ കണ്ണുകളിൽ പെടാതെ നോക്കാം . നിശബ്ധത പോലും ഭയപ്പെടുത്തുന്ന ആ കാവുകളിലേക്ക് നമുക്ക് പോകാം. സമയം രാത്രിയുടെ മൂളലേക്ക് നിലം പൊത്തുന്നു . കടമ്പ് പൂക്കുന്ന മണം പരക്കുന്നുണ്ട് . കുടക പാലയിലിരുന്നു കൂമൻ മൂളുന്നുണ്ട്. തച്ചൻ പുള്ളുകൾ ചുവന്ന കണ്ണുകളുമായി ഏഴിലം പാലയിൽ വട്ടമിട്ടു പറക്കുന്നുണ്ട്. സമയം രാത്രിയുടെ കറുത്ത കൈകളിലേക്ക് മെല്ലെ വീഴുന്നു .
പരിചയമില്ലാത്ത ജലാശയത്തിൽ ഇറങ്ങരുതെന്നും മനുഷ്യവാസം കാണാത്തിടം വിശ്രേമത്തിനായി നില്ക്കരുതെന്നും പഴമക്കാർ പറയുന്നു .പക്ഷേ എന്ത് കൊണ്ടോ അവിടെ ഏറെ നേരം നിന്നുപോയി . ഇരുട്ടു വന്നു മുന്നിൽ നിന്നപ്പോൾ മാത്രമാണ് അവിടം വിടാൻ തോന്നിയത് . രെക്തം വാർന്നു കുടിക്കുന്ന ഭീകര രൂപികളായ യെക്ഷികൾ വാഴുന്ന സർപ്പകാവുകൾ ആണവിടം.
ഇരുട്ടു കൂടിയപ്പോൾ എന്നിൽ ഭയം കൂടി വന്നു .തോഴുകണ്ണിയെന്ന ചെടിയുടെ ചില അപശബ്ധങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഭയം കൂടി വന്നു നീരൂതിയെന്ന ചെടി നാഗത്തിന്റെ ദുർഗെന്ധം പരത്താൻ തുടങ്ങി ഇനിയവിടം നില്ക്കുന്നത് പന്തികേടായി തോന്നി ആയുസ്സ് ഉണ്ടെങ്കിൽ യെക്ഷിക്ക് പിടികൊടുക്കാതെ നോക്കണമെന്നു മാത്രം . ചുവന്ന അവളുടെ കണ്ണുകളിൽ പെടാതെ നോക്കാം . നിശബ്ധത പോലും ഭയപ്പെടുത്തുന്ന ആ കാവുകളിലേക്ക് നമുക്ക് പോകാം. സമയം രാത്രിയുടെ മൂളലേക്ക് നിലം പൊത്തുന്നു . കടമ്പ് പൂക്കുന്ന മണം പരക്കുന്നുണ്ട് . കുടക പാലയിലിരുന്നു കൂമൻ മൂളുന്നുണ്ട്. തച്ചൻ പുള്ളുകൾ ചുവന്ന കണ്ണുകളുമായി ഏഴിലം പാലയിൽ വട്ടമിട്ടു പറക്കുന്നുണ്ട്. സമയം രാത്രിയുടെ കറുത്ത കൈകളിലേക്ക് മെല്ലെ വീഴുന്നു .
സമയത്തിന്റെ കണ്ണുകളിൽ അന്ധത വീഴുന്നു . എനിക്ക് തിരിച്ചു പോകണം അതും
കാലക്കേടുകൾ കൊണ്ട് നശിച്ച ഈ ഇല്ലപറമ്പ് വഴി. മോഷ്ട്ടാക്കൾ പോലും ഉപേഷിച്ച
ഈ വിജന ഭൂമിയിൽ വലിയൊരു യെക്ഷിക്കാവുണ്ട് ഏഴിലം പാലകൾ തിങ്ങി നിറഞ്ഞ ആ
കാവിൽ യെക്ഷികൾ വികൃത രൂപത്തിൽ നിരവതി പുരുഷ ജഡങ്ങളെ
കൊലപ്പെടുത്തിയട്ടുണ്ട് .
അതും ഭയാനകമായ മരണം തന്നെ . പടവുകൾ ഇടിഞ്ഞു തകർന്ന ആ സർപ്പകുളത്തിൽ നിരവധി ദുർമരണങ്ങൾ നടന്നിട്ടുണ്ട്. കാവുകളിൽ നിന്നും രാത്രി കാലങ്ങളിൽ തീപ്പന്തങ്ങൾ പറക്കുന്നത് ഞാനും കണ്ടിട്ടുണ്ട് ദുർമന്ത്ര വാദികൾ പോലും തോറ്റു പോയൊരു മുടിഞ്ഞില്ലമാണത് ഇല്ലപ്പറബ് വഴിഞാൻ പോകുന്നു . ഒരു ചൂട്ടു പോലും എന്റെ കൈയ്യിൽ ഇല്ല.
അതും ഭയാനകമായ മരണം തന്നെ . പടവുകൾ ഇടിഞ്ഞു തകർന്ന ആ സർപ്പകുളത്തിൽ നിരവധി ദുർമരണങ്ങൾ നടന്നിട്ടുണ്ട്. കാവുകളിൽ നിന്നും രാത്രി കാലങ്ങളിൽ തീപ്പന്തങ്ങൾ പറക്കുന്നത് ഞാനും കണ്ടിട്ടുണ്ട് ദുർമന്ത്ര വാദികൾ പോലും തോറ്റു പോയൊരു മുടിഞ്ഞില്ലമാണത് ഇല്ലപ്പറബ് വഴിഞാൻ പോകുന്നു . ഒരു ചൂട്ടു പോലും എന്റെ കൈയ്യിൽ ഇല്ല.
ഈ കൂരിരുട്ടിൽ ഞാനൊറ്റക്ക് ഈ ഒറ്റയടി പാതയിലൂടെ ഒരു നാഗത്തെ പോലെ
ഒറ്റയ്ക്ക് നടക്കുന്നു മനസ്സിൽ ഭയമുണ്ട്.ധൈര്യO കൈവിട്ടുള്ള ഒരു നിശ അന്ധത
എന്നെ പിടി മുറുക്കുന്നു.
മൂങ്ങകൾ മൂളുന്നു........ പുള്ളിന്റെ മുരള്ച്ച കേള്ക്കുന്നു......
അങ്ങകലെ പട്ടികൾ ഓലിയിടുന്നു.. അസഹ്യമായ തീപ്പാല പൂത്ത മണം പരക്കുന്നുണ്ട് .
മാക്കാച്ചി കാട വട്ടമിട്ടു പറക്കുന്നു . രാക്കിളികളുടെ ചിറകടിയൊച്ചമാത്രം
കാതിൽ ഇരമ്പുന്നു.
മുല്ല പൂവിന്റെ മണം ഒഴികുയെതുന്നുണ്ട് ആ മണത്തിലെ പന്തി കേട് കുടുതൽ ഭയപ്പെടുത്തുന്നു
ഭയം എന്നെ വേട്ടയാടുന്നു
എന്റെ കാലുകൾ മരവിക്കുന്നുവോ....
എന്തോ ശബ്ദം കേട്ട പോലെ എനിക്ക് തോന്നുന്നതാണോ ???
നിശയുടെ ചെങ്ങിലയോ ? നഗത്താളിയുടെ മണം പരക്കുന്നു
ചുവന്ന നാക്കും മുടിയഴിച്ചിട്ടും വെളുപ്പുടുത്തും അങ്ങ് ഏഴിലം പാലയിൽ നിന്നും ഒരു ചുവന്ന കണ്ണുകൾ എന്നെ നോക്കുന്നുവോ.
പെട്ടന്ന് അതാ എന്റെ മുന്നിൽ മുടിയഴിച്ചിട്ടൊരു സ്ത്രി രൂപം നില്ക്കുന്നു.
എന്റെ തോന്നലാണോ .അതോ വാസ്തവമോ ?വീണ്ടും സൂക്ഷിച്ചു നോക്കി അതെ ഒരു സ്ത്രി രൂപം തന്നെ .
ആ രൂപം മെല്ലെ എന്നരികിലേക്ക് വരുന്നു .
എന്റെ തോന്നലാണോ .അതോ വാസ്തവമോ ?വീണ്ടും സൂക്ഷിച്ചു നോക്കി അതെ ഒരു സ്ത്രി രൂപം തന്നെ .
ആ രൂപം മെല്ലെ എന്നരികിലേക്ക് വരുന്നു .
ഇശോരാ .... ഇതെന്തു പരീക്ഷണം .... ഈ പാവം വൈദികനെ നീ കൊലക്ക് കൊടുക്കുന്നുവോ ?
അതാ യെക്ഷി '''' യെക്ഷി തന്നെ കൂര്ത്ത നഖങ്ങൾ എന്റെ ദേഹത്ത് തറച്ചു ഇവളെന്നെ കൊല്ലും
എനിക്ക് പേടിയാകുന്നു ഇവളെന്നെ കൊന്നു ചുടു ചോര കുടിക്കും എന്റെ മാംസം ഇവൾ കടിച്ചുകീറി തിന്നും
!!! യെക്ഷിയുടെ ചിരി !!!
അട്ടഹാസം മുഴക്കാതെ പൊട്ടി ചിരിക്കാതെ എന്നെ സ്നേഹത്തോടെ നോക്കുന്ന ഈ തരുണി യെക്ഷിയോ ? മന്ദസ്മിതം പൊഴിക്കുന്ന ഇവൾ ആരാണ്.
!!! യെക്ഷിയുടെ ചിരി !!!
അട്ടഹാസം മുഴക്കാതെ പൊട്ടി ചിരിക്കാതെ എന്നെ സ്നേഹത്തോടെ നോക്കുന്ന ഈ തരുണി യെക്ഷിയോ ? മന്ദസ്മിതം പൊഴിക്കുന്ന ഇവൾ ആരാണ്.
ഇശോരാ യെക്ഷിക്ക് ഇത്രയും സൌദ്ദര്യമോ?ഇവൾ യെക്ഷി തന്നെയോ ? നിലാവിന്റെ
നിറമുള്ള ഇവൾ സ്ത്രി തന്നെയോ? ക്രൂരമായ അട്ടഹാസത്തിനു പകരം മന്ദസ്മിതം
പൊഴിക്കുന്ന ഇവളെയാണോ ഞാൻ പേടിക്കുന്നത് ? ഇത്രയും മനോഹാരിതയുള്ള ഇവൾ
എന്തിന് കള്ളനെ പോലെ ഈ കാട്ടിൽ അലയുന്നു. ഇശോരാ..ഇവളാണോ
യെക്ഷി ഇങ്ങിനെയൊരു തരുണി രത്നം രാത്രിയിൽ ഒറ്റക്ക് നടക്കുന്നു . ഇവൾ
സ്ത്രി തന്നെയാണോ . അതോ സാക്ഷാൽ യെക്ഷിയോ ?
ആ മിഴികൾ എന്നെ അത്ഭുതത്തോടെ നോക്കുന്നു . ഒന്നും മനസിലാകാതെ ഞാനും പകച്ചു നിന്നു.
ഭയത്തിനു പകരം ചിന്തിക്കുന്ന എന്നെ നോക്കി അവൾ മൊഴിഞ്ഞു.
!!!ചുണ്ണാമ്പുണ്ടോ ?'''
ഇല്ല .... അല്പ്പം ദേഷ്യ ത്തോടെ ഞാൻ പറഞ്ഞു
ഹും എന്താ നീ മുറുക്കാറില്ലേ !!!?
ഹും എന്താ നീ മുറുക്കാറില്ലേ !!!?
ഇവിടെ ഇപ്പോ ആരും മുറുക്കാരില്ല അതൊക്കെ ഇപ്പോൾ മറ്റു സംസ്ഥാനക്കാരും
ഹിന്ദി സംസ്സാരിക്കുന്ന ഭായിമാരുമാണ് വില്ക്കുന്നതും തിന്നുന്നതും എന്റെ
വശം അതൊന്നും ഇല്ലെന്റെ യെക്ഷി ഞാൻ അഥർവ്വം പഠിക്കുന്ന വെറുമൊരു വൈ ദികനാണ്
. എന്നെ കൊല്ലരുത് രണ്ട് പെണ്‍കുട്ടികൾ ഉണ്ട് അതിനെയൊക്കെ
കെട്ടിച്ചയക്കണം. വഴിമാറുക .എന്നെ വെറുതെ വിടുക.
ഹും അതെന്താ'' ? നിന്റെ കൈയ്യിൽ മുറുക്കാൻ ഇല്ലാത്തത്
മുറുക്കിയാൽ കാൻസര് വരും അത് കൊണ്ട് മുറുക്കലും ഇല്ല '
അതെയോ ?? ങേ ഹെന്റമ്മോ കാൻസറോ? ഇതു നിന്നോട് ആരാ പറഞ്ഞേ ??
ആധുനിക ശാസ്ത്രം, പഠിക്കുന്ന അപ്പോത്തിക്കിരികൾ അങ്ങിനെ പറയുന്നുണ്ട്
അയ്യോ എന്നെ വെറുതെ വിടൂ. .എടി പെണ്ണേ ശല്യപെടുത്തരുത് . നിന്റെ കളി അഥർവ്വ
വേദിയോട് വേണ്ട .സഹികെട്ട് എന്നെ കൊണ്ട് ദുർമന്ത്രം ചെയ്യിപ്പിക്കരുത്
!!!
എന്തിന് ദുർമന്ത്രം ചെയ്യുന്നു. ഞാൻ യക്ഷിയോ മണ്ണാം കട്ടയോ ഒന്നുമല്ല .അത് കൊണ്ട് ഉള്ളതിനെ മാത്രമേ മന്ത്രം കൊണ്ട് ഇല്ലാതാക്കാൻ കഴിയൂ . ലോകത്തിൽ ഇല്ലാത്ത ഇന്നുവരെ ജനിച്ചിട്ടില്ലാത്ത യെക്ഷിയെ എങ്ങിനെ ഇല്ലാതാക്കും ?? ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കാം എന്നിട്ട് ഇല്ലാതാക്കാം .അതിനു മന്ത്രമോ മായജാലമോ വേണ്ട .അതെല്ലാം ഇവിടത്തെ പൊട്ടന്മാരായ തന്ത്രികൾ ചെയ്യുന്നുണ്ട് .
നാല് വേദങ്ങളിലും യക്ഷിയില്ല ഒരു ഉപനിഷിത്തിലും യെക്ഷിയില്ല . ഉള്ളത് ഈശാ വാസ്യ ഇദം സർവ്വം:; ഉള്ളത് ഇശോരാൻ മാത്രം .
എന്റമ്മോ അപ്പൊ യെക്ഷിയെന്നത് ലോകത്തിൽ ഇല്ലാത്ത സാധനമാണോ ?
!! അല്ല ഉള്ള സാധനം തന്നെയാണ് യെക്ഷി !!
വേദകാലങ്ങളിൽ എഴുത്ത് ഉണ്ടായിരുന്നില്ല പണ്ട് വേദ പഠനം ശ്രുതി രൂപത്തിൽ കൈ മാറിവന്നു . നാല് വേദങ്ങളും ശ്രുതി എന്ന പേരിൽ വാമൊഴി യായാണ് പകർന്നു നല്കിയത്. അങ്ങിനെ എഴുത്തുകൾ ഉടലെടുക്കും വരെ കവിതപോലെ ഈണമായി അടുത്ത തലമുറയ്ക്ക് വേദങ്ങൾ ലഭിച്ചു. വേദത്തിൽ കൂടുതൽ സ്ഥാനം യാഗത്തിനും യജ്ഞത്തിനും മാത്രമേ ലഭിക്കുന്നുള്ളൂ .
!!സ്വര്ഗ്ഗ കാമേ യജ്ഞം!! സൊർഗ്ഗം ലഭിക്കാൻ യജ്ഞം ചെയ്യുക . അഗ്നി ഹോത്രാദികൾ ചെയ്യുക എന്നാണു എല്ലാ വേദവും പറയുന്നത്
പിന്നീട് വേദം ചൊല്ലൽ നിലച്ചു. ആ മന്ത്രങ്ങൾ നശിക്കാതിരിക്കാൻ പനയോലകളിൽ എഴുതി വെച്ചു അങ്ങിനെ വേദത്തെ കരിമ്പനയിലാക്കി നമ്മെ രക്ഷിച്ചു
ആ പനയോലയെന്ന താളിയോലകൾ നിലവറയിൽ അടച്ചു സൂക്ഷിച്ചു .
അങ്ങിനെ യജ്ഞത്തെ രേക്ഷിച്ചിരുന്ന വേദങ്ങൾ പനയിൽ ആയി
(YE njam + re KSHI = YEKSHI ) ഇന്ന് വേദികൾ ചൊല്ലുന്ന യാഗ രക്ഷിത മന്ത്രങ്ങൾ പനയോലകളിൽ ജീവിച്ചപ്പോൾ യക്ഷി പനയിലുണ്ട് എന്ന് പറയാൻ തുടങ്ങി.
നിലവറയിലും പനയോലകൾ സൂക്ഷിച്ചത് കൊണ്ട് നിലവറയിലും യക്ഷിയുണ്ട് എന്ന് പറയാൻ തുടങ്ങി .
അർത്ഥ മറിയാതെ മലയാളി തലമുറകൾക്ക് കൊടുത്ത വാക്കാണ് !!യക്ഷി !!
യജ്ഞത്തിന്റെ ആദ്യക്ഷരമായ !!യ!! യും രക്ഷി യുടെ !!ഷി !! യെയും ചേർത്ത് ബ്രാമണർ വിളിച്ച എളുപ്പ പേരാണ് യക്ഷി!!
അത് പനയോലയിൽ ആയതു കൊണ്ടാണ് യക്ഷി പനയിൽ ഉണ്ടെന്നു പറഞ്ഞത്
എന്ന് വെച്ചാൽ യജ്ഞo രക്ഷിച്ചത് യക്ഷി ..അല്ലാതെ മറ്റൊന്നും അല്ല .
ഏഴിലം പാലയിലെ യക്ഷി ഭീകരിയെന്നും . .പനയിലെ യക്ഷി പാവവും ആണെന്ന് പറയാൻ കാരണവും ഇതു തന്നെ>>
!!!ഹായ് നല്ല വിവരണം യക്ഷിക്കുട്ടി. ഈ അറിവ് പറഞ്ഞു തന്നതിന് ദക്ഷിണയായി അല്പ്പം ചുണ്ണാമ്പ് തന്നേനെ പക്ഷേ അതില്ല !!
ഓഹോ !! അപ്പൊ ചുണ്ണാമ്പ് ഇല്ലേ ; നീ വൈദികൻ തന്നെയാണോ ഭാരതത്തിൽ മൂന്നും കൂട്ടി മുറുക്കാത്ത ഏക വൈദികനായ കോന്തൻ നീയായിരിക്കും ..
എന്റെ യെക്ഷി ഞാൻ മുറുക്കാറില്ല കാൻസർ വരും . ഞാൻ പോകുന്നു ..
എന്തിന് ദുർമന്ത്രം ചെയ്യുന്നു. ഞാൻ യക്ഷിയോ മണ്ണാം കട്ടയോ ഒന്നുമല്ല .അത് കൊണ്ട് ഉള്ളതിനെ മാത്രമേ മന്ത്രം കൊണ്ട് ഇല്ലാതാക്കാൻ കഴിയൂ . ലോകത്തിൽ ഇല്ലാത്ത ഇന്നുവരെ ജനിച്ചിട്ടില്ലാത്ത യെക്ഷിയെ എങ്ങിനെ ഇല്ലാതാക്കും ?? ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കാം എന്നിട്ട് ഇല്ലാതാക്കാം .അതിനു മന്ത്രമോ മായജാലമോ വേണ്ട .അതെല്ലാം ഇവിടത്തെ പൊട്ടന്മാരായ തന്ത്രികൾ ചെയ്യുന്നുണ്ട് .
നാല് വേദങ്ങളിലും യക്ഷിയില്ല ഒരു ഉപനിഷിത്തിലും യെക്ഷിയില്ല . ഉള്ളത് ഈശാ വാസ്യ ഇദം സർവ്വം:; ഉള്ളത് ഇശോരാൻ മാത്രം .
എന്റമ്മോ അപ്പൊ യെക്ഷിയെന്നത് ലോകത്തിൽ ഇല്ലാത്ത സാധനമാണോ ?
!! അല്ല ഉള്ള സാധനം തന്നെയാണ് യെക്ഷി !!
വേദകാലങ്ങളിൽ എഴുത്ത് ഉണ്ടായിരുന്നില്ല പണ്ട് വേദ പഠനം ശ്രുതി രൂപത്തിൽ കൈ മാറിവന്നു . നാല് വേദങ്ങളും ശ്രുതി എന്ന പേരിൽ വാമൊഴി യായാണ് പകർന്നു നല്കിയത്. അങ്ങിനെ എഴുത്തുകൾ ഉടലെടുക്കും വരെ കവിതപോലെ ഈണമായി അടുത്ത തലമുറയ്ക്ക് വേദങ്ങൾ ലഭിച്ചു. വേദത്തിൽ കൂടുതൽ സ്ഥാനം യാഗത്തിനും യജ്ഞത്തിനും മാത്രമേ ലഭിക്കുന്നുള്ളൂ .
!!സ്വര്ഗ്ഗ കാമേ യജ്ഞം!! സൊർഗ്ഗം ലഭിക്കാൻ യജ്ഞം ചെയ്യുക . അഗ്നി ഹോത്രാദികൾ ചെയ്യുക എന്നാണു എല്ലാ വേദവും പറയുന്നത്
പിന്നീട് വേദം ചൊല്ലൽ നിലച്ചു. ആ മന്ത്രങ്ങൾ നശിക്കാതിരിക്കാൻ പനയോലകളിൽ എഴുതി വെച്ചു അങ്ങിനെ വേദത്തെ കരിമ്പനയിലാക്കി നമ്മെ രക്ഷിച്ചു
ആ പനയോലയെന്ന താളിയോലകൾ നിലവറയിൽ അടച്ചു സൂക്ഷിച്ചു .
അങ്ങിനെ യജ്ഞത്തെ രേക്ഷിച്ചിരുന്ന വേദങ്ങൾ പനയിൽ ആയി
(YE njam + re KSHI = YEKSHI ) ഇന്ന് വേദികൾ ചൊല്ലുന്ന യാഗ രക്ഷിത മന്ത്രങ്ങൾ പനയോലകളിൽ ജീവിച്ചപ്പോൾ യക്ഷി പനയിലുണ്ട് എന്ന് പറയാൻ തുടങ്ങി.
നിലവറയിലും പനയോലകൾ സൂക്ഷിച്ചത് കൊണ്ട് നിലവറയിലും യക്ഷിയുണ്ട് എന്ന് പറയാൻ തുടങ്ങി .
അർത്ഥ മറിയാതെ മലയാളി തലമുറകൾക്ക് കൊടുത്ത വാക്കാണ് !!യക്ഷി !!
യജ്ഞത്തിന്റെ ആദ്യക്ഷരമായ !!യ!! യും രക്ഷി യുടെ !!ഷി !! യെയും ചേർത്ത് ബ്രാമണർ വിളിച്ച എളുപ്പ പേരാണ് യക്ഷി!!
അത് പനയോലയിൽ ആയതു കൊണ്ടാണ് യക്ഷി പനയിൽ ഉണ്ടെന്നു പറഞ്ഞത്
എന്ന് വെച്ചാൽ യജ്ഞo രക്ഷിച്ചത് യക്ഷി ..അല്ലാതെ മറ്റൊന്നും അല്ല .
ഏഴിലം പാലയിലെ യക്ഷി ഭീകരിയെന്നും . .പനയിലെ യക്ഷി പാവവും ആണെന്ന് പറയാൻ കാരണവും ഇതു തന്നെ>>
!!!ഹായ് നല്ല വിവരണം യക്ഷിക്കുട്ടി. ഈ അറിവ് പറഞ്ഞു തന്നതിന് ദക്ഷിണയായി അല്പ്പം ചുണ്ണാമ്പ് തന്നേനെ പക്ഷേ അതില്ല !!
ഓഹോ !! അപ്പൊ ചുണ്ണാമ്പ് ഇല്ലേ ; നീ വൈദികൻ തന്നെയാണോ ഭാരതത്തിൽ മൂന്നും കൂട്ടി മുറുക്കാത്ത ഏക വൈദികനായ കോന്തൻ നീയായിരിക്കും ..
എന്റെ യെക്ഷി ഞാൻ മുറുക്കാറില്ല കാൻസർ വരും . ഞാൻ പോകുന്നു ..
ഓഹോ ;;; എടാ പൊട്ടാ നീ വൈദികൻ തന്നെ ആണോ .ചുമ്മാ പൂണൂലും ഇട്ടു നടക്കുന്ന
കഴുതേ..... നീയറിയുന്നുണ്ടോ ;;;ഇവിടെ വരരുചിയുടെ കാലം തൊട്ടു... വെറ്റില
/അടക്ക ചുണ്ണാമ്പ് ഇവ മൂന്നും കൂട്ടി മുറുക്കിയിരുന്നു എന്നിട്ടും
അവര്ക്കൊന്നും ഒരു രോഗവും വന്നില്ല. നിന്റെയൊക്കെ തലയിൽ കണക്കു കേറ്റി
തന്ന ചാണക്യണ്‍ എന്ന മഹാൻ മൂന്നും കൂട്ടി മുരുക്കുയിരുന്നു എന്ന് പഴയ കാല
കവിതകൾ പറയുന്നു.
പണ്ടൊക്കെ ഏതു ഭവനത്തിൽ ചെന്നാലും ഭാരതത സംസ്കാരമായി താംബൂലം നീട്ടി സീകരണം തന്നിരുന്നു. താംബൂലത്തിൽ നിന്നും മൂന്നും കൂട്ടി മുറുക്കി നീട്ടി തുപ്പിയിരുന്ന മുതുക്കി തള്ളച്ചി മാർക്കൊന്നും കാൻസർ വന്നില്ല.
പണ്ടൊക്കെ ഏതു ഭവനത്തിൽ ചെന്നാലും ഭാരതത സംസ്കാരമായി താംബൂലം നീട്ടി സീകരണം തന്നിരുന്നു. താംബൂലത്തിൽ നിന്നും മൂന്നും കൂട്ടി മുറുക്കി നീട്ടി തുപ്പിയിരുന്ന മുതുക്കി തള്ളച്ചി മാർക്കൊന്നും കാൻസർ വന്നില്ല.
പല്ല് കൊഴിഞ്ഞ മുത്തച്ചൻ പോലും ചത കല്ലിൽ ഇടിച്ചു മുറുക്കിയിരുന്നു
അവർക്കും കാൻസർ വന്നില്ല. .ദേ ഈ രാത്രിയിൽ എന്നെകൊണ്ട് ഒന്നും
പറയിപ്പിക്കരുത് . ഒരു വൈദികൻ വന്നിരിക്കുന്നു . യെക്ഷി കോപിച്ചു
സംസാരിക്കുന്നു . എനിക്ക് അത്ഭുതമായി.
'എന്റമ്മോ കൊല്ലാൻ വന്നവൾ ശാസ്ത്രം വിളമ്പുന്നു അവളുടെ വാചാലതയിൽ ഞാൻ അന്തം വിട്ടുപോയി .ഭയം വിടാതെ ഞാൻ അവളോട് ചോദിച്ചു .
അയ്യോ ;; യെക്ഷിയമ്മേ എനിക്കിതൊന്നും അറിയില്ല അല്ല '' പിന്നെ ഒരു സംശയം
നാലും കൂട്ടി അല്ലേ മുറുക്കുയിരുന്നത് അമ്മ പുകലയുടെ കാര്യമങ്ങു മറന്നുവോ
??
;എടാ പൊട്ടാ ;;പണ്ട് വരരുചി ബ്രാമണ പെണ്ണിനോട് എനിക്ക് ഭക്ഷണ ശേഷം മൂന്നു
പേരെ തിന്നണം നാല് പെരെന്നെ ചുമക്കണം എന്നല്ലേ പറഞ്ഞത് ഇതിൽ നാല് പേര്
കട്ടിലും മൂന്നു പേര് മുറുക്കാനും ആയിരുന്നു.
പുകല അന്നൊന്നും ഉണ്ടായില്ല ഈശോരൻ പുകയില ഭൂമിയിൽ സൃഷ്ട്ടിച്ചത് കർഷകന് കളനാശിനിയായി ഉപയോഗിക്കാനാണ് . അത് ഭക്ഷണമേ അല്ല .
ശെരി പുകല കൂട്ടാതെ ഇനി മുതൽ മുറുക്കാം അല്ലേ ??
അങ്ങിനെ ആയിക്കോ പക്ഷേ നീ പെണ്ണ് കെട്ടിയിട്ടില്ലെങ്കിൽ അടക്ക ഉപയോഗം കുറക്കണം അത് നിന്നിലെ പുരുഷ ഹോർമോണുകളെ ഇല്ലാതാക്കും.
യെക്ഷി അത് സത്യമാണോ? എന്റെ സംശയം ആവർത്തിച്ചു.
ഹെന്റമ്മേ അപ്പൊ അടക്കാ തിന്നുന്നവന്റെ കാര്യമങ്ങു കട്ട പൊക അല്ലെ ??
ഇല്ലെടാ ചെക്കാ നീ പേടിക്കേണ്ട എന്റെ അടുത്തു രതി ആസ്വോതിക്കാൻ വരുന്നവൻ അടക്ക് ചവച്ചും കൊണ്ടാണ് വരുന്നത്.
ഹെന്ത്!!! നിന്റടുത്തു രതി ആസ്വദിക്കാന്‍ വരുമെന്നോ അപ്പൊ നീയാര?
. അതൊക്കെ നമുക്ക് പിന്നെ പറയാം നീ ഇവിടെ വന്നപ്പോൾ ഒരു മണം കിട്ടിയോ ??
ഹെന്ത്!!! നിന്റടുത്തു രതി ആസ്വദിക്കാന്‍ വരുമെന്നോ അപ്പൊ നീയാര?
. അതൊക്കെ നമുക്ക് പിന്നെ പറയാം നീ ഇവിടെ വന്നപ്പോൾ ഒരു മണം കിട്ടിയോ ??
എന്ത് മണം ആണ് എന്റെ യെക്ഷിയമ്മേ ??
നാഗത്താളിയുടെ മണം''''
ഹോ ഓ ''''കിട്ടി
ഈ നാഗത്താളി അതിലൊരു സൂത്രം ഉണ്ട് അത് ആര് എതിര്ത്താലും നിനക്ക് മാത്രം അത് പറഞ്ഞു തരാം.
അതെന്താ നാഗത്താളി അത്ര വല്യ സംഭവമാണോ ?
ങാ ;അത് പിന്നെ പറയാം. എങ്കിലും ഈ താളിയുടെ മണം അടിച്ചാൽ പാമ്പുകൾ അടുക്കില്ല.
ഓഹോ അങ്ങിനെ നിന്റെ ആൾക്കാരെ പാമ്പിൽ നിന്നും രക്ഷിക്കാം എല്ലേ?
പക്ഷേ യ്ക്ഷിയമ്മേ ഇങ്ങിനെയുള്ള സ്ത്രി പുരുഷ സംഗമത്തിൽ ഇരുവർക്കും സുഖം കിട്ടുമോ
ഓഹോ അങ്ങിനെ നിന്റെ ആൾക്കാരെ പാമ്പിൽ നിന്നും രക്ഷിക്കാം എല്ലേ?
പക്ഷേ യ്ക്ഷിയമ്മേ ഇങ്ങിനെയുള്ള സ്ത്രി പുരുഷ സംഗമത്തിൽ ഇരുവർക്കും സുഖം കിട്ടുമോ
അത് പറയാം പക്ഷേ നീ വൈദികന്‍ തന്നെയാണോ?
യക്ഷി തീര്ച്ചയ്യയും വൈദികന്‍ തന്നെ പക്ഷേ എനിക്ക് ഒന്നുമാത്രം അറിഞ്ഞാല്‍ മതി '
എന്താണ് അറിയേണ്ടത്?
രതിയില്‍ സ്ത്രിക്കാണോ സുഖം കിട്ടുന്നത് അതോ നിന്നെ പ്രപിക്കുന്നവനാണോ?
ഹെന്റെ വൈദികാ ഇതില്‍ എന്താണ് താങ്കള്‍ക്ക് എത്ര താല്‍പര്യം . കാമം ക്രോധം . മോഹം എന്നിവ ദേശാടനം നടത്തുന്ന താങ്കളില്‍ നിന്നും വിട്ടു പോകണം.
സോദരി അത് എനിക്കും നീഛയമാണ് പക്ഷേ അറിയാന്‍ വേണ്ടിയുള്ള ജിജ്ഞാസ കൊണ്ട് ചോദിക്കുന്നു അറിയുമെങ്കില്‍ പറയുക
അറിവ് അറിവുള്ളവരില്‍ നിന്നും അറിയാനുള്ളവരിലേക്ക് പോകണ്ടതാണ് അത് കൊണ്ട് അറിയുന്നത് ഒന്നും മറച്ചു വെക്കുന്നില്ല കാമാകേളിയില്‍ സ്ത്രിയാണ് അതിന്റെ കൊടിയ സുഖം അനുഭവിക്കുന്നത് പുരുഷനും അതിന്റെ സുഖങ്ങള്‍ ഇല്ലാതില്ല എങ്കിലും മഹാഭാരതത്തിലെ ഒരു രംഗം പറയാം .
മഹാഭാരതയുദ്ധം കഴിഞ്ഞു .യുധിഷ്ടര്ൻ രാജാവായി അധികാരമേറ്റു . ഒരു പുലർക്കാലം കൃഷണഭാഗാവാൻ അഗ്നിഹോത്രാദികൾ കഴിഞ്ഞു സൂര്യസ്നാനം ചെയ്യുന്ന സമയം യുധിഷ്ട്ടരൻ ഭഗവാന്റെ അരികിൽ ചെന്നു .മെല്ലെയൊരു സംശയം ഉന്നയിച്ചു.
ആണ്‍ കുയിലുകൾ കാമം സഹിക്കാതെ ഉച്ചത്തിൽ കൂകുന്ന ആ പുലര്‍ വേളയിൽ. രാജാവ് ഭഗവാനോട് ചോദിച്ചു .പ്രഭോ' ആണ്‍ കുയിലുകൾ സഹിക്കാൻ പറ്റാത്ത കാമം നിമിത്ത മാണല്ലോ കൂവുന്നത് .?
അതെയെന്നു ഭഗവാൻ പറഞ്ഞു.
മനുഷ്യരിൽ ആണും പ്രകൃതിയിൽ ആണ്‍ വർഗ്ഗവുമാണല്ലോ കാമലീലകൾക്ക് തുടക്കമിടുന്നത് .
അതേ എന്നർത്ഥത്തിൽ ; ഭാഗാവാൻ വാചാലനായ യുധിഷട്ടരന്റെ വാക്കുകൾ കേട്ടുനിന്നു.
യുധിഷ്ട്ടരന്‍ മനസ്സിലുള്ള സംശയങ്ങൾ പലതും ഭഗവാനോട് ചോദിക്കുന്നു എല്ലാ ജീവികളിലും കൂടുതൽ കാമരസമുള്ളത് പുരുഷവർഗ്ഗത്തിനാണോ ?
.രതി ഒരു പോലെയാണോ ഇരുവരും അനുഭവിക്കുന്നത് ?
ലൈംകീക വേളയിൽ സ്ത്രിക്കും പുരുഷനും രതി സുഖം ഒരു പോലെയാണോ ?
യുധിഷ്ഠരരാജന്റെ ഈ ചോദ്യo കേട്ട് കൃഷ്ണൻ തെല്ലൊന്നു ചിരിച്ചു .എന്നിട്ട് ഇങ്ങിനെ പറഞ്ഞു.
യുധിഷ്ഠരാ... ജീവതത്തിൽ ഏതൊരു കാര്യത്തിന്റെയും വിശേഷ ഗുണമറിയാൻ അത് അനുഭവിച്ചുഅറിയുന്നനെ പറയാൻ സാധിക്കൂ എന്നത് തെറ്റാണ് ??
തന്റെ ജീവിതത്തിൽ ഒരു സ്ത്രിയെ സ്പർശനം കൊണ്ട് പോ ലും അനുഭവക്കാത്ത ചിന്തകൻ ആണ് വാത്സ്യയന മുനി വര്യൻ . അദ്ദേഹം വിവാഹജീവിതം മോഹിക്കാതെ ഏകാന്ത പദികനെപോലെ വനത്തിൽ അലയുന്നുവേളയിൽ . വനജീവികളുടെ കമലീലകൾ കണ്ട മഹർഷിയുടെ മനസ്സിനെ കാമം എന്താണെന്ന് ആഴത്തില്‍ ചിന്തിപ്പിച്ചു. സൃഷ്ട്ടിയുടെ ധർമ്മചിന്തയാണ് കാമം എന്ന് വിലയിരുത്തിയ .അദ്ദേഹം രചിച്ച കാമസൂത്രം ഭാരതത്തിന് സോന്തമാണ്.
ഹേ !! യുധിഷ്ട്ടര രാജാവേ അങ്ങ് ആ കൃതി പാരായണം ചെയ്തില്ലേ?
യോഗയുടെ നിര്‍വൃതിയും രതി സുഖത്തിലൂടെ ലഭിക്കുന്ന ആ വിശിഷ്ട്ട്ട വരികള്‍ അങ്ങ് കാണാതെ പോയോ?
ദുഷ്കാമാത്താല്‍ വികാര വിവശനാകുന്ന പുരുഷന് ബീജ നഷ്ട്ടത്തിലൂടെ യെവ്വനം നഷ്ട്ടപെടുന്നു എന്നുള്ള സത്യo അങ്ങ് അറിയുന്നില്ലേ?
ഇഷ്ട്ട പെട്ട അഞ്ചു പേരില്‍ നിന്നും സ്ത്രീക്ക് പഞ്ച ഇന്ദ്രീയങ്ങള്‍ക്ക് ഒരുമിച്ചു ലഭിക്കുന്ന കൊടിയ രതി സുഖം ലഭിക്കും .പക്ഷേ അഞ്ചു പുരുഷന്റെ കാമചിന്തകളെ പുരുഷനില്‍ ഒന്നാക്കി നിറക്കുന്ന ആ മഹനീയ ഗ്രന്ഥം അങ്ങ് കാണുന്നില്ലേ?
ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ രതി ജന്യരോഗങ്ങളെ കുറിച്ചുള്ള അതിലെ മന്ത്രങ്ങള്‍ അങ്ങ് കാണാതെ പോകരുത്!!
ലൈംഗിക സുഖത്തിനുള്ള എഴുന്നൂറ്റി ഇരുപതു ഔവ്ഷധങ്ങളെ കുറിച്ചുള്ള ഈ മഹനീയ ശ്രുതി ആരും അങ്ങയുടെ കൊട്ടാരത്തില്‍ പോലും പാടിയില്ലേ"
കാമ വിവശന്‍മാര്‍ക്ക് വശീകരണ വിദ്യകള്‍ അറുപത്തിയെട്ടും എഴുതി ആരെയും ഒഴിവാക്കാത്ത ഈ ദുര്‍വിദ്യകളും അവിടുന്നറിഞ്ഞില്ലേ?
യുധിഷ്ട്ടരാ;; അകാല വാർദധ്യക്യമെന്ന അവസ്ഥ ബീജ നഷ്ട്ടം കൊണ്ടാണെന്നും . പന്ത്രണ്ടു വർഷത്തിലൊരിക്കൽ ബീജ ദാനം നടത്തുന്ന ഗജവീരന്റെ ആയുസ്സ് മനുഷ്യനു തുല്യ മാണെന്നും . ഭോഗിക്കാൻ സദാ ഇഷ്ട്ടം കാണിക്കുന്ന മർക്കടസമൂഹം രേതസ് നശിച്ച വൃണങ്ങൾ മാന്തുന്ന വൃദ്ധനെപോലെയാണെന്നതും അങ്ങിനെ പല ചിന്തകളും മഹർഷിയെ കാമ സൂത്രമെഴുതാൻ പ്രേരിപ്പിച്ചു .
ധർമ്മപുത്രാ;; അതുകൊണ്ട് ഈ ചോദ്യത്തിനു ബോധ്യമാകുന്ന ഉത്തരം തരാൻ എനിക്കാവില്ല . മരണം വരെ മഹാ ബ്രെഹ്മ്മചര്യമെന്ന പ്രെതിഞ്ജയെടുത്ത. സ്ത്രിയെ ഇന്നു വരെ അനുഭവിക്കാത്ത പാണ്ഡവ കുലത്തിന്റെ പിതാമഹനായ ബീഷ്മര്‍;അദ്ധേഹത്തിനു മാത്രമേ ഇതിന് ഉത്തരം തരുവാന്‍ സാധിക്കൂ.
ലോകത്ത് ഭീഷ്മ പിതാമഹന് മാത്രമേ ഈ സംശയങ്ങൾക്ക് മറുപടി പറയാന്‍ കഴിയൂ . ധര്‍മ്മവും കര്‍മ്മവും ഒന്നായി കണ്ട ബ്രെഹ്മചാരികള്‍ക്കെ ഇതിന് ഉത്തരം തരാന്‍ കഴിയൂ. അറിവ് വിഡ്ഢികള്‍ക്ക് അനുഭവത്തിലൂടെയും ബുദ്ധിമാന് ചിന്തയിലൂടെയും ലഭിക്കുന്നു. വരൂ നമുക്ക് ചിന്തയുടെ സാഗരമായ ബീഷ്മാചാര്യനെ കണ്ടു സംശയം ഉണര്‍ത്തിക്കാം.
സംശയം കൊണ്ട് വീര്‍പ്പു മുട്ടിയ യുധിഷ്ട്ടര രാജന്‍ ഭഗവാനോട് വീണ്ടും ചോദിച്ചു . പ്രിയ ബന്ധൂ ഇതെങ്ങിനെയാണ് പിതാമഹന്‍ മനസിലാക്കിയത്.
യുധിഷ്ട്ടര രാജാവേ; താങ്ങളുടെ ഗുരുവായ ദ്രോണരില്‍ നിന്നും നേരിട്ട് ഒരു വിദ്യയും കരസ്ഥമാക്കാത്ത എകലെവ്യന്‍ എന്ന കാട്ടാളന്‍ അര്‍ജ്ജുനനെക്കാളും സമര്‍ത്ഥനായിരുന്നു. ഒരു സെക്കന്റിന്റെ പതിനെട്ടില്‍ ഒരംശ നൊടി കൊണ്ട് !ബഔ!!! എന്ന്‍ കുരക്കുന്ന പട്ടിയുടെ വായിലേക്ക് ഏഴ് അമ്പുകള്‍ തൊടുത്തു കയറ്റിയ എകലെവ്യന്‍ എങ്ങിനെയാണ് ആസ്ത്ര വിദ്യ കരസ്ഥമാക്കിയത്? ലോകത്തില്‍ എന്ത് നേടാനും ഗുരു വേണം എന്നാ ചിന്ത തന്നെ തെറ്റാണ്. സത്യമായിട്ടും നീയറിഞ്ഞു കൊള്‍ക നിന്നിലെ സുചിന്തയാണ് നിന്റെ ഗുരു .
പിതാവിന് വേണ്ടി വിവാഹജീവിതം വെടിഞ്ഞ ഗേന്ഗേയൻ ശരശയ്യയിൽ ഉത്തരായനം കാത്ത് ശയിക്കുന്നു . വരൂ നമുക്ക് അദ്ദേഹത്തെ സന്ദർശിച്ചു സംശയം തീർക്കാം.
അർജുനൻ തീർത്ത കൂർത്ത ശരത്തിന്റെ മേലെ പട്ടു മെത്തയിൽ എന്നോണം കിടക്കുന്ന പിതാമഹനായ ഭീഷ്മരുടെ അരികിലേക്ക് ധർമ്മിഷ്ട്ടൻ കൃഷണനോടൊപ്പം വന്നുനിന്നു
.
ആ കണ്ണുകളിൽ അല്പ്പം പോലും വേദനയുടെ നനവ് കാണുവാൻ യുധിഷ്ട്ടര രാജാവിനു സാധിച്ചില്ല സോച്ചന്ധം ശാന്തത തെളിയുന്ന മുഖലാവണ്യത്തോടെ ഗഗെയൻഏതോചിന്താമണ്ഡലത്തിൽവിഹരിക്കുകയണ്
പ്രണാമം ഗുരോ '' എന്ന വന്ധിപ്പോടെ മഹരാജൻ ഭീഷ്മരുടെ അരികു പറ്റിനിന്നു . എന്നിട്ട് ഇങ്ങിനെ മൊഴിഞ്ഞു.
മഹാല്മന്‍; ഉത്തരായനം അടുത്തു കൊണ്ടിരിക്കുന്ന ഈ വേളയില്‍ അങ്ങയില്‍ നിന്നും ഒരു പഠനവും കൂടി ലഭിച്ചാല്‍ കൊള്ളാമെന്നുണ്ട്.
മന്ദസ്മിതം തൂകി ആ വൃദ്ധന്‍ അതെന്താണ് എന്ന് ധര്‍മ്മജനോട് ചോദിച്ചു?
യുധിഷ്ട്ടരന്‍ തന്റെ സംശയം തുടര്‍ന്നു ; പിതാമഹാ ;;
വിശപ്പ് എല്ലാവരിലും ഒന്ന് പോലയാണല്ലോ? പകയിലും കോപത്തിലും സ്ത്രി പുരുഷ ഭേദമില്ല . മനുഷ്യവികാരം എല്ലാം തുല്യമാണോ സ്നേഹം കൊണ്ട് അമ്മയും ലാളന കൊണ്ട് പിതാവും വാത്സല്യo കൊണ്ട് മുത്തച്ചനും പ്രേമം കൊണ്ട് യുവതി യുവാക്കളും തുല്യരാണ് .
കാമം പോലും ഏതു ജീവിയിലും സമമായി കാണുന്നു . അങ്ങിനെയെങ്കില്‍ രതി സുഖങ്ങളും ഒരു പോലെയാണോ? അതില്‍ വിവേചനം ഉണ്ടോ? ലൈംഗിക വേളയില്‍ പങ്കാളികള്‍ ഒരു പോലെയാണോ നിര്‍വൃതി കൊള്ളുന്നത്?
ഇതില്‍ ഇരുവരും ഒരു പോലെ ഭോഗ സുഖമനുഭവിക്കുന്നുവോ?
ഈ ചോദ്യമെല്ലാം ഗെന്ഗേയന്‍ മൌനമായി സുശ്രെദ്ധം കേട്ടുകൊണ്ട് ആകാംഷകൊള്ളുന്ന യുധിഷ്ട്ടരന്റെ കണ്ണുകളിലേക്ക് നോക്കി .
യുധിഷ്ട്ടരാ; നിന്റെ സംശയം നല്ലത് തന്നെ ഈ ഒരറിവ്‌കൂടി ഭാരത കണ്‍ഠത്തില്‍ നിന്നും ലഭിക്കണം എന്ന് എനിക്കും ആഗ്രെഹ മുണ്ടായിരുന്നു.
വികാരം എല്ലാ ജീവിയിലും വസ്തുവിലും തുല്യമല്ല. കൊടിയ തെറ്റുകള്‍ ഷ്ണ നേരം കൊണ്ട് ഷ്മിക്കുന്നവനും നിന്നിലെ ചെറിയ പാളിച്ചകള്‍ പകയായി കൊണ്ട് നടക്കുന്ന മനുഷ്യനും ഇന്നാട്ടിലെ വികാര ജീവികള്‍ തന്നെയാണ് .
അമ്മ കുഞ്ഞിനെ തലോടുമ്പോള്‍ ശുശു നിര്‍വൃതിയില്‍ ആണ്ടു പോകുന്നു .
വൈദ്യന്‍ രോഗിയില്‍ തലോടുമ്പോള്‍ രോഗി സോര്‍ഗ്ഗസുഖമാനുഭവിക്കുന്നു.
തിരുമ്മു കാരന്റെ ലോല മര്‍ദ്ദനം വാത രോഗിയില്‍ സുഖമുണ്ടാക്കാം.പക്ഷേ തിരുംമ്മുന്നവന് തളര്ച്ചയുണ്ട് സുഖകരമായ തലോടല്‍ രോഗിയില്‍ സുഖവും വൈദ്യനെ തളര്‍ത്തുകയും ചെയ്യുന്നു.
കാമാസ്ക്തിയില്‍ പുരുഷന്റെ കൈകള്‍ ഗാഡമായി സ്ത്രിയില്‍ തലോടുമ്പോള്‍ സ്ത്രിയാണ് ആ സുഖം അനുഭവിക്കുന്നത്. അല്ലാതെ തലോടുന്നവന്‍ അല്ല .
ഇത്രയും കേട്ട യുധിഷ്ട്ടര രാജന്‍ ഇടയ്ക്ക് കയറി ചോദിച്ചു ; പിതാമഹന്‍ സ്ത്രിയുടെ അന്ഗലാവണ്യത്തില്‍ മയങ്ങി അവളെ ബലാല്‍ക്കാരമായി പിടിക്കുന്ന പുരുഷനും സുഖമനുഭവിക്കുന്നീല്ലേ. അതില്‍ സുഖമില്ലെങ്കില്‍ എന്തിനാണ് അവന്‍ ആ പ്രവര്‍ത്തി ചെയ്യുന്നത്. എന്തിനാണ് പുരുഷന്‍ സ്ത്രിയുടെ മനോഹമായ മാറിടങ്ങളിലേക്ക് കള്ള കണ്ണിട്ട് നോക്കുന്നത്.
കാമ ലീലയില്‍ ഇണയെ തഴുകുന്ന പുരുഷനും അതിന്റെ നിര്‍വൃതി നുകരുന്നുണ്ട്. പിതാമഹന്‍ എന്താണ് ഇതിലെ വാസ്തവം.
കുന്തി പുത്രന്റെ ഈ വര്‍ത്തമാനം കേട്ട് ശരശയ്യയില്‍ കിടക്കുന്ന ബീഷ്മര്‍ തെല്ലൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.
യുധിഷ്ട്ടരാ; നമ്മള്‍ കുട്ടികളായിരുന്നപ്പോള്‍ നമ്മിലെ കുസൃതിക്കാരനെ അമ്മ തല്ലിയിരുന്നു . അന്ന് ആ വേദനയില്‍ ഉറക്കെ കരഞ്ഞു ബഹളം കൂട്ടിയിരുന്നവരാണ് നിങ്ങളില്‍ ഭൂരിഭാഗവും .വേദനിക്കുമ്പോള്‍ പലരും കരയും എന്നാല്‍ കൊടിയ വേദനയില്‍ ആരും കരയാറില്ല മറിച്ച് ആ വേദനയില്‍ ഞെരങ്ങുകയും മൂളുകയും ആണ് ചെയ്യുന്നത്.
അപകടം സംഭവിച്ച് വഴിയില്‍ കിടക്കുന്നവനില്‍ അവശേഷിക്കുന്ന ശബ്ദം മൂളല്‍ എന്നാ രോദനം മാത്രമാണ്.
കൊടിയ സുഖത്തിലും വേദനയിലും മാതമേ മനുഷ്യന്‍ ഞെരങ്ങുകയും മൂളുകയും ചെയ്യുന്നുള്ളൂ.
ഇവിടെ ലൈംഗികവേളയില്‍ രതി മൂര്‍ച്ചയുടെ കൊടിയ വേളയില്‍ സ്ത്രിയിലാണ് ഞെരക്കവും മൂളലും ഉണ്ടാകുന്നത്. ഈ വേളയില്‍ പുരുഷനില്‍ കിതപ്പും കൊടിയ ശ്വസനവും ഉതിര്‍ക്കുന്നു .മൂളലോ ഞെരക്കാമോ പുരുഷനില്‍ ഉണ്ടാകുന്നില്ല
ലൈംഗികവേളയില്‍ എന്തുകൊണ്ട് സ്ത്രിയില്‍ നിന്നും പൂച്ചയുടെ പോലെ കുറുങ്ങല്‍ ഉണ്ടാകുന്നു. ഇതില്‍ നിന്നും സ്ത്രിയാണ് രതിയുടെ കൊടിയ സുഖം അനുഭവിക്കുന്നത്.എന്ന് മനസിലാക്കികൊള്ളൂ.
യുധിഷ്ട്ടരാ; ഈ പറഞ്ഞതില്‍ നിന്നും നീ എന്ത് മനസിലാക്കാന്‍ ആഗ്രെഹിക്കുന്നു ;
ചോദ്യo കേട്ട് യുധിഷ്ട്ടരന്‍ വീണ്ടും സംശയം പ്രകടിപ്പിച്ചു അല്ലയോ പിതാമഹന്‍ അങ്ങ് പറഞ്ഞ പോലെ കൊടിയ വേദനയിലും സുഖത്തിലും പൊട്ടിക്കരയുന്ന വികാര ജീവിയല്ല മനുഷ്യകുലമെന്ന് കുരുഷേക്ത്ര യുദ്ധത്തില്‍ എനിക്കും ബോധ്യപ്പെട്ടതാണ്. കൊടിയ മുറിവുകള്‍ പറ്റിയ പടയാളികള്‍ രോദനം പുറപ്പെടുവിക്കുമ്പോള്‍ പരിക്ക് പറ്റിയവര്‍ വാവിട്ടു കരയുന്ന നേര്‍ക്കാഴ്ച എന്റെയും ഹൃദയത്തില്‍ തട്ടിയതാണ്,
എങ്കിലും അങ്ങ് പറഞ്ഞ പോലെ വേദനയിലും സുഖത്തിലും ഒരു പോലെ രോദനം പുറപ്പെടുവിക്കുന്നു എന്നതില്‍ എന്റെ സംശയം ഇനിയും നിലനില്‍ക്കുന്നു.
വിനീതനായി മൊഴി നല്‍കിയ ധര്മ്മിഷ്ട്ടന്റെ വാക്ക് കേട്ട് ബീഷ്മര്‍ പിന്നെയും വാക്കുകള്‍ തൊടുത്തു വിട്ടു .
യുധിഷ്ട്ടരാ; കരയുമ്പോള്‍ മാത്രമാണോ കണ്ണുനീര്‍ ഉണ്ടാകുന്നത്. കൊടിയ സന്തോഷത്താല്‍ പൊടിയുന്നതും കണ്ണുനീര്‍ തന്നെയാണ്. അത് കൊണ്ട് കണ്ണുനീരിനെ കരച്ചിലിന്റെ ചിഹ്ന്നമായി ഉപമിക്കാമോ?
പിന്നാലെ വരുന്ന കാട്ടു മൃഗത്തില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ മാത്രമാണോ നാം ഓടുന്നത് പെട്ടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും നാം ഒടാറില്ലേ?
നാണം മറയ്ക്കാന്‍ മാത്രമാണോ വസ്ത്രം? തണുപ്പില്‍ നിന്നും രക്ഷ നേടാനും വസ്ത്രം തന്നെയാണ് ഉപയോഗിക്കുന്നത്.
നമ്മില്‍ ഒരു പോലെയുണ്ടാകുന്ന എന്തും ഒരേ വികാരം കൊണ്ടല്ല എന്നത് പാണ്ഡവ രാജാവ് മനസിലാക്കി കൊള്ളുക.
പിതാ മഹന്‍ അവിടന്ന് പറഞ്ഞത് ;അങ്ങയുടെ ഈ എളിയ വാല്‍സല്യ പുത്രന്‍ അംഗീകരിക്കുന്നു. പക്ഷേ ഈ കാര്യത്തില്‍ എന്ത് കൊണ്ട് ഇശോരന്‍ പുരുഷനോട് ഈ വിവേചനം കാണിച്ചു.ഈ സംശയം കൂടി തീര്‍ത്ത് തരിക ; അതും കൂടി കേള്‍ക്കട്ടെ അങ്ങിനെ മനസ്സില്‍ നിന്നും അന്ധകാരം മാറട്ടെ.
ബീഷ്മര്‍ തുടര്‍ന്നു പറഞ്ഞു അതില്‍ പലതുമുണ്ട് ഒരു മുള്ള് കാലില്‍ തറച്ചാല്‍ അതിന്റെ സുഖവും ദുഖവും മുള്ളിന് കിട്ടുന്നില്ല. ലൈംഗിക വേളയില്‍ സ്ത്രിയുടെ ശരീരവും മനസ്സും പുരുഷന് തറയ്ക്കാവുന്ന മുള്ളാണ്.മുള്ളിനും സുഖം വേണമെന്ന് ശഠിക്കാന്‍ പാടില്ല.
!!! പിതമഹാ ഒന്ന് കൂടി വെക്തമാക്കൂ!!!
കുന്തിപുത്രാ; എല്ലാ സുഖവത്തിലും സ്ത്രിപുരുഷ സമത്വം വേണമെന്ന് ആഗ്രെഹിക്കാന്‍ നീയാരാണ് സൃഷ്ട്ടിയെ ചോദ്യo ചെയ്യാന്‍ നാമ്മള്‍ക്കെന്തു യോഗ്യത . ഇരുവര്‍ക്കും ഒരു പോലെ ലൈംഗിക വേളയില്‍ തൃപ്തി കിട്ടുന്നുണ്ട്. അങ്ങിനെ നിനക്ക് ലഭിച്ചില്ല എന്ന് നിനക്ക് ബോധ്യo വന്നിട്ടുണ്ടോ?
ലോകം കണ്ട ഏറ്റവും വലിയ മാദക തിടംബായിരുന്നു ദ്ര്വപതി. കാമദേവന്‍ പോലും മയങ്ങി വീഴുന്ന ആ സ്വര്‍ഗ്ഗറാണിയെ ആദ്യമായി നീയല്ലേ അനുഭവിച്ചത്. നേരം പുലര്‍ന്നത് പോലും നീയന്നു മറന്നു പോയില്ലേ?
അന്ന് അതിന്റെ തൃപ്തിയില്‍ നീ നിന്നെ തന്നെ മറന്നില്ലേ?
കാമം സുഖം ഒരു പോലെ അനുഭവിക്കാനാണെങ്കില്‍ എന്തിനു വേണ്ടിയാണ് അലപ്പ
നേരത്തെ സുഖം സ്ത്രി അനുഭവിക്കുകയും അതിന്റെ പരിണാമം പത്തു മാസം
ചുമക്കാന്‍ സ്ത്രിക്ക് വിധി വന്നതും എന്തിനായിരുന്നു ? എന്തിനു
വേണ്ടിയാണ് ഈ കര്‍മ്മം സ്ത്രിക്ക് പ്രകൃതി കല്പ്പിച്ചിരിക്കുന്നത്?. അതും
ഇശോരന്റെ വിവേചനമാണോ യുധിഷ്ട്ടരാ.?
ബീഷ്മര്‍ തുടര്‍ന്നു പറഞ്ഞു ഗെര്ഭം ചുമക്കാനും ശുശുവിനെ വളര്‍ത്താനും ഒരു സ്ത്രിയുടെ നല്ലൊരു കാലം പ്രകൃതി കവര്‍ന്നെടുക്കുമ്പോള്‍ . രതിയില്‍ പുരുഷനെക്കാള്‍ അല്പ്പം മധുരം അവള്‍ക്കു നുണയാന്‍ സൃഷ്ട്ടാവ് ഇടവരുത്തിയുട്ടുണ്ട്. അതില്‍ പുരുഷന്റെ തൃപ്തി അല്പ്പം പോലും തട്ടിയെടുത്തിട്ടില്ല. അതാണ് ഇശോരന്‍ എന്ന് യുധിഷ്ട്ടര രാജാവ് മനസിലാക്കികൊള്ളുക.
ഇതെല്ലാം കേട്ട് കൊണ്ടിരുന്ന കൃഷ്ണനെ നോക്കി ഭീഷ്മര്‍ മൊഴിഞ്ഞു പാണ്ഡവകുലം ഭരിക്കുന്ന ഈ രാജാവിന് ഇനിയും പല സംശയങ്ങളും ഉണ്ടാകും ഉത്തരായണം കഴിഞ്ഞാല്‍ രാജാവിന്റെ സംശയത്തിന് നമുക്ക് ഉത്തരം തരാനാവില്ല. അത് കൊണ്ട് കൃഷ്ണാ വിദുരര്‍ നല്ലൊരു പണ്ഡിതനാണ് ഇനിയുള്ള എന്തും അദ്ദേഹത്തിനോട് ചോദിക്കാന്‍ മടിക്കരുത്.
പിന്നീട് ബീഷ്മരെ വണങ്ങി ഇരുവരും കൊട്ടാരത്തിലേക്ക് യാത്രയായി.
യെക്ഷിയമ്മേ നല്ല വിവരണം നല്ല അറിവുകൾ പക്ഷെ പ്രിയ യെക്ഷിയമ്മേ !!
!!!എന്താണ് കുഞ്ഞേ ;;;ഇനി എന്തെങ്കിലും വേണോ ??
വേണം ''അറിയണം ''പലതും തിരഞ്ഞട്ടു കിട്ടാത്ത അറിവുകൾ വേണം മാത്രമല്ല
ഇത്രയും അറിവുള്ള നിങ്ങൾ എന്തിനാണ് മനുഷ്യരുടെ ചോര ഉറ്റി കുടിച്ചു അവരെ
നിഷ്ക്കരുണം കൊല്ലുന്നത്.
നിങ്ങളുടെ മനോഹാരിത കണ്ടു മയങ്ങുന്നവരെ കൊന്നു വികൃതമാക്കുക എന്നത് ഒരു യുക്തിക്കും നിരക്കുന്നതല്ല .
ഹി 'ഹി 'ഹി; ഞാൻ കൊല്ലുമെന്നൊ ഒരിക്കലും''' ഞാൻ ആരെയും കൊന്നിട്ടില്ല എന്റെ കുട്ടി ആരാ ഇതെല്ലാം നിന്നോട് പറഞ്ഞത്??
അമ്മെ ഇതെല്ലാം നാട്ടിൽ പാട്ടാണ്!!
ശെരി എങ്കിൽ നീയറിയുക യെക്ഷി എന്ന സ്ത്രി ഞാനല്ല . ഈ യെക്ഷി സാക്ഷാൽ
''ഏഴിലം പാലയാണ് ഈ പാലയാണ് ലോകരെ കൊല്ലുന്നത് ഈ പാലയുടെ രൂക്ഷ ഗെന്ധമാണ്
മനുഷ്നെ കൊല്ലുന്നത് അത് നീ മനസ്സിലാക്കണം .
എന്റെ യെക്ഷി നീ എന്താണീ പറയുന്നത് വെറും മരമായ ഒരു പാല ആളുകളെ കൊല്ലുമെന്നൊ ഞാൻ വിശ്വസിക്കില്ല .
വേണ്ട നീ വിശ്വസിക്കേണ്ട ആരും ആ സത്യ മറിയേണ്ട എന്തിനും കുറ്റപെടുത്താൻ
യെക്ഷി എന്നൊരു വർഗ്ഗമിവിടെയുണ്ടല്ലോ അവൾ എന്നെ നോക്കി കുറ്റപെടുത്തി
അഥർവ്വത്തിലെ ചില വരികൾ നീ പഠിക്കുക എന്നിട്ട് യെക്ഷി ആരെന്ന് സോയം മനസിലാക്കുക.
ഇവൾ പറയുന്നതിൽ എന്തെങ്കിലും വാസ്ഥവം ഉണ്ടെന്ന് എനിക്ക് തോന്നി
അറിവുള്ളവന്റെ മുൻപിൽ അറിയാൻ ആഗ്രെഹം കാണിക്കുന്നതാണ് ബുദ്ധി ശെരി എങ്കിൽ
അത് കൂടി പറയു
അടുത്ത രാത്രിയുടെ മൂന്നാം യമാത്തിനു മുൻപേ ഞാൻ ആ ഇരുണ്ട വനത്തിൽ എത്തപ്പെട്ടു
കൂമൻ ഭയപ്പെടുത്തും ഉച്ചത്തിൽ കൂവുന്നുണ്ട്
കാലൻ കോഴികൾ എന്നെ നോക്കി കണ്ണുരുട്ടുന്നു
കരിയിലകളിൽ പാദ സ്പര്ശം ഏല്പ്പിച്ചു ഇരിട്ടിലൂടെ ഞാൻ നടന്നു. ഈ
മണ്ണിൽനമ്മുടെ മുത്തച്ചന്മാർ ബാക്കി വെച്ച പലതും കണ്ടെടുക്കാനുള്ള വെമ്പൽ
എന്നിൽ നിഴൽ പോലെ പിന്തുടരുന്ന.
മഹാ രഹസ്യങ്ങളുടെ താളിയോല കെട്ടുകൾ തേടിയുള്ള യാത്ര ഏകനായി ഇന്നും തുടരുന്നു. കൂരിരുട്ടിൽ മിന്നാം മിനുങ്ങുകൾ പാറി കളിക്കുന്നുണ്ട്. നിശാ ഗെന്ധിപൂവുകളുടെ വിഷം നുകരുന്ന മിന്നാം മിനുങ്ങിനെ കുഞ്ഞായിരുന്നപ്പോൾ ഞാനും പിടിച്ചിട്ടുണ്ട് ആ പാവം ജീവികൾ നമുക്ക് ചെയ്യുന്ന ഉപകാരം ആരറിയുന്നു.
പൂമ്പാറ്റയുടെ വികൃത രൂപമായ.ഭൂത ശലഭങ്ങൾ ഏഴിലംപാലയുടെ മധുനുകരാൻ പാറി പറക്കുന്നു. അവയുടെ മൂളൽ കേട്ടാൽ ഭയം തോന്നും നാഗ പക്ഷികൾ അവയെ കൊന്നു തിന്നുന്നു നാഗപക്ഷികളെ കുറിച്ച് ആദ്യമൊന്നും എനിക്കും അറിവില്ലായിരുന്നു ആകാശത്തിലൂടെ പാമ്പുകൾ പറക്കുന്നു എന്നാണു തോന്നിയത് . വലിയ വാലുള്ള ചെറിയ പക്ഷി ഇവ ഗുഹകളിൽ ജീവിക്കുന്നു.
മഹാ രഹസ്യങ്ങളുടെ താളിയോല കെട്ടുകൾ തേടിയുള്ള യാത്ര ഏകനായി ഇന്നും തുടരുന്നു. കൂരിരുട്ടിൽ മിന്നാം മിനുങ്ങുകൾ പാറി കളിക്കുന്നുണ്ട്. നിശാ ഗെന്ധിപൂവുകളുടെ വിഷം നുകരുന്ന മിന്നാം മിനുങ്ങിനെ കുഞ്ഞായിരുന്നപ്പോൾ ഞാനും പിടിച്ചിട്ടുണ്ട് ആ പാവം ജീവികൾ നമുക്ക് ചെയ്യുന്ന ഉപകാരം ആരറിയുന്നു.
പൂമ്പാറ്റയുടെ വികൃത രൂപമായ.ഭൂത ശലഭങ്ങൾ ഏഴിലംപാലയുടെ മധുനുകരാൻ പാറി പറക്കുന്നു. അവയുടെ മൂളൽ കേട്ടാൽ ഭയം തോന്നും നാഗ പക്ഷികൾ അവയെ കൊന്നു തിന്നുന്നു നാഗപക്ഷികളെ കുറിച്ച് ആദ്യമൊന്നും എനിക്കും അറിവില്ലായിരുന്നു ആകാശത്തിലൂടെ പാമ്പുകൾ പറക്കുന്നു എന്നാണു തോന്നിയത് . വലിയ വാലുള്ള ചെറിയ പക്ഷി ഇവ ഗുഹകളിൽ ജീവിക്കുന്നു.
ഈ രാത്രി എന്നെയും കാത്തു ഒരുവൾ ഇരിക്കുന്നു.
അവളും എന്റെ ആഗമനവും നോക്കി എന്നെ കാത്തിരിക്കുന്നു.
നിലാവിനെ പോലെ തിളങ്ങുന്ന ആ സ്ത്രി ധാമത്തെ ദൂരെ നിന്നും കണ്ടു മുല്ലപ്പൂമണം കൊണ്ട് നിറഞ്ഞ അന്തരീക്ഷം കാടാകെ പരക്കുന്നു.
സ്ത്രികൾക്ക് ചിന്തിക്കുന്ന മുഖമില്ല പക്ഷേ ഇവൾ ചിന്താവിഷട്ടയാണ്.
സുന്ദരിയായ ഈ സ്ത്രി രൂപം എന്നെ കൂരിരുട്ടുള്ള കാവിലേക്കു മന്ദസ്മിതത്തോടെ ഷെണിച്ചു.
ഇരിക്കാൻ കടംബിന്റെ ഇലകൾ പറിച്ചു നീട്ടി.
അത്വാങ്ങും നേരം കൂര്ത്ത നഖങ്ങൾ എന്റെ കൈവിരലിൽ സ്പര്ശിച്ചുവോ ??
ശാസ്ത്ര വിവരണം കേക്കാൻ ഞാൻ അതിലിരിപ്പുറപ്പിച്ചു ആ ചുണ്ടുകൾ മോഴിയുന്നതും നോക്കി ഞാനിരുന്നു.
കൊകിലത്തെ പോലെ അവൾ പറയാൻ തുടങ്ങി//
യെക്ഷി അവളുടെ സ്മരണകളിലേക്ക് കടന്നു ആ കണ്ണുകളിൽ ഇപ്പോഴും നല്ല തിളക്കമാണ് മുടിയഴിച്ചിട്ട് അവൾ കഥ തുടർന്ന്.
!!! യക്ഷി പറഞ്ഞ കഥ !!!!!
യെക്ഷി അവളുടെ സ്മരണകളിലേക്ക് കടന്നു ആ കണ്ണുകളിൽ ഇപ്പോഴും നല്ല തിളക്കമാണ് മുടിയഴിച്ചിട്ട് അവൾ കഥ തുടർന്ന്.
!!! യക്ഷി പറഞ്ഞ കഥ !!!!!
യെക്ഷി അവളുടെ സ്മരണകളിലേക്ക് കടന്നു ആ കണ്ണുകളിൽ ഇപ്പോഴും നല്ല തിളക്കമാണ് പിന്നിയ മുടിയിഴകളിൽ തഴുകി അവൾ കഥ തുടർന്ന്
പാലകളിൽ ദൈവപ്പാല അധികം പൊക്കം വെക്കാതെ പന്തലിച്ചു ആണ് വളരുന്നത്
എന്ന് നിനക്ക് അറിയാമല്ലോ? എല്ലേ അവൾ എന്നെ നോക്കി ചോദിച്ചു
ഇതു ദൈവത്തെ പോലെ തന്നെ ഔവ്ഷധം തന്നെ ആണ്
'''''''ശെരിയാണ് യെക്ഷിയമ്മേ ചിലത് മാത്രം പൊക്കം വെക്കുന്നു''''
സായിപ്പു ഞെക്കുമ്പോൾ കത്തുന്ന ഒരു ചൂട്ടു കണ്ടു പിടിച്ചു അതിന്റെ പേരാണ് ''ടോര്ച് ''
ഇതേ ഗുണം ഉള്ള കാട്ടിലെ ടോര്ച്ചു ആണ് തീപ്പാല പലരും ഇങ്ങിനെയൊരു പലയുണ്ടോ
എന്ന് ചോദിച്ചേക്കും ഉണ്ട് എന്ന് പറയട്ടെ ഇതിന്റെ ഉണങ്ങിയ കമ്പുകൾ രാത്രി
നല്ല പോലെ പ്രകാശിക്കും ചൂട്ടു പോലെ തന്നെ വീശിയാൽ വെളിച്ചം കൂടും
'''ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്''' പ്രിയ രെജനി ഇതു വളരെ ദുര്ല്ഭം ആണല്ലോ // ?
അതെ വൈദിക് ; ഇതും ഇല്ലാതാകുന്നു ആദ്യവാസികൾ ഇതു വീശിയാണ് രാത്രി
സഞ്ചരിക്കുന്നത് കേരളത്തിലെ ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ രണ്ടു വര്ഷം
മുൻപ് ഇതു കണ്ടിട്ടുണ്ട് ഈ മഴക്കാലം പ്രകൃതി അതിനെ കടപുഴക്കിയെന്നു
തോന്നുന്നു.
ഇനി ഏഴിലം പാലയിലേക്ക് നമുക്ക് പോകാം
യെക്ഷിയമ്മേ ഏഴിലം പലയിലേക്ക് പോകല്ലേ അതിനു മുൻപ് ഇതു ഒന്ന് കുടി വെക്തമാക്കു
എന്താണ് അത് ??/
ഒന്നുകിൽ പലയെ കുറിച്ച്
അല്ലെങ്കിൽ നഗത്താളിയെകുറിച്ചു
അത്മല്ലെങ്കിൽ നാഗമാണിക്കം
അല്ലെങ്കിൽ രെക്തം കുടിച്ചു കൊല്ലുന്ന യെക്ഷിയെ കുറിച്ച്
ഇതിൽ ഏതാണ് ആദ്യ മായി വേണ്ടത്?
പറയു നിങ്ങളോടാണ് ചോദ്യ മുന്നയിക്കുന്നത് പറയു പെട്ടന്ന് വേണം
ഏഴര നാഴിക വെളുത്തൽ എനിക്ക് എന്റെ ഭവനത്തിലേക്ക് പോകണം
എനിക്കും നിന്നെ പോലെ പല ധര്മ്മവും അനുഷ്ട്ടിക്കാനുണ്ട്
അത് കൊണ്ട് പെട്ടന്ന് പറയു ഏതാണ് വേണ്ടത്/
എല്ലാം വേണമെങ്കിലും ആദ്യമായി പാലയെ കുറിച്ച് കേൾക്കട്ടെ .!!
എങ്കിൽ അറിയു നാഗങ്ങൾ അവയുടെ അധികരിച്ച വിഷങ്ങൾ ഭുമിയിലെക്കു ചീറ്റി കളയുന്നവരല്ല പ്രകൃതിക്ക് ദോഷമില്ലത്താതെ അവയും പ്രെവർത്തിക്കുകയുള്ളൂ നമ്മെ പോലെ മാലിന്യമൊന്നും വലിച്ചെറിയുന്ന കൂട്ടരല്ല.
എല്ലാം വേണമെങ്കിലും ആദ്യമായി പാലയെ കുറിച്ച് കേൾക്കട്ടെ .!!
എങ്കിൽ അറിയു നാഗങ്ങൾ അവയുടെ അധികരിച്ച വിഷങ്ങൾ ഭുമിയിലെക്കു ചീറ്റി കളയുന്നവരല്ല പ്രകൃതിക്ക് ദോഷമില്ലത്താതെ അവയും പ്രെവർത്തിക്കുകയുള്ളൂ നമ്മെ പോലെ മാലിന്യമൊന്നും വലിച്ചെറിയുന്ന കൂട്ടരല്ല.
വിഷം കൂടിയാൽ ഒന്നുകിൽ ചുണ്ണാമ്പ് കല്ലിൽ നക്കി വിഷം കുറയ്ക്കാം.
ഇതറിയുന്ന പഴമക്കാരെല്ലാം സർപ്പകാവിൽ നൂറു കലക്കി വെക്കും. നൂറും പാലും കൊടുക്കൽ എന്നാണ് ഈ പൂജക്ക് പറയുന്നത്
പക്ഷേ ഇതിന്റെ ശാസ്ത്രം ഭാരത ജനത അറിയണം,
!! നൂറും പാലും പിന്നെ ചില ആചാരങ്ങളും !!
!! നൂറും പാലും പിന്നെ ചില ആചാരങ്ങളും !!
ശംഖു കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം ഇവക്കു ജീവിക്കാൻ സാദിക്കുന്നു
കടുത്ത പുറംതോടുള്ളത് കൊണ്ട് ജലത്തിന്റെ മര്ദ്ധം എല്ക്കുന്നില്ല.
ഭുമിയിൽ ധുര്ഗേന്ധം വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കും കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതു ആണല്ലോ?
ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു
കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അവിടം
ശുദ്ധമാകുന്നു .. സുര്യ പ്രകാശരേശ്മികൾക്ക്കടലിന്റെ അടിത്തട്ടു വരെ ഇറങ്ങി
ചെല്ലാൻ സാദിക്കില്ല അതിനു ഒടേതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.
എന്ന് വെച്ചാൽ ജലം ശുധ്ദികരിക്കാൻ ശങ്കിന് കഴിവുണ്ട് അത് പോലെ വിഷം കുറക്കാനും ചുണ്ണാമ്പ് നൂറിന് കഴിവുണ്ട് അത് കാവിൽ നിറക്കുന്നു.
നൂറും പാലും ചടങ്ങ് പാമ്പിന്റെ വിഷം കുറക്കാനുള്ള പൂജയാണ് ഈ പൂജയെ നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു.
നൂറും പാലും ചടങ്ങ് പാമ്പിന്റെ വിഷം കുറക്കാനുള്ള പൂജയാണ് ഈ പൂജയെ നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു.
നമ്മുടെ വാട്ടർ അതോറിറ്റിയുടെ ക്ലോറിനില് 80%ശതമാനം കുമ്മായം ആണ്
അപ്പോൾ നമ്മുടെ സിരയിൽ ഓടുന്ന ചോരയിൽ 80% വെള്ളമാണ് ശങ്കുകൊണ്ട് ഇതും നമുക്ക് ശുദ്ധ്മാക്കാം.
പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശങ്കുകളിൽ ജലം നിറച്ചു അല്പ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു
ഇന്നു ഈ കാഴ്ച നിലച്ചു ( അഥർവ്വം ആരും പഠിക്കുന്നില്ല ) ഇന്ന് ചക്കരക്ക്
പകരം തന്ത്രികൾ പഞ്ചസാര ആണ് കൊടുക്കുന്നത് വേദ പഠനം നിലച്ചു പകരം കുതന്ത്രി
താന്ത്രികം പഠിപ്പിക്കുന്നു.
ശങ്കിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട് നിങ്ങൾ തിങ്കളാഴ്ച ദിവസം ഈ
ജലം കുടിക്കുക മണ്‍കലത്തിൽ ശംഖുകൽ ഇട്ടു വെക്കുക ആവിശത്തിനു കുടിക്കുക
ബ്ലെഡ് കൻസ്സർ ഉള്ളവര്ക്ക് എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും.
കൂടെ അല്പ്പം ചുണ്ണാബും ശര്ക്കരയും ചെറുനാരങ്ങനീരും സമം എടുത്തു കലക്കിയാൽ ചോരയുടെ നിറമാകും (ഗുരുതി എന്നാണ് ഈ മരുന്നിന്റെ പേര് )
ഇതും രോഗിക്ക്ക് (അല്ലാത്തവർക്കും ) കൊടുക്കുക ഫലം ഉറപ്പ്.
ആര്ത്തവം നിലക്കുന്ന അവസ്ഥയിൽ സ്ത്രീകള്ക്ക് അസ്ഥി വേദനയും ഒടിയലും
ഉണ്ടാകുന്നു നമ്മുടെ എല്ലുകൾ കുമ്മായം (കാത്സ്യമാണ്) ആണെന്ന് എത്ര
പേര്ക്ക് അറിയാം
ഗുരുതി അമ്പലങ്ങളിൽ കൊടുക്കട്ടെ അങ്ങിനെ കുറെ രോഗങ്ങൾക്ക് ശമനം ഉണ്ടാകട്ടെ.
പ്രായ മാകുന്ന അവസ്ഥയില് ജീവൻ നിലനിർത്താൻ ശരീരം എല്ലുകളിൽ നിന്നും കാത്സ്യമേടുക്കുന്നു ഈ അവസ്ഥ വിശേഷമാണ് എല്ലുതേയാൽ എന്നാ രോഗം
ഇതിനും രക്ത ശുദ്ധിക്കും ഗുരുതി ചികിത്സ ആണ് ഉത്തമം
ശങ്കിലും കക്കകളിലും ഒരേ വസ്തുക്കൾ അല്ല രണ്ടും തമ്മിൽ അകല്ച്ച ഉണ്ട്
കറുത്ത തോടുള്ള ഒരിനവും ഔവ്ഷ്ധമായി പരിഗെണിക്കില്ല കവിടികളിൽ ''കക്ക'' കായൽ
പ്രദേശത്തും കവിടികൾ ആഴമില്ലാത്ത കടലിലും കണ്ടേക്കാം എന്നാൽ വരകളോ കുറികളോ
ഇല്ലാത്ത വെളുത്ത ശങ്കുകൾ ആണ് ഔവ്ഷധമായി എടുക്കുന്നത്.
ആ കുട്ടത്തിൽ തന്നെ അപുർവ്വമായ വലം പിരിശ്ങ്കുകൾ ഇവയിൽ മാത്രമേ 100% ഗുണം
ഉള്ളു. ഈ നൂറും പാലും സർപ്പകാവിൽ വെച്ചാൽ ശിരസു മുക്കി നാഗ്ങ്ങൾ വിഷം
കുറക്കുന്നു .അതാണ് കാവിലെ നൂറും പാലും പൂജ . ഇതും നീയറിഞ്ഞു കൊൾക .
ഇനി നാഗ പൂജയായ നൂറും പാലും എന്നതിനെ കുറിച്ച് എന്താണ് അറിയേണ്ടത് ?
പിന്നെ മഞ്ഞൾ പൊടി വിതറി അന്തരീഷം വിഷലിപ്തമാക്കി ഇവയെ സഹായിക്കാം
മഞ്ഞളഭിഷേകം എന്ന് ഈ ധര്മ്മത്തെ വിളിക്കാം,
പണ്ടൊക്കെ വേനല്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും
പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ഞു വെട്ടി കുളത്തിലിടും. ജെലം
ശുധികരക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംകുലക്കും കഴിവുണ്ട്.
സർപ്പകാവിൽ പൂംകുല വെക്കുന്നതും ഇതിനു വേണ്ടിയാണ് പൂകുല നിവേദ്യമെന്നു
ഇതിനെ വിളിക്കുന്നു. പക്ഷേ ഈ പൂക്കുല സർപ്പകുളത്തിൽ ആണ് വെയ്ക്കേണ്ടത് .
ഇതൊക്കെ ആണ് സര്പ്പ കാവിൽ ജീവിക്കുന്ന നാഗത്താന്മാര്ക്ക് നമുക്ക് ചെയ്യാൻ സാദിക്കുന്നതു.
എങ്കിൽ കാട്ടിലെ സര്പ്പമക്കൾ എന്ത് ചെയ്യും നാട്ടിലെ പാമ്പും എന്ത് ചെയ്യും. അവർക്ക് ആരാണ് ഈ ഉപകാരം ചെയ്യുക ??//
കാട്ടിലെ സർപ്പങ്ങൾ അതിന്റെ കൊടിയ വിഷം വിഷഗ്രെന്ധിയിൽ നിറഞ്ഞു കവിയുന്നതിനു മുൻപ് തന്നെ ഏഴിലം പാല ഉള്ളിടം തിരഞ്ഞു പോകും അവ ആ വൃഷത്തിൽ തന്റെ വിഷപ്പല്ലുകൾ ദേംശിച്ചു വിഷം ചൊരിയും
കാട്ടിലെ സർപ്പങ്ങൾ അതിന്റെ കൊടിയ വിഷം വിഷഗ്രെന്ധിയിൽ നിറഞ്ഞു കവിയുന്നതിനു മുൻപ് തന്നെ ഏഴിലം പാല ഉള്ളിടം തിരഞ്ഞു പോകും അവ ആ വൃഷത്തിൽ തന്റെ വിഷപ്പല്ലുകൾ ദേംശിച്ചു വിഷം ചൊരിയും
എല്ലാ വിഷപ്പാമ്പുകളും ഏഴിലം പാലയിൽ അവയുടെ വിഷം കുത്തി വെക്കുന്നവർ ആകുന്നു.
ഏഴിലം പാലയുടെ ചാറത്തിനു രേക്ത സമാനമായ കഴിവുകൾ ഉള്ളതാണ് ഈ വിഷങ്ങളെല്ലാം
പാലകൾ തന്റെ സിരകളിലേക്ക് സീകരിക്കുന്നു പാമ്പ് കടിയേറ്റു വിഷം നമ്മുടെ
സിരയിൽ ഒഴുകുന്ന പോലെ പാലകളിലെക്കും വിഷമോഴുകുന്നു.
സര്പ്പങ്ങലെല്ലാം മാളത്തിൽ ഒളിച്ചിരിക്കാൻ ഇഷ്ട്ടപ്പെടുന്നവർ ആണ് അവ
പുറത്തിറങ്ങുന്നത് ഒന്നുകിൽ രാത്രി ഭക്ഷണത്തിനു വേണ്ടി അല്ലെങ്കിൽ വിഷം
ഇല്ലാതാക്കാനും പടം പോഴിക്കാനുമാകാം ഇതുമല്ലെങ്കിൽ ഏഴിലം പാലകൾ
തേടുന്നതാവാം ഈ സമയം അവയെതല്ലി കൊല്ലുന്നവൻ അറിയുന്നുണ്ടോ ഒരു കൊടിയ പാപം
ആണ് അവൻ വരുത്തി വെച്ചത് എന്ന്''
ഒരു നല്ല ജീവനെ നശിപ്പിക്കുന്നതോടൊപ്പം കുറെ വിഷവും ഭുമിയെ കെട്ടിയേല്പ്പിക്കുന്നു എന്നത് 'ആരറിയുന്നു
ഈശോര ഈ മനുഷ്യരുടെ ചിന്തയിലേക്ക് അഥർവ്വവാണി ഒരു തരി വെട്ടമാകണേ.
!!ഭസ്മം എന്തിനു വേണ്ടി !!?
!!ഭസ്മം എന്തിനു വേണ്ടി !!?
സമയം അങ്ങകലെ എവിടേയോ പോയ് മറഞ്ഞെന്നു തോന്നുന്നു രാത്രിയുടെ നിഗൂഡതയിലും
തണുത്തു മരവിച്ച ഒരു ജെഡം കണക്കെ ഇതെല്ലാം ഞാൻ കേട്ട് കൊണ്ടിരുന്നു.
'''കറുത്ത സാരിയുടുത്തുനിന്ന രാത്രിയെന്ന പെണ്ണിലും വേളുത്ത മനസുള്ളൊരു
തുടുത്ത യെക്ഷിയിൽ നിന്നും തരിച്ചു പോകുന്ന കുറെ വാക്കുകൾ കേട്ടു ഞാൻ '''
പാദസ്വോരം കിലുങ്ങും പോലെ വീണ്ടും അവൾ എന്തൊക്കെയോ ഉതിര്ത്തു/// രാക്കിളികൾ പോലും പാടാൻ മറന്നൊരു മൂക അന്തരീഷം കാട്ടിൽ തിങ്ങി നിന്നു
മാക്കാച്ചികാടകൾ അങ്ങുമിങ്ങും പറക്കുന്നുണ്ട് കടവാവലുകലക്ക് പോലും വിശപ്പടങ്ങി എന്ന് തോന്നുന്നു അവയും കടിപിടി കൂടുന്നില്ല.
കൈതമൂര്ക്കന്റെ സീല്ക്കാരം മാത്രം കാട്ടിൽ നിശബ്ദതയെ ഭേടിക്കുന്നുണ്ട്
തണുപ്പ് രോമാക്കൂപങ്ങളെ ത്രസിപ്പിച്ചു നിർത്തുന്നു
കാലമാടൻ മലയുടെ കുടുകപ്പാലയിലിരുന്നു കൂമൻ മൂളുന്നു പാവം തണുത്തു വിറച്ചിട്ടായിരിക്കും.
എനിക്കും തണുപ്പ് ഭയാനകം പോലെ തോന്നി മരവിച്ചു മരിക്കുമോ എന്ന് തോന്നി.
ഈ കൊടും തണുപ്പിലും യെക്ഷിയുടെ കണ്ണിൽ തീഗോളം കത്തുന്നു അവളെ തണുപ്പ് ബാദിച്ചിട്ടില്ല എന്നത് എന്നിൽ കൌതുകമായി നിഴലിച്ചു
ആ തോണ്ടിപ്പഴം പോലുള്ള ചുണ്ടിൽ നിന്നും പിന്നെയും വാക്കുകൾ നിശാശലഭം പോലെ കാതുകളിലേക്ക് പറന്നു.
തണുത്തു വിറയ്ക്കുന്ന എന്റെ ദേഹത്തേക്ക് അവൾ കുറെ ഭസ്മം വിതറി
ഞാൻ സ്തംഭിച്ചു നിന്ന് പോയി എന്താണ് ഇവൾ കാട്ടിക്കൂട്ടുന്നത് '''
ഒരൊറ്റ നിമിഷം''''
അത്ഭുതം ''' അത്ഭുതം ''ഇതെന്തു മറിമായം ''???
ഇതാ..... കൊടും തണുപ്പ് എന്നിൽ നിന്നും പമ്പ കടന്നു പോയിരിക്കുന്നു
യെക്ഷിയമ്മേ പറയു '''ഇതെന്തു വിദ്യ ''' നീ യെക്ഷിയോ മായാവിയോ ?? ഇതൊന്നു പറഞ്ഞു തരൂ ''
പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പുലമ്പി
എടൊ വൈദികാ... മോനെ ഞാൻ സത്യസായി ബാബയോന്നുമല്ല'' വായുവിൽ നിന്നും ആര്ക്കും ഭസ്മം എടുക്കാം .ഇതു നിനക്കും സാദിക്കും
നിന്റെ തണുപ് മാറിയോ ?
മാറി എന്റെ പൊന്നെ ഇതെങ്ങനെ മാറ്റി '
അത് മറ്റൊന്നും അല്ല നമ്മുടെ രോമകൂപങ്ങളും വിയര്പ്പ് ഗ്രെന്ധികളിലും
സൂഷ്മമായ സുഷിരങ്ങൾ ഉള്ളതാകുന്നു അതിൽ നിന്നും വിയര്പ്പ് പോടിയുമെങ്കിൽ
അതിലൂടെ തണുപ്പും കേറും.
ഭസ്മം ആ സുഷിരത്തെ അടച്ചു അത്രമാത്രം.
ഹിമാലയത്തിലെ സന്യസിമാരും മറ്റും ഭസ്മം പൂശുന്നത് ഭക്തി മൂത്തൊട്ടൊന്നും അല്ല
ചുമ്മാ തണുപ്പിൽ നിന്നും രേക്ഷ നേടാൻ
അല്ല യെക്ഷി അപ്പൊ അമ്പലത്തിലും ഇതു കൊടുക്കുന്നല്ലോ ??
അതോ ഭസ്മത്തിന് നമ്മിലെ മര്മ്മസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അശുദ്ധനീരുകളെ വലിച്ചെടുക്കാൻ കഴിവുണ്ട്
പട്ടി പൂച്ച എന്നിവയ്ക്ക് മുറിവേറ്റു പഴുത്താൽ അല്പ്പം ചാരം വാരി ഇട്ടാൽ മതി അവയുടെ മുറിവുകൾ ഉണങ്ങും.
അതോ പോലെ ജെലത്തിവീണു മരിക്കുന്ന അവസ്ഥയിൽ ആ ശരീരത്തിൽ ഭാസ്മം തേക്കുക
ഭസ്മം ജെലം വലിച്ചെടുക്കും വീണ്ടും തെക്കുക ഇതു ആവർത്തിച്ചാൽ അവനെ ഒരു
വൈദ്യനെയും കാണിക്കേണ്ട.
ജെലം കുടിച്ചു മരിക്കാൻ പോയവാൻന്റെ ദേഹത്ത് ഭസ്മം തേച്ചാൽ ചിലപ്പോൾ
ദാഹിച്ചു അല്പ്പം കുടിവെള്ളം ചോദിക്കും ആ ഭസ്മത്തിന്റെ പ്രവർത്തനമാണ്
ഇപ്പോൾ നിന്നിലും തണുപ്പ് മാറാനുള്ള കാരണം.
എന്റെ യെക്ഷി നീ ആളൊരു പുലി തന്നെ//
ശെരി നിന്റെ തണുപ്പ് പോയല്ലോ ഇനി നീ ഏഴിലം പാല എന്ന സാക്ഷാൽ കൊലപാതകിയെ പറ്റി പടിക്കുക.
!!!ഏഴിലം പാലയിൽ വസിക്കുന്ന യെക്ഷി!!!
!!!ഏഴിലം പാലയിൽ വസിക്കുന്ന യെക്ഷി!!!
പാലകൾക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ. ഏഴിലം പലകല്ക്ക്
വേരിലൂടെ വിഷം കളയാൻ പ്രകൃതി അനുവദിക്കുന്നില്ല. ഇവയുടെ പൂക്കളിൽ ആണ് ഈ
വിഷമെല്ലാം എത്തപെടുന്നത്.
ഇതു പുഷ്പ്പിക്കുമ്പോൾ മാസ്മര സുഗെന്ധം ആണ് നമ്മൾ അനുഭവിക്കുന്നത്. നല്ല സുഗെന്ധം തന്നെ...
.
.
എന്നാൽ വിഷം സീകരിക്കാൻ കഴിവുള്ള സാക്ഷാൽ സർപ്പ വിഷം തന്നെ ആണ് ഈ
സുഗേന്ധത്തിൽ പരക്കുന്നതും. ആ ഗെന്ധം നമ്മുടെ ശരീരവും തലച്ചോറും ആദ്യമൊക്കെ
ഇഷ്ട്ടപെടും. ഇവ കൂട്ടമായി നില്ക്കുന്ന വനത്തിൽ പൂക്കളിൽ നിന്നും കഠിനമായ
മാസ്മരിക ഗെന്ധം ഉണ്ടാകും അത് ശ്വോസിക്കുവാനുള്ള കഴിവ് മനുഷ്യനില്ലെന്നു
അറിയുക
.ഒന്നോ രണ്ടോ മണിക്കുരിനുള്ളിൽ ഇതു ശോസിക്കുന്നവനിൽ ബോധം നശിക്കും ബോധം നശിക്കുന്നതിനോടൊപ്പം കാലുകൽ മരവിക്കുന്നു. നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ചേരുന്നു. യെക്ഷി എന്ന നാമത്തിൽ പണ്ടൊക്കെ അറിയപ്പെട്ടിരുന്ന വേശ്യസ്ത്രികളുമായി സുരതം ചെയ്തവനിൽ തളർച്ച ഉണ്ടാകുന്നു . ഈ ക്രിയക്ക് ശേഷം പാലയുടെ ചോട്ടിൽ തളർന്നു ഉറങ്ങുന്നവനെ എളുപ്പം മരണം പിടികൂടുന്നു.
.ഒന്നോ രണ്ടോ മണിക്കുരിനുള്ളിൽ ഇതു ശോസിക്കുന്നവനിൽ ബോധം നശിക്കും ബോധം നശിക്കുന്നതിനോടൊപ്പം കാലുകൽ മരവിക്കുന്നു. നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ചേരുന്നു. യെക്ഷി എന്ന നാമത്തിൽ പണ്ടൊക്കെ അറിയപ്പെട്ടിരുന്ന വേശ്യസ്ത്രികളുമായി സുരതം ചെയ്തവനിൽ തളർച്ച ഉണ്ടാകുന്നു . ഈ ക്രിയക്ക് ശേഷം പാലയുടെ ചോട്ടിൽ തളർന്നു ഉറങ്ങുന്നവനെ എളുപ്പം മരണം പിടികൂടുന്നു.
കുഴഞ്ഞു പാലയുടെ ചോട്ടിൽ തന്നെ വീഴുന്നു. അപകടമരണ സമയങ്ങളില്‍ നമ്മളിൽ
ഉജെലമായി ആറാമിന്ദ്രിയo പ്രവര്‍ത്തിക്കും. ഈ വിഷ ഗെന്ധത്തെ തടയാൻ
മൂക്കുകൾ പൊത്തി പിടിക്കാൻആറാമിന്ദ്രിയം ആജ്ഞാപിക്കുന്നു.കൈകള്‍ ഈ
പ്രവര്‍ത്തി ചെയ്യാന്‍ ശ്രെമിക്കും .പക്ഷേ മുഖം വികൃതമാക്കാനെ കൈകള്‍ക്ക്
സാധിക്കൂ. പാലയുടെ വിഷം ശ്വസിക്കുന്നവന്‍ മുഖം മാന്തി പൊളിക്കുന്നു. ആ മുഖം
ആര് കണ്ടാലും ഭയക്കും.
കണ്ണുകള് പോലും തുറക്കാൻ പറ്റാത്ത ഈ അവസ്ഥയിൽ മുഖത്തേക്ക് പോലും
കൈകളെത്തില്ല. ശേഷിച്ച ബലത്താൽ കൈകളെത്തപെട്ടാൽ നഖങ്ങൾ മുഖം മാന്തി പൊളിചു
വികൃതമാക്കുനേ അപ്പോൾ സാദിക്കൂ ..
ഈ മരണ വെപ്പ്രാളത്തിലും ഒരു തുള്ളി ജലം പോലും കിട്ടാതെ അവന്റെ അവസാന നിമിഷം
അസ്തമിക്കും.. അവൻ അവസാന നിമിഷം വരെ വരെ ശോസിക്കുന്നതും പാല
പുറത്തുവിടുന്ന വിഷം തന്നെ. വികൃതമായൊരു മരണം അവസാനം സമ്മാനിക്കും .
വിറങ്ങലിച്ചു കണ്ണുകൾ തള്ളി നാക്ക് കടിച്ചു കിടക്കുന്നൊരു ശവം നിങ്ങള്ക്ക്
കാണാം.
ഈ മരണം ഒരു മനുഷ്യനും കണ്ടുനിക്കാൻ പോലും സാദിക്കില്ല.എന്റെ യെക്ഷി നിർത്തു എനിക്കിതു വിശോസിക്കാൻ പറ്റുന്നില്ല.
നീ ഞാൻ പറയുന്നത് മുഴുവനും വിഴുങ്ങണ്ട . നിന്റെ കഴിവും ചിന്തയും കലർത്തി മനസിലാക്കുക.
നീ ഞാൻ പറയുന്നത് മുഴുവനും വിഴുങ്ങണ്ട . നിന്റെ കഴിവും ചിന്തയും കലർത്തി മനസിലാക്കുക.
പണ്ടൊക്കെ നാട്ടിൽ സര്ക്കസുകാര് വന്ന് മനുഷ്യനെ കുഴി കുഴിച്ചു മീതെ
പലകയിട്ട് മൂടും കൂടെ നാല് പാമ്പിനെയും കൂട്ടും എന്തിനാണ് പാമ്പിനെ
കൂട്ടിനു വിടുന്നത് ഇതൊക്കെ നിങ്ങളും കണ്ടതല്ലേ?? കുഴിയിലെ വായു
ശുദ്ധമാക്കാന്‍ വേണ്ടിയാണ് പാമ്പിനെ കൂടെ വിടുന്നത് നാഗത്തിന് വായു
ശുദ്ധികരിക്കാന്‍ കഴിവുണ്ട് ഇതു ഭാരതീയന് നല്ല വണ്ണം അറിയാം. നിങ്ങൾ
എതിർക്കുന്നെങ്കിൽ ഞാൻ നിർത്താം .പക്ഷേ ബാക്കി നിങ്ങൾ പറയണം. അത് കൊണ്ടിത്
പൂര്‍ണ്ണ മായും വായിക്കണം
ശെരി എന്നാൽ ബാക്കി കൂടി കേട്ടോളു യെക്ഷി വീണ്ടും തുടർന്ന്
വിശോസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അപ്പോഴും എന്റെ നിലപാട് എന്റെ മുഖത്തു രൂഷതയോടെ നോക്കി അവൾ അലറും വിധം തുടർന്ന്
നീ വിശോസിക്കണം എന്ന് എനിക്കും നിര്ബന്ധമില്ല ഇക്കാണുന്ന ആയുർവേദ
മരുന്നുകളെല്ലാം മഹർഷിമാർ ഏതെങ്കിലും നിരീഷനശാലയിൽ പരീഷിച്ചുവോ? /
നിരീഷിച്ചുവോ? / ഗെവേഷിച്ചോ? അതിനു ശേഷമാണോ ഇതിന്റെ ഗുണം അവരെല്ലാം നമുക്ക്
വെളിപ്പെടുത്തിയത്.?
ലോകത്ത് ആയുർവേദം പോലെയൊന്ന് നിനക്ക് കാട്ടിത്തരാൻ സാധിക്കുമോ ??
മഹാഭാരതം പോലെ മറ്റൊന്ന് നീ കണ്ടിട്ടുണ്ടോ ??
വ്യാസനെ പോലൊരു ചിന്തകൻ ലോകത്ത് ഇനി ഉണ്ടാകാൻ പോകുന്നില്ല ;;;
അങ്ങിനെ സംഭവിച്ചാൽ ഭഗവാന്റെ പുനർ ജന്മം എന്ന് കണ്ടാൽ മതി ;;
ഓരോ ചെടിയും പരീക്ഷണാർത്ഥം സൂഷ്മ പഠനം നടത്തി അതിലെ ഔവ്ഷധം എന്താണെന്നും .
അതിന്റെ ഔവ്ഷധ ഗുണം അടങ്ങിയിരിക്കുന്നതു വേരിലോ ഇലയിലോ അല്ലെങ്കിൽ തൊലിയിലോ
എന്നും. ഇനി വടക്കോട്ട് പോയ വേരിൽ ഉണ്ടെങ്കിൽ അത് പോലും നമുക്ക്
വെളിപ്പെടുത്തിയത് മഹർഷി മാരാണ്.
അതും ഈ ഭാരതത്തിൽ തുണി യുടുക്കാതെ മുഴുത്ത ലിന്ഗവും കാട്ടി നടന്നവർ . മുഴുത്ത മുലകൾ കണ്ട് അവർക്കൊന്നും കാമം ജനിച്ചില്ല . ഒരു സ്ത്രിയെ പോലും അവർ കടന്നു പിടിച്ചില്ല.
അതും ഈ ഭാരതത്തിൽ തുണി യുടുക്കാതെ മുഴുത്ത ലിന്ഗവും കാട്ടി നടന്നവർ . മുഴുത്ത മുലകൾ കണ്ട് അവർക്കൊന്നും കാമം ജനിച്ചില്ല . ഒരു സ്ത്രിയെ പോലും അവർ കടന്നു പിടിച്ചില്ല.
നീയെന്താ യുക്തി വാദികളെ പോലെ ശാസ്ത്രിയതഉണ്ടോ? ചാത്രം''' ചാത്രം''' ചാത്രം ഉണ്ടോ എന്ന് ചോദിക്കുന്നെ ?
ഈ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക മഞ്ഞളിന് വിഷം ശേമിപ്പിക്കാൻ കഴിവുണ്ട് എന്ന് കണ്ടു പിടിച്ചു
അതിനു മുന്പും കൊളംബസ് അമേരിക്ക കണ്ടു പിടിക്കുന്നതിനും മുന്പും ഇതു മനസ്സിലാക്കി നമ്മളെല്ലാം മഞ്ഞള് ഉപയോഗിച്ച് വന്നു
ഉണ്ണിയാര്ച്ച മഞ്ഞളരച്ചു അവളുടെ ഏതൊക്കെ ഭാഗത്ത് തേച്ചു എന്ന് നിനക്ക് അറിയാമോ പുല്ലേ ''''
എടാ അനിൽ വൈദികാ.. നിന്നെ പോലെ വിഡ്ഢികൾ ആയിരുന്നില്ല മഹർഷികൾ അവർ ഇന്നും ഗെംഗയുടെ തീരങ്ങളിൽ തുണിയുടുക്കാതെ നടക്കുന്നു .
ഈ പുണ്യ സേവകർ തന്ന മരുന്നുകളുടെ അറിവുകൾക്കപ്പുറം ആരും പറഞ്ഞിട്ടില്ല ;
ഈ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക ഒരു സംഭവം കണ്ടു പിടിച്ചു അതെന്താണെന്നോ സൂര്യനില്‍ പലഭാഗത്തും കറുത്ത പാടുകള്‍ ഉണ്ടെന്നു .
രാമായണത്തില്‍ രാമദേവന്‍ അനുജന്‍ ലക്ഷമണനോട് പറയുന്ന ഭാഗം നോക്കുക
ഹ്ര സ്വോ രൂക്ഷോ/പ്രശസ്ഥച്ച പരിവേഷസ്തു ലോഹിത;
ആദിദി ത്യ വിമലേ നീലം ലക്ഷ്യoലക്ഷ്മണ ദ്ര ഷ്യതേ
ലക്ഷ്മണ സൂര്യനില്‍ ഒരു കറുത്ത പാട് കാണുന്നു അത് നീയും കണ്ടു കൊള്‍ക എന്ന് പറയുന്നു
ഈ ശാസ്ത്രം ആരാണ് ലോകത്തിനു കാഴ്ച വെച്ചത് അമേരിക്കയാണോ?
ഈ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക ഒരു സംഭവം കണ്ടു പിടിച്ചു അതെന്താണെന്നോ സൂര്യനില്‍ പലഭാഗത്തും കറുത്ത പാടുകള്‍ ഉണ്ടെന്നു .
രാമായണത്തില്‍ രാമദേവന്‍ അനുജന്‍ ലക്ഷമണനോട് പറയുന്ന ഭാഗം നോക്കുക
ഹ്ര സ്വോ രൂക്ഷോ/പ്രശസ്ഥച്ച പരിവേഷസ്തു ലോഹിത;
ആദിദി ത്യ വിമലേ നീലം ലക്ഷ്യoലക്ഷ്മണ ദ്ര ഷ്യതേ
ലക്ഷ്മണ സൂര്യനില്‍ ഒരു കറുത്ത പാട് കാണുന്നു അത് നീയും കണ്ടു കൊള്‍ക എന്ന് പറയുന്നു
ഈ ശാസ്ത്രം ആരാണ് ലോകത്തിനു കാഴ്ച വെച്ചത് അമേരിക്കയാണോ?
ഇവിടത്തെ യുക്തന്മാരെല്ലാം മഞ്ഞളിന്റെ ചാത്രീയം അമേരിക്ക പറഞ്ഞപ്പോളാണത്രെ
അറിയുന്നത് .അപ്പോൾ മാത്രമേ അവരെല്ലാം ഇതു ആസനത്തിൽ തേക്കാൻ തുടങ്ങിയത്.
ആസനം പുകഞ്ഞപ്പോൾ യുക്തമൂപ്പനും ഉറക്കെ നിലവിളിച്ചു
എരിയുന്നേ ''''' അയ്യോ''' എരിയുന്നേ'''' മഞ്ഞളിന് എരിവുണ്ടേ '''
പോടാ എന്റെ മുമ്പിന്നു ഒരു വൈദികനായ ചാത്രന്ജൻ വന്നേക്കുന്നു ഫു ''''
നീയൊക്കെ എന്ത് പറഞ്ഞാലും എതിർക്കും അത് മാത്രമേ നിനക്കൊക്കെ സാധിക്കൂ ;;
എന്റെ യെക്ഷി ഒന്ന് സമാധാനപ്പെടൂ ഞാൻ എതിർത്തൊന്നും പറഞ്ഞില്ലല്ലോ ഒരു
സംശയം അല്ലെ ചോദിച്ചുള്ളൂ ?? ദയവായി ഇനിയും അറിയാന്‍ ആഗ്രഹമുണ്ട്
അവിടുന്ന് ബാക്കി കൂടി പറഞ്ഞാലും.
നീയിനി ഒന്നും കേള്‍ക്കണ്ട അനില്‍ വൈദികന്‍ സ്ഥലം വിട്ടു കൊള്‍ക ഒരു വിഡ്ഢി യോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും ഗുണം ഒരു ബുദ്ധി മാനോടൊപ്പം നരകത്തില്‍ കഴിയുന്നതാണ് ഭേദം
യക്ഷി യമ്മേ ഞാന്‍ കേഴുന്നു ദയവായി ഈ വിഡ്ഢി എന്തെങ്കിലും പോഴത്തം പറഞ്ഞെങ്കില്‍ അടിയനു മാപ്പ് തരിക തുടരു വിദ്യയുടെ ദേവി ഇതു ലോകരുടെ അപേക്ഷയാണ്!!
മനസ്സില്ലാ മനസോടെ അവള്‍ വീണ്ടും മധുര വാക്കുകള്‍ ചൊരിഞ്ഞു
നീയിനി ഒന്നും കേള്‍ക്കണ്ട അനില്‍ വൈദികന്‍ സ്ഥലം വിട്ടു കൊള്‍ക ഒരു വിഡ്ഢി യോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും ഗുണം ഒരു ബുദ്ധി മാനോടൊപ്പം നരകത്തില്‍ കഴിയുന്നതാണ് ഭേദം
യക്ഷി യമ്മേ ഞാന്‍ കേഴുന്നു ദയവായി ഈ വിഡ്ഢി എന്തെങ്കിലും പോഴത്തം പറഞ്ഞെങ്കില്‍ അടിയനു മാപ്പ് തരിക തുടരു വിദ്യയുടെ ദേവി ഇതു ലോകരുടെ അപേക്ഷയാണ്!!
മനസ്സില്ലാ മനസോടെ അവള്‍ വീണ്ടും മധുര വാക്കുകള്‍ ചൊരിഞ്ഞു
ശെരി ;; എങ്കിൽ ബാക്കി കൂടി കേട്ട്കോൾകൂ
പക്ഷെ ഏഴിലം പാല കമ്പിനികളുടെ പുകക്കുഴലു പോലെ വളരെ ഉയരത്തിൽ ആണ് വളരുന്നത്
ഇതു പുറപ്പെടുവിക്കുന്ന വിഷം താഴെ എത്തരുത് എന്ന് ഈ വൃഷവും അഗെഹിക്കുന്നു
പുകക്കുഴലും ഉയരത്തിൽ വെക്കുന്നതും ഇതുകൊണ്ടല്ലേ? അത് പോലെ ഏഴിലം പാലയും
പുകക്കുഴൽ പോലെ രൂക്ഷ ഗെന്ധം ആകാശ മാർഗത്തിൽ വമിപ്പിക്കുന്നു.
അതെ യെകഷിയമ്മേ ഒന്ന് കുടി വിവരിക്കു മനസിലാകുന്ന വിതത്തിൽ
എങ്കിൽ കേട്ടുകൊള്ളുക ഇവിടെ യെക്ഷിയുടെ അക്രമെനം മൂലം മരിച്ചു വീഴുന്നത്
പുരുഷ പ്രജ മാത്രം ആണ് എന്ന് അറിഞ്ഞു കാണുമല്ലോ അതിനും ഒരു കാരണം ഉണ്ട്.
ഒരിക്കലും പുരുഷനിൽ നിന്നും അനാവിശമായി അവന്റെ തേജോമയമായ ഉര്ജ്ജം എന്ന ബീജം നഷ്ട്ടപെടരുത്
ആഫ്രിക്കയിലെ ഒരു എട്ടുകാലി ഇണ ചെര്ന്നതിനു ശേഷം ആണ്‍ വര്ഗ്ഗം മരണപ്പെടുന്നു.
അത് പോലെ നമ്മുടെ ചില ജീവികളും എട്ടുകാലികളും സ്കലനശേഷം മരിക്കുകയോ അല്ലെങ്കിൽ പിന്നീട് ഇണ ചേരുന്നതിനു താൽപ്പര്യ മില്ലത്തവരോ ആണ്.
എന്തിനു ''പോടാ പട്ടി''' എന്ന് വിളിക്കുന്ന കൊടിച്ചി പാട്ടി പോലും സന്താന
ഉൾപ്പാതാനത്തിനു മാത്രമേ ബീജം ചിലവാക്കുകയുള്ള് അല്ലെങ്കിൽ പട്ടികൾ കുടുതൽ ഈ
പ്രവര്ത്തി ചെയ്താൽ പട്ടിയില്ലാത്ത ലോകം എന്നാ വിശേഷണം കൊടുക്കേണ്ടിവരും
അതു മല്ലെങ്കിൽ അംഗവൈകല്യമുള്ള പട്ടികുഞ്ഞുങ്ങൾ ജെനിക്കും.
ആന പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പ്രസവിക്കുന്നു നിനക്ക് ചിന്താ ശക്തി ഉണ്ടെങ്കിൽ കാരണം നീ കണ്ടു പഠിക്കുക
മനുഷ്യന് സ്കലന ശേഷം തളര്ച്ച അനുഭവപ്പെടുന്നു സ്ത്രിയെ പോലെ പെട്ടന്നൊരു രതിക്ക് പുരുഷന് സാദിക്കില്ലല്ലൊ.
പണ്ടൊക്കെ നിബിഡ വനപ്രേദേശത്തു അനാശാസ്യ ബന്ധം നടന്നിരുന്നു ഈ സമയങ്ങളിൽ
പുരുഷനിൽ നിന്നും ഉണ്ടാകുന്ന ഉച്ചനിശോസം കൂടുന്നു അവസാനം തളര്ച്ചയും ഷീണം
മൂലം അവൻ അവിടെ തന്നെ കഴിച്ചു കൂട്ടിയാൽ മരണം തന്നെ കൂടപ്പിറപ്പ്.
മറ്റൊന്ന് പാല പൂക്കുന്നത് വൃചികം മുതലാണ് ഈ കാലങ്ങളിൽ മനുഷ്യനു വൃതം ആണ്
പ്രുകൃതി നിച്ചയിചിരിക്കുന്നത് ശബരിമല പഴനി ഓരോ മത വിശോസം പോലെ അല്ത്മീയ
യാത്രകൾ ആണ് വേണ്ടതും.
ഇതൊക്കെ ഇങ്ങിനെയുള്ള പ്രതിവിധി ആയി കാണുന്നവന് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകും
ശെരി യെക്ഷിയമ്മേ ഞാനൊന്നു ചിന്തിക്കട്ടെ.
യെക്ഷി വീണ്ടും തുടർന്നു ;;യെക്ഷി സരസ്വോതിയുടെ പുത്രി ... സ്വോ രസം തരൂ എന്റെ വിജ്ജാന ദാഹം മാറുന്നില്ല.
പൂച്ചയെ പാല് കാക്കാനയി ഇരുത്തുന്നത് പോലെ എന്നെ പരീക്ഷിക്കരുതേ
പരീക്ഷിക്കുന്നില്ല ഇതു ഭാരതമെന്ന അടിത്തറയുടെ ഉറച്ച പാറയാകുന്നു
ഇതൊരിക്കലും നഷ്ട്ടപെടില്ല താങ്കൾ കേട്ടുകൊള്ളുക കൂടുതൽ സമര്ത്തനെന്നു
സ്വയം തോന്നുന്നവാൻ വഞ്ചിക്കപെടും നിങ്ങളുടെ സ്ഥാനത്ത് നിങ്ങളിരുന്നാൽ
ആരും നിങ്ങളെ എഴുന്നേല്പ്പിക്കില്ല.
!!!എള്ള് നമസ്ക്കാരം!!! ശനി ദേവന്‍ എന്നാല്‍ എന്താണ് ?
!!!എള്ള് നമസ്ക്കാരം!!! ശനി ദേവന്‍ എന്നാല്‍ എന്താണ് ?
എന്താണ് ശനി ദേവന്റെ ദോഷം . ഇങ്ങനെ ഒരു ദേവന്‍ ലോകത്തുണ്ടോ .
കണ്ഠക ശനി എന്നാല്‍ എന്താണ് ??
വിക്ര മാതി ത്യ രാജാവിന്റെ സദസ്സില്‍ എന്നും പന്ധിതന്‍ മാര്‍ക്ക് നിറഞ്ഞ വരവേല്‍പ്പ് ലഭിച്ചിരുന്നു .അറിവുള്ളവരെ ഇത്രയും ആദരിച്ചിരുന്ന രാജാവ് ഭാരതത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ് .
മഹാജോതിഷ പന്ധിതന്‍ വരാഹമിഹിരന്‍ മുതല്‍ എന്ത് സംശയത്തിനും ചിന്തിക്കാതെ ഉത്തരം കൊടുത്തിരുന്ന വരരുചി തുടങ്ങിയ മഹാന്മാര്‍ കൊട്ടാര സദസ്സില്‍ എപ്പോഴും ഉണ്ടാകും .തര്‍ക്ക ശാസ്ത്രത്തില്‍ ബിരുധമെടുത്ത വരരുചിയുടെ വാക്കുകളെ തകര്‍ക്കുക ആര്‍ക്കും സാധിക്കാത്ത കാര്യമായിരുന്നു . മഹാ പന്ധിതന്മാരുടെ തര്‍ക്കങ്ങള്‍ കേട്ട് വിക്ര മാതി ത്യ രാജന്റെ കൊട്ടാരത്തിലെ കാവല്‍ ഭടന്‍ പോലും വിദ്യാസമ്പന്നനാണ് .
വിക്ര മാതി ത്യ രാജാവിന്റെ സദസ്സിനെ പുളകം അറിവിന്റെ ആനന്ദത്തില്‍ ആറാടിക്കുന്ന പന്ധിതരെ തോല്പ്പിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ഉണ്ട് പക്ഷെ ആരും തോല്പ്പിച്ചിട്ടില്ല എന്നതാണ് സത്യം .
പ്രശസ്തരായ മറ്റു രാജ്യങ്ങളിലെ പന്ധിതരായ രാജഗുരുക്കള്‍ പോലും വിക്ര മാതി ത്യ സദസ്സില്‍ തോറ്റുപോയ കഥയെ പ്രജകള്‍ക്കും പറയാനുള്ളൂ .
അങ്ങിനെ ഒരു ദിനം കാഴ്ചയില്‍ ദരിദ്രനായ ഒരു ബ്രാഹ്മണന്‍ കൊട്ടാര സദസ്സില്‍ വന്നെത്തി .
രാജാവിനെ വണങ്ങിയതിനു ശേഷം തന്റെ ആഗമന ഉദ്ദേശം വെളിപ്പെടുത്തി .
അങ്ങയുടെ മുന്നില്‍ എനിക്കൊരു സങ്കടം അറിയിക്കാനുണ്ട്.
.
രാജാവ് വിനീതനായി അതിന് ചെവികൊടുത്തു പറയു എന്താണ് കേള്‍ക്കട്ടെ.
ബ്രഹ്മണന്‍ പറഞ്ഞു ഞാനൊരു രോഗിയാണ് . എന്നില്‍ ശനി ദോഷം എന്ന രോഗം ബാധിച്ചിരിക്കുന്നു. ശനിയുടെ ഉപദ്രവം എന്നാണു വൈദിക മതം പറയുന്നത്. എന്നെ കുറെ നാളുകളായി ശനി എന്ന ഗ്രഹം ഉപദ്രവിക്കുന്നു .അത് മൂലം പലതരം ശരീരബാധകള്‍. പിടിപെട്ട് എന്റെ തേജസ്സ് നശിക്കുന്നു . ശരീര ഷീണം നിമിത്തം എന്നില്‍ വൃദ്ധി നശിച്ചു പടു വൃദ്ധനെ പോലെ ജീവിതം ദുസ്സഖമായി .
.പല ദോഷങ്ങളും ആയുര്‍ വേദ ചിന്തയില്‍ വെളിപ്പെടും പക്ഷേ ശനി ദോഷം എന്ന കാരണം അജ്ഞാതമാണെന്നും അക്കാരണം കൊണ്ട് ഇതിനു ചികിത്സലഭ്യ മല്ലെന്നും പറഞ്ഞ് ആയുര്‍ വേദ പന്ധിതന്മാര്‍ പുറം തിരിഞ്ഞു നില്ക്കുന്നു . .ഇനി ഇതിന് മറു മരുന്ന് നിര്‍മ്മിക്കാമെന്ന് വെച്ചാല്‍ തന്നെ അതിന്റെ ഔവ്ഷധ വിധി ആയുര്‍ ഗ്രന്ഥങ്ങളില്‍ ഇല്ലെന്നും വൈദ്യന്മാര്‍ അറിയിച്ചു .
ഭിഷ്ഗരന്മാര്‍ എല്ലാവരും ഉപേക്ഷിച്ച എന്നില്‍ ജീവിക്കാനുള്ള ആഗ്രഹം നിലനില്‍ക്കുന്നു .
മാത്രമല്ല ഇനി എങ്ങാനും വല്ല ചികിത്സ ലഭിച്ചാല്‍ തന്നെ വിക്ര മാതി ത്യ രാജാവിന്റെ സദസ്സിലെ പന്ധിത മതം കണ്ടു പിടിക്കണം .ആയതു കൊണ്ട് ജീവന്‍ നില നില്ക്കാന്‍ ഇവിടത്തേക്ക് വരാനും അങ്ങയെ കണ്ടു സങ്കടം ഉണര്‍ത്തിക്കാനും ആയാണ് അടിയന്‍ തിരു മുന്‍പില്‍ വന്നു നില്ക്കുന്നത് .
ഏറെ പ്രാരാബ്ധങ്ങള്‍ ഉള്ള എന്റെ കുടുംബത്തിന്റെ നേടും തൂണ്‍ ഞാനാകുന്നു അത് കൊണ്ട് ഈ സദസ്സിലെ മഹാശയന്മാര്‍ ഇതിനുള്ള മരുന്ന് പറഞ്ഞു തരുമെന്നും .ശനി ദോഷം എന്താണ് എന്ന് ലോകത്തിനെ അറിയുക്കുമെന്നും അടിയന്‍ കരുതുന്നു .
ബ്രെഹ്മണന്റെ ഈ വര്‍ത്തമാനം പന്ധിതരും സശ്രേദ്ധം കേട്ട് കൊണ്ടിരുന്നു.
പണ്ഡിതരെ ആകെയൊന്നു നോക്കി രാജാവ് ആരെങ്കിലും ഇതിന്റെ ഉത്തരം കൊടുക്കാന്‍ അരുളിച്ചെയ്തു.
മഹാ ജോതിഷ പന്ധിതന്‍ വരാഹമിഹിരന്‍ ഈ വര്‍ത്തമാനങ്ങള്‍ കേട്ട് എന്തോ മനസിലാക്കി യെന്ന പോലെ ചിന്തയില്‍ മുഴുകി. പിന്നീട് പുഞ്ചിരി വിടര്‍ത്തി സദസ്സിനെ നോക്കി മൌനം പാലിച്ചിരുന്നു .
ഈ ചോദ്യത്തിന് ഉത്തരം ആരാണ് പറയേണ്ടത് എന്ന് മനസ്സിലാകാതെ മഹാശാലികളായ പന്ധിത മഹാന്മാര്‍ ആദ്യo പരസ്പ്പര മുഖങ്ങള്‍ നോക്കി നിന്നു പിന്നീട് എല്ലാവരും കണ്ണുകള്‍ മഹാ പന്ധിതനായ വരരുചിയില്‍ കേന്ദ്രികരിച്ചു നിന്നു
ശനി ദോഷം എന്താണെന്നും
കണ്ഠക ശനി എന്താനെന്നുമുള്ള സംവാദം തുടങ്ങി . വിക്ര മാതി ത്യ രാജാവിന്റെ സദസ്സില്‍ നടത്തിയ സംവാദം കെട്ടുകൊള്ലുക
ശാസ്ത്ര സത്യങ്ങളെ എന്നും പുകുഴ്ത്തുന്ന രാജാവും വരരുചിയുടെ മോഴിക്കായ് കാത്തു നിന്നു
വിക്രമാതിത്യ മഹാ മഹാരാജാവിന്റെ സദസ്സില്‍ പന്ധിത മഹാശയന്മാര്‍ ശനിയെ ക്കുറിച്ചും .മനുഷ്യന് ദോഷം ചെയ്യുന്ന കണ്ഠക ശനിയെക്കുറിച്ചും പരസ്പ്പരം വാദ പ്രതിവാദങ്ങള്‍ നടത്തിയ വാക്കുകള്‍ നിങ്ങളും അറിഞ്ഞു കൊള്ളുക .ഈ സദസ്സിലെ അത്ഭുത പ്രേധിഭാസമായിരുന്നു വരരുചി എന്ന വേദ പന്ധിതന്‍.
ജോതി ശാസ്ത്രങ്ങളില്‍ വരരുചിയുടെ മികവ് അളക്കാന്‍ രാജാവ് വീണ്ടും ചോദിച്ചു അല്ലയോ പന്ധിതശിരോമണി ഗ്രഹങ്ങളില്‍ വെച്ച് ഏതാണ് മികച്ച നില്ക്കുന്നത്? മോശം ഗ്രഹങ്ങള്‍ ഉണ്ടോ ?ഉണ്ടെങ്കില്‍ അതൊക്കെ ഏതാണ് ?
ശ്രേഷ്ട്ട തയാര്‍ന്ന ഗ്രഹം എവിടെ സ്ഥിതി ചെയ്യുന്നു ? കണ്ഠക ശനി എന്നാല്‍ എന്താണ് ??
രാജമുഖത്ത് നിന്ന് തൊടുത്ത ചോദ്യo കേട്ട് അതിനെ നിസ്സാര ഭാവത്തില്‍ കണക്കിലെടുത്ത് അപ്പോള്‍ തന്നെ വരരുചി ഉത്തരം കൊടുത്തു.
അല്ലയോ മന്നവാ... ഗ്രഹങ്ങളില്‍ ശ്രേഷ്ട്ടതയുള്ളത് സൂര്യദേവനാണ് മഹാ രോഗങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ആ കരുണാമയന്റെ തേജസ് ഒന്ന് കൊണ്ട് മാത്രമാണ് ലോകം നിലനില്‍ക്കുന്നത്.ആ ദിവ്യ തേജസ്സ് കണ്ടു നാം കൈകള്‍ കൂപ്പാറില്ലേ? ആ മഹിമയില്‍ മനം മറന്നു നാം ഗായത്രി ജ്പിക്കാറില്ലേ. ലോകത്തിന്റെ നേത്രം തന്നെയാണ് സൂര്യദേവന്‍ അവന്‍ നമുക്ക് വേണ്ടി കാവി വര്‍ണ്ണത്തില്‍ കത്തിക്കൊണ്ടിരിക്കുന്നു . കാവി വസ്ത്രം ധരിച്ച് .സന്യസികള്‍ പോലും സൂര്യനെയാണ് അനുകരിക്കുന്നത് .അവരും .ലോകത്തിനു വേണ്ടി കത്താന്‍ തെയ്യാറായി നില്ക്കുന്നു ആയതു കൊണ്ട് ഭാര്‍ഗ്ഗവന്‍ തന്നെയാണ് ശ്രേഷ്ട്ടന്‍ .
വരുചിയുടെ മൊഴികള്‍ ശ്രേവിച്ച രാജന്‍ വീണ്ടും ചോദിച്ചു എങ്കില്‍ മോശം ഗ്രഹം ഏതാണ് അങ്ങിനെ ഒന്നുണ്ടോ ?
വീണ്ടും വരരുചി പറഞ്ഞു രാജ ശ്രേഷ്ട്ട അങ്ങിനെ ഒന്നിനെ അടിയന്‍ കണ്ടിട്ടില്ല . മഹാ സൃഷ്ട്ടിയില്‍ മോശമായ ഒന്നും ഉണ്ടാകില്ല.അത് ഗ്രഹങ്ങളില്‍ പോലും ഇല്ല എന്നാണു അടിയന്റെ എളിയ അറിവ് .
രാജാവ് വീണ്ടും ചോദിക്കുന്നു എങ്കില്‍ എന്താണ് ശനി ദോഷം .
വര രുചി പറഞ്ഞ ആ സത്യങ്ങള്‍ താങ്കളും അറിയുക
!!ഭാരതീയന്റെ ഓരോ പൂജയിലും ഓരോ ശാസ്ത്രമുണ്ട്
ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും ശെനീശോരകൊവിലുകളിലും പ്രത്യേക പൂജകൾ നടക്കും
എള്ള് ആണ് ശെനി ദേവന് ഇഷ്ട്ടം എള്ളിലും വിലയുള്ള കശുവണ്ടി/ ബദാം/ ഒന്നും
ഭക്തൻ പൂജക്ക് കൊണ്ട് വരുന്നില്ല ഇവയൊന്നും ഒരു ശെനി ദേവനും വേണ്ട.
വേണ്ടത് ' എള്ള് മാത്രം എന്തിനു വേണ്ടി '''എന്തിനാണ് ഭക്ത ശിരോമാണികളെ ഈ
എള്ള് ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം
ആണോ ഭാരതീയ സനാതനമെന്ന സമൂഹം.
എള്ളില് ജൈവ ഇരുമ്പ് സത്തുകൾ ഈശോരൻ നിറച്ചു വെച്ചിരിക്കുന്നു ഒരു ഗ്ലാസ്സ്
ജലത്തിൽ എള്ള് ഇട്ടു കലക്കുക മറ്റൊരു ഗ്ലാസ്സിൽ ഇരുമ്പോ തുരുമ്പോ ഇടുക
രണ്ടിനും ഓരോ നിറം കാണാം.
ഇതു ലാബിൽ ടെസ്റ്റ് ചെയ്തും നോക്കാം എള്ള് ശുദ്ധ അയഡിൻ എന്ന് നിങ്ങൾ തിരിച്ചറിയുക.
എള്ള് ശെനിയാഴിച്ച ഭക്ഷണമാക്കുക അപ്പോളത് നിങ്ങള്ക്ക് മാത്രം ഗുണം
ചെയ്യും. ഇനി കുറച്ചു എള്ള് അടുപ്പിലോ തിരിയാക്കി എണ്ണയിലോ കത്തിക്കുക ഈ
ഗുണം മറ്റുള്ളവര്ക്കും കിട്ടും. നമ്മുടെ ശത്രുവിനും ഈ ഗുണം ലഭിക്കും.
എള്ള് എന്തിനു കത്തിക്കുന്നു ഇതു ചുമ്മാ കത്തി പോവുകയല്ലേ എന്നും
ചിന്തിക്കാമല്ലോ. അങ്ങിനെ ചിന്തിക്കരുത് അതിലൊന്നും കഴമ്പില്ല . നിങ്ങള്
''മുളക്'' കത്തിക്കുക എങ്കിൽ നമ്മുടെഅതിഥി മൂക്കും പൊത്തി വീട് വിടും.
മുളകിന്റെ ദൂഷ്യo വായുവില് കലർന്ന് ആ രൂക്ഷഗെന്ധം ശോസ കോശത്തിൽ എത്തിയാൽ ആ
ദോഷം ശരീരം ചുമയുണ്ടാക്കി പുറത്തു കളയുമെങ്കില് മുളകിന്റെ പുക നമുക്ക്
സഹിക്കില്ലെങ്കിൽ അത് കത്തുകയോ പുകയാനൊ അനുവദിക്കരുത്.
നെയ്യും നാളികേരവും കത്തിച്ചാൽ ചുമ പോലും വരുന്നില്ലെങ്കിൽ ജാതിക്ക
കത്തുന്ന ഗെന്ധം ഉന്മേഷം തരുന്നുവെങ്കിൽ നിങ്ങള് എള്ള് കത്തിക്കണം ഇതു
നിങ്ങളുടെ കണ്ടകശെനി ഇല്ലാതാക്കും ജോതിഷികള്‍ പറയുന്ന കണ്ടക ശേനി
തൈറോടാണ് എന്ന വാസ്ഥവം നിങ്ങളറിയുക. അത് മാറാന്‍ പൂജകള്‍ ചെയ്തിട്ട് എന്ത്
ഫലമാണ് കിട്ടുക പകരം അല്‍പ്പം എള്ള് തിന്നാല്‍ മതി. ആ ഔവ്ഷ്ധഗെന്ധം
വായുവിലൂടെ സർവ്വ ജീവജാലത്തിനും ലഭിക്കും ഇരുമ്പ് സത്ത് ഭൂമിയിൽ കുറയില്ല.
യ്ക്ഷിയമ്മേ നല്ല വിവരണം തുടരട്ടെ ദേവിയുടെ സംഗീതം!!
നല്ലത് വൈദിക നിന്റെ അറിയാനുള്ള വെമ്പല്‍ എന്നെ വീണ്ടും പറയാന്‍ പ്രേരിപ്പിക്കുന്നു .ബാക്കി കേള്‍ക്കുക .
യ്ക്ഷിയമ്മേ നല്ല വിവരണം തുടരട്ടെ ദേവിയുടെ സംഗീതം!!
നല്ലത് വൈദിക നിന്റെ അറിയാനുള്ള വെമ്പല്‍ എന്നെ വീണ്ടും പറയാന്‍ പ്രേരിപ്പിക്കുന്നു .ബാക്കി കേള്‍ക്കുക .
എല്ലാ മാധ്യമങ്ങളും തൈറോടിന്റെ കാരണം ആരായുന്നു കൂടെ കുറെ ഡോക്റ്റർമാരും
ശാസ്ത്രഞ്ജരും കാരണം തേടുന്നു ഫലം കണ്ടെത്തിയോ ? ഇല്ലേ ??''''
ലോകത്തുള്ള ഡോക്റ്റർ മാരെ നിങ്ങൾ ഈ ധർമ്മത്തിലെക്കു വരൂ .
ഒരു യെജൂര് വേദ മന്ത്രം കേൾക്കൂ
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ആരാണോ അയത്തെ പോലെ ( എള്ള് എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക
(23) എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട്
ശെനിയാഴ്ച എള്ള് ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക
എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ
നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം.
നിന്റെ ഒരു വിഷമങ്ങളും അവിടത്തേക്ക് അറിയിക്കേണ്ട സൃഷ്ട്ടി എല്ലാം അറിയുന്നവാൻ ആകുന്നു.
ഇന്ദുപ്പ് തൈറോഡിനു ഔവ്ഷ്ധമാണ് കറുത്ത വസ്ത്രം ധരിക്കുന്നവരിൽ തൈറോട്
കുറയുന്നു ശെനി ദേവൻ എന്ന് ശബരിമല അയ്യപ്പനും പേരുണ്ടല്ലോ. ഇവിടെയും കറുത്ത
വസ്ത്രം ആണ്ഭക്തര്‍ ധരിക്കുന്നത് അത് പോലെ ശെനിദേവന്റെ ഭക്ത്തരും കറുപ്പ്
ഉടുക്കുന്നു.
പക്ഷികളിൽ സർവ്വ നേരവും കാ ..കാ . എന്ന് തൊണ്ട പൊട്ടി കരയുന്ന കാക്കയ്ക്ക്
തൊണ്ട രോഗം ഒന്നും തന്നെ വരുന്നില്ല.ശനിയുടെ നിറം കാന്തം പോലെ കറുത്തതാണ്
അതുകൊണ്ടാണ് ശെനിയുടെ പക്ഷി കാകൻ ആയത് .
കാട്ടാന ശെനിയാഴ്ച ആണ് പുറം കാട്ടിലേക്ക് വരുന്നതും ശെനി ദിനം ഏറെ നേരം വെയിൽ കൊള്ളുന്നതായി വനപാലകരും പറയുന്നു.
മനുഷ്യനിൽ കറുത്ത വര്ഗ്ഗക്കാര്ക്ക് തൈറോടു കുറവ് ആണ്
ശനിഗ്രേഹം പതുക്കെ സഞ്ചരിക്കുന്ന കക്ഷിയാണ് .മന്ദൻ എന്നും ഇതിന് പേരുണ്ട് എന്ത് കൊണ്ടാണ് ഈ ശനി ഗ്രഹം പതുക്കെ സഞ്ചരിക്കാന്‍ കാരണം
.
ഇരുംബ് സത്ത് കുറഞ്ഞാല്‍ മനുഷ്യനും പതുക്കെ നടക്കുവാനെ സാധിക്കൂ അയണ്‍ കണ്ടന്റു നമ്മില്‍ വേഗത കുറപ്പിക്കും
.
ഇരുംബ് സത്ത് കുറഞ്ഞാല്‍ മനുഷ്യനും പതുക്കെ നടക്കുവാനെ സാധിക്കൂ അയണ്‍ കണ്ടന്റു നമ്മില്‍ വേഗത കുറപ്പിക്കും
നൂറു ശതമാനവും ഇരുമ്പിനെ ആകര്‍ഷിക്കുന്ന കാന്തം കൊണ്ട് നിർമ്മിതമായ ഈ
ഇശോര സൃഷ്ട്ടിയാണ് നമ്മുടെ ശനി ഗ്രഹം ഇരുമ്പിന്റെ ഗുണങ്ങള്‍ ഇല്ലാത്ത ഒരു
കാന്തിക സൃഷ്ട്ടിയാണ് എന്ന് വൈദികജോതിഷം വെളിപ്പെടുത്തുന്നു ശനി ഗ്രഹത്തിന്
ശേനിയാഴച്ച ദിവസം ഭൂമിയുടെ പ്രതലഭാഗം കൂടുതല്‍ ആകര്‍ഷിക്കാന്‍
സാഹചര്യമോരുക്കുന്നു .ഈ ഗ്രഹം ഭൂമിയിലെ ഇരുമ്പിനെ ആകര്‍ഷിക്കുന്ന ഈ ഗ്രഹം
മറ്റു ഗ്രഹങ്ങളില്‍ കൂടുതലായി ഉണ്ടാകുന്ന ഇരുമ്പിനെ സ്വയം ആകര്‍ഷിച്ചു
തുലനം ചെയ്യുന്നു.കഷിയാണ് . ചിലപ്പോള്‍ കൂടുതല്‍ ഇരമ്പു സത്ത്
ശേഖരിക്കാനും സാധിതയുണ്ട് ഈ അവസ്ഥയില്‍ ചിലപ്പോള്‍ ഭൂമിയുല്‍ ഇരുമ്പ്
പെട്ടന്ന് കുറയാന്‍ ഇടവന്നെക്കാം.
അയണ്‍ കുറഞ്ഞാല്‍ നമ്മളില്‍ ബലം കുറയുന്നു ജൈവ ഇരുമ്പ് സത്ത് കുറഞ്ഞാല്‍ നാം തളര്‍ന്നു വീഴും .മരണം സംഭവിക്കും .
ശനി ഗ്രഹം ഏറ്റവും കൂടുതല്‍ അയണ്‍ കണ്ടന്റു ധനു മാസം മുതല്‍ വലിച്ചെടുക്കുന്ന ധനു മാസത്തിന്റെ പകുതിയില്‍ തുടങ്ങി മകര മാസത്തിന്റെ അവസാന നാള്‍ വരെ ഇതു തുടങ്ങുന്നു ഈ സമയം ഭൂമിയില്‍സ്വഭാവിക മനുഷ്യ മരണങ്ങള്‍ കൂടുന്നു ഭീഷ്മര്‍ മകരത്തിലെ ഗുണം നുകര്‍ന്നാണ് സ്വചന്ധ മൃത്യു വരിച്ചത് ഉത്തരായണം എന്നാല്‍ ശനിയുടെ ആക്രമണ കാലം എന്ന് വായനക്കാര്‍ മനസിലാക്കണം .ഇതു ബീഷ്മ പിതാമഹന് അറിയാമായിരുന്നു അത് കൊണ്ട് ആ സമയം വരെ കാത്തിരുന്നു മരണത്തെ പുല്കിയ മഹാശയന്‍ എന്ന് പറയാം .
പക്ഷേ ബ്രഹ്മ ചര്യമെടുത്ത ബീഷ്മരില്‍ ശക്തി നശിക്കാതെ എന്നും ഊര്‍ജ്ജം നിലകൊണ്ടു അതുകൊണ്ട് മരണം നീണ്ടു പോയി .
ശനിയുടെ അപഹാരം വരുന്നത് വരെ ഭീഷ്മര്‍ കാത്തു കിടന്നു .ശബരിമലയ്ക്ക് പോകുമ്പോളും നാം ബെഹ്മ ചര്യ മനുഷ്ട്ടിക്കുന്നതിന്റെ കാര്യ ങ്ങള്‍ ഇതൊക്കെയാണ് .എല്ലാവരും വൃചിക വൃതം എടുത്തു കൊള്ളണം .ശബരിമലയ്ക്ക് പോയാലും ഇല്ലെങ്കിലും ഭാരതീയ ആചാരം നിറവേറ്റുക .അത് നിങ്ങളില്‍ എന്നും ഗുണം ചെയ്യും
അത് കൊണ്ട് വൃചികം ആരംഭിച്ചാല്‍ നാം ശബരി മലയ്ക്ക് മാലയിടുന്നു .ശനി ദേവനായ സാക്ഷാല്‍ ശബരിമല അയ്യപ്പനെ വണങ്ങി നാം കറുത്ത വസ്ത്രം ധരിക്കുന്നു .ഇരുമ്പ് സത്ത് നമ്മില്‍ നിന്നും കുറയാതെ ഇരിക്കാന്‍ എത്ര ശാസ്ത്രീയ വഴികള്‍ ആണ് നാം ചെയ്യുന്നത്. ഭാരതീയ ആചാരങ്ങള്‍ എത്ര മനോഹരം .
സൂര്യനില്‍ ജലമില്ല അത് കൊണ്ട് സൂര്യന്‍ ജലത്തെ ആകര്ഷിക്കുമെങ്കില്‍ കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നു ശനി ഗ്രഹത്തില്‍ കാന്തം മാത്രമാണ് ഉള്ളത് അത് ഭൂമിക്കു നേര്‍ വന്നാല്‍ ഭൂമിയുടെ ഇരുമ്പ് സമ്പത്തിനെ വലിച്ചെടുക്കും.
മനുഷ്യന് ദാഹം തോന്നണമെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയണം അപ്പോഴേ ജലത്തിനോട് താല്‍പര്യം ഉണ്ടാകൂ .അത് പോലെ ഏതു ഗ്രഹത്തിലാണോ ഇരമ്പു ഇല്ലാത്തത് ആ ഗ്രഹം അത് തേടുന്നു .
ചിലര്‍ ശനിയെ ഇരുമ്പ് ഉള്ള ഗ്രഹമായി ചിത്രികരിക്കുന്നു .അതില്‍ ഇരുമ്പ് ഉണ്ടെങ്കില്‍ എന്തിനു ശനീ ശ്വര കോവിലില്‍ നിന്നും ഇരുമ്പാണികള്‍ ഇട്ട ജലം കൊടുക്കുന്നു ?
ഇരുമ്പ് പ്രദാനം ചെയ്യുന്ന ഗ്രഹമെങ്കില്‍ അതിന്റെ ആവിശമെന്ത് ?
സൂര്യനില്‍ നിന്നും ചൂട് കിട്ടുന്നെങ്കില്‍ കൊടുക്കേണ്ടത് തണുപ്പാണ്
ചന്ദ്രനില്‍ നിന്നും തണുപ്പ് കിട്ടുന്നെങ്കില്‍ ചൂടിനുള്ള പുതപ്പാണ് കൊടുക്കേണ്ടത്.
അപ്പൊ ശനിയില്‍ നിന്നും ഇരുമ്പാണ് കിട്ടുന്നതെങ്കില്‍ എന്തിന് ഇരുംബിട്ട ജലം കൊടക്കണം ? അത് തെറ്റല്ലേ ?
നഷട്ട പെടുന്നതല്ലേ കൊടുക്കേണ്ടത് ?
ശനി കാന്ത ഗ്രഹമാണ് അത് ഇരുമ്പിനെ ആണ് ആകര്‍ഷിക്കുന്നത് എന്ന്‍ അഥര്‍വ്വo പറയുന്നു.
ശനിയാഴ്ച ശനി ദേവന്‍ ഭൂമിയില്‍ നിന്നും ഇരുമ്പിനെ സീകരിച്ചാല്‍ ശനി ദിനം ഭൂമിയില്‍ മരണം കൂടുന്നു അല്ലെങ്കില്‍ രോഗങ്ങള്‍ കൂടുന്നു എള്ള് തിരികള്‍ അത് നിര്‍വീര്യ മാക്കുന്നു .ഈ ശാസ്ത്രമാണ് എള്ള് തിരി അമ്പലങ്ങളില്‍ കത്തിക്കുവാന്‍ കാരണം .
അയണ്‍ കുറഞ്ഞാല്‍ നമ്മളില്‍ ബലം കുറയുന്നു ജൈവ ഇരുമ്പ് സത്ത് കുറഞ്ഞാല്‍ നാം തളര്‍ന്നു വീഴും .മരണം സംഭവിക്കും .
ശനി ഗ്രഹം ഏറ്റവും കൂടുതല്‍ അയണ്‍ കണ്ടന്റു ധനു മാസം മുതല്‍ വലിച്ചെടുക്കുന്ന ധനു മാസത്തിന്റെ പകുതിയില്‍ തുടങ്ങി മകര മാസത്തിന്റെ അവസാന നാള്‍ വരെ ഇതു തുടങ്ങുന്നു ഈ സമയം ഭൂമിയില്‍സ്വഭാവിക മനുഷ്യ മരണങ്ങള്‍ കൂടുന്നു ഭീഷ്മര്‍ മകരത്തിലെ ഗുണം നുകര്‍ന്നാണ് സ്വചന്ധ മൃത്യു വരിച്ചത് ഉത്തരായണം എന്നാല്‍ ശനിയുടെ ആക്രമണ കാലം എന്ന് വായനക്കാര്‍ മനസിലാക്കണം .ഇതു ബീഷ്മ പിതാമഹന് അറിയാമായിരുന്നു അത് കൊണ്ട് ആ സമയം വരെ കാത്തിരുന്നു മരണത്തെ പുല്കിയ മഹാശയന്‍ എന്ന് പറയാം .
പക്ഷേ ബ്രഹ്മ ചര്യമെടുത്ത ബീഷ്മരില്‍ ശക്തി നശിക്കാതെ എന്നും ഊര്‍ജ്ജം നിലകൊണ്ടു അതുകൊണ്ട് മരണം നീണ്ടു പോയി .
ശനിയുടെ അപഹാരം വരുന്നത് വരെ ഭീഷ്മര്‍ കാത്തു കിടന്നു .ശബരിമലയ്ക്ക് പോകുമ്പോളും നാം ബെഹ്മ ചര്യ മനുഷ്ട്ടിക്കുന്നതിന്റെ കാര്യ ങ്ങള്‍ ഇതൊക്കെയാണ് .എല്ലാവരും വൃചിക വൃതം എടുത്തു കൊള്ളണം .ശബരിമലയ്ക്ക് പോയാലും ഇല്ലെങ്കിലും ഭാരതീയ ആചാരം നിറവേറ്റുക .അത് നിങ്ങളില്‍ എന്നും ഗുണം ചെയ്യും
അത് കൊണ്ട് വൃചികം ആരംഭിച്ചാല്‍ നാം ശബരി മലയ്ക്ക് മാലയിടുന്നു .ശനി ദേവനായ സാക്ഷാല്‍ ശബരിമല അയ്യപ്പനെ വണങ്ങി നാം കറുത്ത വസ്ത്രം ധരിക്കുന്നു .ഇരുമ്പ് സത്ത് നമ്മില്‍ നിന്നും കുറയാതെ ഇരിക്കാന്‍ എത്ര ശാസ്ത്രീയ വഴികള്‍ ആണ് നാം ചെയ്യുന്നത്. ഭാരതീയ ആചാരങ്ങള്‍ എത്ര മനോഹരം .
സൂര്യനില്‍ ജലമില്ല അത് കൊണ്ട് സൂര്യന്‍ ജലത്തെ ആകര്ഷിക്കുമെങ്കില്‍ കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നു ശനി ഗ്രഹത്തില്‍ കാന്തം മാത്രമാണ് ഉള്ളത് അത് ഭൂമിക്കു നേര്‍ വന്നാല്‍ ഭൂമിയുടെ ഇരുമ്പ് സമ്പത്തിനെ വലിച്ചെടുക്കും.
മനുഷ്യന് ദാഹം തോന്നണമെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയണം അപ്പോഴേ ജലത്തിനോട് താല്‍പര്യം ഉണ്ടാകൂ .അത് പോലെ ഏതു ഗ്രഹത്തിലാണോ ഇരമ്പു ഇല്ലാത്തത് ആ ഗ്രഹം അത് തേടുന്നു .
ചിലര്‍ ശനിയെ ഇരുമ്പ് ഉള്ള ഗ്രഹമായി ചിത്രികരിക്കുന്നു .അതില്‍ ഇരുമ്പ് ഉണ്ടെങ്കില്‍ എന്തിനു ശനീ ശ്വര കോവിലില്‍ നിന്നും ഇരുമ്പാണികള്‍ ഇട്ട ജലം കൊടുക്കുന്നു ?
ഇരുമ്പ് പ്രദാനം ചെയ്യുന്ന ഗ്രഹമെങ്കില്‍ അതിന്റെ ആവിശമെന്ത് ?
സൂര്യനില്‍ നിന്നും ചൂട് കിട്ടുന്നെങ്കില്‍ കൊടുക്കേണ്ടത് തണുപ്പാണ്
ചന്ദ്രനില്‍ നിന്നും തണുപ്പ് കിട്ടുന്നെങ്കില്‍ ചൂടിനുള്ള പുതപ്പാണ് കൊടുക്കേണ്ടത്.
അപ്പൊ ശനിയില്‍ നിന്നും ഇരുമ്പാണ് കിട്ടുന്നതെങ്കില്‍ എന്തിന് ഇരുംബിട്ട ജലം കൊടക്കണം ? അത് തെറ്റല്ലേ ?
നഷട്ട പെടുന്നതല്ലേ കൊടുക്കേണ്ടത് ?
ശനി കാന്ത ഗ്രഹമാണ് അത് ഇരുമ്പിനെ ആണ് ആകര്‍ഷിക്കുന്നത് എന്ന്‍ അഥര്‍വ്വo പറയുന്നു.
ശനിയാഴ്ച ശനി ദേവന്‍ ഭൂമിയില്‍ നിന്നും ഇരുമ്പിനെ സീകരിച്ചാല്‍ ശനി ദിനം ഭൂമിയില്‍ മരണം കൂടുന്നു അല്ലെങ്കില്‍ രോഗങ്ങള്‍ കൂടുന്നു എള്ള് തിരികള്‍ അത് നിര്‍വീര്യ മാക്കുന്നു .ഈ ശാസ്ത്രമാണ് എള്ള് തിരി അമ്പലങ്ങളില്‍ കത്തിക്കുവാന്‍ കാരണം .
ഇരുമ്പും തുരുമ്പും ശെനി ഗ്രെഹത്തിൽ ഇല്ലാത്തത് കൊണ്ട് ഇരുമ്പ് സോല്പ്പ
മാത്രം ഉള്ളത് കൊണ്ടും ഈ ഗ്രെഹം ശേനിയാഴ്ച ഭൂമിയിൽ നിന്നും ഇരുമ്പ്
വലിച്ചെടുക്കുന്നു.
കാന്തം കാന്തത്തെ ആകർഷിക്കുമെങ്കിൽ അത് പോലെ ഗ്രഹങ്ങൾ പരസ്പ്പരം
ആകര്ഷിക്കുമെങ്കിൽ ജലം സോയം ആകര്ഷിച്ചു സമുദ്രമായി ഒന്നിച്ചു
കിടക്കുന്നുവെങ്കിൽ എവിടെയും ആകര്ഷണം എന്ന കാന്തം പ്രവര്ത്തിക്കുന്നല്ലോ .
ചന്ദ്രനിലെ ജലം ഭൂമിയിലെ ജലത്തെയും അകര്ഷിക്കുന്നു. അതുകൊണ്ടും വേലിയേറ്റം
ഉണ്ടാകുന്നു ശാസ്ത്രവും ശാസ്ത്രഞ്ജരും മറ്റൊരു കാരണവും പറഞ്ഞേക്കാം അതും
നിങ്ങക്ക് സീകരിക്കാം .
ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും പ്രത്യേക പൂജകൾ നടക്കും.
നമ്മുടെ ശബരില അയ്യപ്പ ഷേത്രത്തില്‍ ശാസ്ത്രീയ മായ ശനിപൂജകള്‍ നടക്കുന്നു
എന്നത് എന്നെ അത്ഭുത പെടുത്തിയുട്ടുണ്ട് .സ്വാമിയേ ശരണ മയ്യപ്പ .
എള്ള് ആണ് ശെനി ദേവന് ഇഷ്ട്ടം എള്ളിലും വിലയുള്ള കശുവണ്ടി/ ബദാം/ ഒന്നും
ഭക്തൻ പൂജക്ക് കൊണ്ട് വരുന്നില്ല ഇവയൊന്നും ഒരു അയ്യപ്പ് ദേവനും വേണ്ട.
ഇതു എന്തിനു വേണ്ടിയാണ് ഈ ധര്മ്മം എന്ന് നമുക്ക് കണ്ടെത്താം.
(24) സോയം സംരെക്ഷിക്കുക എന്നതാണ് പ്രകൃതിയുടെ നിയമം. ഋഗ യെജുസ് സാമം
അഥർവ്വം പടിച്ചവന്റെ മുന്നില് ഡോക്റ്റർ വെറും ഡോക്റ്റർ മാത്രം . ഒരു
സർവകാലകലാശാലയിൽ നിന്നും ബിരുദം നേടിയവനെ ഡോക്ട്ടറേറ്റ് പദവി ഉള്ളവനെ
വ്യസഭഗവാൻ എന്ന് വിളിക്കണം ( അങ്ങിനെ വിളിക്കാൻ ഇപ്പോൾ ഭുമുഖത്തു ആരും ഇല്ല
) ഇനിയൊരു കാലത്തും അവിടം വരെ ആരും എത്തുകയില്ല ''' അങ്ങിനെ
എത്തണമെങ്കില്‍ വേദം പഠിക്കണം ഗുരുകുലങ്ങള്‍ തരിച്ചു വരണം. പന്തളം രാജ
കുടുംബങ്ങള്‍ അയപ്പനെ പരിശീലിപ്പിച്ചു പോലെ ഭാരത സംസ്കാരം തിരികെ കൊണ്ട്
വരണം അങ്ങിനെ ഉണ്ടാകണമെങ്കിൽ വിദ്യ അറിയണം വേദം പഠിക്കണം അമ്പലങ്ങളിൽ
നിന്നും ഭാഗവതംസപ്താഹം നിർത്തി വേദ സപ്താഹം നടത്തണം . ഇതെല്ലാം
ശേരിയല്ലേ??
''''ഇല്ല യെക്ഷിയമ്മേ ഇനി ഉണ്ടാകാനും പോകുന്നില്ല. കുതന്ത്രികൾ നില
നിൽക്കണമെങ്കിൽ ഭാഗവതം വേണം വേദം പാടില്ല .വേദം ജനം അറിഞ്ഞാൽ ബുദ്ധി
ഉണ്ടാകും അത് ലഭിച്ചാൽ തന്ത്രി എന്ന സാധനം നില നിൽക്കില്ല ;;;
!!! എന്താണ് കണ്ടകശനി എന്ന്‍ അറിയുക !!
അത് പോട്ടെ അവിടുന്ന് അരുളുന്ന തൈറോട് എന്ന വിവരണം കേള്ക്കാൻ എനിക്ക് തിടുക്കമായി ഇതു സാമ വേദത്തിലെ സംഗീത ശിരോമണികൽക്ക് സൊരഭേദം കുറയാതിരിക്കാൻ പറയുന്ന ഔവ്ഷധം ആണ് എന്ന് മാത്രം അടിയനു അറിയാം തുടരൂ വിദ്യയുടെ താളമേ പഴുംതുണി കൊണ്ട് മറക്കപെട്ട താങ്കളുടെ ഹൃദയം പട്ടിനെക്കാളും മൃദുലമാണ് '''ശിപിവിഷ്ട്ടാ'''' ഈ സാമ സംഗീതം തുടരൂ.
!!! എന്താണ് കണ്ടകശനി എന്ന്‍ അറിയുക !!
അത് പോട്ടെ അവിടുന്ന് അരുളുന്ന തൈറോട് എന്ന വിവരണം കേള്ക്കാൻ എനിക്ക് തിടുക്കമായി ഇതു സാമ വേദത്തിലെ സംഗീത ശിരോമണികൽക്ക് സൊരഭേദം കുറയാതിരിക്കാൻ പറയുന്ന ഔവ്ഷധം ആണ് എന്ന് മാത്രം അടിയനു അറിയാം തുടരൂ വിദ്യയുടെ താളമേ പഴുംതുണി കൊണ്ട് മറക്കപെട്ട താങ്കളുടെ ഹൃദയം പട്ടിനെക്കാളും മൃദുലമാണ് '''ശിപിവിഷ്ട്ടാ'''' ഈ സാമ സംഗീതം തുടരൂ.
ശെരി എങ്കിൽ ചെവികൾ തുറന്നു പിടിച്ചോളൂ
''എള്ള്'' എള്ളിന് നമസ്കാരം
(തിലൊദകം നമ;)
വരൂ നമുക്ക് തില ഹോമം നടത്താം (എള്ള് കത്തിക്കാം )
ശെനിയുടെ ആകര്ഷണം മൂലം ഭൂമിയിൽ ഇര്മ്പിന്റെ കുറവുകൾ അല്ലെങ്കിൽ അയഡിൻ എന്ന വസ്തു കുറയുന്നു
ശരീരത്തിനു ആവിശമായ അയഡിൻ പോലും ചിലപ്പോള് ഇല്ലാതാകാം ശെനി എപ്പോൾ
ആരംഭിക്കുന്നു എന്നതും ജോതിഷികൾക്കും കാലങ്ങളുടെ അന്തരം നോക്കുന്നവര്ക്കും
അറിയാം.
പക്ഷെ ശെനിയുടെ ആരംഭം മനസ്സിലാക്കണമെങ്കിൽ 5000 അയ്യായിരം കോടി വര്ഷം
പുറകിലേക്ക് പോകണം വൈദിക ജോതിഷം പഠിക്കണം എന്തിനു ആ വിഷയം പറയുന്നു നമുക്ക്
കണ്ടകശെനി എന്തെന്ന് പഠിക്കാം.
മനുഷ്യന് ഇരുമ്പിന്റെ അംശം കുറഞ്ഞാൽ കണ്ടക ശെനി വരും ( തൈറോട് )
ഇന്നു ഗെർഭിണികൽക്കു അയണ്‍ ഗുളിക കൊടുക്കുന്നു ഇതു ഇരമ്പു അരച്ചത് തന്നെ
എന്ന് വെച്ചാൽ തുരുമ്പ് തന്നെ MBBS പാസായ ac റൂമിലെ വയറ്റാട്ടി (ഗൈനൊ)
നമ്മുടെ സ്ത്രികളെ ഈ വിഷം പത്തു മാസം തീറ്റിക്കും.
പ്രസവശേഷം ഇവര്ക്ക് തൈറോടും ലഭിക്കും ഹാ ഹാ പിന്നീട് ആശുപത്രി ബിസ്സനസ്സു കാർക്ക് തൈറോടും ചികിത്സിക്കാം എത്ര ലാഭം എത്ര നല്ല കച്ചവടം
നമ്മുടെ നാട്ടിലെ പെണ്കുട്ടികള്ക്ക് പ്രസവശേഷം ആണ് തൈറോട് വരുന്നത്.
spingil pATA ഉപ്പും തൈറോട് വരുത്തിവെക്കുന്നു ടാറ്റയോടും റ്റാറ്റ പറയു
(25)ഞാൻ ഭാഗവതതിനോന്നും എതിരല്ല അതിലും വാസ്ഥവം ഉണ്ട് ;പക്ഷേ എന്ത് കൊണ്ടാണ് ഇസ്രേയൽ എന്ന രാജ്യത്തെ ജനത ഒന്നിച്ചു നില്ക്കുന്നു.
അവർക്ക് തോറ എന്ന മത ഗ്രന്ഥമേ ഉള്ളൂ അതിൽ അവർ അടിയുറച്ചു വിശോസിക്കുന്നു.
അവർക്ക് ഒരേ നാമമേ ഉള്ളൂ അത് ;യഹോവ; ആകുന്നു
എന്ത് കൊണ്ട് വിഷിഷ്ട്ട ഇസ്ലാം മതം ഒന്നിച്ചു നില്ക്കുന്നു ?? അവര്‍ വിശുദ്ധ ഖുറാനില്‍ അടിയുറച്ചു ഏക ഇശോരനില്‍ വിശ്വസിക്കുന്നു .
അവർ അള്ളാഹു എന്ന നാമമേ ഉച്ചരിക്കൂ
നമുക്കും ഒരു ഗ്രന്ഥമേ ഉള്ളൂ അത് ഋഗ് വേദമാണ്.
അത് ഭാരത ജനത പഠിച്ചാൽ നമ്മളും ഒറ്റ കെട്ടായി നില്ക്കും.
വേദ സാരങ്ങൾ ഉണ്ടെങ്കിൽ പോലും ഭാഗവതം / ഗീത / പുരാണം / ഇവയൊക്കെ ആരെയും ഒന്നായി നിർത്തുന്നില്ല..
രാമൻ രാമായണം കണ്ടിട്ടില്ല കൃഷ്ണൻ മഹാഭാരതവും കണ്ടട്ടില്ല .അതൊക്കെ പൊക്കി
പിടിച്ചു നടക്കുന്നവർ ഇതു പോലെ ശാസ്ത്ര വിവരണം പറയുന്നുമില്ല..
ഭാഗവത സപ്താഹം നടത്തിക്കോളൂ കൂടെ വേദ സപ്താഹവും നടത്തി ക്കൂടെ ?ഈ ഭാഗവതം വെറും നോവൽ ആണ് അതിൽ പല ഭാഗത്തും സ്ത്രികളെ തരം താഴ്ത്തി പറയുന്നു.
1200 വർഷം മുൻപ് ബോംബയിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതന്റെ ഭാവനയാണ് ഭാഗവതം.. അത് വേദം എന്ന നിലയിൽ വായിക്കരുത്.
. മഹാഭാരതം പറയുന്ന പോലെ ഒന്നും ഭാഗവതത്തിൽ ഇല്ല . 100%തെളിവ് ഉള്ള വസ്തുതയാണിത്. കഠോപനിഷിത്തു കോപ്പിയടിച്ചു എഴുതിയ നോവൽ ആണ് ഭാഗവതം . അഗ്നി ഹൊത്ത്രാദികൽ നിലച്ചു യെന്ജം നിലച്ചു . പകരം തന്ത്രം വാണ കാലത്ത് ഭക്തി പ്രസ്ഥാനം കോടി കുത്തി വാണു അന്നുണ്ടായ കോലാഹലം ആണ് ഭാഗവതം.
.മഹാഭാരതത്തിന്റെയോ രാമായണത്തിന്റെയോ വാലിൽ കെട്ടാൻ പോലും കൊള്ളില്ല ഭാഗവതം .
പല ഹൈന്ദവ ആചാരങ്ങളും എന്തിനു വേണ്ടി എന്നൊന്നും ഭാഗവതം പുഴുങ്ങി തിന്നുവർക്ക് അറിയില്ല ;
!!!.ഭാരതാമ്പേ എന്താണീ കർക്കിടക വാവ് ബലി!!!?
വരൂ നമുക്ക് ഗോമാംസം ഭക്ഷിക്കാം
ഗോവിനെ സംരെക്ഷിക്കുന്നവൻ ഗോപാലൻ
കോവലും കോഴിയും ഉള്ളിടം ബലി വെച്ചിട്ട് കാര്യ മില്ലത്രേ ?
ഇങ്ങിനെയൊരു ചൊല്ല് നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ ?
എന്തായിരിക്കും ഇതിന്റെ പൊരുൾ ?
ബലി എന്നാൽ എന്താണ് ?
ശുദ്ദമായ കർമ്മം ചെയ്യുന്നത് എന്താണോ അത് ബലി ആകുന്നു
കേരളത്തിൽ നല്ല ഭരണം കാഴ്ച വെച്ച അസുര രാജനാണ് ''മഹാബലി '' മഹത്തായ കർമ്മം ചെയ്തവനെ ജനം മഹാബലി എന്ന് വിളിച്ചു
വേലി പോലും ഇല്ലാത്ത അതിർത്തി തർക്കം ഇല്ലാത്ത നാടിനെ ''മാ'' വേലി എന്ന് വിളിച്ചു ''മാനിഷാദ'' (അരുത്കാട്ടാളാ) എന്ന് അര്ത്ഥം വരുന്ന പോലെ വെലിയില്ലാത്ത ഈ നാടിനെ മാവേലി എന്നു വിളിച്ചു.
പിന്നീട് മഹാബലി ഭരിച്ച പാതാളത്തിലും (അമേരിക്ക ) ഇന്നും മതിലും വേലിയും ഇല്ല
മഹാ കർമ്മം ചെയ്യുന്ന സൂര്യദേവനും മഹാബലി എന്ന് പേരുണ്ട്
പക്ഷേ കൊഴിയുള്ളിടം ബലി പാടില്ല എന്നതിന് കാരണം വീട്ടു പരിസരം മുഴുവനും കാഷ്ട്ടിച്ചു വൃത്തി കേടാക്കുന്നത് കൊണ്ടാണ് ദുർഗെന്ധപൂരിതമായിടം സ്വാതിക കർമ്മമോ ബലിയോ ചെയ്യാൻ തോന്നുക പോലുമില്ല.
അപ്പൊ കോവലും കോഴിയെ പോലെ മോശമാണോ ?
കോവക്ക എന്ന ഗോവക്ക നല്ല അഹാരമാകുമ്പോൾ അതിനെ കോഴിയോട് ഉപമിക്കാൻ പോലും പാടില്ല ഗോവൽ നല്ലത് തന്നെ
ഗോവലിന്റെ തളിരില റെഡ് സെല്സ്സിനെ വര്ദ്ധിപ്പിക്കുന്നു എന്നത് പരമ സത്യമാണ് തളിരില പിഴിഞ്ഞ് നീര് ചെവിയിൽ ഒഴിച്ചാൽ രെക്തർഭുതം 24 മണിക്കൂർ കൊണ്ട് കുറയുന്നു
കോവലിന്റെ തളിരില ചീരയെക്കാൾ മികച്ചതാണ് പെട്ടന്ന് ദെഹിക്കുകയും ചെയ്യും ചീര ദെഹിക്കാൻ താമസമെടുക്കുന്നു
ഷെയ രോഗത്തിന് പശുവിറച്ചി നല്ലതാണെന്ന് അപിപ്പ്രായമുണ്ട് അതിലും നല്ലത് കിളുന്നു കൊവയ്ക്ക് തിന്നുന്നതാണ് കാരണം ഗോവയ്ക്ക പശുവിറച്ചി തന്നെയാണ് അക്കാരണം കൊണ്ട്തന്നെ ബ്രാമണൻ ഗോവയ്ക്ക ഭക്ഷിക്കില്ല .
ഇനി പശുവിറച്ചിയോട് കൊതി വേണ്ട ആ ജീവിയെ വെറുതെ വിടുക
വെള്ളപാണ്ട് രോഗം പശുവിറച്ചിയിൽ നിന്നാണ് ഉണ്ടാകുന്നതാണ്
കോവലിനെ കുറിച്ച് എന്റെ അറിവ് ഇവിടെ കാഴ്ച വെക്കുന്നു
പണ്ട് പാക്കനാർ ബലി തർപ്പണത്തിനു കൊണ്ടുവന്ന പശുവിന്റെ അകിട് മോശം സാധനം എന്ന് കരുതി മേഴത്തൂർ അഗ്നിഹോത്രിയുടെ ഭാര്യമണ്ണിൽ കുഴിച്ചിട്ടു അതാണ് കൊവലായി വളർന്നത് ( ഇതൊരു കഥയാണ് )
ഗോവിന്റെ മുല ഗോവയ്ക്ക ആയി വളർന്നു
പാലിന്റെ ഗുണങ്ങളും ആലിന്റെ ശ്രേഷ്ട്ടതയും കൂടി ചേർന്ന് ശ്രികൃഷ്ണന്റെ ഗുണം ഈ വള്ളിയിലും കണ്ടത് കൊണ്ട് ഇതിനെ ഗോപാൽ എന്നാണ് അഥർവ്വം വിളിക്കുന്നത്
ഗോമാംസത്തെക്കാൾ മികച്ചത് കൊണ്ടും പാണ്ട് രോഗത്തിന് പ്രതിവിധിയായും ഗോവയ്ക്ക ഗോമാംസത്തെക്കാൾ മുന്നിൽ നില്ക്കുന്നു .അതുകൊണ്ട് ഗോവയ്ക്ക ഗോവിനെ സംരെക്ഷിക്കുന്ന ഗോപാലനാണ്
അപ്പൊ കോവൽ നില്ക്കുന്നിടം സാക്ഷാൽ ഭാഗവാനുള്ളിടം തന്നെയാണ് പിന്നെ എന്തിനു ബലി വയ്ക്കണം
ആയതു കൊണ്ട് കോവലും കോഴിയും ഉള്ളിടം ബലി വേണ്ട
ഗണപതി ;എന്ന ദേവന് കറുകപ്പുല്ല് ഹോമിക്കുന്നു അത് എന്തിന് വേണ്ടി എന്ന് നിങ്ങളും അറിയുക
!!!സാർ എന്താണീ കറുക ഹോമം!!! ?
സാർ എന്താണീ കർക്കിടക ബലി ?
മരിച്ചു പോയ പിതൃക്കള്‍ക്ക് വേണ്ടിയാണോ കര്‍ക്കിടകത്തില്‍ ബലി വെക്കുന്നത്?
പിതൃ മോഷം ആണെങ്കില്‍ എന്തിന് കര്‍കിടകത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?
ദുര്‍ക്കടം പിടിച്ച കര്‍ക്കിടകത്തിലാണോ പിതൃക്കള്‍ സന്തോഷിക്കുക?
മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? പുനര്‍ജന്മം എന്നാല്‍ കാക്ക
കളാണോ? മരണശേഷം അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം നാം എന്ത്
പിഴച്ചു.
കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം.
പിതൃക്കള്‍ ജീവിക്കുന്നത് ജലത്തിലോ കരയിലോ?
വേദ പണ്ഡിതന്മാരെ ഒന്ന് വെക്തമാക്കൂ. അത് മാലോകര്‍ അറിയട്ടെ!!
പ്രിയ കൂട്ടരേ ഭാരതീയ ധര്‍മ്മചിന്തയില്‍ ആരും ജനിക്കുന്നില്ല
മരിക്കുന്നില്ല. ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും
എന്തിനാണ് ബലി?
അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.
ഇത് എന്റെ വാക്കല്ല ഉപനിഷിക്തുക്കള്‍ ഇതാണ് വെക്തമാക്കുന്നത്.
കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു
വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ പൂന്താനo നമുക്ക്
നല്‍കിയ വരികളില്‍. കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ്
പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും
ജീവിക്കുന്നു.ആ ശരീരധാരികള്‍ക്ക് എന്തിനാണ് ചോറുരുട്ടി കൊടുക്കുന്നത്.?
മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു എവിടെയെക്കെയോ
ജീവിക്കുന്നു,
കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു
പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍ പട്ടിയായി ജന്മ മെടുത്തോ
എന്നും ഉറപ്പില്ല.പിന്നെ എന്ത് കരുതി ബലി ഭക്ഷണമോരുക്കും?
നിങ്ങളുടെ മരിച്ചു പോയവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്?
അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍
നിങ്ങള്‍ക്ക് സാധില്ലുമോ? സാധിക്കില്ലല്ലോ? അതിനുള്ള കഴിവ്
നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ എന്തിനു ബലിയിടണം?
അപ്പോള്‍ ഈ ബലിവെക്കല്‍ മറ്റെന്തോ ആണ്?
അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച് അഥര്‍വ്വം എന്ത് പറയുന്നു എന്ന് നോക്കുക!!
മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം
മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന് ചപ്പു ചവറുകള്‍ ചീയാന്‍
തുടങ്ങും.
മലിനമായ പലതും ഭൂമിയില്‍ വളമായി താഴും.നല്ലൊരു ഭാഗം അഴുക്കുകള്‍ മഴ
വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു
മെത്തുന്നു.
ജലത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത് മഴ തിമിര്‍ത്ത് പെയ്യുന്ന
കര്‍ക്കിടകത്തിലാകുന്നു . അത് ബാത്ത്റൂമിലെ ഫ്ലഷ് ടാങ്ക് ഓണ്‍
ചെയ്യുബോള്‍ അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ ശക്തമായി ഭൂമിയെ ശുദ്ധമായി
കഴുകുന്നു. അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം
ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു?
കടലിന്റെ അഴുക്കുകളെ ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത് സൂര്യരശ്മിയും പിന്നെ മത്സ്യങ്ങളുമാണ്.
അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ
നാറ്റമുണ്ടാകാൻ കാരണം. പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.
ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന് കടൽ
ദുർഗന്ധ പൂരിതമാകും ഉടനെ തന്നെ പ്രാണവായു ദുഷിക്കും ലോകൈക ജീവികൾ നശിക്കും
നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ
കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്. സാഗരം കണ്ട് ആസ്വദിക്കുന്ന
നമ്മുടെ കണ്ണിലും ഉപ്പുണ്ട് അത് കൊണ്ടാണ് കണ്ണുനീരിന് ഉപ്പുരസം
ഉണ്ടാകാന്നത്. ഉപ്പിലുടുന്നവ പെട്ടന്ന് നശിക്കില്ലല്ലോ. കടല്‍
നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ കൊണ്ട് പരിണയം
ചെയ്യിപ്പിച്ചിരിക്കുന്നു.ലോകത്തിലെ ആദ്യവിവാഹം സാഗരത്തിന്റെയാണ്.
. മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ.
മഴക്കാലം തുടങ്ങിയാൽ മീനുകൾ മുട്ടയിടും . പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍
മാത്രമേ മത്സ്യങ്ങള്‍ മുട്ടയിട്ടു തുടങ്ങൂ. അമാവാസിക്ക് പത്ത് നാള്‍
ഇപ്പുറം വരെ ഈ മുട്ടയിടല്‍ ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ട്രോളിംഗ്
നിരോധനം അമാവാസി നോക്കി ഉത്തരവിട്ടാല്‍ നന്നായിരുന്നു . എന്തായാലും
ട്രോളിംഗ് നിരോധനം നടത്തുന്നത് തന്നെ അത്ഭുതമാണ്.
ഭഗവാന്റെ ആദ്യ അവതാരം മത്സ്യമാണല്ലോ . നിങ്ങളുടെ ഭൂതകാല ജനനം ജലത്തില്‍
നീന്തുന്ന മത്സ്യമായിട്ടാരുന്നു. ആ ജന്മ വാസനയാണ് ഇന്നും നമ്മളെ നീന്താന്‍
സഹായിക്കുന്നത്. യോനിയിലൂടെ അമ്മയിലേക്കും മത്സ്യത്തെ പോലെ നീന്തി
പോയവരാണ് നമ്മള്‍.
പക്ഷേ തിമിർത്തു പെയ്യുന്ന മഴയിൽ ഡാം പൊട്ടുന്ന
കണക്കേ കടലിലേക്ക് കുതിച്ചെത്തുന്ന മലിനമായ വെള്ളo കടലിന്റെ അവസ്ഥയെ
താളം തെറ്റിക്കുന്നു. വന്‍ തിരമാലകളടിച്ചു കടലിന്റെ നിറം മാറുന്നു.
ആഴക്കടളിലേക്ക് അധികം പോകാത്തവയാണ് ചെറു മീനുകള്‍. വന്‍ തിരമാലകളില്‍
പെട്ട് മിക്കതും മരിക്കും . മഴക്കാലത്ത്തീരങ്ങളില്‍ ഇവയുടെ തനതായ
ഭക്ഷണം കുറയുന്നു. ശക്തമായ തിരകള്‍ കടലില്‍ എത്തുന്ന പലതിനെയും അലക്കി
പൊടിച്ചു കളയുന്നു . അക്കൂട്ടത്തില്‍ മത്സ്യത്തിന്റെ ഭക്ഷണം അവയ്ക്ക്
കാണാന്‍ പറ്റാത്തത്ര പോടീ രൂപത്തിലാകും. കലങ്ങിയ വെള്ളം കണ്ണിന്റെ
കാഴച്ചയെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ മത്സ്യകുഞ്ഞുങ്ങള്‍ നശിക്കാന്‍
സധ്യത കൂടുതലാണ്. ഈ സമയം ബുദ്ധിയുള്ള മനുഷ്യന്‍ അല്പ്പം അരിയും എള്ളും
കടലിലേക്ക് എറിഞ്ഞു കൊടുത്താല്‍ അവയ്ക്ക് നല്ല ഭക്ഷണമാകും.ഈ ആചാരമാണ്
ഇന്നു കാണുന്ന കര്‍ക്കിടക ബലി. അത് പിതൃ പൂജയാണ് എന്ന് കരുതി തന്നെ
ചെയ്യുക. അതില്‍ തെറ്റൊന്നുമില്ല.
ഇനി മറ്റൊന്നുള്ളത് ഇതില്‍ നെയ്യ് ചേര്‍ത്തു കുഴച്ചാല്‍ പെട്ടന്ന്
ജലത്തിലേക്ക് താഴില്ല . നെയ്യ് പൊങ്ങി കിടക്കുന്ന വസ്തു ആണല്ലോ? എള്ളിലും
അരിയിലും നെയ്യ് പറ്റി പിടിക്കുന്നത് കൊണ്ട് അവ ജലത്തില്‍ നൃത്തം വെച്ച്
കൊണ്ടേ താഴെ പതിക്കൂ.ഈ ക്രിയ കൊണ്ടും അത് കൊണ്ട് കിട്ടുന്ന സമയം കൊണ്ടും
മീനുകള്‍ക്ക് ഭക്ഷണത്തെ പെട്ടന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
എന്റെ അഥര്‍വ്വ വേദമേ നിനക്കെന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിക്കുന്നു. നീ അറിവിന്റെ അക്ഷയഖനിയാകുന്നു.
കലങ്ങിയ വെള്ളത്തില്‍ കറുപ്പും വെളുപ്പും പെട്ടന്ന് തിരിച്ചറിയാന്‍
സാധിക്കും അതാണ് കറുത്ത എള്ളിനും വെളുത്ത പച്ചരിക്കും ഈ ചടങ്ങില്‍ സ്ഥാനം
കിട്ടാന്‍ കാരണം.
ഇവയെ സംരക്ഷിക്കാന്‍ അല്പ്പം ഭക്ഷണം ജലത്തില്‍ അര്‍പ്പിച്ചാല്‍ അത്
നന്മയാണ്. പക്ഷേ അത് കടുത്ത ഭക്ഷണമാകരുത്. കുഞ്ഞു മീനുകള്‍ക്ക് തിന്നാന്‍
പാതി വെന്ത ഭക്ഷണം കൊടുക്കുക. ഇതിന് ജാതിയോ മതമോ നോക്കരുത്.
ഇതൊരു പ്രകൃതി സ്നേഹമാണ്. പ്രകൃതി സ്നേഹികളെ വരൂ നമുക്ക് കര്‍ക്കിടക ബലി വെക്കാം.
ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക
നല്ലതും ചീത്തയും ദുഷിച്ചതുമായ ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.
നല്ലൊരു ശതമാനം അഴുക്കുകള്‍ താങ്ങാന്‍ കാകന് സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന അരിപ്പയെന്ന കരള്‍ വളരെ വലുതാണ് ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.
പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .
അത് എന്താണ് എന്ന് വിശദമായി കേള്‍ക്കൂ പണ്ട് പാഠപുസ്തകത്തില്‍ നാം പഠിച്ചൊരു ഭാഗമാണ് !!!കുരങ്ങച്ചന്റെ ഹൃദയം !!!എന്ന കഥാ ഭാഗം !! മുതലയും കുരങ്ങച്ചനും ചങ്ങാതിമാരാണ് എന്നും പുഴക്കരയിലെ അത്തിപ്പഴം മുതലയ്ക്ക് കുലുക്കിപ്പറിച്ചു കൊടുത്ത് സ്നേഹം വിളമ്പിയവാനാണ് കുരങ്ങച്ചന്‍
മുതല കിട്ടുന്നതില്‍ പകുതി അത്തിപ്പഴം തന്റെ ഭാര്യക്ക് കൊടുക്കുന്നു തല തെറിച്ച മുതലപെണ്ണ് ഇത്രയും രുചിയുള്ള അത്തിപ്പഴം തിന്നുന്ന കുരങ്ങച്ചന്റെ ഇറച്ചി അല്പ്പം പോലും അഴുക്കില്ലാത്തതായിരിക്കുമെന്നും അവന്റെ ഹൃദയത്തിന്റെ രുചി യോര്‍ത്തു മുതലച്ചനോട് തനിക്ക് മഹാരോഗമാണെന്നും ചങ്ങാതിയെ ചതിച്ചു കൊണ്ട് വന്ന് തനിക്ക് അവന്റെ ഹൃദയം ഭക്ഷണ മാക്കാന്‍ പറയുന്നു
ഒരിക്കല്‍ മര്‍ക്കടവീരന്‍ മുതല ചങ്ങാതിയുടെ മുതലക്കണ്ണീര്‍ കാണുന്നു കാരണം തിരക്കുന്നു ഭാര്യയ്ക്ക് ദീനമാണെന്നും മരിക്കും മുന്‍പ് താങ്കളെ ഒന്ന് കാണണമെന്നും അറിയിക്കുന്നു. മുതലപ്പുറത്ത് യാത്രയാകുന്ന പുഴ മധ്യത്തില്‍ വെച്ച് തന്റെ ഹൃദയം മുതലച്ചി തിന്നുമെന്നും അതിനാണ് ഈ യാത്രയെന്നും മുതലച്ചന്‍ അറിയിക്കുന്നു
കുരങ്ങച്ചന്‍ ഉടന്‍ ചങ്ങാതിയോട് അത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്റെ ഹൃദയം അത്തിമരത്തിലെ തെക്കേ കൊമ്പില്‍ കെട്ടി യിട്ടിരിക്കയാണെന്നും വരൂ തിരിച്ചു പോയി അതും കൊണ്ട് വരാമെന്നും പറഞ്ഞു തിരികെ വരുന്നു അത്തിമരമെത്തും നേരം കുരങ്ങന്‍ ചാടി രക്ഷപെടുന്നു.
ഈ കഥയില്‍ അത്തിമരത്തിലെ ഔവ്ഷധഗുണം ചുമ്മാ മുതലച്ചി പെണ്ണിന് തോന്നിയതല്ല അഥര്‍വ്വം പറയുന്നു അത്തിപ്പഴത്തിനു കരളിനെ ശുദ്ധമാക്കാന്‍ കഴിയുമെന്ന് പറയുന്നുണ്ട്. അത്തിയാല്‍ എന്ന മരത്തിലെ തടിയില്‍ മുഴുവനും പഴം വിരിഞ്ഞു കിടക്കുന്നു അത് നല്ലൊരു ശതമാനവും തിന്നുന്നത് നമ്മുടെ കക്കയാണ് ഇനി മുതല്‍ അത്തി യാലില്‍ ഉണ്ടാകുന്ന പഴം തിന്നുന്നത് ആരാണെന്ന് വായനക്കാര്‍ ശ്രെദ്ധിക്കുക.ലോകത്തില്‍ ഇത്രയേറെ കരളിനെ ശുദ്ധമാക്കുന്ന ഈ അത്തിപ്പഴം സംസ്കരിക്കാന്‍ ശാസ്ത്രം മുന്നോട്ടു വരിക.
പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല
വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം
മഴക്കാലം കരള്‍ വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.
പാവം കരിം ചുണ്ടിക്കാക്കയെ ആര് സഹായിക്കും
കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ് വഴിയരുകില്‍ നിറയെ മലിനമായ ഭക്ഷണമുണ്ട്പക്ഷേ വശപ്പു മാറുന്ന വരെ മലിനം മാത്രം തിന്നാല്‍ കരളിന്റെ കാര്യo കട്ടപ്പോക .. മലിന വസ്തുക്കള്‍ തിന്ന കാകന്‍ നമ്മുടെ വീട്ടില്‍ വന്നു വിശന്നു കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കുക.
കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം
എന്നും കുളിക്കുന്ന ജീവിയാണ് കാക്ക
വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ വട്ടം കൂടുന്ന ജീവിയാണ് കാക്ക
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്ന ജീവിയാണ് കാക്ക
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍
എന്ത് കൊണ്ടും മനുഷ്യനോട് സമ്യതയുള്ളത് കൊണ്ട് ആല്മാക്കള്‍ എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല
പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി
പക്ഷേ ഈ ബലി കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും
ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല
ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക
നല്ലതും ചീത്തയും ദുഷിച്ചതുമായ ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.
നല്ലൊരു ശതമാനം അഴുക്കുകള്‍ താങ്ങാന്‍ കാകന് സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന അരിപ്പയെന്ന കരള്‍ വളരെ വലുതാണ് ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.
പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .
അത് എന്താണ് എന്ന് വിശദമായി കേള്‍ക്കൂ പണ്ട് പാഠപുസ്തകത്തില്‍ നാം പഠിച്ചൊരു ഭാഗമാണ് !!!കുരങ്ങച്ചന്റെ ഹൃദയം !!!എന്ന കഥാ ഭാഗം !! മുതലയും കുരങ്ങച്ചനും ചങ്ങാതിമാരാണ് എന്നും പുഴക്കരയിലെ അത്തിപ്പഴം മുതലയ്ക്ക് കുലുക്കിപ്പറിച്ചു കൊടുത്ത് സ്നേഹം വിളമ്പിയവാനാണ് കുരങ്ങച്ചന്‍
മുതല കിട്ടുന്നതില്‍ പകുതി അത്തിപ്പഴം തന്റെ ഭാര്യക്ക് കൊടുക്കുന്നു തല തെറിച്ച മുതലപെണ്ണ് ഇത്രയും രുചിയുള്ള അത്തിപ്പഴം തിന്നുന്ന കുരങ്ങച്ചന്റെ ഇറച്ചി അല്പ്പം പോലും അഴുക്കില്ലാത്തതായിരിക്കുമെന്നും അവന്റെ ഹൃദയത്തിന്റെ രുചി യോര്‍ത്തു മുതലച്ചനോട് തനിക്ക് മഹാരോഗമാണെന്നും ചങ്ങാതിയെ ചതിച്ചു കൊണ്ട് വന്ന് തനിക്ക് അവന്റെ ഹൃദയം ഭക്ഷണ മാക്കാന്‍ പറയുന്നു
ഒരിക്കല്‍ മര്‍ക്കടവീരന്‍ മുതല ചങ്ങാതിയുടെ മുതലക്കണ്ണീര്‍ കാണുന്നു കാരണം തിരക്കുന്നു ഭാര്യയ്ക്ക് ദീനമാണെന്നും മരിക്കും മുന്‍പ് താങ്കളെ ഒന്ന് കാണണമെന്നും അറിയിക്കുന്നു. മുതലപ്പുറത്ത് യാത്രയാകുന്ന പുഴ മധ്യത്തില്‍ വെച്ച് തന്റെ ഹൃദയം മുതലച്ചി തിന്നുമെന്നും അതിനാണ് ഈ യാത്രയെന്നും മുതലച്ചന്‍ അറിയിക്കുന്നു
കുരങ്ങച്ചന്‍ ഉടന്‍ ചങ്ങാതിയോട് അത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്റെ ഹൃദയം അത്തിമരത്തിലെ തെക്കേ കൊമ്പില്‍ കെട്ടി യിട്ടിരിക്കയാണെന്നും വരൂ തിരിച്ചു പോയി അതും കൊണ്ട് വരാമെന്നും പറഞ്ഞു തിരികെ വരുന്നു അത്തിമരമെത്തും നേരം കുരങ്ങന്‍ ചാടി രക്ഷപെടുന്നു.
ഈ കഥയില്‍ അത്തിമരത്തിലെ ഔവ്ഷധഗുണം ചുമ്മാ മുതലച്ചി പെണ്ണിന് തോന്നിയതല്ല അഥര്‍വ്വം പറയുന്നു അത്തിപ്പഴത്തിനു കരളിനെ ശുദ്ധമാക്കാന്‍ കഴിയുമെന്ന് പറയുന്നുണ്ട്. അത്തിയാല്‍ എന്ന മരത്തിലെ തടിയില്‍ മുഴുവനും പഴം വിരിഞ്ഞു കിടക്കുന്നു അത് നല്ലൊരു ശതമാനവും തിന്നുന്നത് നമ്മുടെ കക്കയാണ് ഇനി മുതല്‍ അത്തി യാലില്‍ ഉണ്ടാകുന്ന പഴം തിന്നുന്നത് ആരാണെന്ന് വായനക്കാര്‍ ശ്രെദ്ധിക്കുക.ലോകത്തില്‍ ഇത്രയേറെ കരളിനെ ശുദ്ധമാക്കുന്ന ഈ അത്തിപ്പഴം സംസ്കരിക്കാന്‍ ശാസ്ത്രം മുന്നോട്ടു വരിക.
പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല
വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം
മഴക്കാലം കരള്‍ വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.
പാവം കരിം ചുണ്ടിക്കാക്കയെ ആര് സഹായിക്കും
കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ് വഴിയരുകില്‍ നിറയെ മലിനമായ ഭക്ഷണമുണ്ട്പക്ഷേ വശപ്പു മാറുന്ന വരെ മലിനം മാത്രം തിന്നാല്‍ കരളിന്റെ കാര്യo കട്ടപ്പോക .. മലിന വസ്തുക്കള്‍ തിന്ന കാകന്‍ നമ്മുടെ വീട്ടില്‍ വന്നു വിശന്നു കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കുക.
കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം
എന്നും കുളിക്കുന്ന ജീവിയാണ് കാക്ക
വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ വട്ടം കൂടുന്ന ജീവിയാണ് കാക്ക
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്ന ജീവിയാണ് കാക്ക
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍
എന്ത് കൊണ്ടും മനുഷ്യനോട് സമ്യതയുള്ളത് കൊണ്ട് ആല്മാക്കള്‍ എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല
പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി
പക്ഷേ ഈ ബലി കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും
ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല
എന്ന് വെച്ചാല്‍ കര്‍ക്കിടക ബലി ജല ജീവികളുടെ പ്രാണന്‍ രക്ഷിക്കുന്ന
കര്‍മ്മമാകുന്നു അത് എന്റെ നാടിന്റെ ധര്‍മ്മമത്രേ.!!ലോകാ സമസ്താ സുഖിനോ
ഭവന്തു!!
ഇപ്പോള്‍ ഇശോര കൃപ കൊണ്ട് ഈയുള്ളവന്‍ പറഞ്ഞു വരുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലായെന്നു കരുതട്ടെ.
വരൂ നമുക്ക് ഗോമാംസം ഭക്ഷിക്കാം
ഗോവിനെ സംരെക്ഷിക്കുന്നവൻ ഗോപാലൻ
കോവലും കോഴിയും ഉള്ളിടം ബലി വെച്ചിട്ട് കാര്യ മില്ലത്രേ ?
ഇങ്ങിനെയൊരു ചൊല്ല് നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ ?
എന്തായിരിക്കും ഇതിന്റെ പൊരുൾ ?
ബലി എന്നാൽ എന്താണ് ?
ശുദ്ദമായ കർമ്മം ചെയ്യുന്നത് എന്താണോ അത് ബലി ആകുന്നു
കേരളത്തിൽ നല്ല ഭരണം കാഴ്ച വെച്ച അസുര രാജനാണ് ''മഹാബലി '' മഹത്തായ കർമ്മം ചെയ്തവനെ ജനം മഹാബലി എന്ന് വിളിച്ചു
വേലി പോലും ഇല്ലാത്ത അതിർത്തി തർക്കം ഇല്ലാത്ത നാടിനെ ''മാ'' വേലി എന്ന് വിളിച്ചു ''മാനിഷാദ'' (അരുത്കാട്ടാളാ) എന്ന് അര്ത്ഥം വരുന്ന പോലെ വെലിയില്ലാത്ത ഈ നാടിനെ മാവേലി എന്നു വിളിച്ചു.
പിന്നീട് മഹാബലി ഭരിച്ച പാതാളത്തിലും (അമേരിക്ക ) ഇന്നും മതിലും വേലിയും ഇല്ല
മഹാ കർമ്മം ചെയ്യുന്ന സൂര്യദേവനും മഹാബലി എന്ന് പേരുണ്ട്
പക്ഷേ കൊഴിയുള്ളിടം ബലി പാടില്ല എന്നതിന് കാരണം വീട്ടു പരിസരം മുഴുവനും കാഷ്ട്ടിച്ചു വൃത്തി കേടാക്കുന്നത് കൊണ്ടാണ് ദുർഗെന്ധപൂരിതമായിടം സ്വാതിക കർമ്മമോ ബലിയോ ചെയ്യാൻ തോന്നുക പോലുമില്ല.
അപ്പൊ കോവലും കോഴിയെ പോലെ മോശമാണോ ?
കോവക്ക എന്ന ഗോവക്ക നല്ല അഹാരമാകുമ്പോൾ അതിനെ കോഴിയോട് ഉപമിക്കാൻ പോലും പാടില്ല ഗോവൽ നല്ലത് തന്നെ
ഗോവലിന്റെ തളിരില റെഡ് സെല്സ്സിനെ വര്ദ്ധിപ്പിക്കുന്നു എന്നത് പരമ സത്യമാണ് തളിരില പിഴിഞ്ഞ് നീര് ചെവിയിൽ ഒഴിച്ചാൽ രെക്തർഭുതം 24 മണിക്കൂർ കൊണ്ട് കുറയുന്നു
കോവലിന്റെ തളിരില ചീരയെക്കാൾ മികച്ചതാണ് പെട്ടന്ന് ദെഹിക്കുകയും ചെയ്യും ചീര ദെഹിക്കാൻ താമസമെടുക്കുന്നു
ഷെയ രോഗത്തിന് പശുവിറച്ചി നല്ലതാണെന്ന് അപിപ്പ്രായമുണ്ട് അതിലും നല്ലത് കിളുന്നു കൊവയ്ക്ക് തിന്നുന്നതാണ് കാരണം ഗോവയ്ക്ക പശുവിറച്ചി തന്നെയാണ് അക്കാരണം കൊണ്ട്തന്നെ ബ്രാമണൻ ഗോവയ്ക്ക ഭക്ഷിക്കില്ല .
ഇനി പശുവിറച്ചിയോട് കൊതി വേണ്ട ആ ജീവിയെ വെറുതെ വിടുക
വെള്ളപാണ്ട് രോഗം പശുവിറച്ചിയിൽ നിന്നാണ് ഉണ്ടാകുന്നതാണ്
കോവലിനെ കുറിച്ച് എന്റെ അറിവ് ഇവിടെ കാഴ്ച വെക്കുന്നു
പണ്ട് പാക്കനാർ ബലി തർപ്പണത്തിനു കൊണ്ടുവന്ന പശുവിന്റെ അകിട് മോശം സാധനം എന്ന് കരുതി മേഴത്തൂർ അഗ്നിഹോത്രിയുടെ ഭാര്യമണ്ണിൽ കുഴിച്ചിട്ടു അതാണ് കൊവലായി വളർന്നത് ( ഇതൊരു കഥയാണ് )
ഗോവിന്റെ മുല ഗോവയ്ക്ക ആയി വളർന്നു
പാലിന്റെ ഗുണങ്ങളും ആലിന്റെ ശ്രേഷ്ട്ടതയും കൂടി ചേർന്ന് ശ്രികൃഷ്ണന്റെ ഗുണം ഈ വള്ളിയിലും കണ്ടത് കൊണ്ട് ഇതിനെ ഗോപാൽ എന്നാണ് അഥർവ്വം വിളിക്കുന്നത്
ഗോമാംസത്തെക്കാൾ മികച്ചത് കൊണ്ടും പാണ്ട് രോഗത്തിന് പ്രതിവിധിയായും ഗോവയ്ക്ക ഗോമാംസത്തെക്കാൾ മുന്നിൽ നില്ക്കുന്നു .അതുകൊണ്ട് ഗോവയ്ക്ക ഗോവിനെ സംരെക്ഷിക്കുന്ന ഗോപാലനാണ്
അപ്പൊ കോവൽ നില്ക്കുന്നിടം സാക്ഷാൽ ഭാഗവാനുള്ളിടം തന്നെയാണ് പിന്നെ എന്തിനു ബലി വയ്ക്കണം
ആയതു കൊണ്ട് കോവലും കോഴിയും ഉള്ളിടം ബലി വേണ്ട
ലോക നന്മയ്ക്ക് വേണ്ടി കര്‍ക്കിടക വാവിന് മത്സ്യമൂട്ട് നടത്തിയവരാണ്
നമ്മള്‍. അതും കോരിച്ചൊരിയുന്ന മഴയത്ത് തണുത്തു വിറച്ചിട്ടു പോലും നമ്മളത്
ചെയ്തു.
ഒരു കാര്യo കൂടി പറഞ്ഞേക്കാം ഇതു മരിച്ചു പോയ അമ്മയ്ക്കും അച്ചനുമുള്ള
കര്‍മ്മമല്ലെന്ന് കരുതി ഇതു ആരും നിര്‍ത്തി ക്കളയരുത് . മറിച്ച് ഇതിന്റെ
സത്യo മനസ്സിലാക്കി ഈ ധര്‍മ്മം പ്രചരിപ്പിക്കുക.
മുത്തിയും മുതുക്കിയും വടിയും കുത്തി വന്ന് അവരുടെ കടമ നടത്തി.
!!ലോകാ സമസ്താ സുഖിനോ ഭവന്തു!! എന്ന് ചുമ്മാ പാടിയവരല്ല നാം അത് പ്രവര്‍ത്തിച്ചു കാണിച്ചവര്‍ ഭാരതീയര്‍ മാത്രം.
കൃഷി ഗീതയില്‍ നിരവതി കൃഷി രീതികളും ജൈവവളങ്ങളും നിര്‍മ്മിക്കുന്ന ഭാഗം
പറയുന്നുണ്ട് .അക്കൂട്ടത്തില്‍ മത്സ്യകൃഷിയും പറയുന്നു. അതില്‍ അവയ്ക്ക്
കൊടുക്കാനുള്ള ഭക്ഷണ നിര്‍മ്മാണ രീതി ഇങ്ങിനെയാണ് പറയുന്നത്.
പാതി വെന്ത അരിയോ ഗോതമ്പോ ഒരു നാഴി
അതിന്റെ രണ്ടില്‍ ഒരു ഭാഗം എള്ള് പുഴുങ്ങി അരച്ചു ചേര്‍ക്കുക
ഇതു രണ്ടും ചേര്‍ത്തു ഉണക്കി സൂക്ഷിക്കുക
മഴക്കാലം ഇതില്‍ നെയ്യും തേനും സമം ചേര്‍ത്തു കുഴച്ചു മത്സ്യങ്ങള്‍ക്ക് കൊടുക്കാം ഈ ഭക്ഷണത്തെ പിണ്ഡം എന്നാണു വിളിക്കുന്നത്.
നെയ്യും തേനും സമം ചേരുന്നത് കൊണ്ട് വിഷമാണ് അത് കൊണ്ട് മനുഷ്യരോന്നും ഇവ
സമമായിട്ടു കഴിക്കില്ല. അത് കൊണ്ടാണ് പിണ്ഡം തൊട്ടാല്‍ കിളിക്കണമെന്നു
പറയാന്‍ കാരണം.
മത്സ്യo വളർത്തുന്നത് കുളത്തിൽ ആണെങ്കിൽ അതിൽ തേങ്ങ വെള്ളം കലർത്താൻ
പറയുന്നുണ്ട്. ഇതിന്റെ ശാസ്ത്രിയ വശം തേങ്ങയിൽ അടങ്ങിയിരിക്കുന്ന ജൈവ
ഉപ്പാണ് എന്ന് തോന്നുന്നു.പിന്നെ കരിക്കിന്റെ ഇളം തോടോ അധികം മൂക്കാത്ത
കരിക്കോ ചതച്ച് കൊടുക്കാൻ വിധിക്കുന്നുണ്ട്.
ഒരു പക്ഷേ ഇതിന്റെ ആചാരമായിരിക്കാം മഴക്കാലത്ത് നടത്തുന്ന കൊട്ടിയൂര്‍ ഷേക്ത്രത്തിലെ കരിക്ക്മൂടൽ ചടങ്ങ്
കര്‍ക്കിടകത്തില്‍ അരിയോ പാതി വെന്ത ചോറോ ആണ് ബലി ഇടാന്‍ ഉപയോഗിക്കുന്നത്.
പിന്നെ അതില്‍ തേനിനു പകരം ഇന്ന് പഴം ചേര്‍ക്കുന്നത് കണ്ടു വരുന്നു. തേന്‍
ചേര്‍ത്താല്‍ വരുമാനം കുറവുള്ള ഷേക്ത്രത്തിനു നഷ്ട്ടം വരുമായിരിക്കാം.
ഗണപതി ;എന്ന ദേവന് കറുകപ്പുല്ല് ഹോമിക്കുന്നു അത് എന്തിന് വേണ്ടി എന്ന് നിങ്ങളും അറിയുക
!!!സാർ എന്താണീ കറുക ഹോമം!!! ?
ശക്തനായ ആന ഇഷ്ട്ട ഭക്ഷണമായി ഈറ്റ തെരഞ്ഞെടുക്കാൻ കാരണം ഈറ്റയിൽ നിന്നും കിട്ടുന്ന ഊര്ജ്ജം ആണെന്ന് തിരിച്ചറിയുക
എന്ത്കൊണ്ട് ? ആന ഈറ്റ ഇഷ്ട്ടപെടുന്നു.
കാട്ടനക്ക് എന്ത് കൊണ്ട് എരണ്ടകെട്ട് വരുന്നില്ല ( ആനയ്ക്ക് ഉണ്ടാകുന്ന തൈറോട്)
പശു / ആട് / എരുമ / എന്നിവയ്ക്ക് പ്രസവ ശേഷം മാശി എന്ന ''മറുപിള്ള'' ഇടാൻ ഈറ്റയുടെ ഇലയോ ഇല്ലിയിലയോ കൊടുക്കുന്നു
മുളം കൂമ്പ് കറി വെച്ച് കൂട്ടുംബോളും മലം കൂടുതൽ പോകുന്നു വയറ്റിൽ പഴകി കിടക്കുന്നതു കൂടി പോകുന്നു.
പയല്സ്സിനു മരുന്നായി മുളം കൂമ്പ്/ കരിം ജീരകം/ കോട്ടത്തേങ്ങ ഇവ മൂന്നും കഴിക്കാൻ ആയുർ വേദത്തിലും വിധിക്കുന്നു
അപൂർവ്വമായി മുളം തണ്ടുകളിൽ നിറയുന്ന ''മുളയെണ്ണ'' പയലസ്സിനു സിദ്ധഔവ്ഷധമായി പറയുന്നു പക്ഷേ ഈ എണ്ണ ഇന്ന് ലഭിക്കുക വിരളമാണ്
എന്നാൽ കാട്ടിൽ മുളയെണ്ണ ഇപ്പോഴും ഇതു ലഭിക്കും ആനയുടെ ഭാഗ്യമെന്ന് പറയാം.
വളരെ നേരം തറയിൽ ഉറച്ചിരുന്നു ഈറ്റ നെയ്തിരുന്നവർക്ക് മലബന്ധം ഉണ്ടായിരുന്നില്ല
പ്രേത്വ കിച്ച് മലശോചനക്കു പട്ടിയെ പോലെയോ.. പൂച്ചയുടെ മാതിരിയോ ഒരു
കോപ്പ്രായവും ആനച്ചേട്ടൻ കാണിക്കുന്നില്ല. ഈ പഹയൻ ചുമ്മാ നിന്ന് മുഴുത്ത
അപ്പിയിട്ടു കളയും. പട്ടിക്കു പോലും കുന്തിച്ചു നില്ക്കണം.ഈറ്റ മലത്തെ പുറം
തള്ളുന്നു എന്ന് മനസിലാക്കുക. കറുക പുല്ലു തിന്നാൽ നടന്നു കൊണ്ട് തന്നെ
ആടുകളും ഈ അപ്പിയിടൽ ക്രീയ ചുമ്മാ ചെയ്തു കളയും.
ആട് അറിയാതെ കാഷട്ടിക്കുന്നു കാഷ്ട്ടിക്കാൻ സമയം നഷ്ട്ടപെടുത്താത്ത ജീവിയാണ് ആട് .
മുളയരി കഴിക്കുമ്പോൾ പാതിരാത്രി തന്നെ ശോദന ചെയ്യാൻ തോന്നൽ ഉണ്ടാകുന്നു
തേൻ ദീർഹകാലം മുളയിൽ സൂക്ഷിക്കാൻ സാദിക്കും അങ്ങിനെയുള്ള തേൻ സിദ്ധ ഔവ്ഷധമാണ്.
( 27) ജീവിതത്തിൽ നിരവധി താപസൻമാരെ കാണുന്നുണ്ട് അവരൊക്കെ പർണ്ണശാല
കെട്ടുന്നത് മുളംകൊലും മുളയോലയും കൊണ്ടാണ് ഇതിൽ നിന്ന് ഊർജ്ജം തന്നെയാണ്
അവരും കണക്ക് കൂട്ടുന്നത്. തപസ്സികൾ സഹസ്രവീര്യ (ആയിരം വീര്യമുള്ളത്)
എന്ന് പേരുള്ള കറുകപുല്ല് മാത്രം ഭക്ഷിക്കുന്നു എന്നിട്ട് ഞങ്ങൾ പൂർണ്ണ
നിരാഹാരിയാണ് എന്ന് തപസ്സികളും പറയുന്നുണ്ട്.
പക്ഷികൾ കൂട് നിര്മ്മിക്കുന്ന... പക്ഷേ ഒരു ഇല്ലിയിലയോ കറുക നാമ്പോ പോലും കാണാത്ത പക്ഷിക്കൂട് വിരളമാണ്.
ദുഷ്ട്ടനെ പനപോലെ വളർത്തും പക്ഷേ പന എന്ന ഒറ്റ തടി വൃക്ഷത്തിന്
ദീർഹായുസ്സില്ല മുള പനയെക്കാളും വേഗം വളരും ആയുസ്സും ഉണ്ട്
ദുഷ്ട്ടന്മാര്ക്ക് പനയുടെ ആയുസേ ഉള്ളൂ എന്നതും ഓർക്കുക പനയുടെ പോലെ കാതലും
ദുഷ്ട്ടർക്കില്ല പന ചുമ്മാ നിന്ന് നശിച്ചുപോകുന്നു
കഷ്ട്ടം;;
എന്നാലും നമുക്ക് ഇത്രയും ഗുണമുള്ള ഈറ്റ തിന്നാൻ സാദിക്കില്ലല്ലോ അതു തിന്നുവാൻ പാകത്തിന് ആനയെപ്പോലെയുള്ള വായും പല്ലും നമുക്കില്ല;;
അത് കൊണ്ട് ഈറ്റയെന്ന തീറ്റ നമുക്ക് വിട്ടുകളയാം പകരം ഈറ്റക്ക് തുല്യമായതോ
അതിൽ കൂടുതൽ ഗുണമേറിയതോ ഒന്ന് നമുക്ക് കണ്ടുപിടിക്കാം മാത്രമല്ല ഈറ്റ
ശേഹരിക്കുക എന്നതും ശ്രേമകരമാണ്.
കരിമ്പ് ആനക്ക് ഇഷ്ട്ടമാണ് നമുക്കും ഇഷ്ട്ടം തന്നെ കരിമ്പ് കടിച്ചു
മുറിച്ചു നേരിട്ട് തിന്നുവാൻ മനുഷ്യനു അല്പ്പം കഷ്ട്ടപാടുണ്ട്. കൂടുതൽ
കരിമ്പ് തിന്നാൽ ആനക്ക് മത്തു പിടിക്കാറുണ്ട് കരിമ്പ് നമുക്ക് ദാഹ കൂടുതൽ
ഉണ്ടാക്കും.
കരിമ്പിന്റെ നല്ലൊരു ശതമാനവും ചണ്ടിയാണ് ഇതു ദെഹിക്കാറില്ല അത് കൊണ്ട്
സ്ഥിരം കരിമ്പ് തീറ്റ ആന ഇഷ്ട്ടപെടുന്നില്ല അത് അവയ്ക്ക് മലബന്ധത്തിനു
കാരണമായേക്കും.
പക്ഷേ ഈറ്റയും പുൽവർഗ്ഗവും മാറി മാറി ശാപ്പിടും ദീർഹായുസ്സുള്ള ഈ ജീവി നല്ല പോലെ ജിവിതം ആഹോഷിക്കുന്നു
ഇനി കരിമ്പിനും ഈറ്റക്കും തുല്യമായ ഒരു സസ്യo നമുക്ക് കിട്ടുമോ ഈശോരാൻ നമുക്കത് തന്നിട്ടുണ്ടോ?
കരുണാമയൻ അങ്ങിനെയൊന്നു തരാതെ ഇരിക്കുമോ?
വ്യാസഭഗവാന് ആഗ്രഹമുണ്ടായിരുന്നു മഹാ ജ്ഞാനിയായ ഒരാളെ കൊണ്ട് മഹാഭാരതം
എഴുതിക്കണമെന്നു വ്യാസന് മോഹം അതിന് തന്നെക്കാളും ബുദ്ധിയും കഴിവുമുള്ള
ഗണപതിയെന്ന് പേരുള്ള ആനത്തലയുടെ അത്രേം ബുദ്ധിയുള്ള ഒരാളെയാണ് വ്യാസൻ
കണ്ടുപിടിച്ചത് ശിവ ഭക്തനായ അഗ്നിയുടെ തിളക്കമുള്ള ഒരു തപസ്യനായിരുന്നു
ഗണപതി.
ദുർവാസാവിനെ പോലെ ഇദ്ദേഹവും കറുകപ്പുല്ലാണ് ഭക്ഷണമാക്കിയത്
വ്യാസൻ മൊഴിഞ്ഞ വളരെ ചെറിയ വിവരണം പോലും അതി ബ്രഹുത്തായി ഈ കറുക പുല്ല്
തീറ്റക്കാരാൻ എഴുതിയത്രേ മഹാഭാരതം ഇത്ര മനോഹരമായി എഴുതിയത് ഗണപതിയുടെ കഴിവ്
ഒന്ന് കൊണ്ട് മാത്രമാണ് വ്യാസനു മാത്രം അവകാശപ്പെടാനുള്ളതല്ല മഹാഭാരതം;;
കറുകപ്പുല്ല് ഭോജ്യമാക്കിയ ഈ വിദ്വോന് അപാര ബുദ്ധി ശക്തിയുണ്ടായിരുന്നു..
ജനങ്ങൾ അയാളെ ആനത്തലയൻ എന്നാണ് വിളിച്ചത് അത് ബുദ്ധിയുടെ മഹത്തം കൊണ്ട്
കിട്ടിയ ഇരട്ട പേരാണ് ''ആനത്തല'' എന്ന വിശേഷണം ഈ ആനന്ദ സ്വരൂപന്റെ (ശിവ)
പുത്രൻ ഇഷ്ട്ട ഭക്ഷണമായി തെരഞ്ഞെടുത്തതോ കറുകപ്പുല്ലും?
(28) എന്താണ് കറുകപ്പുല്ല് എന്ന് നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആ
ചെടിയിൽ ഒന്ന് ശ്രെദ്ധിക്കുക നിങ്ങൾക്കതിൽ ഈറ്റയും കരിമ്പും ഒന്നിച്ചു
കാണാൻ സാദിക്കും. കരിമ്പിന്റെ ഇലകൾ ചെറുതാക്കിയ പോലെയുള്ള ഇലകളും. ഈറ്റയുടെ
ബലമുള്ള നാമ്പുകളും ഉണ്ട് സുകന്യ കറുക നാമ്പ് കൊണ്ടാണ് ച്വുവന്യ മഹർഷിയുടെ
കണ്ണുകൾ പൊട്ടിച്ചത് അത്രക് ബലമുള്ള ഒന്നാണ് കറുക..
കറുകയുടെ ഗുണവും ബലം തന്നെയാണ് . കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്ക്ക് പരിശോദിക്കാം. ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '
കറുകയുടെ ഗുണവും ബലം തന്നെയാണ് . കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്ക്ക് പരിശോദിക്കാം. ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '
കരിമ്പും/ ഈറ്റയും/ ബ്രമ്മിയും/ അമൃതും/ തേനും/ ഒന്നിച്ചു കുഴച്ചു ഈശോരൻ
ഭൂമിയിൽ നിക്ഷേപിച്ചു.. മുളച്ചു വന്നതോ കറുകപ്പുല്ലായും ഈ നാമ്പിനെതേടി
കാട്ടിൽ അലയേണ്ട സർവത്ര ഭൂമിയിൽ നിന്റെ മുന്നിൽ പുഞ്ചിരിയോടെ നില്പ്പുണ്ട്
നിങ്ങളുടെ പാദസ്പര്ശം പോലും അവൾക്ക്പ്രീയമാണ്.
ഞരമ്പ് ടോണിക്ക് എന്നാണു ആചാര്യമതം.. അപാര ബുദ്ധിയെന്ന് ആയുർവേദം.. ദീർഹായുസ്സ് എന്ന് ചരകസംഹിത.
വെരിക്കോസ് വെയിൻ രോഗം വരുന്നത് അദ്ധ്യപകരിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ട
നിന്ന് ജോലിചെയ്യുന്ന എല്ലാവരിലും ഞരമ്പ് വീർപ്പു രോഗം വരുന്നു എന്നതും തർക്കമുള്ളതാണ്?
അപൂർവ്വമായി മാത്രം കിടക്കുന്ന ശീലമുള്ളവയാണ് നമ്മുടെ ആനകൾ എന്നും നിന്ന്
ജീവിക്കുന്നവർ അങ്ങിനെയെങ്കിൽ ഭാരം കൊണ്ട് ആനക്കും വേരികോസ് ഉണ്ടാകണം
അതൊട്ട് ഉണ്ടാകുന്നുമില്ല.
കഷ്ട്ടം ഈ ആളുകളുടെ ഓരോരോ കണ്ടുപിടിത്തങ്ങളേ''''
വളർത്തുന്ന ആനയേയോ ഇതര ജീവകൾക്കോ ഇതും ഇതിലപ്പുറവും വരും അതും കൃത്രിമ ഭക്ഷണം കൊണ്ടാണെന്നും ഓർക്കണം
''കേരളം മുഴുവനുമുള്ള ചായക്കടക്കാരെ എടുത്താൽ 85 %പേർക്കും ഈ രോഗമുണ്ട്.
''പക്ഷേ ചായക്കടയിലെ സപ്പ്ളെയർക്കു ഈ രോഗമില്ല എന്നതും ശ്രേദ്ധിക്കണം''
അദ്ധ്യപകരിൽ നല്ലൊരു ശതമാനവും ചായ പ്രീയരാണ് ഇതുഅദ്ധ്യപകരിൽ രോഗം
വരുത്തുമ്പോൾ സമാപറിൽ നിന്നും എല്ക്കുന്ന തേയില ഗെന്ധം ചായ
എടുക്കുന്നവരിലും രോഗം വരുത്തുന്നു തേയില ആണ് രോഗകാരണം.
തേയില തോട്ടങ്ങൾ ധാരാളമുള്ള മൂന്നാർ കാടുകളിൽ നിന്നും ഒരാന പോലും തേയില
തിന്നുന്നത് എന്റെ കണ്ണിൽ പെട്ടിട്ടില്ല പത്ര റിപ്പോറ്ട്ടും ഇല്ല ആടുമാടുകൾ
തേയില അധികം ഇഷ്ട്ടപെടുന്നില്ല ഇക്കാര്യത്തിൽ അവക്ക് നമ്മെളെക്കാളും
വിവേചനമുണ്ട്
. ചായ മലത്തെ തടഞ്ഞു നിർത്തുന്നു മറ്റു ചില വസ്തുക്കളും രോഗമുണ്ടാക്കുന്നു പുകയില വനസ്പതി എണ്ണകൾ ദേഹക്കേട് എന്നിവയും കാരണമാണ്'
രോഗമുക്തി ആഗ്രെഹിക്കുന്നവർ ആദ്യമായി ചായ ഒഴിവാക്കണം
നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച് കഴിച്ചാൽ
വെരിക്കോസ് വെയിൻ പമ്പ കടക്കുമെന്നു ആയിരം അനുഭവങ്ങൾ എന്റെ മുന്നിലുണ്ട് (
കറ്റാർ വാഴയുടെ മജ്ജ)
(നെല്ലിക്ക ഇല്ലെങ്കിലും കറ്റാർ വാഴ നിര്ബന്ധമാണ് )
നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ കുട്ടികക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ.
കറുക നീര് തേനിൽ കൊടുക്കൂ വാതം വരികപൊലുമില്ല.
മലബന്ധത്തിന് കറുക നീര് മാത്രം കൊടുക്കുന്നതാണ് ഉത്തമം
ഗെരഭിണികൾക്ക് കറുകപ്പുല്ല് നീര് നിത്യവും കൊടുക്കുക ഉത്തമനായ ശിശു ജെനിക്കട്ടെ..
പ്രസവം സുഖവമുണ്ടാകും മുലപ്പാലും വർദ്ധിക്കും.
അല്പ്പം പറിച്ചെടുത്തു പശുവിനും കൊടുക്കുക പാൽ അമൃത് ആയിക്കോളും
മാംസ ഭോജികളായ മൃഗങ്ങൾ പോലും പട്ടിയും പൂച്ചയുമൊക്കെ ഔവ്ഷധമായി
കറുകപ്പുല്ലിനെയാണ് ആശ്രെയിക്കുന്നത്. അവയിൽ പോലും ഈശോരൻ ഈ അറിവ് നിറച്ചു
വെച്ചിട്ടുണ്ട്.
ഇനി നമ്മൾ എന്തിനു മടിച്ചു നില്ക്കണം ?
!!!ഇനി ഗണപതി എന്താണ് എന്ന് പറയാം അല്പ്പം ഷമിക്കുക.!!!
(29) പ്രകൃതിയിലെ സർവ്വവും പൂര്ണത കൈവരിക്കുന്ന പൌർണമി ദിനത്തിൽ നിശയുടെ സൌരഭ്യo നുകർന്ന് വീണ്ടും ഒരു വനയാത്ര
നമ്ര മുഖിയായി നില്ക്കുന്ന പൂർണേന്ദുവിന്റെ ശോഭ ശിരസിൽ കുളിരായി തഴുകുന്നു
മനുഷ്യ ചിന്തകള്ക്ക് വാക്ക് രൂപം രെചിക്കുന്ന രാത്രിയെന്ന നിശാഗെന്ധി ഓരോ യാമങ്ങളിലും നിശബ്ദമായി എന്റെ മസ്തിഷ്ക്കത്തെ തഴുകുന്നുണ്ട്
കാട്ടാറുകൾ ആയിരം പ്രേമ പദങ്ങളുടെ സ്വോരങ്ങളുണര്ത്തി കിണുങ്ങി ചിരിക്കുന്നു.
രാത്രിയിലും അരുവികളുടെ കുയിൽ നാദം മന്ദഹാസം പോലെ നിശബ്ദധയുടെ ആഴങ്ങളിലേക്ക് മാടി വിളിക്കുന്നുവോ
''രാത്രി'' നീയെത്ര ധന്യയാണ് എന്ന് ഗെന്ധർവ്വ കിന്നരികൾ പാടുന്നുണ്ട്.
രാക്കിളികളുടെ ഗാനം ഇളം കാറ്റുകൾ കറ്‌ണ്ണപുടങ്ങളെ തഴുകി അറിയിക്കുന്നു
കുയിലുകൾ ഈ രാത്രി പാടുന്നില്ല അവയിലെ കാമം കെട്ടടങ്ങി എന്ന് തോന്നുന്നു.
വന മണ്ഡലം സർവ്വ സുരക്ഷയിലാണെന്ന് തോന്നുന്നു വനത്തിന്റെ ആദ്യ കവാട
കാവക്കാരനായ മയിലുകൾ പോലും ഭീതി വിളിച്ചറിയിക്കാതെ മൌനം
സീകരിച്ചിരിക്കുന്നു.
ആകാശ നീല തടാകത്തിലെ കമ്രങ്ങളെ പോലും വിസ്മയിപ്പിച്ചു കൊണ്ട് മിന്നാമിന്നും
പാറിപറക്കുന്നു രാക്കിളികlൾ പോലും അവയെ ഭക്ഷണമാക്കുന്നില്ല അവയ്ക്കും
വിശപ്പടങ്ങി എന്ന് തോന്നി.
രാത്രി നീയെത്ര മനോഹരിയാണ് നിന്റെ കറുത്ത സാരിത്തലപ്പ് എന്റെ വെളുത്ത
ഉത്തരീയത്തിനോട് ബെന്ധിപ്പിക്കാൻ മടിക്കരുതേ;; നീയെന്റെ കറുത്ത
വേളിപെണ്ണാകുന്നു ''കൃഷണപ്പക്ഷി'' ഈ മുഹൂര്ത്തത്തിനു സർവ്വ്മംഗളം പാടൂ ''
കട്ടിലെത്തിയാൽ എന്റെ ചിന്തകള് ഇങ്ങിനെയാണ് എന്നിലുണരുന്ന അറിവിനോടുള്ള
ആകാംഷ ഇരുട്ടിലും വിളങ്ങുന്നു.. ഇരുട്ടിനെ സ്നേഹിക്കുന പലരും ഇങ്ങിനെ
വിളിച്ചു കൂവുന്നു.
''''' വെളിച്ചം ദുഃഖ മാണുണ്ണി തമസ്സ് അല്ലോ സുഖപ്രദം'''''താമസ്സിലാണ്ട് കിടക്കുന്ന സത്യത്തെ തേടാനും കണ്ണടച്ച് ചിന്തിക്കണം.
താപസന്മാർ ഇരുട്ടു നിറഞ്ഞ ഗുഹകൾ തെരഞ്ഞെടുത്തത് എന്തിനെന്ന് നിങ്ങൾ തിരക്കണം;
ഇരിട്ടിലിരുന്നു വെളിച്ചത്തെ തേടിയവരാണ് തപ്സികൾ.
(30) അതാ ഒരു വർണ്ണ പ്രഭ വിടര്ത്തി വാനിലൂടൊരു ദിവ്യ തേജസ്സ് എന്നരികിലേക്ക് വരുന്നു.
പാലൊളി ചന്ദ്രെന്റെ ശോഭയുള്ള ഈ താരം ആരായിരിക്കും എന്ന് എന്തിനു ചിന്തിക്കുന്നു.
അത് സാക്ഷാല് അറിവിന്റെ നിലാവായ വനദേവതയെന്ന യെക്ഷി തന്നെ.
സൂര്യ നുദിച്ചെന്നു ചെണ്ട് കൊട്ടി എന്തിന് അറിയിക്കണം!!
ആ പ്രഭ കണ്ട മാത്രയില് ആ പാദാര വിന്ദങ്ങളിൽ തൊട്ടു വന്ദിച്ചു.
മന്ദസ്മിതം തൂകുന്ന മുഖലാളനത്തോടെ ആ വിദ്യ ദേവി എന്റെ കണ്ണുകളിലേക്കു നോക്കി.
സൂര്യ ശോഭതിളങ്ങുന്ന കണ്ണുകൾ നോക്കി നില്ക്കാൻ പോലും ശക്തനല്ല ഞാൻ . മഹാ മനസ്സുകൾ ഒരിക്കൽ പോലും പൊട്ടിചിരിക്കാനൊ അട്ടഹസിക്കാനൊ താല്പ്പര്യo കാണിക്കാറില്ലല്ലോ ചിന്താശീലമുള്ള മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുന്നില്ല. അറിവുള്ളൊരു സ്ത്രിയുടെ മുൻപിൽ പോലും
നമ്മളെത്ര നിസ്സാര ജീവിയാകുന്നു.
സൂര്യ ശോഭതിളങ്ങുന്ന കണ്ണുകൾ നോക്കി നില്ക്കാൻ പോലും ശക്തനല്ല ഞാൻ . മഹാ മനസ്സുകൾ ഒരിക്കൽ പോലും പൊട്ടിചിരിക്കാനൊ അട്ടഹസിക്കാനൊ താല്പ്പര്യo കാണിക്കാറില്ലല്ലോ ചിന്താശീലമുള്ള മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുന്നില്ല. അറിവുള്ളൊരു സ്ത്രിയുടെ മുൻപിൽ പോലും
നമ്മളെത്ര നിസ്സാര ജീവിയാകുന്നു.
പക്ഷെ മഹാന്മാരെ കാണുമ്പോള് അറിയാതെ ആണെങ്കിലും നാവു ചലിച്ചു പോകും.
കേവലം എന്റെ നാവിൽ നിന്നും വാക്കുകൾ ഉതിര്ന്നു വീണു.
ഹേ അറിവിന്റെ നിറകുടമേ ഇത്ര നാളും അങ്ങയിൽ നിന്നും എന്തെല്ലാം അറിയാൻ
കഴിഞ്ഞു എന്നിട്ടും എന്നിട്ടും അറിവിന്റെ പൊരുള് തേടി വീണ്ടും അങ്ങയെ തേടി
വന്നിരിക്കുന്നു. നാഗത്തെ കുറിച്ച് അങ്ങ് പറഞ്ഞതെല്ലാം ഇപ്പോഴും മനസ്സില്
കുറിച്ച് വെച്ചിരിക്കുന്നു എന്നിട്ടും ഇനിയും സംശയങ്ങൾ മാത്രം ബാക്കി.
!!! യെക്ഷിയമ്മേ ഈ നാഗ മാണിക്ക്യo ഉള്ളതാണോ .?
എന്താണ് നാഗ മാണിക്യ മെന്നു ഇതു വരെ ആരും വിവരിച്ചു കണ്ടിട്ടില്ല മണ്ണാർശാല
മുതൽ പാമ്പും മേക്കാവ് വരെ പോയാലും നിങ്ങൾക്ക് മുകളിൽ പറഞ്ഞ സർപ്പ രഹസ്യ
മൊന്നും കിട്ടാൻ പോകുന്നില്ല .അതിന് വേദം തന്നെ പഠിക്കണം /
നാഗപുരാണം ആവുന്നത്ര പാനം
ചെയ്തിട്ടും നാഗമാണിക്യo അടിയാൻ കണ്ടില്ല. നാഗലോകത്ത് നാഗരാജവിന്റെ
കിരീടത്തിലും നാഗമാണിക്യo ദ്രിഷ്ട്ടിയില്പ്പെട്ടില്ല നാഗകന്യകളുറങ്ങുന്ന
പള്ളിയറകളിലും അടിയാൻ അറിവിന് വേണ്ടി അരുതാത്തതെങ്കിലും ഒളി കണ്ണിട്ട്
നോക്കി ആ തരുണികളുടെ മൗലിയിൽ പോലും നാഗമാണിക്യo പതിച്ചിട്ടില്ല.
// ഇതു ഒരു നോക്ക് കാണാൻ തിരയാത്ത ഇടം ഭൂലോകത്ത് ഉണ്ടോ എന്നാണ് ഇപ്പോ
അടിയന്റെ സംശയം // ഇനി എവിടെയാണ് ഇതു തിരക്കി അടിയൻ യാത്ര തിരിക്കേണ്ടത്
'''സൂര്യതേജസ്സായ വനദേവതേ അത് അവിടന്നു ഈ പ്രജയോട് അരുളിയാലും.
അല്പ്പം പോലും സംശയത്തിന് ഇട കോടുക്കാതെ ആ മഹാ റാണി എന്നോട് അരുളി ചെയ്തു.
''ജിജ്ഞാസുവേ '' എങ്കില് കേട്ട് കൊള്ളുക നാഗമാണിക്യo ഉള്ളത് തന്നെ
// ഭവതി അത് ഉണ്ടെന്നോ എങ്കിൽ ;; എവിടെ ;; എന്താണ് നാഗമാണിക്യo "" എന്താണ് അതിന്റെ നിറം ? എവിടെ ചെന്നാലതു കണ്ടുമുട്ടും?
(31 ) ഹേ വൈദികാ''' ഇല്ലാത്തത് ഉണ്ട് എന്ന് പറയാൻ ആദ്യമായി ഉള്ളതിനെ കണ്ടുപിടിക്കണം ഇവിടെ തര്ക്കമുള്ള വസ്തുവാണ് ''മാണിക്യo''
നാഗം അവിടെ നില്ക്കട്ടെ നമുക്ക് ''മാണിക്യo'' എന്താണെന്ന് പരിശോദിക്കാം''
കാലാന്തരങ്ങളാല് ഇവയുടെ ശിരസിൽ ശോസന നാളത്തിനോട് ചേര്ന്നു അരി മണിയുടെ
വലിപ്പത്തിലും രൂപത്തിലും കറുത്ത നിറത്തിലും ഉണ്ടാകുന്നൊരു ജൈവ വസ്തുവിനെ
''പുനം''എന്നും 'മാണിക്യമെന്നും പറയപ്പെടുന്നു (പുനം= പുതിയത് ).
യോഗിയെ പോലെ തന്നെ വളരെ കുറച്ചേ നാഗവും ശ്വസിക്കുന്നുള്ളൂ . മാളങ്ങളിൽ വാഴുന്ന പാമ്പുകൾ യോഗ നിദ്രയിൽ ലെയിക്കുന്നു.
വളരെ കുറച്ചു ശ്വോസനം നടത്തുന്ന മൂർഖൻ പാമ്പുകളളുടെ ശിരസ്സിൽ ഉണ്ടാകുന്ന സൂഷ്മ വസ്തുവിനെയാണ് മാണിക്ക്യമെന്ന് വിളിക്കുന്നത്.
ഇതു മനുഷ്യനിലും ഉണ്ടാക്കാം അഥർവ്വ മന്ത്രങ്ങളിൽ ഇതേക്കുറിച്ച്
പറയുന്നുണ്ട് . ബ്രെമ്മത്തെ അറിയുന്ന യോഗികളുടെ മുഖം വജ്ര തുല്യo
തിളങ്ങുന്നു. ഈ ശോഭയുടെ കാരണം യോഗയിലൂടെ അമൃത് ശിരസ്സിൽ നിറയുന്ന ഈ അമൃത്
തന്നെയാണ് നാഗ മാണിക്യമെന്ന് അറിയപ്പെടുന്നത് മഹായോഗികളിൽ ഇതുണ്ട്.
ഇതു തീർത്തും ജൈവകെമിക്കൽ ആണ് .ഈ അവസ്ഥ കൈവന്ന പാമ്പുകൾക്ക് ഷണനേരം കൊണ്ട്
ഇരയെ ആകർഷിക്കാൻ സാദിക്കും. . കണ്ണുകൾ കൊണ്ട് ഹിപ്നോട്ടിസം ചെയ്തു എലികളെ
അനക്കാതെ നിർത്താൻ സാദിക്കുന്നു .
മൂത്ത് തടിച്ച പഴക്കം ചെന്ന മൂർഖൻ പാമ്പുകൾ കടിക്കില്ല . ഈ അറിവാണ് പാമ്പും പഴയതാണ് നല്ലത് ;; എന്ന പഴം ചൊല്ലിന്റെ ആധാരം .(32 ).
(33 ) മഹാഭാരതത്തിൽ ദ്രോണരുടെ പുത്രന്റെ ശിരസ്സിൽ ഈ കെമിക്കൽ ഉണ്ടായിരുന്നു
. കുരു ഷേത്ര യുദ്ധവസാനം ദുരിയോയോധനന്റെ അപേക്ഷ മൂലം അശ്വോതാവ് ഉറങ്ങി
കിടക്കുന്ന പാണ്ഡവപ്പടയെ കൊല്ലുന്നുണ്ട് .പാഞാലിയുടെ പുത്രനും അതിൽ
മരിക്കുന്നു . മാണിക്യo ശിരസ്സിൽ ചൂടിയ ആശ്വോതല്മാവിനെ ആർക്കും കൊല്ലാൻ
സാധിക്കില്ല ഈ കാരണം മനസില്ലാക്കി ദ്രവ്പതി ഭീമനോട് അവന്റെ ശിരസ്സ് തകർത്ത്
അതില്ലാതാക്കാൻ പറയുന്നു .അത് അര്ജുനൻ ചെയ്യുന്നുണ്ട്.
15 മിനിട്ട് വായു തട്ടിയാലോ ഷെണനേരം കൊണ്ടോ പച്ചകര്പ്പൂരം പോലെ വായുവില്
അലിയുന്ന ഈ പുനവസ്തു കൊണ്ട് ലോകത്ത് പാമ്പിനല്ലാതെ മറ്റൊരു ജീവിക്കും
ഗുണമില്ലാത്തതും മറ്റാർക്കും ഔവ്ഷധമല്ലാത്തതുമാകുന്നു.
ഇനി ഞാനിതിനെ മാണിക്യo എന്ന് വിളിക്കെണ്ടതിനു പകരം ''പുനം'' എന്നു കൂടി
വിളിച്ചതിലും കാരണമുണ്ട് ധര്മം അനുഷ്ട്ടിച് മോക്ഷം സീകരിച്ചും മരിക്കുവോളം
നല്ലത് ചിന്തിക്കുന്ന സർവ്വ ജീവികളിലും മനുഷ്യനിലും വളരെ നന്നായി
ഉണ്ടാകുന്ന ഒന്നാണ് പുനര്ചിന്തനം ഇതിനെ ''മാണിക്യo'' എന്ന്
വിളിക്കാം ശ്രി നാരായണ ഗുരു രെചിച്ച കുണ്ടിലിനിപ്പാട്ടില് ''ആടു പാമ്പേ
''പുനം'' തേടു പാമ്പേ അരുളാനന്ദ കൂത്ത് കണ്ടാട് പാമ്പേ'' എന്ന് എഴുതിയ
പാട്ടിലും പാമ്പിനോട്( യോഗ ചെയ്യുന്നവനോട്) ''പുനം'' തേടുവാൻ പറയുന്നു.
ഇനി എന്റെ വായനക്കാരെ ഇങ്ങിനെയൊന്ന് പാമ്പിന്റെ ശരീരത്തില് ഉണ്ടാകുമോയെന്ന്
നിങ്ങള് ചിന്തിക്കുമായിരിക്കും;; 6622 ജൈവ കെമിക്കലാണ് നമ്മുടെ ശരീരം.. ഈ
കെമിക്കലുകളുടെ കുറവുകൾ കൊണ്ടും ചില കെമിക്കൽ കൂടിയാലും രോഗങ്ങൾ വരാം.
സ്നേഹങ്ങളും ദുഖങ്ങളുമെല്ലാം നമ്മില് കൂട്ടുന്നതും കുറയ്ക്കുന്നതും
നമ്മിലെ കെമിക്കൽ തന്നെ .. നിങ്ങളുടെ പരിചയത്തിലുള്ളതോ നിങ്ങളുടെ
അയല്പക്കത്തുള്ളതോ ആയ നല്ല രീതിയില് ജീവിക്കുന്ന ഭാര്യ ഭാര്ത്താക്കന്മാരെ
നോക്ക് അവര്ക്ക് ഒരേ സാമ്യമുള്ള മുഖമല്ലെ ഉള്ളത്? എങ്ങിനെ ഇതു വന്നു?
പൊരുത്തക്കേടുകൾ ഉള്ള ദമ്പതികൾക്ക് സാമ്യമുള്ള മുഖം ഉണ്ടാകില്ല!!!
(34 ) പണ്ടൊരു ചിത്രകാരാൻ '' ഇശോരന്റെ ചിത്രം വരക്കാനായി നല്ലൊരു ഇടയന്റെ
മുഖമാണ് സീകരിച്ചത്. ഇശോരീയത സ്ഫുരിക്കുന്ന ആ ചിത്രം ജനം സീകരിച്ചു . ആ ഒരു
ചിത്രം കൊണ്ട് അയാള് ധനികനായി . പിന്നീട് ചിത്രകാരന് മുപ്പതു വര്ഷം
കഴിഞ്ഞപ്പോള് സാത്താന്റെ ഭയപ്പെടുത്തുന്ന മുഖം വരക്കണമെന്ന് തോന്നി..
ചിത്രത്തിനുവേണ്ടി ക്രൂരനും കൊലപാതകിയുമായ ഒരു ജെയിൽ പുള്ളിയുടെ മുഖം
വരക്കാൻ ജയിലിൽ ചെന്നു ..ചിത്ര രെചനയുടെ അവസാന വേളയിൽ ചിത്രത്തിന്റെ ഭീകരത
കൂട്ടുന്ന മിനുക്ക്‌പണിയില് ശ്രദ്ധ കേന്ദ്രീകരിച്ച ചിത്രകാരനു ജെയിലിൽ
നിന്നും ആ കൊലപാതകിയുടെ നീറുന്ന ഗെൽഗെദം കേള്ക്കെണ്ടിവന്നു.
ജയിലിൽ കിടന്നു കരയുന്ന കുറ്റവാളിയെ നോക്കി ചിത്ര കാരൻ പരിഹാസ
സ്വോരത്തിൽ പറഞ്ഞു .ഹും ചെകുത്താൻ കരയുന്നോ !!? കണ്ണീർ വാർക്കാൻ
നിനക്കെന്ത് യോഗ്യത . നിന്നിൽ നിന്നും ഉതിരുന്നത് കണ്ണീർ തന്നയോ? നീ
കൊന്നു തള്ളിയ ഓരോ ജീവനും പിടയും നേരം എവിടെയായിരുന്നു നിന്നിലെ മനുഷ ത്യo
.
വാവിട്ടു കരഞ്ഞ ആ തടവ് കാരൻ ഇങ്ങിനെ കരഞ്ഞു പറഞ്ഞു '''മുപ്പതു വര്ഷം
മുൻപ് എന്റെ മുഖം താങ്ങള് വരച്ചിരുന്നു അന്ന് താങ്കൾ തന്നെയല്ലേ
എനിക്ക് ഇശോരന്റെ മുഖമാണെന്നും പറഞ്ഞ് എന്റെ മുഖം വരച്ചത്!!!!
കാലം എന്നിലെ ദുഷ്ചിന്തളെ എന്നെ ചെകുത്താനാക്കിമാറ്റി ഇതു കേട്ട
ചിത്രകാരാന് ഹൃദയ വേദനയുണ്ടായി തന്റെ രെചന മതിയാക്കേണ്ടിയും വന്നു.
(കടപ്പാട്osho).
നമ്മളിലുള്ള ''കുറേറ്റിവ്'' കെമിക്കലുകള് നമ്മളെ മറ്റുള്ളവന്റെ കുറ്റം
പറയാൻ പ്രേരിപ്പിക്കന്ന വസ്തുവാണ്'' മാംസാഹാരകൊതിമൂലം ശരീരത്തിൽ
ക്രിയാറ്റിനും ദുര്മേധസ്സും ഉണ്ടാകുമെങ്കില്// ദുര്ചിന്ത ഒരുവനില്
ദുഷ്ട്ടനെ വള്ർത്തുമെങ്കി ''' സത്ചിന്ത ഒരുവനില് അത്ഭുതമാറ്റം
ഉണ്ടാക്കുമെന്നു ഉറപ്പാണ്.
'''പാമ്പും പഴയതാണ് നല്ലത്'' എന്ന് ഒരു പഴം ചൊല്ല് ഉണ്ടല്ലോ പഴക്കമെത്തിയ
നാഗങ്ങല്ക്കെ പുനം സീകരിക്കാൻ സാദിക്കും ''പുനം'' സീകരിച്ച പാമ്പുകൾ
കടിക്കില്ല അവയ്ക്ക് ഭക്ഷണവും വേണ്ട അത് കൊണ്ട് പാമ്പും പഴയതാ നല്ലത്''
അത് പോലെ യോഗിക്കും ഭക്ഷണം വേണ്ട ഇശോരനെ പോലെ യോഗിയും ചിന്തിക്കും നാണം
എന്ന വിലകുറഞ്ഞ വികാരം അവര്ക്ക് ഉണ്ടാകില്ല.. അത് കൊണ്ട് വസ്ത്രവും വേണ്ട
സദാ സമയവും കുട്ടിയെ പോലെ തുള്ളിചാടിനടക്കും പരിസരം മറന്നു കുഞ്ഞിനെ പോലെ
പലതരം ശബ്ദങ്ങൾ ഉണ്ടാക്കും .. ഇതു കണ്ടു വട്ടാണേ'' പ്രാന്താണേ'' എന്ന്
നിങ്ങള് കൂവും;;; യെദാർത്ഥ വട്ടനെ അവരും നേരിൽ കാണുമ്പോള് അവരും നിന്നെ
കണ്ട് കൂവും..നമ്മിലുള്ള വട്ടനെ അവര് കാണുന്നുണ്ട് പക്ഷെ നിങ്ങളത്
അറിയുന്നില്ല.
ഈ പറഞ്ഞമാണിക്യo'' യോഗ ആചരിക്കുന്ന മനുഷ്യനും ഉണ്ടാകും.. അത് പോലെ വളരെ
കാര്യങ്ങൾ ഓര്മ്മയില് സുക്ഷിക്കാൻ പറ്റുന്നവരിലും. സത്യസന്ധരിലും മാണിക്യo'
ഉണ്ടാകുന്ന ഇതു സമ്പൂർണ്ണമായും ശരീരത്തിലുണ്ടാകുന്നൊരു ജൈവഹടകം ആണ്
'''മദ്യവും മദിരാക്ഷിയുമായി നടക്കുന്നവനില് ക്രിയാറ്റിൻ ഉണ്ടായി രോഗം
വരുന്നത് പോലെ .സത്ചിന്ത നല്ല മുഖമുണ്ടാക്കുന്നു . കാലം അവനെ
ഇശോരാനാക്കുന്നു.
മാംസാഹാരികൾക്ക് കോപം കൂടുമെങ്കിൽ ''' കോപം പ്രഷറ് കൂട്ടുമെങ്കിൽ ദുർവികാരങ്ങൾ നമ്മളിൽ ഉണ്ടാകണമെങ്കിൽ. നാം മാംസം കഴിക്കണം.
വിഷയ സുഖങ്ങൾ പോലും നമ്മിൽ ദുർവികാരം ഉണ്ടാക്കുന്നു അത് വഴി ദുഷിച്ച കെമിക്കലുകൾ നമ്മിലുണ്ടാകുന്നു.
ദുർനടപ്പും ദുശീലങ്ങളും രോഗവും കാൻസറും ഉണ്ടാക്കുമെങ്കിൽ !!
മത്സ്യ മാംസാദികള് ഉപേക്ഷിച്ചു ജപം തപം ചര്യയാക്കിയവനില് പ്രകൃതി
എന്തെങ്കിലും കൊടുക്കാതിരിക്കുമോ?'യോഗശാസ്ത്രത്തിൽ ഇതിനെ മൂന്നാം കണ്ണ്
എന്ന് വിളിക്കുന്നു.
(35 )പുനം എന്ന മാണിക്യo യോഗയിലൂടെ ലഭിക്കും. ഇവരെ ബ്രെമ്മത്തെ അറിഞ്ഞവര് എന്ന അർഥം വരുന്ന ബ്രാമണൻ എന്ന് വിളിക്കുന്നു.
എങ്കിലും ഇവരില് ''ശിവം'' എന്ന ഹടകം ഉണ്ടാകുന്നില്ല ശിവം എന്നത് വളരെ
ഉയര്ന്ന ""തിരുപ്പുനം''' എന്ന കൊടിയ അവസ്ഥ ആണ് ഈ അവസ്ഥയിലേക്ക് പോകുന്നവരെ
ശിവന്റെ പുത്രൻ എന്നോ "'ശുഭ ബ്രാമണ്യo എന്ന // സുബ്രമണ്യo// എന്നോ
വിളിക്കുന്നു .
ഇവരിലുള്ളത് സാക്ഷാൽ അറിവ് എന്ന പഴം ആണ് ജ്ഞാനപ്പഴം തന്നെ'
അറിവാകുന്ന പഴം നീ തന്നെ മുരുകാ'''
ആ പഴം നീ തന്നെ എന്ന വാക്കാണ് പില്ക്കാലത്ത് പഴംനീ = എന്ന ''പഴനി'' ആയി മാറിയത്.
ഈ അവസ്ഥയില് യോഗി എത്തിയാല് ഒരു രോഗവും ബാധിക്കില്ല കണ്ണ് മൂക്ക് ചെവി വായ
ഇതൊക്കെ കൂട്ടിയാല് ഒമ്പത് ദൊരം കിട്ടും ഈ ഒമ്പത് അവയവങ്ങളിലും പ്രധിരോധ
വിഷം നിറയും എന്ന് വെച്ചാല് ''നവപാഷാണം'' എന്ന ഒമ്പത് വിഷങ്ങളാകുന്നു ''
'' അത്കൊണ്ടാണ് പഴനിയിലെ വിഗേഹം നവപാഷാണം കൊണ്ട് നിര്മ്മിച്ചത് '' എന്ന്
പറയാൻ കാരണം . ഔവ്ഷ്ധങ്ങൾ കൊണ്ട് ഇതു നിർമ്മിക്കാൻ ഇന്നും സാധിക്കും .
അല്ലാതെ ശിവേട്ടന്റെയും പാർവതി മേടത്തിന്റെയും സന്താനം അല്ല സുബ്ര
മണ്യo അത് ഭക്ത ശിരോമണികൾ മനസ്സിലാക്കണം;;; ചുമ്മാ ഹര ഹര ഹര എന്ന്
പറഞ്ഞാലും നിന്റെ കുറവുകൾ ഒന്നും ഹരിക്കപ്പെടില്ല'' നെഗറ്റിവ് മൈനസ്സ്
ആകാൻ ഹരിയുടെ പാദം തേടണം.
പക്ഷെ നമ്മളും ശ്രേമിച്ചാല് // സുബ്രമണ്യo// ആകാൻ സാദിക്കും അങ്ങിനെ കല്പ്പവൃഷം ആകാം നമുക്ക്കല്പ്പ വൃഷത്തിന്റെ എല്ലാം ഉപയോഗിക്കാം.
ഉദാ; തെങ്ങ് കല്പ്പ വൃക്ഷം ആണ് അവയ്ക്കും മൂന്നു കണ്ണുണ്ട് തേങ്ങയെ അഥർവ്വം ''ശ്രീഫലം'' എന്നാണു വിശേഷിപ്പിക്കുന്നത്//
'യെക്ഷി നിര്ത്തൂ'''' ഇത്രയും വിവരണം കേട്ടാൽ പോലും ഇവിടെയുള്ള
മനുഷ്യജീവികൾ ഇവയെ കൊല്ലും ദെയവായി എന്തിനു വേണ്ടിയാണ് ഈ പുനരാവയവം
(''മാണിക്യo'') നാഗത്തിനു ഉണ്ടാകുന്നത് എനിക്ക് മനസ്സിലാകുന്നില്ല അത്
കൊണ്ട് കൂടുതൽ വിവരിക്കണം.
ഹേ വൈദികാ ഇവിടെയുള്ള കഴുതകൾ ഇനിയും നാഗത്തെ കൊല്ലുമെന്നൊ?? എന്തിന്? ശെരി എങ്കില് കൂടുതൽ വിവരിച്ച് പറയാം ;
!!! തൊലി പൊട്ടിയുതിരുന്ന സർപ്പദോഷം!!!
നാഗങ്ങൾ ആയുസ്സ് കൂടുതലുള്ള ജീവി എന്ന് മുൻപേ പറഞ്ഞല്ലോ അവയ്ക്ക്
വിയര്പ്പും കുറവാണ് സോറിയാസിസ് പോലുള്ള ഒരു രോഗം അവയെയും ബാധിക്കുന്നു ആയതു
കൊണ്ട് അവയും ശല്ക്കങ്ങൾ ഇളക്കി കളയുന്നു.
വിയര്പ്പ് ഗ്രെന്ധി നമ്മിലും പ്രേവര്ത്തിക്കാത്ത അവസ്ഥയിൽ നമുക്കും
സോറിയാസിസ് ബാധിക്കും ഇ രോഗം ബാധിച്ചവരിൽ വിയര്പ്പില്ല എന്നതും ഇനി
ശ്രേദ്ധയില് വരുത്തുക.
വിയര്ക്കാൻ നല്ല പ്രേധിവിധി സൂര്യ സ്നാനമാണ് .(സോറിയാസിസ് പിന്നീട് പറയാം
മൂന്ന് മാസം പുറത്തിറങ്ങാതെ ഒളിവില് കഴിഞ്ഞ തോപ്പിൽ ഭാസിക്ക് സോറിയാസിസ്
പിടിച്ചു ''ഒളിവിലെ ഓർമ്മകൾ'')
പക്ഷേ രാജവെമ്പാലയടക്കം ഒട്ടു മിക്ക പാമ്പുകളും കുളിരുള്ള മരപ്പൊത്തിലും
പ്രകൃതിയിലെ എയര് കണ്ടീഷൻ റൂം എന്ന് വിശേഷിപ്പിക്കുന്ന ചിതൽ പുറ്റിലോ ആണ്
വാസസ്ഥലമായി തെരഞ്ഞെടുക്കുന്നുത്.
പക്ഷെ ചിതൽ പുറ്റില് ജീവിച്ചാല് ഇവയുടെ ശൽക്കങ്ങൾ ഒരുകാലത്തും ഇളകില്ല
അപ്പൊ പാമ്പിനും മരണം സംഭവിക്കും (ചിതൽ പുറ്റു പുളിച്ച മോരില് തേച്ചാൽ
സോറിയാസിസ് ഇല്ലാതാകും ).
''വേനലിലെകൊടിയ ചൂട് ഇവക്കു താങ്ങാൻ പറ്റില്ല അത് കൊണ്ടുതന്നെയാണ്
പഴമക്കാര് കുളിരുള്ള സര്പ്പ കാവും കുളവും ഇവര്ക്ക് ഒഴിഞ്ഞു കൊടുത്തുകൊണ്ട്
ദൂരെ മാറിനിന്നതും.
ഇനി നിന്റെ അറിവിലേക്ക് ഒന്ന് കൂടി പറയുന്നു പാമ്പുകൾ വസിക്കുന്ന പൊത്തിലോ
ചിതൽ പുറ്റിലോ നിനക്ക് പരിശോദിക്കാം അവിടമോന്നും അവയുടെ പടം പൊഴിച്ച
ശൽക്കങ്ങൾ ഒന്നും തന്നെ കാണാൻ പറ്റില്ല അത് പോലെ നീർക്കോലി മുതലുള്ളവ
കുളത്തിലുംതോട്ടിലുമാണല്ലോ വസിക്കുന്നത് എന്നാല് ഒരു ജലത്തിലും ഇവയുടെ
ഇളക്കി മാറ്റിയ പടം കാണില്ല.
അത് കാണണമെങ്കിൽ പുറം ലോകത്ത് തന്നെ വരണം അത് ഇടുങ്ങിയ വൃക്ഷ ശിഖിരത്തിലോ മരക്കൊംബുകലിലൊ സമാനമായതിലോ പാമ്പിൻ പടം കണ്ടുമുട്ടാം.
ഈ പുറം തൊലി ഇളക്കി കളയാൻ അവക്ക് അല്പ്പം ചൂട് വേണം അതിനു വേണ്ടി അവ വെയിൽ
കൊള്ളാറുണ്ട് (സോറിയാസിസ് രോഗിഗളെയും വെയില് കൊള്ളിപ്പിക്കുന്നു).
;;; ജലം ഇല്ലാത്തിടത്തും എന്നെ വീടിനും സ്ഥാനം നോക്കാൻ വിളിക്കുന്നു അവിടെ
ചിതൽ പുറ്റിന് താഴെ കിണറു കുഴിക്കാൻ അടിയനും പറയാറുണ്ട്;;;'
പക്ഷെ ചൂട് ഇവക്കു സഹിക്കില്ല എന്ന് അങ്ങ് പറഞ്ഞല്ലോ മാത്രമല്ല പടം
പൊഴിക്കാൻ ചൂടും വേണമെന്ന് പറഞ്ഞു ''അങ്ങിനെയെങ്കിൽ മരുഭൂമിയിൽ
പാമ്പുകല്ക്കു എപ്പോഴും പടം പോഴിക്കാനെ നേരം ഉണ്ടാകു ഇതില് എന്താണ്
അങ്ങയുടെ അപിപ്പ്രായം...
ചൂട് കൂടുതലുള്ള അവസ്ഥയിൽ പാമ്പുകൾ തണുപ്പുള്ളിടം തേടി പോകും. വേനലിൽ
.കരിയിലകൾക്കടിയിൽ ജീവിച്ച് ശരീരത്തെ രക്ഷിക്കുന്നു . കൊടും വേനലിൽ
തണുപ്പുള്ള മാളങ്ങളിലും ഇവയെ കാണാം . മഴക്കാലം പൊതുവെ വിഷ പാമ്പിനെ
കാണുന്നില്ല .ആ സമയങ്ങളിൽ ഇവ മര പൊത്തുകളിലോ .മഴ വെള്ളം കയറാത്ത
മാളങ്ങളിലും കണ്ടേക്കാം .
എങ്കിലും മഴക്കാലം ഇവയുടെ പൊഴിച്ച ശല്ക്കങ്ങൾ കണ്ടിട്ടില്ല .അത് കൊണ്ട് പടം പൊഴിക്കൽ വേനലിൽ ആണ് എന്ന് ഉറപ്പിക്കാം .
ഇനി ഒരു സംശയം ഈ ശല്ക്കങ്ങൾ എന്നത് അതിന്റെ തോലിയാണല്ലോ. മത്സ്യങ്ങളുടെ അടക്കം എല്ലാ ജീവികളുടെയും തൊലി മാംസവുമായി
ഒട്ടിപ്പിടിച്ചു ഇരിക്കുന്നു . നമ്മുടെ തൊലി രക്തം പൊടിയാതെ നമുക്ക്
പോളിച്ചെടുക്കാൻ സാധിക്കില്ല . അതും കടുത്ത വേദന അനുഭവിക്കണം. .എന്നാൽ
മാത്രമേ ഏതൊരു ജീവിയുടെയും തൊലിയുരിയൽ നടത്താൻ സാധിക്കൂ.
പക്ഷേ പാമ്പിന് ഈ ക്രിയ എങ്ങിനെയാണ് സാധിക്കുന്നത് .അതും അല്പ്പം
പോലും രക്തം പൊടിയാതെ എങ്ങിനെയാണ് ഇവ പടം പൊഴിക്കൽ നടത്തുന്നത്.?
പഴങ്ങളുടെ തോല് പോലെയോ ഓറഞ്ചു പോലെ അല്ലല്ലോ അവയുടെ ശരീരം. മാത്രമോ പടം
പൊഴിച്ചാൽ ഇവയെ കാണാൻ നല്ല ഭംഗിയും യുവത്വ് വും കൈവരുന്നു.
നിങ്ങൾ ആശുപത്രി കിടക്കയിലേക്ക് നോക്കൂ .അവിടെ ഗുരുതരമായ പരിക്കുകൾ
സംഭവിച്ച ഒരാളെ ദീർഹ നാൾ അനങ്ങാതെ കിടക്കയിൽ കിടത്തി ചികല്സിക്കുന്നു .
നാല്പ്പത് നാൾ രോഗി ഒരേ കിടപ്പ് കിടന്നാൽ അയാളുടെ കാലടിയിലെ തൊലി താനേ
പൊളിയും അധികം വൈകാതെ ഉള്ളം കൈയ്യിലെ തൊലിയും അടർന്നു വീഴും . ശരീരവും
ദേഹത്തിലെ തൊലിയെ ഉതിർക്കുന്നുണ്ട് നമ്മൾ അതറിയുന്നില്ലെന്ന്മാത്രം . അത്
കിടക്ക എന്നും വൃത്തി യാക്കുന്നത് കൊണ്ടും പാദത്തിലെ തൊലി പോലെ കഠിന
മല്ലാത്തത് കൊണ്ടും. അതാരുമറിയുന്നില്ല എന്ന് മാത്രം
.
ദീര്ഹ നാൾ കട്ടിലിൽ കിടക്കുന്ന വെക്തിക്ക് കൊഴുപ്പ് കൂടുന്നു . കൊഴുപ്പുകൾ
ത്വക്കിനെ മാർദ്ധവമാക്കുന്നു . അല്പ്പം പോലും സ്പർശനം ലഭിക്കാത്ത
ഭാഗത്ത് കൊഴുപ്പ് എത്തിയാൽ അവിടം വഴു വഴുപ്പ് അനുഭവപ്പെടും ശരീരം
തടിക്കുകയും ചെയ്യുന്നു . ഈ സാഹചര്യo ശരീരത്തിലെ തൊലിയെ ഇളക്കാൻ
സഹായിക്കുന്നു.
. വഴു വഴുപ്പുള്ള ചെടിയിൽ നിന്നും വള്ളികൾ പിഴുതെടുക്കാം . വഴു
വഴുപ്പുള്ള ചെടിയാണ് ഇടമ്പിരി വലമ്പിരി അതിൽ നിന്നും അതിന്റെ തൊലി
പെട്ടന്ന് ഊരി എടുക്കാം ഇരുമ്പിനെക്കാൾ ശക്തമാണ് ഈ വള്ളി ആദ്യവാസികൾ വിറക്
കെട്ടാൻ ഈ വള്ളിയാണ് എടുക്കുന്നത്
ഇനി നമുക്ക് വിഷയത്തിലേക്ക് വരാം
പാമ്പുകൾക്ക് ത്വക്കിന് പോറൽ എല്പ്പിക്കാതെ ശല്ക്കങ്ങൾ ഊരി മാറ്റാനായി
ശരീരത്തിനും ത്വക്കിനുമിടയിലും ഈ വഴു വഴുപ്പ് ഉണ്ടാക്കണം. തവളയുടെ
മാംസത്തിനു ത്വക്കിലെ കൊഴുപ്പിനെ വര്‍ധിപ്പിക്കാന്‍ കഴിവുണ്ട് .
ഈ കൊഴുപ്പ് നിര്മ്മിക്കാൻ ഇവ എന്ത് ക്രീയയാണ് ചെയ്യുന്നത്. ജന്മനാ
കൊഴുപ്പുള്ള ശരീരമാണ് പാമ്പുകളുടേതു .പക്ഷേ കട്ടി കൂടിയ ഈ കൊഴുപ്പിന്
വളരെ വേഗത്തിൽ .തോല് ഉരിയാനുള്ള കഴിവില്ല.
ഇനി അല്പ്പം തവള പുരാണം പറയാം .പാമ്പ് തവളയെ പിടിച്ചാൽ .അത് വിചിത്ര ശബ്ദത്തിൽ കരയും .
ആ കരച്ചിലിൽ നിന്നും .തവളയെ പാമ്പ് പിടിച്ചു എന്ന് ആർക്കും മനസ്സിലാകും .
നമ്മുടെ ജീവിതത്തിൽ വിരളമായി മാത്രം കേൾക്കുന്ന ഒന്നാണ് ഈ തവളയുടെ രോദനം .
കാട്ടില്‍ വെച്ചാണ് പാമ്പ് തവളെയെ പിടിക്കുന്നതെങ്കില്‍ തവളയുടെ രോദനം കേട്ട് മയിലുകള്‍ വന്ന് പാമ്പിനെ ശാപ്പാടാക്കും .
പാമ്പ് തവളയെ പിടിച്ചാൽ മിക്കവാറും പാമ്പ് മരിക്കും കാരണം .തവളയുടെ രോദനം
കേട്ട് ആരെങ്കിലും പാമ്പിനെ തല്ലി കൊല്ലറാണ് പതിവ് . വിരളമായെ പാമ്പുകൾ
തവളയെ പിടിക്കാറുള്ളൂ.
പാമ്പുകൾ പൊതുവേ എലികളെയാണ് ഭക്ഷിക്കുന്നത് ചെറു പക്ഷികൾ മുതൽ അണ്ണാൻ വരെയും എന്തിനേറെ സൊന്തം വർഗ്ഗത്തിനെ വരെ ഇവർ തിന്നുന്നു.
ഇര തേടിയുള്ള യാത്രയിൽ . തവളയെ കണ്ടാൽ MIND വെക്കാതെ പോകുന്നത് എന്റെ
ശ്രേദ്ധയിൽ പെട്ടിട്ടുണ്ട്. എലികളെയും തവളെയെയും ഒരുമിച്ചു കണ്ടാൽ തവളെയെ
തിരിഞ്ഞു പോലും നോക്കാതെ . എലിയെ ലക്ഷ്യമിടുന്നത് എന്നെ
അത്ഭുതപ്പെടുത്തിയിട്ടുണ്ട് .എലിയെക്കാളും എളുപ്പത്തിൽ തവളയെ പിടിക്കാം
എന്നിട്ടും തവളയെ വേണ്ട .
തവളകൾ നിറയെ ഉള്ള കുളത്തിലെ നീർക്കോലികൾ ചെറുമീനുകാളെയാണ് .90% ഭക്ഷിക്കുന്നത്
നിറയെ നീർക്കോലി ഉള്ള കുളത്തിൽ തന്നെ നിറയെ തവളകളെയും കണ്ടിട്ടുണ്ട്
.ഇവയൊന്നും .ശത്രുവിനെ കണ്ട് കരയിലേക്ക് പാലായനം ചെയ്തു കണ്ടില്ല .
പകരം ചെറു മീനുകൾ കുറയുന്നതായി കാണുകയും ചെയ്തു.
നിരവധി മരുന്നുകൾ ചെയ്തിട്ടും ഫലം കണ്ടില്ല എന്ന് പറഞ്ഞ സോറിയാസിസ് രോഗിയോട് എന്റെ ഗുരു തവളയെ ഭക്ഷിക്കാൻ പറഞ്ഞു .
എന്റെ ഗുരുനാഥനോട് എന്ത് കൊണ്ട് ഇങ്ങിനെ മൊഴിഞ്ഞു എന്ന് ചോദിച്ചിട്ടുണ്ട്.
ഒരു ഉപദ്രവും ഇല്ലാത്ത ഈ ജീവിയെ എന്തിന് കൊലക്ക് കൊടുക്കുന്നു .
സസ്യഭുക്കായ ഗുരുവിന്റെ വാക്കുകളെ ഞാൻ നാവാകുന്ന ശരം കൊണ്ട്
തോടുത്തിട്ടുണ്ട്.
!!!!അതിന്റെ വംശനാശം വരുത്താൻ ഞാൻ പറഞ്ഞില്ലല്ലോ!!! എന്നായിരുന്നു ഗുരുവിന്റെ മറുപടി .
പിന്നീടാണ് ഇതിന്റെ മാംസം വാതത്തിനും ത്വക് രോഗത്തിനും അറ്റ കൈ എന്ന കണക്കെ കൊടുക്കുന്നു എന്നറിയുന്നത്.
രോഗിയല്ലാത്ത ഒരുത്തനും തവളയെ തിന്നരുത് . തൊലിയിൽ വളരെയധികം മെഴുക്ക്
അടിഞ്ഞു കൂടും . പൊടികൾ പെട്ടന്ന് ശരീരത്തിൽ അടിഞ്ഞു കൂടും പാണ്ട് രോഗമോ
മറ്റ് അവയവ പ്രവർത്തനവും തളർത്തുകയോ ചെയ്യും . ദാഹം കുറഞ്ഞ് ഉഷ്ണ രോഗം
ഉണ്ടാക്കുന്ന മാംസമത്രേ തവളയുടേത്.
ഇനിയും നമുക്ക് പടം പൊഴിക്കൽ എന്ന വിഷയത്തിലേക്ക് വരാം
പടം പൊഴിക്കുന്ന സമയം അടുക്കുമ്പോളാണ് പാമ്പുകൾ തവളയെ കൂടുതലും
പിടികൂടുന്നത് . പടം പൊഴിക്കാൻ വേണ്ട വഴു വഴുപ്പ് തവളയിൽ നിന്നുമാണ്
പാമ്പിന് ലഭിക്കുന്നത് . അതിനെ ഭക്ഷിച്ച് പാമ്പ് കുറെ നാള്‍ കരിയിലകളിൽ
ഒളിച്ചു കിടക്കും. അപകടം പറ്റിയ രോഗിയെ പോലെയവ അല്പ്പ് നാൾ ചലനമില്ലാതെ
കഴിച്ചു കൂട്ടും . ഈ ക്രിയ കൊണ്ട് പടം പോഴിക്കാനുള്ള കൊഴുപ്പ് ദേഹത്തിൽ
ഉണ്ടാക്കുന്നു .
പടം പോഴിചില്ലെങ്കിൽ പാമ്പുകൾ മരിക്കും. അപ്പോൾ ജീവന്റെ നില്പ്പിനായി
വേണ്ട ഔവ്ഷധം കഠിനപ്പെട്ട് ഉണ്ടാക്കാനുള്ള കഴിവ് പാമ്പിനില്ല പാമ്പിന്റെ
പിടിയില നിന്നും ഓടി മറയാനുള്ള വേഗത തവളയ്ക്കമില്ല.'വളരെയെളുപ്പം അതിനുള്ള
ഇരയെ കിട്ടുന്നു. അതാണ് പ്രകൃതിയിലെ ചില അത്ഭുതങ്ങൾ
തവളയെ കുറിച്ച് ഞാൻ ഇ വിടെ പറയുന്നത് എന്റെ കണ്മുന്നിലെ അറിവാണ് ,ഇതിനോട്
നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും ഇതു കൂടി കേൾക്കുക . പാമ്പുകൾക്ക്
നിഷ്പ്രയാസം പിടിക്കാൻ സാധിക്കുന്ന ഇരയാണ് തവളകൾ വിശക്കുമ്പോള്‍ എളുപ്പം
കിട്ടുന്ന ഈ ഇരയെ ആണല്ലോ എല്ലാ ജീവികളും ഭക്ഷിക്കുക? . എന്നിട്ടും
എലിയെയാണെല്ലോ വളരെ കഷ്ട്ടപെട്ടു പാമ്പ് പിടികൂടുന്നത് .പാമ്പിനെ കണ്ടാൽ
തവളയിലും വേഗത്തിൽ ഓടാൻ എലിക്ക് സാധിക്കും . എലിയെ നിച്ചലമാക്കി നിർത്താൻ
പാമ്പുകൾക്ക് ഹിപ്നോട്ടിസം ചെയ്യേണ്ടി വരുന്നു . പാമ്പിൻ കണ്ണുകളിൽ നിന്ന്
കാന്തിക ശക്തി പുറപ്പെടുവിച്ചാണ് എലിയെ അനക്കാതെ നിർത്തുന്നതും വിഷം
കടിച്ച് കൊല്ലുന്നതും .പക്ഷേ പാമ്പ് തവളയെ ജീവനോടെ പിടികൂടുന്നു. അതിനെ
ജീവനോടെ പിടിക്കുവാൻ ഒരു പാമ്പിനും കഷ്ട്ടപാടില്ല . എന്റെ വാക്കുകളില്‍
വാസ്തവം ഉണ്ടെങ്കില്‍ മാത്രം സീകരിക്കുക.
?>>>.സര്പ്പ കാവ് നശിപ്പിക്കരുത്'' നശിപ്പിച്ചാലൊന്നും തന്നെ
ദോഷം ഇല്ലെങ്കിലും പെട്ടന്ന് ഇല്ലാതാകുന്ന തണലും എനര്ജ്ജി മാറ്റവും നമുക്ക്
അസുഖം ഉണ്ടാക്കാം പൂർവികരുടെ മുന്നറിയിപ്പുകളും ആന്ജകളും
തെറ്റിച്ചാൽ നമ്മിലെ ചിന്തകളെ രൊഗിയാക്കാം ദുഖിതനും ആയേക്കാം ഇതൊന്നും
സര്പ്പകാവ് നശിപ്പിചില്ലെങ്കിലും ഉറ്റവരുടെ മരണവും നമ്മെ രോഗിയാക്കും.
''എങ്കിലും സര്പ്പകാവ് മനോഹരമായി അവിടെ നില്ക്കട്ടെ അത് വെട്ടി മാറ്റരുത്''
!!!! എന്ത് കൊണ്ട് ഇത്തരം സർപ്പദോഷം!!!
ഇതു പോലെ മദ്രാസിലെക്ക് താമസം മാറ്റിയ മലയാളി കുടംബത്തിനെ ബാധിച്ച സര്പ്പ ദോഷം പറയാം
തൃശൂരില്‍ കാലങ്ങളായി താമസിക്കുന്നൊരു പുരാതന ഹിന്ദു കുടുംബമുണ്ടായിരുന്നു അവരുടെ .വീടിനോട് ചേര്‍ന്നൊരു പഴയ സര്‍പ്പകാവും കുളവും. അതില്‍ ആയില്യo നാളുകളില്‍ പൂജയും വിളക്കും ഒക്കെയായി ആരാധിച്ചു പോന്നിരുന്നു .
അണുകുടുംബം ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ തറവാടിലും അംഗങ്ങള്‍
കുറഞ്ഞു വന്നു . വിദ്യ കരസ്തമാക്കിയവര്‍ വിദേശത്തും മറ്റുമായി ചേക്കേറി.
പലരും മറ്റുള്ളിടത്തെക്ക് ജീവിതങ്ങള്‍ തേടിപ്പോയി. ബിരുധമുണ്ടായിട്ടും
മറ്റു ജോലികള്‍ തേടാതെ മണ്ണിനെ സ്നേഹിച്ച് കാവിനു കാവലായി ആ വീട്ടിലും
ഒരാളുണ്ടായി ശംഭു എന്നായിരുന്നു അയാളുടെ വിളിപ്പേര്. വിവാഹിതനും രണ്ടു
പെണ്‍കുട്ടികളുടെ പിതാവുമായ ആ മനുഷ്യന്‍ എന്നും കാവില്‍ വിളക്ക്
തെളിയിക്കുമായിരുന്നു കൃഷിപ്പണി ചെയ്തു നല്ല രീതിയില്‍ സമ്പത്തും
കൈവന്നു. രണ്ടു മക്കളുടെയും വിവാഹം നടത്തി. എല്ലാം കാവിന്റെ അനുഗ്രഹമായി
കണ്ട് ജീവിതം മുന്നോട്ടു പോയി. .അവര്‍ സര്‍പ്പങ്ങളെ സ്നേഹിച്ചു കാവില്‍
വിളക്കുവെച്ചു പോന്നു.
ഒരിക്കല്‍ ആ തറവാടിന്റെ മുന്‍ അവകാശികള്‍ വീടും പറമ്പും ഭാഗം
വെക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. അയാള്‍ക്ക് അത് വില്ക്കാനോ അവിടം
വിടാനോ സാധിക്കില്ലായിരുന്നു. അഞ്ചേക്കര്‍ പുരയിടത്തിന്റെ ഭാഗം പണമായി
മറ്റുള്ളവര്‍ക്ക് നല്കാന്‍ സാധിക്കുന്നവന് തറവാട് സോന്തമാക്കാം. പക്ഷേ
ശംഭുവിനു അത്രെയും പണം കണ്ടത്താന്‍ പറ്റിയില്ല . അത് കൊണ്ട് ആ പുരയിടം
വില്പ്പനക്കിട്ടു. അധികം വൈകാതെ അത് വിറ്റു. മാനസികമായി ശംഭു
തളര്‍ന്നിരുന്നു. സര്‍പ്പത്തിനെ ആവാഹിച്ചു അടുത്തുള്ള കാവിലേക്കു മാറ്റി.
കാവും വെട്ടി തെളിച്ചു.
കിട്ടിയ പണം കൊണ്ട് ശംഭു മദ്രാസില്‍ താമസിക്കുന്ന മകളുടെ കൂടെ
താമസമാക്കി.മകളുടെ വീടിനോട് ചേര്‍ന്ന് കിടന്ന കുറെ സ്ഥലം വാങ്ങിഅവിടെയും
കൃഷി ചെയ്തു ജീവിക്കാന്‍ തുടങ്ങി. വീണ്ടും അയാളിലേക്ക് സന്തോഷം തിരികെ
വന്നു. അവിടെയും അയാളൊരു സര്‍പ്പകാവ് നിര്‍മ്മിച്ചു അതില്‍ വിളക്ക്
കൊളുത്തി ആനന്ദം കണ്ടെത്തി.
കുറെ നാള്‍ കഴിഞ്ഞു അയാളില്‍ ചില അസ്വസ്ഥകള്‍ കണ്ടു തുടങ്ങി. ശരീരം
പാമ്പിന്റെ പോലെ ചൊറിഞ്ഞു തോലിയിളകി പോകുന്നു. പല ചികിത്സകള്‍ നടത്തി.
അധികനാള്‍ കഴിയാതെ രോഗം അയാളില്‍ വല്ലാത്ത മാറ്റമുണ്ടാക്കി.
രോഗം മാറാതെ വന്നപ്പോള്‍ കേരളത്തില്‍ നിന്നും തന്ത്രികള്‍ വന്നു കവിടി
നിരത്തി തന്ത്രികള്‍ ഉറപ്പിച്ചു പറഞ്ഞു !!സര്‍പ്പദോഷം!! തറവാട്ടിലെ
നാഗങ്ങള്‍ കോപിച്ചിരിക്കുന്നു . പിന്നെ പൂജ ഹോമം മന്ത്രം ഒക്കെ നടത്തി ഫലം
തതൈവ . പണം കുറെ പോയി എന്ന് മാത്രം.
ഈ കേസ് എന്റെ കൈയ്യില്‍ വരുമ്പോള്‍ ശംഭു സോറിയാസിസ് ബാധിച്ച് അവശ നിലയില്‍
ആയിരുന്നു. ആ മലയാളി കുടുംബം കുടിക്കുവാന്‍ ഉപയോഗിച്ചത് ആ പറമ്പിലെ തന്നെ
കൃഷിക്ക് വേണ്ടി ഉണ്ടാക്കിയ വലിയൊരു കിണറ്റിലെ വെള്ളം ആയിരുന്നു. അതിന്റെ
അടുത്ത് തന്നെ വലിയൊരു ദെന്തപ്പാല നില്പ്പുണ്ട്. ശംഭുവിനു രോഗം വരാനുള്ള
കാരണം എനിക്ക് മനസ്സിലായി.
ആ പാല അവിടെ നിന്നും വെട്ടി മാറ്റി അതിന്റെ ഓരോ വേരും JCB കൊണ്ട് തിരഞ്ഞ് മാറ്റി.
ആറുമാസം അഗ്നിഹോത്രം ചെയ്യാന്‍ പറഞ്ഞു. അത്രെയും നാള്‍ ആ പാലയുടെ ഇല കൊണ്ട്
ഉണ്ടാക്കിയ എണ്ണ ദേഹത്ത് തെയ്ക്കാനും സൂര്യസ്നാനം ചെയ്യാനും ഉപദേശിച്ചു.
അത്ഭുതം എന്ന് പറയുന്നില്ല അയാളുടെ രോഗം മാറി .രോഗകാരണം കിണറിനു സമീപം നിന്ന പാലയാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം .
പാവം സര്‍പ്പങ്ങള്‍ എന്നേ പറയുന്നുള്ളൂ .സര്‍പ്പകാവ് ഇനിയും വെച്ച്
പിടിപ്പിക്കൂ എങ്കില്‍ സര്‍പ്പ ദോഷം ഉണ്ടാകില്ല. പക്ഷേ സര്‍പ്പങ്ങള്‍
നമ്മുടെ ശരീര കോശങ്ങള്‍ ആണെന്ന് മാത്രം. നമ്മുടെ പഴമക്കാര്‍ കോശങ്ങള്‍ക്ക്
നാശം ഭവിക്കുന്നതിനെയും സര്‍പ്പ ദോഷം എന്ന് വിളിച്ചു ആ വാക്കിന്റെ
അര്‍ത്ഥമറിയാതെ നമ്മള്‍ ഉണ്ടാക്കിയ വികല അര്‍ഥങ്ങലാണ് ഇന്നത്തെ
സര്‍പ്പദോഷം.
സാർ എന്താണീ അഗ്നിഹോത്രം ?,, ഇതു ചെയ്‌താല്‍ സര്‍പ്പ ദോഷം മാറുമോ
വീട്ടില്‍ കുഞ്ഞു കുട്ടികള്‍
വാവിട്ട് കരഞ്ഞാല്‍ അല്പ്പം മുളക് അടുപ്പിലിട്ടു പുകയ്ക്കും ഇതിന്റെ ആസിഡ്
ചേര്‍ന്ന രൂക്ഷ ഗന്ധംഷുദ്ര ജീവികളെ പുറത്തു കളയാന്‍ സഹായിക്കും .ഇതിലും
നല്ലത് കുരുമുളകും വെളുത്തുള്ളിയും പുകയ്ക്കുന്നതായിരിക്കും കാരണം ഇവ
രണ്ടും കത്തിയാല്‍ ഒരു ശുദ്രനും ആ ഭാഗത്ത് തങ്ങി നില്‍ക്കില്ല .
കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയോ നിന്ന് പോയ അഗ്നിഹോത്രത്തിന്റെ അവശേഷിക്കുന്ന വിദ്യയാണ് ഈ മുളക് കത്തിക്കല്‍ .
അഗ്നിഹോത്രം ആര്‍ക്കും ചെയ്യാം ഇതു പഠിക്കാന്‍ പൂജ വിധികള്‍ പഠിക്കണമെന്നില്ല .
പൊതുവെ എനിക്ക് വരുന്ന ഫോണ്‍ കോളുകളിൽ എന്നും കേൾക്കാറുള്ള വാചകമാണിത്
''അഗ്നിഹോത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് അഗ്നിഹോത്രം വീട്ടിൽ
നടത്തിയാൽ കൊള്ളാമെന്നുണ്ട് എന്ത് ചിലവ് വരും സമയം ഉണ്ടെങ്കിൽ പറഞ്ഞു തരണം
ഇല്ലെങ്കിൽ സൌകര്യo പോലെ പിന്നെ വിളിക്കാം''' പലരും ചോദിക്കുന്ന സംശയമാണിത്
;;
'' അറിയാനുള്ള അഗ്രെഹമല്ലേ എന്താണ് അറിയേണ്ടത് ?
'' അഗ്നിഹോത്രം ചെയ്‌താൽ കഷ്ട്ടപ്പാടുകൾ മാറുമോ കർമ്മ ദോഷം തീരുമോ? എന്റെ മറുപടി താഴെ എഴുതുന്നു
ക്രതു യുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ല എല്ലാവരും
യെന്ജം ചെയ്തിരുന്നു യാഗങ്ങളും യഞ്ജങ്ങളും അനുഷ്ട്ടിച്ചിരുന്ന
രാജ്യമായിരുന്നു ഭാരതം അത് സർവ്വ ജീവജാലങ്ങൾക്കുംവേണ്ടിയും സുഖമായ
അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു അതിൽ
കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന
മരുന്നുകളുമാണ് ഈ യാഗത്തിന് വിശിഷ്ട്ട ഔവ്ഷധങ്ങൾ നിർമ്മിച്ചിരുന്നത്
തപസികളായ മഹാ ഋഷികളുമായിരുന്നു
ഈ പൈതൃകത്തിന് ഷെയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു
''എന്തിനാണ് ഇത്രെയും നല്ല മരുന്നുകൾ കത്തിക്കുന്നതെന്തിന് അത് ഭക്ഷിച്ചാൽ പോരെ ?
ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തി വാദികളും ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ചോദിക്കുന്ന ചോദ്യമാണ്
ഒരാൾ ബീഡി വലിക്കുബോളുണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും
അസഹ്യമാകുന്നുണ്ടല്ലോ മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു അത് പോലെ
പ്ളാസ്റ്റിക്ക് കത്തുമ്പോളും നാം വിഷമിക്കുന്നുണ്ടല്ലോ പക്ഷേ ചന്ദനം
കത്തുമ്പോൾ '''അയ്യേ മോശമെന്നു''' ആരും പറയുന്നില്ല.
അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ ഗുണം ചെയ്യുന്നു.
''അതെങ്ങിനെയെന്ന് കൂടി വിശദമാക്കൂ ഇവിടെയൊരു തർക്കം ഉണ്ടാകാതിരിക്കട്ടെ ''
കൂടുതൽ വിശദാംശം എന്തിനാണ് നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ
പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി വിരുന്നുകാരൻ ചുമച്ചു
പുറത്ത്പോകും കൂടെ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയും . ശ്വസനം വഴി
നിങ്ങളും ചുമക്കും ഇതിൽ നിന്നും മുളകിന് ദൂഷ്യ ഫലമുണ്ടെനും അത് കത്തുവാനൊ
ഭഷ്യയോഗ്യമല്ലയെന്നും മനസ്സിലാക്കുക.
അത് കൊണ്ട് കുറുംതോട്ടി കത്തിയാൽ ബലം വർദ്ധിക്കും അഗ്നിയിൽ നെയ്യും വിറകും
കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല അതിൽ കസ്തൂരി ചേർത്തു ദേവദാരം
ജെടാമാംസ്സി എന്നിവ കത്തിയാൽ മനസ്സിൽ സമാധാനചിന്തകൾ ഉണ്ടാകുന്ന യോഗയുടെ
നിർവൃതിയും ലഭിക്കുന്നു. ജെഡമാഞ്ചി എന്ന ഔവ്ഷ്ധo പുകയ്ക്കുന്നത്
ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴച്ചയാണ്.
മനുഷ്യന് എഗാഗ്രെതക്ക് ജെഡമാഞ്ചി മാത്രം കത്തിയാൽ മതി മനശാന്തിയുടെ
സുഗെന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔവ്ഷ്ധമാണ് ജേടമാഞ്ചിയെന്ന
''ജടമാംസി'' ഇത് യാഗ ഔവ്ഷ്ധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു പുകക്കട്ടെ
പഠിതാക്കൾക്ക് ഗുണം തന്നെ കിട്ടും
'' ഈ മരുന്നുകൾ അഗ്നിഹോത്രത്തിൽ ചെരുന്നവയാണോ??
അതേ'' ഒരു സത്യo അറിയിക്കാം അഗ്നിഹോത്രം എന്താണെന്ന് ആരും വെക്തമായി
പറയുന്നില്ല ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ് വേദവാണി
വെക്തമായി പഠിക്കാതെയാണ് അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന
അറിവുകളിൽ പലതും ഗൂഗിളിൽ പോലും തെറ്റായചിത്രങ്ങളും കണ്ടുവരുന്നു
അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം പക്ഷേ നമുക്ക് നല്ലതെന്ന്
പൂർണ്ണമായി ബോധ്യപ്പെടുന്ന ഔവ്ഷധ മൂല്യമുള്ളതും സുഗെന്ധമുള്ളതും പുഷ്ട്ടി
വര്ദ്ധനയുള്ളതും ആകാവുന്നതാണ് നൂറ്റിയെട്ട് ഔവ്ഷധം കൊണ്ടുള്ള യാഗവും
അഗ്നിഹോത്രവും ബെഹു വിശേഷമാണ്.
.
ഒരു വെക്തി ആല്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് അയാളുടെ മസ്ഥിഴ്ക്കത്തിൽ
അമൃത് കുറയുംബോളാണ് മരണ ഭയമുണ്ടാകുന്നതും അമൃത് കുറയുന്നത് കൊണ്ടാണ് അഥർവ്വ
വേദത്തിൽ മൃത്യ ഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലില മൊട്ടും പിഴിഞ്ഞ് നീര്
കൊടുക്കാൻ പറയുന്നു ഇവ കൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു ആലിൻ കീഴെ
വിശ്രേമിക്കാനും ഓതുന്നു അഗ്നിഹോത്രത്തിൽ അമൃതും ആലില മാവില പ്ളാവില ഇവ
ചേരുന്നു.
ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ ഈ
ചടങ്ങിൽ ചിരട്ടയും പൊതി മടലും കത്തുവാൻ പാടുള്ളതല്ല. അറിവില്ലായ്മ
കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമദാനിക്കാം.
അഗ്നിയിൽ ലയിച്ച് ഭസ്മ തുല്യ മായ വെളുത്ത ചാരമാകുന്നതു മാത്രമേ അഗ്നിയിൽ
ഹവിസ്സ് ആയി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗവശിഷ്ട്ടമായ ഹോമകുണ്ടത്തിൽ
ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം'' എന്നറിയപ്പെടുന്നത് .
ശിവഭഗവാൻ പൂശിയതും ഇതാണ്.
ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ
കറുത്തിരിക്കും. ഇതിൽ കാർബണ്‍ കൂടുതൽ ഉണ്ട്. കണ്ണുകൾ എരിയുന്നതും
കണ്ടുവരുന്നു. ഇതു ദോഷം തന്നെയാണ്.
കരിംതിരി കത്തരുതെന്നു പഴമക്കാർ പറയും കരിം തിരിയിൽ കറുത്ത കാർബണ്‍
ഉണ്ടാക്കുന്നു ഇതു ശ്വോസിക്കാൻ കൊള്ളില്ല അതാണ് കരിംതിരിയിലുള്ള വാസ്ഥവo
ഇതു മനസിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ.
കണ്ണമഹർഷിയുടെ ദിനവുമുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തു പുത്രിയായ ശകുന്തള
ചമത ആണ് ഒരുക്കുന്നത് ചിരട്ടയും മടലും അതിൽ വരുന്നേയില്ല ചമതയുടെ വിറക്
കത്തിയാൽ ചാരം വെളുത്തിരിക്കും അത് പോലെ കത്തിച്ചാൽ അല്പ്പം പോലും കാർബണ്‍
ഇല്ലാത്ത പ്ളാവും നെല്ലിയും ചന്ദനവും വിറകിനായി ഉപയോഗിക്കാം മാവും നല്ലതാണു
കൊപ്ര ഉപയോഗിക്കാം.
''എങ്ങിനെയാണ് ഈ ഔവ്ഷധം കത്തിയാൽ ശുചിത്യമുണ്ടാകുന്നത് ??
ഒരു ജെഡവസ്തു ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗെന്ധം കലരുന്നു അങ്ങിനെ വായു
ദുഷിക്കുന്നു വിളപ്പിൽശാലയുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ എന്റെ ജില്ലയിൽ
ബ്രെമ്മപുരം മാലിന്യ പ്ളാന്റിന്റെ പരിസരത്തു ഇന്നു ആരും ജീവിക്കുന്നില്ല
അവിടെ ജീവിച്ചവർ സൊന്തം വീട് പോലും ഉപേക്ഷിച്ച പോയ നില നിങ്ങൾക്കും കാണാം.
പക്ഷേ സുഗെന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടന്ന് വായുവിൽ കലരും ഗെന്ധം എവിടെ വരെ എത്തുന്നുവോ അവിടംവരെയും വായുവും ശുദ്ധം തന്നെ
''' സുഗെന്ധമുള്ള ഏലം വയമ്പ് ജാതിപത്രി രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ??
മണമുണ്ടാകും പക്ഷേ കത്തുന്ന അത്ര വേഗത്തിൽ സുഗെന്ധം പരക്കില്ല കുറച്ചു
മത്സ്യo വീട്ടിൽ വെച്ചാൽ വലിയ മണമൊന്നും ഉണ്ടാകില്ല പക്ഷേ ഒരെണ്ണം
മാത്രമെടുത്ത് വറുത്താലോ മീന്റെ ഗെന്ധം ശക്തമായി പരക്കുന്നു അയൽവീട്ടിലും
നിങ്ങൾ മത്സ്യo വാങ്ങിയതായി അറിയുകയും ചെയ്യും അത് കൊണ്ട് ഔവ്ഷധം
കത്തുന്നതാണ് നല്ലത്.
ദെവദാരും കറുകപ്പുല്ലും ഭ്രെമ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓര്മ്മ വർദ്ധനവിനും അപ്സമാരത്തിനും നല്ലതാണ്.
ഗ്രഹ പ്രേവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുല്ഗുലു
അമൃത് ദേവദാരു മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം.
മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്യ മാകുന്നു
ഭവന ശുദ്ദിക്കും അത് വഴി അന്തരീക്ഷ മാലിന്യo കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും
.
പ്രസവശേഷം വയമ്പ് ബ്രെമ്മി ഗുല്ഗുലു ഇരട്ടിമധുരം ചതകുപ്പ നന്നാറി ഇവ കൂടുതൽ
ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്സ് വരാതിരിക്കാൻ
സഹായിക്കും കുഞ്ഞു സുഹമായി ഉറങ്ങും.
നിങ്ങൾ ഒരു വാസ്ഥവം തിരിച്ചറിയുക ഇന്ന് അല്ഷിമേഴ്സ് എന്ന രോഗവും പഠിക്കുന്ന
കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നത് മണമുള്ള സോപ്പും കെമിക്കൽ കലർന്ന
ലേപനങ്ങളുമാണ് നമ്മൾ ഊണിലും ഉറക്കത്തിലും ഭക്ഷിക്കുന്നത് വായു ആണല്ലോ അത്
കൃത്രിമ മാക്കുന്നത് ഈ ലേപനങ്ങളും കൊതുകുതിരിയുമാണ് ഈ മലിനവായു പുറത്തു
കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ
അത് ഗുണം തന്നെ.
ഈ അഗ്നിഹോത്രം കൊണ്ട് കർമ്മ ദോഷം മാറുമോ എന്ന് ചോദിക്കരുത് നിങ്ങൾ
മുജ്ജെന്മ്മത്തിലെ സുകൃതം കൊണ്ട് ഈ ജെന്മം പലതും നേടിയില്ലേ അത് കർമ്മ
ദോഷമാല്ലല്ലോ അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക
അത് മറ്റുള്ളവര്ക്കും നിങ്ങളുടെ ശത്രുവിനും കിട്ടും അത് നന്മയല്ലേ?
അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബണ്‍ ഉണ്ടാകും അത്
വഴി സസ്യ ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും അവയും തഴച്ചു വളരും അത് വഴി മഴ
ലഭിക്കും മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു ഔവ്ഷധങ്ങൾ മുളച്ചു
പൊന്തും ചീരയും തഴുതാമയും നിറയും മാവുകളിൽ ഫലം നിറയും അവ ഭക്ഷിക്കുന്ന
കിളികൾ പോലും നിനക്ക് വേണ്ടി പ്രാർഥിക്കും'''''
അങ്ങിനെയെങ്കിൽ കര്മ്മ ദോഷവും കുറഞ്ഞു വരാതിരിക്കുമോ?
ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാകും അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യട്ടെ.
അഗ്നിഹോത്രം കൊണ്ട് അപസ്‌മാരം മാറുന്നു ;;''അപസ്മാരം'' ;; എന്തുകൊണ്ട് വരുന്നു? സര്‍പ്പങ്ങള്‍ക്ക് അതിലൊരു പങ്കുമില്ല !!!
ഈ രോഗത്തിനെ അപസ്മാരം എന്ന് വിളിക്കാമോ?
അപസ്മാരം എന്നാൽ എന്താണ്?''
കാലാന്തരത്തിൽ ഓർമ്മിക്കുവാനുള്ള കഴിവ് നശിപ്പിക്കുന്ന രോഗമത്രേ ''അപസ്മാരം '''
സ്മരിക്കുക = ഓർക്കുക
അപ+സ്മരിക്കുക =ഓർമ്മ ഇല്ലാതാവുക
മറവിരോഗം എന്ന അല്ഷിമെഴ്സിനെയല്ലേ അപസ്മാരം വിളിക്കേണ്ടത്?
ഓർമ്മ ഇല്ലാതാവുക എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന രോഗത്തിനെ '' അപസ്മാരം''' എന്നാണ് വിളിക്കുന്നത്
അങ്ങിനെയെങ്കിൽ എന്തിനാണ് അപസ്മാരം പിടി പെടുമ്പോൾ '''മൂക്കിലൂടെയും വായിലൂടെയും നുരയും പതയും വരുന്നത്?
മറവി കൂടുതൽ ഉള്ള മനുഷ്യരെല്ലാം ഓർമ്മക്കുറവുള്ളവരാണ് ..പക്ഷേ അവർക്കൊന്നും
വായിലൂടെ നുരയും പതയും വരുന്നില്ല അപ്പോൾ അപസ്മാരം
ഓർമ്മക്കുറവുണ്ടാക്കുന്ന രോഗമാണോ ?
ഓർമ്മ ഇല്ലാതാവുന്ന അല്ഷിമേഴ്സ് ബാധിച്ച മനുഷ്യർക്കും ഓർമ്മ
കുറയുന്നവർക്കും വായിൽ നിന്നോ മൂക്കിൽ നിന്നോ നുരയോ പതയോ വരുന്നില്ല
എന്നതും നമ്മളെ ചിന്തിപ്പിക്കുന്നു
'' അങ്ങിനെയെങ്കിൽ എന്താണ് ''അപസ്മാരം ''
(ആധുനിക ശാസ്ത്രം ഇതിനെ nervous system ത്തിന്റെ തകരാറാണ് എന്ന് പറഞ്ഞ് ഞരമ്പുകളെ ചികിത്സിക്കുന്നു)
ഞരമ്പുകളുടെ തകരാറോ ബെലഹീനതയോ അല്ല രോഗകാരണം കാരണം
ആയുർവേദത്തിന്റെ തറവാടായ ''അഥർവ്വം'' എന്താണ് പറയുന്നത് എന്ന് നോക്കാം ''
ഭക്ഷണത്തിലൂടെയോ ജലപാനത്തിലൂടെയോ ശരീരത്തിൽ എത്തുന്ന മലിനമായ എന്തിനെയും
ശരീരം പുറംതള്ളും കൂടുതൽ മാലിന്യവസ്തുവിനെ ശരീരം
വയറിളക്കത്തിലൂടെയും.വിശപ്പ് കെടുത്തുന്ന പനി സീകരിച്ചും.ത്വ് ക്കിൽ കൂടി
വയർപ്പിച്ചും പുറംതള്ളും.
നെഞ്ചിൽ കഫം കൂടിയാൽ ചുമ വരുത്തി കഫത്തെ പുറംതള്ളും.
കണ്ണിൽ വരുന്നതിനെ കണ്ണിൽ പീളയിലൂടെ പുറത്തുവിടുന്നു.
തലനീരിനെ മൂക്കൊലിപ്പാക്കിയും തുമ്മിയും ഇല്ലാതാക്കുന്നു.
അങ്ങിനെ ശരീരം ദുഷിച്ച എന്തിനെയും തള്ളിക്കളയുന്നു.
.ഇവ പുറത്തു പോകാതിരുന്നാൽ അഴുക്കുകൾ കെട്ടി കിടക്കുകയും അവ ഏത് അവയവ ഭാഗത്താണോ ആ ഭാഗം നശിക്കുകയോ കേടുവരികയോ ചെയ്യും.
കൂടുതൽ കേട്ടികിടന്നാൽ രെക്തം ദുഷിക്കും മസ്ഥിഴക്ക ഭാഗത്തേക്ക് ദുഷിച്ച രെക്തമെത്തും എത്തിയാൽ മരണം ഉറപ്പ്..
കഫ രൂപത്തിൽ തലച്ചോറിന്റെ ഭാഗത്ത് അഴുക്ക് കുമിഞ്ഞു കൂടുന്നുതൽസ്സമയം.
പ്രാണ രേക്ഷാർത്ഥം ശരവേഗത്തിൽ അവയെ അക്രെമിച്ചു പുറം തള്ളുന്ന. ഈ അഴുക്കു
പുറത്തു പോകുന്ന സമയം വരെ രോഗി ഗോഷ്ട്ടികൾ കാണിക്കുന്നു. രോഗിയുടെ ഈ അവസ്ഥ
ആദ്യ മായി കാണുന്നവൻ ഭയപ്പെടും. നിമിഷങ്ങൾ ക്കുള്ളിൽ ദുർഗെന്ധമുള്ള നുരയും
പതയും മൂക്കിൽ കൂടി തുപ്പുന്നു ഇതു മണത്തു നോക്കിയാൽ മലത്തിനെക്കാളും
മോശഗെന്ധമാണിതിന് .ഈ അവസ്ഥയെ ''അപസ്മാരം'' എന്നി വിളിക്കുന്നു.
ഭക്ഷണ ക്രെമക്കേടുകൾ മൂലം അഴുക്കു കെട്ടി നില്ക്കുന്നു അവയെയെല്ലാം ശരീരം
നിർമാജനം ചെയ്യുന്നു അങ്ങിനെ ജീവനെ നില നിർത്താൻ ആൽത്മാവ് ചെയ്യുന്ന
ക്രീയയെ അപസ്മാരം എന്നല്ല വിളിക്കേണ്ടത് പ്രാണരക്ഷാ മാർഗ്ഗം എന്നാണ്
വിളിക്കേണ്ടത്.
മലബന്ധം അപസ്മാരത്തിനു കാരണമാകാം
ഉറക്കകുറവും ഉറങ്ങാൻ അനുവധിചില്ലെങ്കിലും കുട്ടികളിൽ രോഗാവസ്ഥ ഉണ്ടാക്കും.
അടിഞ്ഞു കൂടുന്ന അലോപ്പതി മരുന്നും രോഗത്തിന് കാരണമാണ്
എങ്കിൽ മറുമരുന്ന് എന്താണ് ?
പ്രായം കൂടുതൽ ഉള്ളവരിലും രോഗം മാറാതിരിക്കാൻ കാരണം എന്താണ് ?
കൃത്രിമ സുഗന്ധ ലേപനങ്ങൾ രോഗം അയാളിലും ശോസിക്കുന്ന നമ്മിലും ഉണ്ടാക്കുന്നു.
മണമുള്ള സോപ്പുകൾ ആണ് അല്ഷിമെഴ്സിനും അപസ്മാരത്തിനും കാരണം
ചന്ദന ത്തിരികൾ എന്ന് വിളിക്കുന്ന തിരികൾ ആണ് രോഗകാരണം
അലുമിനിയം പാത്രങ്ങൾ ആണ് രോഗകാരണം
നോണ്‍ സ്റ്റിക്ക് പാത്രങ്ങൾ ആണ് രോഗകാരണം
ശരിനത്തിനകത്ത് കൈവിഷം പോലെ (എട്ടുകാലി തേൾ ചീമുട്ട ഇവ ഉണക്കി പൊടിച്ചു ഭക്ഷണം.
വഴി ശത്രുവിനു കൊടുക്കുന്നത് രോഗം നീണ്ടു നിന്നേക്കാം english madison നും വിഷം തന്നെയാണ് ഇതും അപസ്മാരം വരുത്തി വെക്കും)
ദേഷ്യo വരുമ്പോൾ മറവി കൂടുന്നു പകയും കോപവും രോഗം മൂർചിപ്പിക്കുന്നു.
എങ്കിൽ അഗ്നിയും ജലവും കണ്ടാൽ രോഗം ഉണ്ടാകാൻ കാരണം എന്താണ് ?
ജലാശയങ്ങൾ കണ്ടാൽ മൂർചിക്കുന്ന രോഗമാണോ അപസ്മാരം ??
തീ കണ്ടാൽ രോഗാവസ്ഥ കൂടുന്നുവോ ??
അഗ്നിയും ജലവും രോഗം കൂട്ടുന്നില്ല മറിച്ച് രോഗം കുറയ്ക്കുകയാണ് ചെയ്യുന്നത് എന്ന സത്യo നിങ്ങളറിയുക.
"" അഗ്നികൊണ്ടും ജലം കൊണ്ടും ലോകത്ത് നിന്നും മാറ്റാൻ പറ്റുന്ന രോഗമാണ് അപസ്മാരം'''
ദേവദാരു കൊണ്ട് അഗ്നിഹോത്രം ചെയ്തു അപസ്മാരം മാറ്റാം
ജലാശയത്തിൽ നീന്തിച്ചും അപസ്മാരം തുടച്ചു നീക്കാം
അഗ്നിഹോത്രത്തിലൂടെയും ഭൈഷിജ്യ അഗ്നിഹോത്രം കൊണ്ടും നിരവധി രോഗങ്ങൾ
ഇല്ലാതാക്കാൻ സാധിക്കും നൂറ്റിയെട്ട് ഔവ്ഷധങ്ങൾ വിധിപ്രകാരം ചേർത്തു
അഗ്നിയിൽ ഹോമിച്ചു അതിൽ നിന്നും ഉണ്ടാകുന്ന ഗന്ധം നമ്മിൽ പ്രേധിരോധ ശക്തി
കൂട്ടുന്നു.
പുതിയ വീട്ടിൽ താമസിക്കാൻ ഈ ഹോമം ചെയ്യുക നിരവധി വീടുകളിൽ ഈയുള്ളവൻ ഇതു ചെയ്യുന്നു.
ഈ ഗ്രൂപ്പിൽ ഉള്ള നിരവധി അന്ഗത്തിന്റെയും വീട്ടിൽ ഈ മരുന്നുകൾ
കൊടിത്തിട്ടുമുണ്ട് ഇതു വെച്ച് പലരുടെയും വീട്ടിൽ ഹോമവും ചെയ്തിട്ടുണ്ട്
നിലച്ചു പോയ ഈ വിദ്യക്ക് പുനർ ജീവനം നല്കിയ എല്ലാവര്ക്കും നന്ദി
ഇതു കുറച്ചു നാൾ മുൻപ് ഇവിടെ പറഞ്ഞതാണ് എങ്കിലും ഒന്ന് കൂടി വിവരിക്കുന്നു ..
അപസ്മാഗിക്ക് ജലം കണ്ടാൽ രോഗം മൂര്ച്ചിക്കാനുള്ള കാരണം എന്താണ് എന്ന് നോക്കാം.
കുളങ്ങളുടെയും തോടുകളുടെയും പരിസരത്തെ വായു ശുദ്ധമാണ് അത് ശ്വോസിക്കുന്ന മാത്രയിൽ നമ്മിലെ അഴുക്കു നീക്കം ചെയ്യപ്പെടും
നല്ലത് അകത്തു ചെന്നാൽ മോശമായത് പുറത്തു പോകുമെന്നു ആര്ക്കാണ് അറിയാത്തത്.
ഏഴു ദിവസം മാംസാഹാരി പച്ചക്കറികൾ പച്ചക്ക് തിന്നാൽ എട്ടാം ദിനം മുതൽ
ഗുദത്തിൽ കൃമികടി തുടങ്ങും ഇറച്ചി തീറ്റക്കാരനെന്റെ വയറ്റിൽ പുഴുവിനു
ജീവിക്കാം പറ്റും അപ്പൊ നല്ലത് ചെന്നാൽ ക്രിമിക്കും രക്ഷയില്ല പച്ചക്കറി
തീറ്റ തുടർന്നാൽ അൽപ്പ ദിനം കൊണ്ട് കൃമി ശല്യo ഇല്ലാതാകും.
അത് പോലെ ജലാശയ പരിസരത്തുള്ള നല്ല വായു അപസ്മാരത്തിനു കാരണമാകുന്നതിനെയും പുറത്തു കളയുന്നു ഇത് വാസ്തവമെന്ന് നിങ്ങളറിയുക.
ജലത്തിന് രേക്തത്തെ ആവാഹിക്കാൻ കഴിയും എന്ന് നമുക്ക് അറിവുള്ളത് ആണല്ലോ
പുഴയിലോ കുളത്തിലോ വെച്ച് നമ്മുടെ ശരിരത്തിൽ എവിടയെങ്കിലും മുറിവ്
സംഭവിച്ചാൽ രക്തം നഷ്ട്ടപ്പെടും മരണവു സംഭവിക്കും കൈവിരലിൽ ചെറിയ മുറിവ്
ഉണ്ടാക്കി ഒരു ഗ്ലാസ്സ് ജലത്തിൽ മുക്കിപ്പിടിച്ചാൽ നമുക്ക് ഇതു
സ്ഥിരികരിക്കാം.
ജലം രക്തത്തെ ആകര്ഷിക്കുന്നു അല്ലെങ്കിൽ രെക്തം നനവുള്ള ഇടം ഇഷ്ട്ടപ്പെടുന്നു എന്നതാണ് വാസ്തവം
മനുഷ്യനും നനവുള്ളിടം ഇഷ്ട്ടപ്പെടുന്നു എയർ കണ്ടീഷൻ റൂം നമ്മളും
ഇഷ്ട്ടപ്പെടുന്നു അതുപോലെ ജലപരിസരം അപസ്മാരരോഗിയുടെ ശരീരമിഷ്ട്ടപ്പെടുന്നു.
നിങ്ങളുടെ ഇരു കൈകളും ചേർത്ത് പിടിക്കുക ഇടത്തെ കൈപ്പത്തിയെക്കാളും വലത്തേ
കൈ വിരലുകളും ഭാഗങ്ങളും ആണ് കുടുതൽ വെളുത്തത്?? കാരണംഈ കൈ കൊണ്ടാണ് നാം ജലം
കുടുതൽ കൈകാര്യമ് ചെയ്യുന്നത്
സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ ഇരു കാൽ പാദം കാണുക ഒരു പോലെ വെളുപ്പ് ആണ്.
ഭുമിയിലെ നനവ് പക്ഷ ഭേദമില്ലാതെ ആണ് കാലുകൾക്ക് ലഭിക്കുന്നത് അതാണ് ഒരു പോലെ ഇരിക്കാൻ കാരണം.
വായുടെ അകം നനവ് ഉള്ളതാണല്ലോ അവിടെയും രേകതവർണ്ണം ഉണ്ട്
ഇനി ജലം എന്താണ് എന്ന് നോക്കാം.
ശാസ്ത്രം പറയുന്നു ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചേർന്നത് എന്താണോ അത് വാട്ടർ.
എന്നാൽ ഇതുരണ്ടും എടുത്തു മിക്സ് ചെയ്താൽ വെള്ളം ഉണ്ടാകില്ല
ആംഗലേയ ഭാഷയിൽ water വാട്ടർ എന്നാണ് ജലത്തിന് നാമം എന്തില് നിന്നാണോ ഈ വാക്ക് ഉത്ഭവിച്ചത് എന്നൊന്നും സായിപ്പിന് അറിയില്ല
ഇനി അഥർവവേദം പറയുന്നു ജീവൻ ലെയിപ്പിച്ചത് ഏതാണോ അതിനെ ജലം എന്ന് വിശേഷിപ്പിക്കുന്നു.
ജ (ജന്മം =ജീവൻ ) (ലം) ലെയിപ്പിച്ചത് .. ജീവനെ ലെയിപ്പിച്ചതിനെ ജലം എന്ന് വിളിക്കുന്നു.
ജലം അപസ്മാര രോഗിയിലും ജീവനെ ഉണർത്തുന്നു .
''അനന്തമായ പ്രപഞ്ചത്തിന്റെ പത്മ നാഭിയിൽ നിന്നും ജീവൻ ഉത്ഭവിച്ചു
എന്ന് ഋഗ വേദത്തിൽ പുരുഷസൂക്തം പറയുന്നു.
''നാരായണൻ'' എന്നാൽ ജലത്തിൽ കിടക്കുന്നവൻ എന്നാണ് ''''''
നാരം + അയനം = നാരായണം ( നാരം =വെള്ളം )
അനന്തതയിൽ ഉറങ്ങുന്നതിനെ ഉണര്ത്താൻ ജലത്തിനു കഴിയുമെങ്കിൽ മസ്ഥിഴക്കത്തിലെ
അപസ്മാരത്തിനു കാരണമാകുന്ന അഴുക്കും ജലം കൊണ്ട് ഇല്ലാതാകും.
വേനലിൽ ജീവ്ച്ച്ചമായികിടക്കുന്ന വിത്തുകല്ക്ക് മഴത്തുള്ളികൾ ജീവൻ
നല്കുന്നുപോലെ അപസ്മാര രോഗിയിലെ ആയുസ്സ് കൊതിക്കുന്ന ജീവൻ ജലം
ഇഷ്ട്ടപ്പെടുന്നു.
ബോധം കെട്ടു വീണാലും അല്പ്പം ജല തുള്ളികൾ നമ്മേ ഉണര്ത്തുന്ന പോലെ അപസ്മാര രോഗിയിലും ജലം ജീവനെ ഉണർത്തുന്നു
കണ്ട ശുദ്ധി വരുത്താൻ ഗായകർ കഴുത്തറ്റം ജലത്തിൽ നിന്നാണ് സാധകം ചെയ്യുന്നത്
നടുവേദനയ്ക്ക് നീന്തൽ നാല്ലതെങ്കിൽ മറ്റുള്ള രോഗത്തിനും ജലം ഗുണം തന്നെ .
മലബെന്ധത്തിനു ജലത്തിൽ നീന്തൽ നല്ലൊരു മരുന്നാണ് ... നനഞ്ഞ തോര്ത്ത് അരയിൽ കെട്ടിയാലും മതി.
വാത രോഗികൾ ചൂടുള്ള ജലത്തിൽ കുളിച്ചതിനു ശേഷം തണുത്ത ജലത്തിൽ കുളിക്കുന്നതു ഉത്തമമാണ് എന്ന് ആയുർവ്വേദം പറയുന്നു
അസ്മ രോഗികൾ തണുത്ത ജലത്തിൽ കുളിക്കുന്നത് ഗുണകരമാണ്.
'''''എങ്കിൽ'''''
നാം നമ്മുടെ മുഖത്തും ഒരു ജല പരീഷണം നടത്തി നോക്കു മാറ്റം തിരിച്ചറിയു
അതി രാവിലെ മുഖം തണുത്ത വെള്ളത്തിൽ പത്തു മിനിട്ട് കഴുകു എങ്കിൽ ജീവോര്ജ്ജം മുഖത്തേക്ക് ഒഴുകും.
20 മിനിട്ട് കഴിഞ്ഞാൽ വീണ്ടും ഒന്ന് കുടി ജലസ്പര്ശം ആകാം താൾപ്പര്യ മേകിൽ ഒരു മണിക്കുരിനുള്ളിൽ അഞ്ചു നേരം ആകാം.
പല്ല് തേപ്പിനും / ഭക്ഷണ ശേഷവും നമ്മൾ ഇതു ആവര്ത്തിക്കുന്നത് കൊണ്ടാണ്
നമ്മുടെ മുഖം അലപ്പ മെങ്കിലും പ്രേസാദിക്കാൻ കാരണം അല്ല്പ്പം കുടി ശ്രദ്ധ
കൊടുത്താൽ രെക്തം തുടിക്കുന്ന ഒരു മുഖം നമുക്ക് സോന്തമാക്കം ''' ഫെയര് ആൻഡ്
ലവ്‌ലി '' പോലുള്ള ലേപനങ്ങൾ ഒഴിവാക്കുകയും ആകാം
ഇനി ഒന്നുകുടി വിശദമാക്കുന്നു.
നമ്മൾ ഉപയോഗിക്കുന്ന ബെഡ്റും ഒരു ബക്കറ്റു ജലം ഉപയോഗിച്ച് കഴുകിയാൽ കറുത്ത ജലം ആണ് ഉണ്ടാവുക വീണ്ടും.
കഴുകിയ മുറി ഒന്നുകുടി വൃത്തി ആക്കിയാൽ ജലത്തിന്റെ കറുപ്പു നിറം കുറയും 5
പ്രാവിശം മുറി കഴുകിയാൽ പേരിനു പോലും കറുപ്പ് ഇല്ലാത്ത ശുദ്ധ ജലം തന്നെ
തിരിച്ചു കിട്ടും, അതിൽ അഴുക്കു ഉണ്ടാകില്ല.
അപസ്മാര രോഗി രാവിലെ മുഖം കഴുകിനോടൊപ്പം 20 മിനിട്ട് ഇടവിട്ട് 5 ഗ്ലാസ്
ജലവും കുടിക്കുക അപ്പോൾ ആദ്യമോഴിക്കുന്ന മൂത്രം മഞ്ഞ നിറത്തിലും പിന്നെ
നിറം കുറവും അവസാനം ദുർഗെന്ധം പോലുമില്ലാതെ ശുദ്ധവെള്ളനിറത്തിൽ മുത്രം
പോകും അങ്ങിനെ അകവും കഴുകാം സ്ഥിരം ജലത്തിൽ നീന്തിയാൽ അപസ്മാരവും
ഇല്ലാതാകും.
തുളസി പുനര്നവ ചപ്പങ്ങം ചെറുള ഇങ്ങിനെ ഓവ്വ്ഷധ ജലംഅപസ്മാര രോഗി കുടിക്കുക
ഗുണം കുടും ആഴ്ചയിലോ ഇട വിട്ട ദിവസ്സങ്ങളിലോ ഇതു മാറി മാറി ഉപയോഗിക്കാം.
പനിനീര് എന്നാൽ ചന്ദ്രനിലെ ജലം എന്നാണ് പണ്ട് അമ്പലങ്ങളിൽഇതു കൊടുത്തിരുന്നു പനിനീര് എന്നാണ് അതിന്റെ നാമം ''''
( അന്പ് =സ്നേഹം / ലെയം =ഒഴുകുന്നത് ).
പുരാതന കാലങ്ങളിൽ അമ്പലം എന്നാൽ സ്നേഹം ലെയിക്കുന്ന ഇടമായിരുന്നു.
ഷെയങ്ങളെ ത്രാണം ചെയ്യുന്നത് സ്ഥലം ഷേക്ത്രവുമാണ് (രോഗത്തെ ഇല്ലാതാക്കുന്നത് ).
പക്ഷേ ഇന്ന് അമ്പല കമ്മറ്റിക്കോ ശാന്തിക്കാരനോ ഭൈഷിജ്യമന്ത്രങ്ങൾ അറിയില്ല
ആയുർവിധിയോ ഔവ്ഷധാമോ അറിയില്ല എന്റെ അറിവിൽ അഗ്നിഹോത്രം നടത്തുന്ന ഏക
ഷേക്ത്രം ഇടപ്പള്ളിയിലെ '''മൈലളാത്തു''' ശിവ ഷേക്ത്രത്തിൽ മാത്രമാണ് ഇവിടെ
ഇന്നും അഗ്നിഹോത്രം നടത്തപ്പെടുന്നു....
ഈ ഗ്രൂപ്പിൽ ഉള്ള നിരവധി അന്ഗത്തിന്റെയും വീട്ടിൽ ഈ മരുന്നുകൾ
കൊടിത്തിട്ടുമുണ്ട് ഇതു വെച്ച് പലരുടെയും വീട്ടിൽ ഹോമവും ചെയ്തിട്ടുണ്ട്
നിലച്ചു പോയ ഈ വിദ്യക്ക് പുനർ ജീവനം നല്കിയ എല്ലാവര്ക്കും നന്ദി അധികം
പണച്ചിലവില്ലാത്ത ഈ ഹോമം രോഗമുക്തിക്കും വീട്ടിൽ നല്ല അന്തരീക്ഷത്തിനും
വിശ്വോസമുള്ളവർ ചെയ്യട്ടെ.
വൈദിക കാലത്ത് സുര്യ കാന്തം കണ്ടുപിടിച്ചിരുന്നു അത് പോലെ ചന്ദ്ര കാന്തവും
കണ്ടുപിടിച്ചിരുന്നു ..സുര്യകാന്തം കൊണ്ട് അഗിനി ഉണ്ടാക്കുന്ന പോലെ ചന്ദ്ര
കാന്തം കൊണ്ട് ചന്ദ്രനിൽ നിന്നും ജലം ശേഖരിക്കുകയും രോഗികള്ക്ക് നല്കുകയും
ചെയ്തിരുന്നു വിദേശികൾക്ക് നമ്മുടെ ഈ ശാസ്ത്രത്തിൽ ഇന്നും വിശോസം
വന്നിട്ടില്ല.
സുശ്രുതത്തിലെ സുത്രസ്ഥാനം എന്നാ ഭാഗത്ത് ഈ വിദ്യയെക്കുറിച്ച് പറയുന്നത് നോക്കുക.
''രേഷോഹ്നം ശീതളം ഹ്ലദി ജ്വര ദാഹവിഷാപഹം
ചന്ദ്ര കന്തോല്ഭവം വാരി പിതോഹ്നം വിമലം സ്മൃതം''
സുശ്രുതം 45/30.
ചന്ദ്ര കാന്തം കൊണ്ട് ഉണ്ടാക്കുന്ന ജലം രേക്ഷസുകളെ നശിപ്പിക്കുന്നതും
തണുപ്പുള്ളതും ആനന്ദ പ്രദവും പിത്തം ജ്വരം ചുട്ടുനീറ്റം വിഷം എന്നിവ
നശിപ്പിക്കുന്നതും ആയിരിക്കും// ഭൈഷിജ്യ അഗ്നിഹോത്രം കൊണ്ട് ഈ ജലം ഇന്നും
നിർമ്മിക്കാം ശംഖും തെറ്റാംബരൽ വിത്തും മുഖ്യമാണ്.
ഇനി ഇതൊന്നും ഞങ്ങൾ വിശോസ്സിക്കില്ല എന്ന് പറയരുത് മഹാനായ അക്ബര് ചകർവർത്തി
ജിവിചിരുന്നെങ്കിൽ ഇതു വിശോസിക്കണം കാരണം അക്ബറുടെ ജിവിത ചരിത്രത്തിൽ
അക്ബര് തന്നെ പറയുന്നു ചന്ദ്രനിൽ നിന്നും ജലമെടുത്തു തന്നെ ചികിത്സിച്ചു
എന്ന്.
!!!ഉരുളി കമിഴത്തല്‍ !!
ഉരുളി കമിഴ്ത്തി വെച്ചില്ലെങ്കില്‍ അതില്‍ വീഴുന്ന ചെറു ജീവികള്‍ക്ക്
അതില്‍ നിന്നും കയറാന്‍ സാധിക്കില്ല അവ മരണപ്പെടും സനാതന ധര്‍മ്മത്തില്‍
അതിനും പാപമുണ്ട്.
ജിവിതത്തില്‍ അങ്ങിനെ അറിയാതെ വല്ലതിനെയും കൊന്നിട്ടുണ്ടെങ്കില്‍ ഇനി
ആവര്‍ത്തിക്കരുത്. ഒരു ജീവനെ നശിപ്പിച്ചാല്‍ നിങ്ങളില്‍ നിന്നും പുതു
ജീവന്‍ ഉണ്ടാകാന്‍ പ്രയാസം നേരിടും. എന്ന് വച്ചാല്‍ വന്ധ്യത വരാനുള്ള
സധ്യതയുണ്ട്. എല്ലാ പാത്രങ്ങളും കഴുകി കമിഴ്ത്തി വെക്കുക. ചായ
കുടിക്കുന്ന ഗ്ലാസും കമിഴ്ത്തി വെക്കുക അല്ലെങ്കില്‍ അതിലും ചില ജീവികള്‍
വീണു ചാകും . ജീവികളെ രക്ഷിക്കാന്‍ പാത്രങ്ങളെ കൊലപാതകി ആക്കരുത് .മറ്റു
ശാസ്ത്രം ഒന്നും ഉരുളി കമിഴത്തലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
ചില ആചാരങ്ങള്‍ അനുഷ്ട്ടിചില്ലെങ്കില്‍ എന്ത് സംഭവിക്കും നിങ്ങള്‍ പരീക്ഷിച്ചുo നിരീക്ഷിച്ചും നിങ്ങളുടെ അറിവ് കൊണ്ട് അന്വഷിച്ച് അതൊക്കെ കണ്ടു പിടിക്കണം .പ്രിതൃക്കല്‍ എന്നൊക്കെ കേൾക്കുമ്പോൾ നാം ചിലപ്പോള്‍ നെടുവീര്‍പ്പിടും അയ്യോ എന്റെ മരിച്ചു പോയ അച്ഛനാണല്ലോ അത് മരിച്ചു പോയ അമ്മയാണെന്നും സഹോദരനാനെന്നുമൊക്കെ ധരിച്ചു പണ്ടെങ്ങോ മരിച്ചു മണ്മറഞ്ഞ ആളുകളെ ഓര്ക്കുന്നു .
എന്നാൽ പിതൃക്കള്‍ എന്നതിന് കൃഷി ഗീത പറയുന്നത് നോക്കുക പ്രകൃതിയിലെ മാറി വരുന്ന കാലാവസ്ഥയില്‍ പ്രുകൃതിയിലെ ജീവ ജാലങ്ങളെ സംരെക്ഷിക്കേണ്ടത് മനുഷ്യകുലങ്ങളാണ് .നമ്മുടെ കൂടെപ്പിറപ്പായ സസ്യ മൃഗ ജാലങ്ങള്‍ അവ ഭൂമിയില്‍ ഇല്ലെങ്കില്‍ മനുഷ്യജന്മം പാഴാണ് .
പ്രകൃതി സംരക്ഷണമാണ് പിതൃ പൂജ . കാരണം നമുക്ക് മനുഷ്യജന്മം കിട്ടുന്നതിനു മുന്‍പേ ഈ ഭൂമിയില്‍ ജനിച്ചവരാണ് സസ്യ ജാലകങ്ങള്‍ .ഭൂമിയിലേക്ക് നമ്മുടെ വരവും നോക്കി മധുര ഫലങ്ങളായി കാത്തു നിന്നവര്‍ ഇവരാണ്.ജന്മത്തിനു മുന്‍പേ വിശപ്പടക്കാന്‍ ജന്മ മെടുത്തവര്‍
പ്രുകൃതിയുടെ അമൃത ഫലങ്ങള്‍ നെഞ്ചിലെറ്റിയ ആദ്യ മുല ഞെട്ടുകളാകുന്നു സസ്യങ്ങള്‍ അവ ഭൂമിയുടെ സ്തനങ്ങളായി നിന്റെ ചുണ്ടിലൂടെ നാവിലെക്ക് ജീവന്റെ മാധുര്യംഇറ്റിച്ചു തന്നപ്പോള്‍ മാത്രമാണ് നിന്നിലെ കാലുകള്‍ക്ക് എഴുന്നേറ്റു നില്ക്കാന്‍ പ്രാപ്തി കിട്ടിയത്
അവരാണ് നിനക്ക് മുന്‍പേ പിറന്ന ഭൂമിയുടെ അവകാശികള്‍. നിന്നെ മണ്ണില്‍ കുഴിച്ചിട്ടാല്‍ നീ മരിക്കുമെങ്കില്‍ അവ വളരുകയാണ് ചെയ്യുന്നത് .
നീ തപസിലൂടെ അമൃത് നേടിയപ്പോള്‍ ജന്മം കൊണ്ട് അമൃത് നേടിയവര്‍ വൃഷങ്ങള്‍ ആകുന്നു
മുറിച്ചാലും പറിച്ചാലും വീണ്ടും മ്രിത്വവില്‍ നിന്നും അമൃതുമായി തളിര്‍ത്തു വളരുന്ന ഇവരാണ് സാക്ഷാല്‍ പിതൃക്കള്‍.
ഇവരെ രക്ഷിക്കുക എന്നത് ധര്‍മ്മ മാണ് പത്തു കിണറിനും പത്തു കുളത്തിനും
പത്തു പഴകള്‍ക്കും പത്തു പുത്രനും മേലെ വൃക്ഷത്തിന് പ്രദാനം കൊടുത്ത ഈ ധര്‍മ്മത്തില്‍ ഇവയുടെ ഫലം തിന്നു തടിച്ചു കൊഴുത്തു ഇവിടെ ജീവിച്ചു മരിച്ചു പോയവന്‍ പിതൃ ആകുമോ ?
മഹാഭാരതത്തില്‍ ജലത്തില്‍ മൂത്രം ഒഴിക്കുന്നവനെ അര്‍ജ്ജുന ബാണം കൊല്ലുന്നുണ്ട് പ്രകൃതി സംരക്ഷണം ഭാരത സംസ്കാരമാണ്
അതിലെ ആചാരങ്ങള്‍ എന്താണ് എന്ന് പഠിക്കുകയാണ് വേണ്ടത് പൊട്ടന്മാരുടെ ആചാരമാണ് ഉരുളി പ്രയോഗം ഉരുളി കമിഴ്ത്തി ഏതെങ്കിലും സ്ത്രി ഗര്‍ഭിണി ആയാല്‍ പിന്നെ പുരുഷന് എന്ത് വിലയാണ് ഉള്ളത് .
പണ്ടെങ്ങോ ഒരാള്‍ വലിയൊരു ഉരുളി പണയം വെച്ചു പിന്നീട് അത് തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ പണയം വെച്ചവന് പലിശക്കാരന്‍ ആ വലിയ ഉരുളിയുടെ കൂടെ ഒരു കുഞ്ഞു ഉരുളി കൂടി കൊടുത്തട്ടു പറഞ്ഞു ഹോ!! തന്റെ ഉരുളി പ്രസവിച്ചു ഇതാ ഈ കുഞ്ഞിനെ കൂടി കൊണ്ട് പൊയ്ക്കോള്ളൂ.പാവം അത് വിശ്വസിച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ആ വിഡ്ഢി വീണ്ടും ആ വലിയ ഉരുളി പണയം വെച്ചു പിന്നീട് അത് തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ ഉരുളി ചത്തു പോയന്നു പറഞ്ഞത് കേട്ട് തിരികെ പോരേണ്ടി വന്നു.
ഈ പോട്ട കഥ മേനെഞ്ഞെടുത്താണ് കുതന്ത്രികള്‍ ഉരുളി കമിഴത്താന്‍ കണ്ടു പിടിച്ച സൂത്രം .
ഉരുളി കമിഴ്ത്തി ഗര്‍ഭിണി ആക്കുന്ന ആചാരം കണ്ട് മറ്റ് മതസ്ഥര്‍ ചിരിക്കുന്നുണ്ട് കൂടെ ഞാനും ആ ചിരിയില്‍ പങ്കു കൊള്ളുന്നു .
വേദം പഠിച്ച് ഇശ്വരന്‍ എന്താണ് എന്നറിയാന്‍ ശ്രേമിചില്ലേങ്കില്‍ നിങ്ങളെ അമ്പലം വിഴുങ്ങികള്‍ പറ്റിക്കും
പ്രശസ്ത സര്‍പ്പകാവുകള്‍ ഉള്ള സര്‍പ്പ ഷേക്ത്രങ്ങളിലെ പൂജാരികള്‍ക്കും വന്ധ്യതയുണ്ട് അവരുടെ ഭാര്യമാര്‍ക്കും വന്ധ്യത ഉണ്ട് അവരൊക്കെ വന്ധ്യത മാറ്റാന്‍ ആയുര്‍വ്വേദം തേടുകയാണ് ചെയ്യുന്നത് ഉരുളിപ്പരിപാടി അവരൊന്നും ചെയ്യില്ല .അവര്‍ നിങ്ങളെ പോലെ ബുദ്ധിക്കുറവ് കാണിക്കില്ല .അവരെല്ലാം നിങ്ങള്‍ കൊടുത്ത ഉരുളികള്‍ വിറ്റ് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നു.
ശാസ്ത്രീയത ഇല്ലാത്ത ആചാരം നാം തിരസ്ക്കരിക്കണം ഗര്‍ഭിണിയാകാന്‍ ഉരുളി കമിഴത്തരുത് ആ നേരം കൊണ്ട് ദശ പുഷ്പ്പം ചൂടിയാല്‍ ഗര്‍ഭ പാത്രം പൂര്‍ണ്ണ ശുദ്ധിയായി കൊണ്ടിരിക്കും .ആ പത്തു പൂവുകളും ഇട്ടു ജലം കുടിച്ചാലും നല്ല ഗുണം കിട്ടും . തിരുതാളിയുടെ പൂ കഴിച്ചാല്‍ നല്ല ഗുണം കിട്ടും / ആലിന്റെ തളിരില കഴിച്ച് തമ്ഴ് നാട്ടില്‍ വന്ധ്യത മാറിയ സംഭവം അവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു / കടംബിന്റെ ഇലയില്‍ ഇരുന്നാലും അത് കിടക്ക ആക്കി ഉപയോഗിച്ചാലും വന്ധ്യത യകറ്റും/
നിലപ്പന കിഴങ്ങ് ബീജം ശുദ്ധിയാക്കും / ശതാവരിക്കിഴങ്ങ് പാല്‍ കഷായം വെച്ച് കുടിച്ചാല്‍ വന്ധ്യത മാറും പക്ഷേ ആയുര്‍ വേദത്തില്‍ എവിടെ തിരിഞ്ഞാലും ഉരുളി കമിഴ്ത്തിയാല്‍ വന്ധ്യത മാറുമെന്ന് പറയുന്നില്ല
ഇതേ കുറിച്ച് കൂടുതല്‍ പറയുന്നില്ല പക്ഷെ കാവുകളില്‍ പോയി ജപ ഹോമങ്ങള്‍ ചെയ്യുക അത് കാവിനും നിങ്ങള്‍ക്കും ഗുണം ചെയ്യും ഞാന്‍ കാവിനെ സ്നേഹിക്കുന്നു സര്‍പ്പങ്ങളെയും പ്രേമിക്കുന്നു അതെ എനിക്ക് പറയാനുള്ളൂ .
!! സന്താന പരമ്പര വാഴാത്ത വീടുകള്‍ !!
എല്ലാം അറിയണം അറിയാനുള്ള ആശയാണ് അറിവ് ചില കവിടി നിരത്തുകാര്‍ വീടുകളില്‍
വന്നു സന്തതി പരമ്പര വാഴില്ല എന്ന് പറയാന്‍ കാരണമെന്താണ്? അതും
സര്‍പ്പദോഷമാണോ?
സന്തതികള്‍ ഇല്ലാത്ത എത്രയോ ആളുകള്‍ ലോകത്തുണ്ട് അതെല്ലാം സര്‍പ്പദോഷം കൊണ്ടാണ് എന്ന് നാം കരുതിയാല്‍ കഷ്ട്ടപെട്ടു പോകും.
ആയര്‍ലെന്റില്‍ പാമ്പുകള്‍ ഇല്ല അത് കൊണ്ട് ആ രാജ്യത്ത് സര്‍പ്പകാവുകളും
ഇല്ല .അവിടെയും വന്ധ്യത ഉണ്ടല്ലോ അവിടെയും നിരവതി ദമ്പതിമാർക്ക് കിട്ടികൾ
ഇല്ലാത്ത സാഹചര്യമുണ്ട് അതൊന്നും സർപ്പദോഷം അല്ലല്ലോ?
രാമായണത്തില്‍ ദശരഥ രാജാവിനും കുട്ടികള്‍ ഇല്ലാത്ത ദുഃഖമുണ്ട് അത്
സര്‍പ്പദോഷം കൊണ്ടാണെന്ന് വാല്മീകി എഴുതിയട്ടില്ല. മറിച്ച് പുത്രന് വേണ്ടി
യാഗം കൊണ്ട് ഉണ്ടാക്കിയ മരുന്നുകള്‍ തന്നെയാണ് കഴിച്ചത്.
പിന്നെ എന്താണ് ചില ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാതെ വരാന്‍ കാരണം ?
അതിന്റെ കാരണം അല്പ്പം കടന്നു ചിന്തിച്ചാല്‍ മതി
എല്ലാം അറിയണം അറിയാനുള്ള ആശയില്‍ നിന്നാണ് അറിവുണ്ടാകുന്നത്. അറിവുകള്‍
വെക്തമായി അറിയാന്‍ ശ്രേമിക്കുക അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടും.
ജോതിഷികള്‍ എന്ന് പറഞ്ഞ് ശരീരമാസകലം വരെ കുറിയും തൊട്ട ചിലരാണ് നമ്മുടെ
നാട്ടില്‍ അന്ധവിശ്വാസം കൂട്ടുന്നത്. കുറെ കുമ്മായം ഉണ്ടാക്കാന്‍ പറ്റിയ
പോളിഷ് ചെയ്ത കവിടികളും കൊണ്ട് കേരളം മുഴുവനും ജോതിഷികള്‍ അലയുന്നു.
ചില വീടുകളില്‍ ഇവര്‍ ചില്ലറ ദോഷമൊന്നു മല്ല വരുത്തി വെക്കുന്നത്.
കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികളെ കണ്ടാല്‍ തന്നെ ഇവിടെ സന്തതി പരമ്പര
വാഴില്ല എന്ന് തട്ടിവിടും. എന്ത് കൊണ്ടാണ് ഇങ്ങിനെ പറയാന്‍ കാരണമെന്ന്
പറയുന്നവനോ കേള്ക്കുന്നവനോ അറിയേണ്ടതില്ല . അവര്‍ വിളമ്പുന്നത് ആപ്പാടെ
വെട്ടി പുഴുങ്ങി വിഴുങ്ങിയാല്‍ കഥ തീര്‍ന്നു .
കേരളത്തില്‍ ഇവര്‍ ഉണ്ടാക്കിയ നല്ലൊരു ശതമാനം വിവാഹവും വേര്‍പ്പെട്ടു പോയി.
പത്തില്‍ പത്തു പൊരുത്തവും കണ്ട ജാതകം പത്തി വിടര്‍ത്തി കൊത്തി മരിച്ചു.
ഇതിന്റെയൊന്നും കാരണം കേരളീയനായി ജനിച്ചവന് അറിയേണ്ടത്രേ ? കേരളത്തിലെ
എല്ലാ മത വിഭാഗത്തിനും പലദോഷങ്ങളും കൂടെ സര്‍പ്പദോഷമുണ്ടെന്ന് സോയം
വിശ്വസിക്കുന്നു. അങ്ങിനെ ഒന്നില്ലെന്നു ഞാനും വിശ്വസിക്കുന്നു . അതാണ്
എന്റെ അനുഭവം.
എന്നാല്‍ ചിലര്‍ക്ക് കുട്ടികള്‍ ജനിക്കാത്തത് സര്‍പ്പദോഷമാണോ?
!!ലോഹപാത്രങ്ങളുടെ ഉപയോഗമാണ് വന്ധ്യതയുടെ ഒരു കാരണം.!!
സന്തതികള്‍ ഇല്ലാത്ത എത്രയോ ആളുകള്‍ ലോകത്തുണ്ട് അതെല്ലാം സര്‍പ്പദോഷം കൊണ്ടാണ് എന്ന് നാം കരുതിയാല്‍ നാം കഷ്ട്ടപെട്ടു പോകും.
ആയര്‍ലെന്റില്‍ അതുപോലെ . മഞ്ഞു വീഴുന്ന പ്രദേശങ്ങളില്‍ പാമ്പുകളില്ല ആ
രാജ്യത്ത് സര്‍പ്പകാവുകളും ഇല്ല സര്പ്പ ദോഷവും ഇല്ല .അവിടെയും വന്ധ്യത
ഉണ്ടല്ലോ അവിടെയും നിരവതി ദമ്പതിമാർക്ക് കുട്ടികൾ ഇല്ലാത്ത സാഹചര്യമുണ്ട്
അതൊന്നും സർപ്പദോഷം അല്ലല്ലോ? ഇശോരനെ അറിയാന്‍ ശ്രേമിക്കുക അതിനു ഏകനായി
യോഗ ചെയ്‌താല്‍ മതി എന്റെ അനുഭവം അതാണ് . ഊര്‍ജ്ജ മുണ്ട് എന്ന്
തോന്നിയാല്‍ അവിടം സന്ദര്‍ശിക്കാം. വേദം വിധിക്കാത്ത ഒരു പൂജയും വേണ്ട
വേദത്തില്‍ ഷേക്ത്രമോ അമ്പല സങ്കല്‍പ്പമോ ഇല്ല . പക്ഷേ ഊര്‍ജമുള്ള നിരവതി
ഷേക്ത്രങ്ങള്‍ ഭാരതത്തിലും മറ്റു രാജ്യങ്ങളിലും ഉണ്ടെന്നു എനിക്ക്
ബോധ്യമാണ് പക്ഷേ അതൊന്നും ഇശോരന്‍ കുടികൊള്ളുന്ന സ്ഥലമായി എടുക്കരുത് .
കപടത പറയുന്ന പോഴന്മാരായ തന്ത്രികളെയും പൂജാരികളെയും തഴയുക . എന്റെ
പൂജാരികളെ ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതില്‍ നിങ്ങളെ സമ്മതിച്ചു
തന്നിരിക്കുന്നു.
നമ്മുടെ കവിടി നിരത്തുകാര്‍ ചില നാട്ടില്‍ ചെന്നാല്‍ പെട്ടന്ന് പണം ഉണ്ടാക്കും
രാമായണത്തില്‍ ദശരഥ രാജാവിനും കുട്ടികള്‍ ഇല്ലാത്ത ദുഃഖമുണ്ട് അത്
സര്‍പ്പദോഷം കൊണ്ടാണെന്ന് വാല്മീകി എഴുതിയട്ടില്ല. മറിച്ച് പുത്രന് വേണ്ടി
യാഗം കൊണ്ട് ഉണ്ടാക്കിയ മരുന്നുകള്‍ തന്നെയാണ് കഴിച്ചത്. നല്ല ചികിത്സ
കിട്ടിയാല്‍ ഏതു കിളവിയും പ്രസവിക്കും. ചിലപ്പോൾ ശ്രിരാമനെ തന്നെ ഗർഭത്തിൽ
പേറും.
പിന്നെ എന്താണ് ചില ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാതെ വരാന്‍ കാരണം ?
അതിന്റെ കാരണം അല്പ്പം കടന്നു ചിന്തിച്ചാല്‍ മതി.
200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ
സ്ത്രികല്ക്ക് മാസമുറ എന്താണെന്നു പോലും അറിയില്ലായിരുന്നു. പ്രകൃതി തരുന്ന
ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ
ജനിച്ചിരുന്നു.
പിന്നീട് പോളിനെഷന്‍ ദീപുകളിലും കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട
വെള്ളക്കാർ കടന്നു കുടി. സായിപ്പിന്റെ പന്നിയിറച്ചി അവിടെയും വിളമ്പി
അങ്ങിനെ അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു ''
അവര്‍ക്കും മാസമുറ സാമ്മാനിച്ചു. പാവം സ്ത്രികള്‍എന്നെ എനിക്ക് പറയാനുള്ളൂ.
നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കൊന്നും മാസമുറയോ
വന്ധ്യതയോ ഉണ്ടാകില്ല.
അശോക വനിയില്‍ സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല.
അശോക വനികയില്‍ സീത വസ്ത്രം മാറ്റുന്നില്ല . രാവണന്‍ തട്ടിയെടുക്കുന്ന
വേളയിൽ ധരിച്ചിരുന്ന വസ്ത്രം മാത്ര മുടുത്തു ഒരുവര്‍ഷം തപസ്സിരുന്നു. ആ
തപസ്സ് അശോകവും ശിംശിപവും നിറഞ്ഞ വൃഷ ചുവട്ടിൽ ഇരുന്നത്രേ!! അതും ഒരു
വര്‍ഷം ഹെന്റമ്മോ കേട്ടിട്ട് പേടിയാകുന്നു. കുറഞ്ഞത് മാസത്തിൽ നാല് തവണ
എങ്കിലും വസ്ത്രം മറ്റേണ്ടേ സാഹചര്യ മിന്നുള്ളപ്പോള്‍ ഈശോരാ സീത പെണ്ണിന്
അതൊന്നും ഉണ്ടായില്ല. എന്തിരോ എന്തോ!!
ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ!!!
പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം കുന്തി ദേവി കാട്ടില്‍ അലഞ്ഞു
നടന്നു. യെവ്വനയുക്തമായ കുന്തി യമ്മയും യുവതിയും കാമദേവന്‍ കടെഞ്ഞെടുത്ത
പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി
നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോന്നും കുന്തി പറഞ്ഞില്ല
വേദവാസൻ എഴുതിയുമില്ല. ഈ ഭാഗം മറന്നു പോയതല്ല'ഇല്ലാത്തത് എഴുതിയില്ല
അത്രെയേ ഉള്ളൂ .
വള്ളി പുള്ളി വിടാതെ മഹാഭാരതം എഴുതിയ ഗ്നപതിക്കും തെറ്റിയോ അതോ മോശം എന്ന്
പറഞ്ഞു ഇക്കാര്യമങ്ങു മുക്കിയോതാണോ . എന്റെ ഗണപതി ഭഗവാനെ വിവാഹം
കഴിക്കാത്ത ദേവ.... നാണം കൊണ്ടാണോ അങ്ങിതു മറച്ചു പിടിച്ചത്.
എന്നെങ്കിലും ഈ സത്യo ജനമറിഞ്ഞാല്‍ ഇന്നു നടക്കല്‍ അടിക്കുന്ന തേങ്ങ നാളെ
താങ്കളുടെ തലയില്‍ അടിക്കും.
തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത് യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക.
ഗണപതിയെ പോലെ കറുകപ്പുല്ല് നാളികേരം കൂട്ടി ശീലിച്ചാല്‍ രോഗമൊന്നും വരില്ല
ബുദ്ധി വര്‍ദ്ധിക്കും .അപസ്മാരം വരില്ല . മുഖശ്രി കൈവരും . നാം ഗണപതിയാകും
പൊതുവെ പലരും അശോകം എന്ന വൃക്ഷവും ശിംശിപവും ഒന്ന് തന്നെ എന്ന് തെറ്റി ദ്ധരിചിരിക്കുന്നു.
ശിംശിപം വൃക്ഷമെന്ന ശിം ശിവത്തെ ശിഖന്ധി ആയാണ് അഥര്‍വ്വം
വിവരിക്കുന്നത്. വന്ധ്യതയോ തത്തുല്ല്യ മായതോ ഉണ്ടാക്കുന്ന മരമാണ് ശിമ്ശിപം
ഇതിനു രാമായണവുമായി ബന്ധമുണ്ട് സീത ഒരു വർഷം അശോകവനത്തിലാണ് (ദുഃഖം
ഇല്ലാതാക്കുന്ന വനം ) കഴിച്ചു കൂട്ടിയത് വളരെ മനോഹര മായ പൂക്കൾ ഉണ്ടാകുന്ന
വനം ആരും കൊതിക്കുന്ന വനം അവിടെ എത്തപ്പെട്ടാൽ പൂക്കളുടെ മനം മയക്കുന്ന
കാഴ്ചയിൽ എല്ലാം മതിമറക്കും അതുകൊണ്ട് അതിനെ അശോകവനം എന്ന് വിളിച്ചു.
നമ്മുടെ താടിയെല്ല് നീണ്ട (ഹനു +താടിയെല്ല്) മനുഷ്യൻ ഈ വനത്തിൽ ചെന്നപ്പോൾ
സീതചേച്ചി ശിംശിപത്തിന്റെ ചുവട്ടിൽ ആണ് ഇരുന്നിരുന്നത് രാമായണം സത്യമായാത്
കൊണ്ടും വള്ളി പുള്ളി വിടരുത് എന്നത് വാല്മീകിക്ക് നിര്ബന്ധ
മുണ്ടായിരുന്നത് കൊണ്ടും തത്സമയം അങ്ങിനെ തന്നെ എഴുതി.
പക്ഷേ നമ്മുടെ രാവണന് ഈ സീത കൊച്ചിനെ കണ്ടിട്ട് നില്ക്ക കള്ളിയില്ല കക്ഷി
പീഡന വീരൻ ആയിരുന്നു. പക്ഷേ ഇത്രേം നല്ലതിന് അനുവാദത്തോടെ രസിക്കുന്നത് ആണ്
നല്ലത് എന്നും പുള്ളിക്കാരന് തോന്നി.
.
അതിനും സീത സമ്മതിച്ചില്ല മാത്രമല്ല ഇനി സൊന്തം ഭര്ത്താവിനെ കാണുന്നത് വരെ വസ്ത്രം മാറില്ലെന്നുകൂടി add ചെയ്തു ശപഥം ഉറപ്പിച്ചു.
കക്ഷിയെ തന്റെ face bookൽ നിന്നും അണ്‍ ഫ്രെണ്ട് ചെയ്തു ബ്ലോക്കി ..
ഇതു കേട്ടു രാവണൻ മുക്ക്രയിട്ട് ചിരിച്ചു ഇനി ലൈക്കും കമന്റും കിട്ടില്ല എങ്കിലും മനസ്സുകൊണ്ട് ഇങ്ങിനെ കമന്റി;;
എന്തൊക്കെയായാലും 27 ദിവസത്തിൽ കൂടുതൽ ഒരിക്കലെങ്കിലും പെണ്ണുങ്ങൾ വസ്ത്രം
മാറണമല്ലോ രേജസ്സോല ഓരോ മാസവും വന്നു ഭവിച്ചിടും ഹെന്റമ്മോ;;
അതോർത്തപ്പോലാണ് നമ്മുടെ പത്തു തലക്കാരാനു പൊട്ടിച്ചിരിക്കാൻ തോന്നിയത് .
സീതക്കൊച്ച് ഇതു നിസ്സാരമാക്കിയെടുത്തു കക്ഷി ഇരിക്കുന്ന സ്ഥലം ചെയ്ഞ്ജു
ചെയ്തു . നേരെ കണ്ട അശോക മരത്തിനു കീഴിൽ ഇരുന്നു ഋഗ വേദ മന്ത്രങ്ങൾ ചൊല്ലാൻ
തുടങ്ങി.
നമ്മുടെ അശോക മരത്തിനു മാസമുറയെ തടയാനും / വെള്ളം പോക്കിനെ ഇല്ലാതാക്കാനും മഹത്തായ കഴിവുണ്ട്.
ആർത്തവ പ്രശ്നങ്ങള്ക്ക് അശോക പൂവ് എണ്ണ കാച്ചി തലയിൽ തേച്ചാൽ അത് നേരെയാകും അശോകത്തൊലി കഷായം വെച്ച് കുടിച്ചാലും ബെഹു കേമം.
അശോകപ്പൂവ് തിന്നുന്നതും നല്ലത്.''' മുടിയിലും ചൂടിക്കോളൂ....
ആര്‍ത്തവത്തിന് മുന്‍പ് ചിലര്‍ക്ക് നല്ല വയര്‍ വേദന ഉണ്ടാകും ഇവര്‍ക്ക്
രക്തം ചെറിയ കട്ട കട്ടയായി പോകും ലോലമായ രക്തം പോക്ക് ഇവരില്‍ ഉണ്ടാകില്ല
.
മാങ്ങ തിന്നതിന് ശേഷം നമ്മള്‍ വലിച്ചെറിയുന്ന നമ്മുടെ മാങ്ങാണ്ടി ഇനി
സൂക്ഷിച്ചു വെക്കുക അത് അറിഞ്ഞു ഇടിച്ചു പൊടിച്ചു വെച്ച് കൊള്ളൂ ആര്‍ത്തവ
ദിവസത്തിനു മുന്‍പ് ഒരു നാള്‍ ഈ പോടീ അല്‍പ്പം കഴിക്കുക ഈ വേദന ഉണ്ടാകില്ല
മാങ്ങയുടെ വിത്ത് അതിന്റെ കട്ട് കളഞ്ഞു പായസം വെച്ച് കിടിക്കാം
സ്ത്രികള്‍ക്ക് നല്ല ആഹാരമാണ് മാങ്ങാണ്ടി .
ഇതൊന്നും അറിയാതെ കുറെ അലോപ്പതി ഗുളിക കഴിച്ചു ഗര്‍ഭ പാത്രത്തെ
താറുമാറാക്കിയുട്ടുണ്ടെങ്കില്‍ പാവം സര്‍പ്പങ്ങള്‍ അല്ല കുറ്റക്കാര്‍
എന്നും അറിയിക്കട്ടെ ,
പക്ഷേ സീതാമ്മയെ ജനക മാഹരാജന്‍ വേദവും അതിലെ വൈദ്യവും പഠിപ്പിച്ചിട്ടുണ്ട് ആപത്തില്‍ അറിവ് മാത്ര മാണ് രക്ഷകന്‍ .
ഈ ആയുര്‍വേദ രസസ്യo നമ്മുടെ സീത ദേവിക്കും അറിയാമായിരുന്നു അത് നീണ്ട ഒരു വർഷം അങ്ങിനെ തുടർന്ന് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല'
അശോക മരത്തിനും സീതയോട് അലിവു തോന്നി അവയും തന്റെ പൂക്കളെ ശിരസ്സിൽ
വീഴ്ത്തി കൊടുത്തു അങ്ങിനെ സീത ദേവി കാവൽ നിന്ന രാക്ഷസികളെയും
അത്ഭുതപ്പെടുത്തി കളഞ്ഞു.
പക്ഷേ അത് അശോകമായിരുന്നു / ഈ കഴിവ് അല്പ്പം ശിംശിപം എന്ന വൃക്ഷത്തിനും
ഉണ്ട്. പക്ഷേ സീത ഇരുന്നത് ശിം ശിവം എന്ന മരച്ചോട്ടില്‍ അല്ലെന്നും അത്
അശോകത്തിനു കീഴെ ആയിരുന്നെന്നും വാല്മീകി രാമായണം വായിച്ചപ്പോള്‍
മനസ്സിലായി!!
ഭാരതത്തിലെ ഒരു ഗുരുകുലത്തില്‍ നഗ്നത മറക്കാത്ത സ്ത്രി പുരുഷന്മാരോടൊപ്പം
ഏറെ കാലം ജീവിക്കാനും കൃഷി ചെയ്യാനും ഈയുള്ളവന് ഇട വന്നിട്ടുണ്ട്.
അവിടെത്തെ സ്ത്രികളില്‍ ഇതൊന്നും കാണാന്‍ സാധിച്ചില്ല.
മനുഷ്യന് പാട്ട് പാടുവാന്‍ തോന്നണമെങ്കില്‍ മനസ്സില്‍ സന്തോഷം വരണം പക്ഷേ
മൂളിപ്പാട്ട് പാടാന്‍ തോന്നമെങ്കില്‍ ചുമ്മാ സന്തോഷം ഉണ്ടായിട്ടു
കാര്യമില്ല. വിരളമായെ സ്ത്രികള്‍ മൂളിപ്പാട്ട് പാടാറുള്ളൂ രതിസുഖം
സ്ത്രീയില്‍ മൂളല്‍ ഉണ്ടാക്കുന്നു'. പക്ഷേ പുരുഷന് മൂളാന്‍ രതിയൊന്നും
വേണ്ട. കുളിമുറിയില്‍ നിന്ന് പുരുഷന്റെ മൂളിപ്പാട്ട് കേള്‍ക്കാം.
കുളിക്കുമ്പോള്‍ ഇവിടെ രാജാവ് നഗ്നനാണ്. നഗ്നത പുരുഷനെ
സന്തോഷിപ്പിക്കുന്നു. കൊട്ടും സൂട്ടും ഇല്ലല്ലോ. കൊട്ടും സൂട്ടും പുരുഷനെ
ആകെ മൂടുന്നു മാന്യതയുടെ ഈ വസ്ത്രം ഇട്ടാല്‍ തന്നെ ആണിന് അഹങ്കാരം
വര്‍ദ്ധിക്കുന്നു.സ്ന്യസികള്‍ വസ്ത്രം ഉപേക്ഷിക്കുന്ന രഹസ്യമെന്തെന്നും
അറിയുക നാണം അവര്‍ക്കില്ല . നാണം ചില സ്ത്രികളിലും പുരുഷനിലും
കണ്ടേക്കാം സ്ത്രി ശരീരം മുഴുവനും വസ്ത്രം കൊണ്ട് മൂടിയാലും നാണം
കുണിങ്ങികള്‍ തന്നെ. അവര്‍ വസ്ത്രം ധരിക്കട്ടെ സ്ത്രികള്‍ പാവം നാണം
കുണിങ്ങികലാണ്. നാണം എന്താണ് എന്ന് അറിയണമെങ്കില്‍ ഗംഗയുടെ തീരത്ത് വരിക
അവിടെ നല്ല വസ്ത്രമുടുത്ത് കാഴ്ച കാണാന്‍ വരുന്ന മനുഷ്യരുണ്ട് നല്ല
രസമാണ് അവിടെ യെത്തുന്ന ഉല്ലാസയാത്രികരുടെ നാണം കാണാന്‍ അവര്‍
തുണിയില്ലാത്തവരെ കാണുന്നു അപ്പോള്‍ തുണിയുടത്തവനില്‍ ഉണ്ടാകുന്ന
കുറച്ചില്‍ ആണ് നാണം.
മറ്റൊന്ന് പുരുഷന്‍ നഗ്നനായി നടന്നാല്‍ സന്തോഷം വര്‍ദ്ധിക്കുമെന്നും തോന്നി.
നിങ്ങള്‍ പുരുഷന്മാര്‍ കുളിമുറിയില്‍ നഗ്നനായി നിന്നു കുളിക്കുമ്പോള്‍
പാട്ട് പാടുന്നു. സ്ത്രീകള്‍ നഗ്നതയില്‍ മിണ്ടാതെ നിന്ന് കുളിക്കുമ്പോള്‍
. പുരുഷന്‍ നഗ്നതതയില്‍ പാട്ട് പാടി ആഹോഷിക്കുന്നു. സ്ത്രികള്‍ മാറ്
മറക്കണം എന്നേ എനിക്ക് പറയാനുള്ളൂ.
എന്തായാലും പുരുഷ വര്‍ഗ്ഗം വര്‍ഷത്തില്‍ ഒരു ദിവസം ഒരു കോണകം ചുറ്റി
നടന്നാല്‍ പുരുഷനില്‍ ഊര്‍ജ്ജം നിറയും.അതുകൊണ്ട് തന്നെ അമ്പലത്തില്‍
പുരുഷനോട് ഷര്‍ട്ട് ധരിക്കരിത് എന്ന് പറയാറുണ്ട്.
ചില അമ്പലം വിഴുങ്ങികള്‍ പുരുഷന്‍ ഷര്‍ട്ട് ധരിക്കാതെ തൊഴുതാല്‍ ഫയങ്കര
ഗുണം എന്ന് വിളിച്ചു കൂവുന്നു . ഷേക്ത്രഊര്‍ജ്ജം പുരുഷനില്‍ നെഞ്ചില്‍
കൂടിയും സ്ത്രിയില്‍ മുഖത്തു കൂടിയും കടക്കു മത്രേ എന്തിരോ എന്തോ?? പൂജ
വിധികളും അഗ്നിഹോത്രവും നടത്തുന്ന എനിക്ക് ഈ അമ്പലം പുഴുങ്ങികളുടെ ചാത്രം
ദഹിക്കുന്നില്ല. പക്ഷേ പുരുഷനമാരെ നിങ്ങള്‍ ഇശോര ആരാധന സമയത്തും
അമ്പലങ്ങളില്‍ പോകുമ്പോളും മേല് വസ്ത്രം ധരിക്കാതെ പോകുക. സ്ത്രികള്‍
നാണം മറക്കാന്‍ മാത്രമുള്ള വെളുത്ത ഒറ്റ വസ്ത്രം മാത്രം ധരിക്കുക
അങ്ങിനെയെങ്കിലും നിങ്ങളില്‍ സൂര്യരശ്മി കൊള്ളട്ടെ .
കൌരവരുടെ കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഋതു
തെറ്റുന്നുള്ളൂ. ആ ഭാഗം അപ്പോള്‍ മാത്രമാണ് വേദ വ്യസാൻ പറയുന്നത്.
മനസ്സില്‍ ദുഃഖം ഉണ്ടാക്കുന്ന സാഹചര്യ മുണ്ടായാല്‍ ഇതു സംഭവിക്കും.
മത്സ്യമാംസാദികള്‍ ഇതുണ്ടാക്കും വേവിച്ച ആഹാരങ്ങള്‍ ഇതിനെ
പ്രോത്സാഹിപ്പിക്കുന്നു . ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ
സ്ത്രികൾക്ക് എന്നും വസന്ത കാലമാണ് പിന്നെ പുരുഷനെ പോലെ പ്രകൃതി
അനുവദിക്കും വരെ ബീജം സീകരിക്കാൻ കഴിയുന്നതാണ്
ഇശോര സൃഷ്ട്ടിയില്‍ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം
വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ്
വാങ്ങാൻ സ്ത്രിക്കു സാദിക്കും.
എന്റെ അഥര്‍വ്വവേദ പഠനം അങ്ങിനെ തന്നെ അതിനെ ഉറപ്പിക്കുന്നു.
ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു
നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ
തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക.
സന്താനം ലഭിക്കാന്‍ ഒരു സ്ത്രിക്ക് ഋതു ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാൽ തന്നെ അത് താളം തെറ്റിയാലും ഗർഭിണി ആകാനുള്ള സാധ്യത കുറയില്ല.
ഏതാണ്ട് നാല്പ്പത്തിഅഞ്ചു വര്‍ഷം മുന്‍പ് നമ്മുടെ നാട്ടില്‍ ഇല്ലാത്ത
രോഗമാണ് ഗര്‍ഭപാത്ര കാന്‍സര്‍? ലോഹപാത്രത്തില്‍ പാചകം ചെയ്ത് നിങ്ങളാണ്
ഈ അവയവം സോയം മോശം അവസ്ഥയില്‍ ആക്കിയത് .. എന്നിട്ട് കീറി മുറിച്ചു
അതില്ലാതെ ജീവിക്കുകയെന്നത് ധര്‍മ്മമാണോ?
അത് ചിന്താശേഷിയുടെ കുറവല്ലേ?
ഇതൊക്കെ എന്ത് കൊണ്ട് വരുന്നു എന്ന് ആരും തിരയാറില്ല.
വിപണിയില്‍ എന്ത് സാധനം വന്നാലും അത് വാങ്ങുകയെന്നത് മലയാളിക്ക് മാത്രമുള്ള
സോഭാവമാണ്. ഗുണമോ ദോഷമോ എന്നത് പരീക്ഷിക്കാന്‍ മെനക്കെടില്ല ?
നമ്മുടെ നാട്ടില്‍ എന്ന് മുതലാണോ അലുമിനിയവും സ്റ്റീല്‍ പാത്രങ്ങളും
ഉപയോഗിക്കാന്‍ തുടങ്ങിയത് അന്ന് മുതല്‍ രൂപം കൊണ്ട കുറെ രോഗങ്ങള്‍
നിങ്ങറിയുക.
അല്ഷി മേഴ്സ് / അലുമിനിയവും മണമുള്ള സോപ്പും ശരീരത്തില്‍ അടിക്കുന്ന സുഗന്ധ ലേപനങ്ങളും അല്ഷി മേഴ്സ് ഉണ്ടാക്കുന്നു.
നിങ്ങള്‍ സുഗന്ധം പുരട്ടിയാല്‍ അത് നിങ്ങളുടെ ഓരോ ശ്വസനത്തിലും ജീവ വായുവില്‍ കലര്‍ന്ന് അതിന്റെ ദോഷം നിങ്ങളില്‍ എത്തുന്നു
മോര് നല്ലൊരു ആഹാരമാണ് അത് കറിയായും ദാഹ ജലമായും ഉപയോഗിക്കുന്നു പക്ഷേ
നിങ്ങളുടെ വീട്ടിലെ മോര് വിഷമാണ് അത് നിങ്ങള്‍ സോന്തമായി കറുകപ്പുല്ല്
കൊടുത്ത് വളര്‍ത്തുന്ന പശുവിന്റെതായാലും അത് മോശമാകും.അത് എന്ത് കൊണ്ടാണ്
എന്ന് മാത്രം അറിയുക.
അലുമിനിയം സ്റ്റീല്‍ എന്നീ ലോഹങ്ങളില്‍ പുളിയുള്ള എന്ത് സൂക്ഷിച്ചാലും അതില്‍ നിക്കല്‍ അലിഞ്ഞു ചേരും.
പുളി കൊണ്ട് തേച്ചാല്‍ ഓട്ടു പാത്രം വെളുക്കുന്നു അതില്‍ നിന്നും മനസിലാക്കാം പുളിക്ക് ലോഹങ്ങളെ അലിയിപ്പിക്കാന്‍ കഴിയുമെന്ന്.
മോര് സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച് വെച്ചാലും അതില്‍ സാമ്പാര്‍ ഉണ്ടാക്കിയാലും വളരെ പെട്ടന്ന് രാസക്രീയ നടക്കും .
ഇതു നിങ്ങളില്‍ മാരക രോഗത്തെ സമ്മാനിക്കും പുരുഷനില്‍ കരള്‍ വൃക്ക എന്നിവ
നശിപ്പിക്കുന്നു .സ്ത്രിയില്‍ ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു .
ജനിക്കുന്ന കുട്ടിക്ക് അംഗവൈകല്യ മുണ്ടാക്കുന്നു '
പണ്ടും അലുമിനിയത്തെക്കാളും മാരക ലോഹങ്ങള്‍ ഉണ്ടായിരുന്നു .
ഓട്ടു പാത്രനിര്‍മ്മാണക്കാര്‍ ലാഭത്തിനു വേണ്ടി കറുത്തീയം
ചെര്‍ക്കുമായിരുന്നു. ഇതു പെട്ടന്ന് കണ്ടു പിടിക്കാന്‍ സാധിക്കില്ല. ഈയം
ചേര്‍ത്ത ഓട്ടു പാത്രത്തില്‍ സാമ്പാറും മോരും ഉണ്ടാക്കി അന്നും രോഗങ്ങളെ
നിര്‍മ്മിച്ചിരുന്നു .
200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ
സ്ത്രികല്ക്ക് മാസമുറ ഉണ്ടായിരുന്നില്ല അവര്‍ക്കത് എന്താണെന്ന് പോലും
അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും
അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു.
കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ ഇവിടെ കടന്നു കുടി അവന്റെ
ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' നമ്മുടെ സ്ത്രികളും
പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല.
രാമായണത്തിലെ 'സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും
കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിചില്ല നീണ്ട ഒരു
വര്‍ഷം അവര്‍ തപസ്സിലലിഞ്ഞു ഒരു വര്ഷം വരെ രാവണന്‍ തട്ടിയെടുത്ത വേളയിൽ
ഉണ്ടായ വസ്ത്രം മാത്രമേ സീത ധരിക്കുന്നുള്ളൂ.അലക്കാലോ കുളിയോ ഒന്നുമില്ല.
തപസ്സു തന്നെ ജീവിതമാക്കി.
ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ കുറഞ്ഞത് മാസത്തിൽ നാല് തവണ
എങ്കിലും വസ്ത്രം മറ്റേണ്ടേ? പക്ഷേ അതുണ്ടായില്ല ഇതു കഥയാണ് എന്ന് കരുതി
പുച്ചിക്കരുത്.
ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വാല്മീകി ക്ക് തെറ്റ് പറ്റിയോ ''''
പതിനാല് വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും
യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി
ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരമെന്ന് കുന്തി ഒരിടത്തും
പറഞ്ഞിട്ടില്ല വേദവാസൻ എഴുതിയുമില്ല.
തപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത്
യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക.
കൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു
ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ.മനസ്സില്‍ എപ്പോളാണോ ദുഃഖമുണ്ടായത്
അപ്പോളാണ് ദ്ര്വപതിക്ക് ഇതു സംഭവിക്കുന്നുള്ളൂ ചുരുക്കി പറഞ്ഞാൽ
ഫ്രുട്ടെറിയാൻ ആയ സ്ത്രികൾക്കും യോഗ ജീവിതമാക്കിയവര്‍ക്കും എന്നും ബീജം
സീകരിക്കാൻ കഴിയുന്നു .
പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു
പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു
സാദിക്കും.
ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു
നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ
തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക.
സന്താനങ്ങള്‍ വാഴാത്തത് ജന്മ ദോഷമോ
ഗെര്ഭിണി ആകാൻ ഏതു മാസം ആണ് നല്ലത് ??
ഏതു ആഴ്ച ??
ഏതു ദിവസം ?
1970 ഒക്ടോബർ മാസം 21 നു മാതൃ ഭുമിയിലെ വന്ന വാർത്ത ആണ് വിഷയം
ഡിസംബര് / ജനുവരി / മാർച്ച്/ ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത് ജനിച്ചാൽ
പല രോഗങ്ങളും പിടിപെടും ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ??
ഇവിടെ എഴുതുന്നത് എന്റെ ഗുരുക്കാൻമാരുടെ അറിവുകളും എന്റെ സംശയങ്ങളുമാണ് നല്ലൊരു ചര്ച്ച ആഗ്രെഹിച്ചു കൊണ്ട് തുടങ്ങുന്നു
കന്നി മാസം പട്ടിയുടെ ഉല്‍ത്സവം ആണ്
ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കും
ആന മഴക്കാലം ആസ്വോദിക്കും
''' മനുഷ്യനോ'''?
എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേ.
കന്നി മാസം വന്നോ എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ല
നായയുടെ കഴിവ് പോലും നമുക്കില്ലേ.
എന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ് ഗെര്ഭസ്ഥ ശിശുവിന്
ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും ഇല
വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ ജെനുവരി മുതലുള്ള മാസം ജ്നിക്കരുത്. ഇത്
നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി വേണം
ഇത് ഉൾക്കൊള്ളാൻ.
ഇടവം പകുതി കഴിഞ്ഞാൽ മഴ തുടങ്ങും പിന്നെ തിമിര്ത്തു പെയ്യും ഭുമിയിൽ ജല
സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും
പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ
മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ ഭുക്കായ മനുഷിന് ഈ പച്ചില കറികൾ
പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും
ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കും.
നിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ
വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്.
പത്തെണ്ണം വീതം ആര്‍ക്കും തിന്നാം
മാത്രമോ കർക്കിടകം ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ ആഹാരമാക്കുന്നതും.
അതോടൊപ്പം തന്നെ ഈശോര നാമം കൊണ്ട് ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാം.
ചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലം
മനസും ശരീരവും ശുദ്ധമായി മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്.
പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത്
ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് ).
((മാംസബുക്കായ അമ്മ മാർക്കാണ് ശര്‍ദ്ദിക്കാനും ഓക്കാനം എന്നിവ കുടുതൽ കാണുന്നത്))
ചിങ്ങ മാസം ഗെര്ഭിണി ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള് ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണം
കന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ ഉണ്ടാകുന്നു.
100 വയസ്സിലും കണ്ണിനും കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നു.
വൃച്ച്ചികം + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ
സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ
കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന് ഗെന്ധങ്ങളും സുഗെന്ധങ്ങൾ
തിരിച്ചറിയുവാനുള്ള കഴിവ് കുടുന്നു
.
മാത്രമോ എങ്ങും പഴവർഗ്ഗങ്ങൾ നിറയുന്ന കാലം 150 ദിവസം കൊണ്ടാണല്ലോ
ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര ചക്കയും
മാങ്ങയും നമുക്ക് കഴിക്കാം.
മകരം കഴിഞ്ഞാൽ മാസം 5 തികയുന്നു പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ
അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്
എന്നാലോ എല്ലാ അവയവും ഉണ്ട് താനും .
)
ഏതു വിത്തും മുളക്കാൻ ആദിയമായി വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ്
നമ്മളും മഴ ക്കാലം എടുത്തത് എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക്
ചുടാണ് വേണ്ടത് സുര്യ പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കും.
ഇന്നു നവജാത ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ രെശ്മി
തട്ടാത്തത് കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ
പ്രശ്നം ഒഴിവാക്കാം കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം
തികഞ്ഞവനായി വയറ്റിൽ കഴിയുന്നു.
ഭുമി ഉണ്ടായതു മേട മാസം ആണ് ഈ മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല (
എന്റെ ജനനം മേടം ഒന്നാം തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ
എനിക്ക് പോകേണ്ടി വന്നിട്ടില്ല.
എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു
ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം
എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് വൈദിക
ജോതിഷം പറയുന്നു.
നെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ
ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച
മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ് അദ്ദേഹം
കണ്ടുപിടിച്ചത്.
ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു
1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത ആക്കിയതാണ്.
!!!പുത്രകാ മേഷ്ട്ടി അതും കൂടി പറയുന്നു!!!
ദശരഥ് രാജന്‍ പോലും ഈ മണ്ടത്തരം ചെയ്തില്ല
ചില ആചാരങ്ങള്‍ അനുഷ്ട്ടിചില്ലെങ്കില്‍ എന്ത് സംഭവിക്കും നിങ്ങള്‍ പരീക്ഷിച്ചുo നിരീക്ഷിച്ചും നിങ്ങളുടെ അറിവ് കൊണ്ട് അന്വഷിച്ച് അതൊക്കെ കണ്ടു പിടിക്കണം .പ്രിതൃക്കല്‍ എന്നൊക്കെ കേൾക്കുമ്പോൾ നാം ചിലപ്പോള്‍ നെടുവീര്‍പ്പിടും അയ്യോ എന്റെ മരിച്ചു പോയ അച്ഛനാണല്ലോ അത് മരിച്ചു പോയ അമ്മയാണെന്നും സഹോദരനാനെന്നുമൊക്കെ ധരിച്ചു പണ്ടെങ്ങോ മരിച്ചു മണ്മറഞ്ഞ ആളുകളെ ഓര്ക്കുന്നു .
എന്നാൽ പിതൃക്കള്‍ എന്നതിന് കൃഷി ഗീത പറയുന്നത് നോക്കുക പ്രകൃതിയിലെ മാറി വരുന്ന കാലാവസ്ഥയില്‍ പ്രുകൃതിയിലെ ജീവ ജാലങ്ങളെ സംരെക്ഷിക്കേണ്ടത് മനുഷ്യകുലങ്ങളാണ് .നമ്മുടെ കൂടെപ്പിറപ്പായ സസ്യ മൃഗ ജാലങ്ങള്‍ അവ ഭൂമിയില്‍ ഇല്ലെങ്കില്‍ മനുഷ്യജന്മം പാഴാണ് .
പ്രകൃതി സംരക്ഷണമാണ് പിതൃ പൂജ . കാരണം നമുക്ക് മനുഷ്യജന്മം കിട്ടുന്നതിനു മുന്‍പേ ഈ ഭൂമിയില്‍ ജനിച്ചവരാണ് സസ്യ ജാലകങ്ങള്‍ .ഭൂമിയിലേക്ക് നമ്മുടെ വരവും നോക്കി മധുര ഫലങ്ങളായി കാത്തു നിന്നവര്‍ ഇവരാണ്.ജന്മത്തിനു മുന്‍പേ വിശപ്പടക്കാന്‍ ജന്മ മെടുത്തവര്‍
പ്രുകൃതിയുടെ അമൃത ഫലങ്ങള്‍ നെഞ്ചിലെറ്റിയ ആദ്യ മുല ഞെട്ടുകളാകുന്നു സസ്യങ്ങള്‍ അവ ഭൂമിയുടെ സ്തനങ്ങളായി നിന്റെ ചുണ്ടിലൂടെ നാവിലെക്ക് ജീവന്റെ മാധുര്യംഇറ്റിച്ചു തന്നപ്പോള്‍ മാത്രമാണ് നിന്നിലെ കാലുകള്‍ക്ക് എഴുന്നേറ്റു നില്ക്കാന്‍ പ്രാപ്തി കിട്ടിയത്
അവരാണ് നിനക്ക് മുന്‍പേ പിറന്ന ഭൂമിയുടെ അവകാശികള്‍. നിന്നെ മണ്ണില്‍ കുഴിച്ചിട്ടാല്‍ നീ മരിക്കുമെങ്കില്‍ അവ വളരുകയാണ് ചെയ്യുന്നത് .
നീ തപസിലൂടെ അമൃത് നേടിയപ്പോള്‍ ജന്മം കൊണ്ട് അമൃത് നേടിയവര്‍ വൃഷങ്ങള്‍ ആകുന്നു
മുറിച്ചാലും പറിച്ചാലും വീണ്ടും മ്രിത്വവില്‍ നിന്നും അമൃതുമായി തളിര്‍ത്തു വളരുന്ന ഇവരാണ് സാക്ഷാല്‍ പിതൃക്കള്‍.
ഇവരെ രക്ഷിക്കുക എന്നത് ധര്‍മ്മ മാണ് പത്തു കിണറിനും പത്തു കുളത്തിനും
പത്തു പഴകള്‍ക്കും പത്തു പുത്രനും മേലെ വൃക്ഷത്തിന് പ്രദാനം കൊടുത്ത ഈ ധര്‍മ്മത്തില്‍ ഇവയുടെ ഫലം തിന്നു തടിച്ചു കൊഴുത്തു ഇവിടെ ജീവിച്ചു മരിച്ചു പോയവന്‍ പിതൃ ആകുമോ ?
മഹാഭാരതത്തില്‍ ജലത്തില്‍ മൂത്രം ഒഴിക്കുന്നവനെ അര്‍ജ്ജുന ബാണം കൊല്ലുന്നുണ്ട് പ്രകൃതി സംരക്ഷണം ഭാരത സംസ്കാരമാണ്
അതിലെ ആചാരങ്ങള്‍ എന്താണ് എന്ന് പഠിക്കുകയാണ് വേണ്ടത് ഉരുളി കമിഴ്ത്തിയാല്‍ കുഞ്ഞ് ഉണ്ടാകില്ല കേരളത്തിലെ
പ്രശസ്ത സര്‍പ്പകാവുകള്‍ ഉള്ള സര്‍പ്പ ഷേക്ത്രങ്ങളിലെ പൂജാരികള്‍ക്കും വന്ധ്യതയുണ്ട് അവരുടെ ഭാര്യമാര്‍ക്കും വന്ധ്യത ഉണ്ട് അവരൊന്നും ഉരുളി കമിഴ്ത്തി യല്ല പരിഹാരം കാണുന്നത് എന്ന് ഭക്തര്‍ തിരിച്ചറിയണം
ആണ്‍കുഞ്ഞു വേണോ പുത്രകാമേഷ്ട്ടി
സാർ എന്താണ് ഈ ''ഇ = ഷ്ട്ടി ?
ഹോ അതോ;; അത് നമ്മുടെ പുര പണിക്ക് ഉപയോഗിക്കുന്ന ''ഇഷ്ട്ടികയാണ് ''
എന്ന് വെച്ചാൽ സംസ്കൃതത്തിൽ ഇഷ്ട്ടികയെ ''ഇഷ്ട്ടി '' എന്നാണു വിളിക്കുന്നത് മലയാളി അതിനെ ഇഷ്ടിക എന്ന് വിളിച്ചു
അപ്പൊ പുത്രകാമേഷ്ട്ടി യാഗം എന്നാൽ എന്താണ് ? വന്ധ്യതക്കുള്ള ചികില്സ്സ യാണോ ?
;;ഹയ്യോ'' കഷ്ട്ടം ''പുത്രകാമേഷ്ട്ടി'' എന്നല്ല ''പുത്ര+ കാമ+ ഇഷ്ട്ടി
എന്നാണു..ഈ യാഗം ആണ്‍കുഞ്ഞ് ജെനിക്കാനുള്ള സൂത്ര വിദ്യയണ് വന്ധ്യതക്കുള്ള
ചികില്സ്സയല്ല '''പുത്രകാമേ'' എന്നാണ് ഇത് അറിയപ്പെടുന്നത് പുത്രിയെ
നിർമ്മിക്കാനല്ല ഈ യാഗം
;; ഒന്ന് കൂടി വിശദമാക്കൂ
സാധാരണയായി യാഗത്തിന് മുൻപ് മഹർഷികളും അവരെ സഹായിക്കാൻ വരുന്ന വൈദികരും
(ഇഷ്ട്ടി ) ഇഷ്ട്ടിക നിരത്തി ഹോമിക്കാൻ ചുറ്റുമതിൽ എന്ന് അർഥം വരുന്ന HOME
ഉണ്ടാക്കുന്നു
അപ്പൊ പലരും മഹർഷിമാരൊട് ;ഈ ഇഷ്ട്ടി HOME (ഹോമം) എന്തിനാണ് എന്ന് ചോദിക്കും
ഇത് സോമയഗത്തിനാണോ അതോ രാജസ്സൂയത്തിനോ അഗ്നി ഹോത്രത്തിനാണോ in HOME മിൽ
ഹവിസ്സിനായി (house) എന്ത് ഔവ്ഷധം ആണ് ? എന്ന് സംശയ രൂപേണ പലതും ചോദിക്കും
അപ്പൊ മഹർഷികൾ കൊടുക്കുന്ന മറുപടി ഇതാണ്;
ഈ യാഗം പുത്രനെ മാത്രം ഉത്പ്പാദിപ്പിക്കുന്ന ''പുത്രകാമ'' എന്ന് അറിയപ്പെടുന്നു. അതിനുള്ള ഇഷ്ട്ടിയാണ് ഇവിടെ പടുക്കുന്നത്
ഹവിസ്സായി സ്ത്രി പുരുഷന്മാരിൽ ആണ്‍ ബീജങ്ങൾ ഉണ്ടാകുന്ന ഒവ്ഷധവും ആണ് ഹോമിക്കുന്നത്
ആണ്‍ കുഞ്ഞു ജെനിക്കാനുള്ള ആ ദിവ്യ ഒവ്ഷധം എങ്ങിനെയാണ് ഉണ്ടാക്കുന്നത്?
സ്ത്രൈണ ബീജ കോശങ്ങൾ ലെവലേശം പോലുമില്ലാത്തൊരു മരുന്നാണത് പുരുഷ പ്രജ
ജനിക്കാൻ മാത്രം ഉപയുക്തമായ ഔവ്ഷധങ്ങൾ കൊണ്ട് സംബുഷ്ട്ടമാക്കിയ ശേഷം
ദമ്പതികൾക്ക് ഭക്ഷിപ്പാൻ കൊടുക്കുന്നു അതും സ്വർണ്ണ പാത്രത്തിൽ തന്നെ
കൊടുക്കണം അല്ലെങ്കിൽ സ്വര്ണ്ണം അരച്ചു ചേർക്കണം
അപ്പോൾ പുരുഷഗ്രെന്ധിയിൽആണ്‍ പ്രേജക്കുള്ള ബീജം മാത്രം ഉണ്ടാകുന്നു പുത്രനെ
ഗെർഭം ധരിപ്പിക്കാൻ ഉതകുന്ന ബീജമേ ഉണ്ടാകൂ. ആണ്‍ ബീജം മാത്രമേ ഭോഗ വേളയിൽ
സ്കലിക്കയുള്ളൂ. ആണ്‍ പ്രജയെ ഉണ്ടാകൂ. ഇതാണ് പുത്രകാമേഷ്ട്ടിയാഗത്തിന്റെ
ഗുണം. ആണ്‍ പ്രേജക്ക് വേണ്ടി മാത്രമുള്ള യാഗം എന്ന് മാത്രം മനസ്സിലാക്കണം.
'' പക്ഷെ അയോദ്യ രാജാവ് വന്ധ്യതക്ക് ആയിരുന്നില്ല ഇതു നടത്തിയത്.
ദശരേഥരാജാവിനോ ഭാര്യമാർക്കോ വന്ദ്യത ഉണ്ടായതായി രാമായണം പറയുന്നുമില്ല.
ദശരേഥരാജാവ് ഏതെങ്കിലും കാര്യത്തിൽ എടുത്തു ചാടുന്ന വെക്തിയല്ലായിരുന്നു.
എല്ലാ ഇന്ദ്രിയ ചിന്തകളും നിലക്ക് നിർത്താൻ ഈ സൂര്യവംശ രാജന്
കഴിയുമായിരുന്നു. കൂടാതെ നല്ലൊരു പക്ഷി നിരീക്ഷകനും വനസ്നേഹിയും
ആയിരുന്നു.. വാല്മീകി രാമായണം ഇദ്ദേഹത്തെ കുറിച്ച് പറയുന്ന മറ്റൊരു വസ്തുത.
ഈ മനുഷ്യന് ശബ്ദവേദം അറിയാമായിരുന്നു. എന്ന് വെച്ചാൽ ഏതൊരു പക്ഷിയെയും
ശബ്ദം കൊണ്ട് തിരിച്ചറിയാനും അത് ആണ്‍ പക്ഷിയോ പക്ഷികുഞ്ഞാണോ എന്ന് മുതൽ
അത് ഇണ ചേരുമ്പോൾ ഉണ്ടാക്കുന്ന വിചിത്ര നാദം പോലും മനസ്സിലാക്കാൻ
കഴിവുണ്ടായിരുന്നു.
എന്നിട്ടും മാൻ പേട വെള്ളം കുടിക്കുന്നതും ആനകൾ കൂട്ടത്തോടെ വെള്ളം
കുടിക്കുന്നതും ശബ്ദം കൊണ്ട് മനസ്സിലാക്കിയ രാജാവിന് കുടത്തിൽ വെള്ളം
നിറയുന്ന ശബ്ദം കേട്ട് ക്രൂരനായ ആനയിലെ ഏതോ ഒറ്റയാൻ വെള്ളം കുടിക്കുന്ന
എന്ന് തെറ്റിദ്ധരിച്ച് ഒരു യുവാവിനെ കൊന്നു.
ഏതു പണ്ഡിതനും പിഴവ് സംഭവിക്കാം . യുവാവിന്റെ മാതാ പിതാക്കൾ കൊടുത്ത ശാപമോ പുത്ര ദുഃഖമെന്ന ശാപവും.
ശാപം നിമിത്തം ദശരേഥരാജാവിന് പെണ്‍കുഞ്ഞുങ്ങളെ ജനിക്കുകയുള്ളൂ ആദ്യ മായി
ഉണ്ടായതും ശാന്ത എന്ന സുന്ദരിയാണ്. ആ ഒരു പരീഷണം കൊണ്ട് തന്നെ തനിക്കു
കിട്ടിയ ശാപം തിരിച്ചറിഞ്ഞു ആ പെണ്‍കുഞ്ഞിനെ ലോമപാദന് വളർത്താൻ
കൊടുക്കുകയും ചെയ്തു.
പക്ഷേ ആണ്‍ കുഞ്ഞിനെ ജനിപ്പിക്കുവാനുള്ള തന്റെ ബീജത്തിന്റെ കഴിവില്ലായ്മയും
രാജാവായ ദശരേഥന് നന്നേ ബോധ്യമായിരുന്നു ഭാര്യയുടെ കഴിവില്ലായ്മ ആണ് എന്ന്
കരുതി രാജൻ മൂന്ന് പത്നി മാരെ സോന്തമാക്കി എന്നിട്ടും ആണ്‍ കുഞ്ഞു
ഉണ്ടായില്ല.
പുത്രനോടുള്ള കാമം രാജാവിനെ അലട്ടി. ഇതിന് രാജ പുരോഹിതന്മാർ കൊടുത്ത ഉപദേശമാകട്ടെ യാഗം നടത്തുക എന്നായിരുന്നു.
അതും രാജസൂയം സോമയാഗം ആശ്വമേധം എന്നിവയൊക്കെ . അവസാനം യാഗവേളയിൽ നിർമ്മിച്ച
നിരവധി മരുന്നുകളിൽ പുത്രന്മാർ മാത്രമുണ്ടാകുന്ന പുത്രാകാമ മെന്ന ഒവ്ഷധം
ഹോതാക്കൾ ഹോമാഗ്നികൊണ്ട് പാചകം ചെയ്തു സമ്മാനിച്ചു.
അപ്പോൾ പുത്രകാ മേഷ്ട്ടിയിലുള്ള ആ മരുന്നുകൾ എന്താണ് ??
രാമായണത്തിൽ വിശ്വമിത്രൻ ശ്രിരാമന് നിരവധി ഔവ്ഷധങ്ങൾ പറഞ്ഞു
കൊടുക്കുന്നുണ്ട് രാമായണം വായിക്കുന്നവന് ഇതെല്ലാം മന്ത്രജ്ഞാന
സൃഷ്ട്ടിയാണെന്നേ തോന്നൂ.
ബലയും അധി ബലയും ഉണ്ടാകാനുള്ള മന്ത്രം വിശ്വമിത്ര മഹർഷി ഉപദേശിക്കുന്നുണ്ട്
ഇവ മന്ത്രമല്ല അത് കുറുകുറുംതോട്ടിയും നീലക്കുറുംതോട്ടിയും ആണ്.
രാമായണ കാവ്യങ്ങളുടെ തനതായ അർത്ഥം ഊഹിച്ചെടുക്കവുന്നതെ ഉള്ളൂ
തമിഴ് നാട്ടിൽ ചില ബ്രാമണ കുടുംബങ്ങളിൽ വിവാഹം ഉറപ്പിച്ച യുവതികൾക്ക് ഒരു
മണ്ഡലക്കാലം കടംബിന്റെ ഇലകളിൽ ഇരുന്നു വ്രതം അനുഷ്ട്ടിക്കുക നിർബന്ധ
ആചാരമാണ്.
ആലിന്റെ കിളുന്നു ഇലകൾ 41 ദിവസം ഭക്ഷിപ്പാൻ കൊടുക്കുന്നു ആണ്‍ പ്രേജക്ക് വേണ്ടിയാണ് ആലില ഔവ്ഷധമായി കൊടുക്കുന്നത്.
ഗെർഭിണികൾക്ക് മൂന്നു മാസം വരെ പേരാൽ മൊട്ടു പിഴിഞ്ഞ് കൊടുക്കാനും അത്
മണപ്പിക്കാനും ഷോഡശക്ക്രീയയിൽ വിധിയുണ്ട് ഇതും ആണ്‍ പ്രേജക്ക് വേണ്ടിയാണ്.
ഹോമാക്ക്രീയയിൽ പേരാൽ മൊട്ട് ഹോമിക്കുന്നു എന്തിനാണ് ഇതെന്ന് താന്ത്രിക
വിധി ആചരിക്കുന്ന പൂജാരികൾക്കും അറിയില്ല അവർ അഥർവ്വവേദ മന്ത്രങ്ങൾ
മനസ്സിരുത്തി പഠിക്കുന്നില്ലയെന്ന് തോന്നുന്നു.
പുംസവനത്തിൽ വഞ്ചി മരക്കൊമ്പും ഹോമിക്കാവുന്നതാണ്. സീമന്തംഎന്ന ചടങ്ങിൽ
കടംബിന്റെ പൂവും മുടിയിൽ ചൂടിക്കണം സ്രെവങ്ങൾ നില്ക്കാൻ കടമ്പ്
ഉപയോഗിക്കുന്നു.
നിലപ്പന/ പാൽമുതുക്ക് / ശത വരി/ ആലിലകൾ/ പേരാൽ മൊട്ട്/ എന്നീ ഔവ്ഷധങ്ങൾക്ക്
ചന്ദ്ര പൂർണ്ണിമയിൽ ആണ്‍ ബീജം നിറയുന്നതായി അഥർവ്വം പറയുന്നു. മറ്റു
ചെടികളിലും ആണ്‍ സാന്ന്യധ്യo ഉണ്ടാകുന്നു.
ശ്രാവണപൂർ ണ്ണിമയിൽ (ചിങ്ങം) പുരുഷനിൽ ആണ്‍ ബീജം മാത്രമേ ഉ
ണ്ടാകൂ. പരാശര മുനിക്ക് വ്യാസൻ ജെനിച്ചത് പൌർണ്ണമിനാളിലാണ്.
ഈ പൌർണ്ണമി ദിനം സ്ത്രികളിൽ ഉൽത്സാഹം ഉണ്ടാക്കും പൂർണ്ണ ചന്ദ്രനെ കണ്ട് രാത്രിയിലും അവർ ആടി തിമിർക്കാറുണ്ട്.
!! തിരുവാതിര കളിയൊരു മോഹിനിയാട്ടമാണ് പുരുഷനോടുള്ള മോഹം!!
സ്ത്രികൾ കയറു പോട്ടിക്കതിരിക്കാൻ ഈ ദിനം തരുണികളെ കൊണ്ട് തിങ്കൾ നോയമ്പ്
നോറ്റിക്കുന്നു ഈ തിരുവാതിര കേളി കാണാൻ പുരുഷനെ അനുവദിക്കില്ല.
അഥർവ്വം പറയുന്ന ശാസ്ത്ര സത്യങ്ങൾ മുഴുവനും ഇവിടെ പറയുന്നില്ല പുരുഷ പ്രജ
മാത്രം ജനിക്കുന്ന അവസ്ഥ ഉണ്ടാകരുതല്ലോ സ്ത്രികൾക്ക് എന്നോട് കൊപം
തോന്നാം.
പൌർണ്ണമി ദിനം മത്സ്യങ്ങൾ മുട്ടകൾ ഇടുന്നു ഇണ ചേരുന്നു എന്നുള്ളത് ശാസ്ത്ര
സത്യമാണ് പണ്ട് കാലങ്ങളിൽ പൌർണ്ണമിനാളിൽ മുക്കുവൻ കടലിൽ പോകില്ല .
'
ഗ്ര്ഭിണിക്കുള്ള ആരോഗ്യകർമ്മം ആയ പുംസവനം എന്ന വളരെ ചെറിയ യാഗത്തിൽ
ഈയുള്ളവൻ പേരാൽ മൊട്ട് ഹോമിക്കാറുണ്ട് ഇതിന്റെ ശാസ്ത്രം വശം പറയാറുണ്ട്.
വഹ്നി ചമതയാണ് വിറകിനായി ഈ അവസരത്തിൽ എടുക്കുന്നത്
ദശരേഥമഹാ രാജാവ് നടത്തിയ പുത്രകാ മേഷ്ട്ടിയിൽ ഋശ്യശ്രന്ഗൻ എന്ന മഹർഷിവീരൻ
അഥർവ്വമന്ത്രങ്ങൾ ആണ് ഉരവിട്ടതു ആ യാഗം ഒരു വർഷത്തിൽ കൂടുതൽ നീണ്ടു
നിന്നതായി രാമായണം പറയുന്നു.
എന്നാൽ പുത്രകാ മേഷ്ട്ടി ഏറെ നാൾ നീണ്ടു നില്ക്കുന്ന യാഗമല്ലെന്നു യാഗവിധി
പഠിച്ചാൽ മനസ്സിലാക്കാം. വെറും ഏഴു ദിനം മാത്രമേ പുത്രകാമേഷ്ട്ടി യാഗത്തിന്
വിധിയുള്ളൂ .
മറ്റു യാഗങ്ങളുo കൂടി ചേര്‍ന്നപ്പോള്‍ നീണ്ടു പോയ യാഗമാണ് ദശരഥന്റെ പുത്രകാ മേഷ്ട്ടി .
പിന്നെ പുംസവനമെന്ന മരുന്ന് സേവയാണ് അതും മൂന്നു മാസമേ നീണ്ടു നില്ക്കാവൂ .
പിന്നെ എന്തിനു വേണ്ടിയാണ് ആ യാഗം ഒരു വർഷം നീണ്ടത് എന്ന് ചിന്തിച്ചു തല
പുകയേണ്ട രാജസൂയ യാഗത്തിന്റെ കൂടെ പുത്രകാമെഷ്ട്ടിയും നടത്തി അത്രേയുള്ളൂ''
ആണ്‍ പ്രേജക്ക് വേണ്ടി ദശരേഥമഹാ രാജാവിന്റെ ഭാര്യമാർ ഒരു വർഷം തപസ്സിരുന്നു
ആശ്വത്തെ (ഇന്ദ്രിയത്തെ) മൂന്നു വാളുകൾ കൊണ്ട് വെട്ടി കൌസല്യ ശുദ്ധ തപസ്
അനുഷ്ട്ടിച്ചു അവള്ക്കുണ്ടായതോ പുത്രനിൽ ശ്രേഷ്ട്ടനായ രാമനും.
പക്ഷേ യാഗവേളയിൽ സുമിത്ര കൈകേയി ഇവർ എന്ത് എടുക്കുന്നു എന്ന് നോക്കുക ഇവർ
കുതിരകളെ ശുശ്രൂഷിക്കുന്നതായി കാണാം ആശ്വോഗെന്ധം/ കുതിരയുടെ ചാണകം മെഴുകിയ
തറ ഇവയൊക്കെ പുരുഷ ഹോർമോണ്‍ ആണ് കുതിരയുമായുള്ള സഹവാസമാണ് ധാൻസിറാണിയെ
ആണിനെപ്പോലെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത്.
ഇനി മറ്റൊന്ന് ലോകത്ത് ഇതു വരെ ആരും കാണാത്ത പൂവാണ് അത്തിപ്പൂ കാരണം
അത്തിമരത്തിന് ആണ്‍ വർഗ്ഗം ഇല്ല.. അത്തി ഇണയില്ലാത്ത മരമാണ് അത്തിയിൽ പെണ്‍
വർഗ്ഗം മാത്രം അത്തിപ്പഴം പെണ്‍കുഞ്ഞിനു ജന്മം നല്കും.
പ്രകൃതി മുലപ്പാൽ നിറച്ചു വെച്ചിരിക്കുന്ന ഫലമത്രെ ആത്തിപ്പഴം അത് പോലെ സ്ത്രികൾക്ക് വേണ്ട ഗുണങ്ങളും ഉള്ളതാണ് അത്തിപ്പഴം.
ലോകത്തുള്ള എല്ലാ യഗത്തിനും ഒഴിച്ച് കൂടാത്ത ഒന്നാണ് അത്തികമ്പുകൾ.
പക്ഷേ സൂര്യവംശരാജൻ ഈ യാഗത്തിൽ അത്തികമ്പ് ഉപയോഗിച്ചില്ല എന്നതും ശ്രേദ്ധേയമാണ്.
ഇവിടെ പെണ്‍കുഞ്ഞു തരിമ്പും ജനിക്കാൻ പാടില്ല. പുത്രിയെ അല്ല കാമിച്ചത്
പുത്രനെ ആണ് .ആയതിനാൽ അത്തിയും ഒഴിവാക്കി. അത്തിക്കംബിനു പകരം ആറ്റുവഞ്ചി
കമ്പുകൾ ഉപയോഗിച്ചു.
പുംസവനത്തിനും കല്യണത്തിനുമുള്ള യാഗത്തിനും ആറ്റുവഞ്ചിയുടെ കമ്പുകൾ
ഹോമിക്കുന്നു. ( പുരുഷബീജ മരം) വഹ്നി / വഞ്ചി / എന്നൊക്കെ ഈ മരത്തിനു
പേരുണ്ട്.
പുത്രകാമേഷ്ട്ടി യാഗത്തിന്റെ സമാപനത്തിൽ യാഗാഗ്നി കൊണ്ട് പാചകം ചെയ്ത പായസം
സോർണ്ണ പാത്രത്തിൽ പകർന്നു അതിനു ശേഷമാണ് മൂവരും അത് ഭക്ഷിക്കുന്നത്. അത്
കഴിച്ചപ്പോൾ തന്നെയൊന്നും ഗെർഭം ഉണ്ടായില്ല.
മൂവരും വളരെ സുന്ദരികൾ ആയി കാണപ്പെട്ടു മൂന്നു പേരും മൂന്ന് സമയങ്ങളിൽ ആണ് ശിശുവിന് ജന്മം നല്കുന്നത്.
കര്ക്കിടക മാസം മുഴുവനും മൂവരും വ്രതം നോക്കിയതായി പറയുന്നു
പക്ഷേ ബീജ ദാനത്തിനുവേണ്ടി രാജാവ് ചിങ്ങ മാസമാണ് എടുത്തിരിക്കുന്നത്. അതും
പൌർണ്ണമി നാളിൽ (പുത്രകാ മേഷ്ട്ടിയാണേ സത്യo ബാക്കി സമയം പോലെ എഴുതാം )
!!! വാസ്തു !!!
വീട് നിര്‍മ്മിക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനം എവിടെയാണ് വേണ്ടത് ?ഈ ചോദ്യമൊര് യുക്തി വാദിയുടെയാണ് ഇയാളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നത് കേരളത്തിലെ വാസ്തു ശാസ്ത്രം നിര്‍ണ്ണയിക്കുന്നൊരു പുരോഹിതനാണ്. ആ പാവം ആചാര്യന്‍ കണ്ണടച്ച് ഉത്തരം കൊടുത്തു .
അടുക്കള എവിടെ വേണമെന്നോ അയ്യോ!! അത് കിഴക്ക് വടക്കേ മൂലയ്ക്ക് തന്നെ വേണം !!
യുക്തി വാദി അല്പ്പം പരിഹാസത്തോടെ വീണ്ടും ചോദിച്ചു
ഇല്ലെങ്കില്‍ എന്താണ് സ്വാമി ഉണ്ടാകുന്നത് ?
അതോ സ്ഥാനം മാറിയാല്‍ അന്ന പൂർണ്ണേ ശ്വരി കോപിക്കും ..
ഇതു കേട്ട് ഊറി ചിരിച്ച് യുക്തന്‍ കലിയിളകി പറയുന്നു ; അത്രെയുള്ളോ ഹോ സമാധാനമായി !!
ആചാര്യനും വിട്ടില്ല ; എന്തോന്നാ അന്നപൂർണ്ണേശ്വരി കൊപിക്കൂന്നു കേട്ടപ്പോ തനിക്കൊരു സമാധാനം !!
യുക്തി വാദി സ്വന്തം ഉശിര് കാട്ടി പറഞ്ഞു എന്താണേലും നമ്മടെ പോത്തകത്തില്‍ ഈ അന്നത്തിന്റെ പൂര്‍ണ്ണമായ ഈശ്വരി ഇല്ല
ഹും എന്തോന്നാടാ ഈശ്വരി എന്ന് കേട്ടപ്പോൾ ഒരു കളിയാക്കൽ;!!
എന്റെ ചേട്ടാ ആ സാമാനം ഞങ്ങൾക്കില്ല!! അത്ര തന്നെ
പുരോഹിതന്‍ വീണ്ടും സംശയം കലര്‍ത്തി ചോദിക്കുന്നു . എന്തോന്ന് സാധനമാ തനിക്കില്ലാത്തത് ?
അടുക്കളയില്‍ ഉണ്ടാകുന്ന അന്ന പൂർണ്ണേ ശ്വരി ചേച്ചി എന്ന സാധനം ഞങ്ങള്‍ക്കില്ല മനസ്സിലായോ കോന്തന്‍ പുരോഹിതാ?...
അതെന്താ അവര് നിന്നെ വിട്ടു പോയോ? വാസ്തു നോട്ടക്കാരന്റെ സംസാരത്തിന് മൂര്‍ച്ച കൂടാന്‍ തുടങ്ങി
വിട്ടു പോയോ അതോ ചത്തോ എന്നറിയില്ല ചത്താലും ചാത്തില്ലെങ്കിലും ഈ വക കോമാളികളെ ഞങ്ങള്‍ യുക്തി വാദികള്‍ കണക്കിലെടുക്കില്ലായെന്നു യുക്തനും ചാടിക്കയറി പറയാന്‍ തുടങ്ങി
പിന്നെ .എന്തോന്നാണ് നിങ്ങള്‍ കണക്കിലെടുക്കുന്നത്?.
ശാസ്ത്രം തെളിയിക്കുന്ന എന്തും ഞങ്ങള്‍ കണക്കിലെടുക്കും അല്ലാതെ ഈ ആഭാസം പറഞ്ഞു കഴുതകളെ ഉണ്ടാക്കുന്ന ചാത്രം നിങ്ങ പുഴുങ്ങി തിന്നോളൂ എന്തായാലും എന്റെ അടുക്കളയില്‍ ഈ വക ഈശ്വരി പെണ്ണുങ്ങൾ ഇല്ല
പാവം വാസ്തു വിദ്വാന്‍ തൊണ്ടയിടറി വീണ്ടും പറഞ്ഞു ദയവായി ഇതും !!!ശാസ്ത്രമാണ്!!!
ഇതു കേട്ട യുക്തന്‍ കളിയാക്കി ചിരിച്ചു കൊണ്ട് പുലമ്പി ;; അതെയോ !!!ശാസ്ത്രമോ?.. എന്തോന്ന് ചാത്രം ഒന്ന്‍ പോടാപ്പാ കുറെ മൂത്രോം കൊണ്ട് വന്നിരിക്കുന്നു എന്റെ പോന്നു ചേട്ടനൊന്നു പോയിതരാമോ? ഓരോ തീട്ടങ്ങള്‍ ആയി കുറെ ആളുകള്‍ ജീവിക്കുന്നു. അടുക്കള എവിടെയായാലും ഇക്കാര്യത്തിൽ യുക്തിവാദികളുടെ കടവുൾ കൊപിക്കില്ല.
കോപിക്കുമെടാ കോപിക്കും'' അടുക്കളയുടെ സ്ഥാനം മാറ്റ്യ ഭഗോതി കോപിക്കും നിനക്കൊന്നും അനുഫവമില്ല നീയൊക്കെ അനോഫവിക്കൂടാ അനുഫവിക്കും വാസ്തു ആചാര്യന്‍ കോപിച്ചു പല്ല് ഞെരിക്കാന്‍ തുടങ്ങി
ഹൂൂം പുളുത്തും !! എന്ന് പറഞ്ഞു യുക്തിവാദി സ്ഥലം വിട്ടു
മുകളില്‍ കൊടുത്ത സംഭാഷണത്തിന് തുല്യമായ പലതും എനിക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.കുറ്റം പറച്ചില്‍ മനുഷ്യകുലത്തിന്റെ തറവാട്ടില്‍ ജനിച്ച ആദ്യ സഹോദരനാകുന്നു. പക്ഷേ എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം അതൊന്നു വിശദമായി വിവരിക്കാന്‍ ആരും വരുന്നില്ല വന്നാല്‍ തന്നെ സംകൃതത്തിലെ ആര്‍ക്കും മനസിലാക്കാത്ത കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് പൊങ്ങച്ചം കാണിക്കും. പാന്ധിത്യo കുറയാന്‍ പാടില്ലല്ലോ. ചില പന്ധിതര്‍ കിണറ്റിലെ തവളയ്ക്ക് പുറം ലോകത്തെ കുറിച്ച് എന്തറിയമെന്ന് ചോദിക്കുന്നു.തനിക്ക് എല്ലാം അറിയാമെന്ന് കരുതുന്ന പന്ധിതനാണ് സത്യത്തില്‍ കൂപ മന്ധൂകം. ലളിതമായ വാക്കുകള്‍ പന്ധിതനും പാമരനും മനസിലാകുമല്ലോ!!? അതല്ലേ നല്ലത് ?
കോഴിക്കോട്ടുള്ള ഒരു വേദ പന്ധിതന്റെ ശിഷ്യന്മാര്‍ എന്റെ വാക്കുകളില്‍ വേദത്തിന്റെ ലക്ഷണം ഇല്ലെന്നു പറഞ്ഞത് കൊണ്ടാണ് ഈ വാക്കുകള്‍ ഇങ്ങിനെ എഴുതുന്നത്. തല തെറിച്ച ശിഷ്യന്‍ ഗുരുവിനെ തരം താഴ്ത്തും.
ഒരു നല്ല കാര്യo ചെയ്യാനുണ്ടെങ്കില്‍ അത് സ്വയം ചെയ്യുക .മാറിനിന്നു കുറ്റം പറയുന്നതിനേക്കാള്‍ നല്ലാതായിരിക്കുമത് എപ്പോഴും പരാതികള്‍ ഉണ്ടാകുന്നവന് ഒരിക്കലും പരിഹാരം കിട്ടുന്നില്ല.
അടുക്കള നിര്‍മ്മിക്കുമ്പോള്‍ വീടിന്റെ വടക്കോ തെക്കോ ആകാം. വടക്ക് കിഴക്കുള്ള ഭിത്തിയോട് ചേര്‍ന്ന് വേണം അടുക്കള നിര്‍മ്മിക്കാന്‍ . കിഴക്കോട്ടു ദര്‍ശനം നിന്നു വേണം പാചകം ചെയ്യേണ്ടത്.
അടുക്കള പണിയുന്നതിലെ ശാസ്ത്രം വളരെ മഹത്തരമെന്ന് പറയുന്നില്ല
എന്നാലും ചിലതൊക്കെ പറയാനുണ്ട് നല്ലതെന്ന് തോന്നുന്നവര്‍ സീകരിക്കട്ടെയെന്നു പറഞ്ഞു തുടങ്ങുന്നു.
പണ്ടൊക്കെ മകരം മാസം പിറന്നു തണുപ്പ് കാലമായാല്‍ പറമ്പിലെ ചവറുകള്‍ അടിച്ചു കൂട്ടി തീയിടും .രാവിലത്തെ തണുപ്പ് മാറാന്‍ മടിയന്‍മാര്‍ ചെയ്യുന്ന വേലകള്‍ ആണിവ. ഓം ങ്കാരം ചൊല്ലിയാല്‍ കുളിരില്ലെന്നു അന്നൊന്നും എനിക്കും അറിയില്ലായിരുന്നു .
ഹിമാലയത്തിലെ കൊടും തണുപ്പില്‍ തുണിയുടുക്കാത്ത ആര്യ ന്‍മാര്‍ പ്രണവം ഉരുവിട്ട് ശരീരത്തില്‍ ചൂട് നില നിര്‍ത്തുന്നു സൂര്യനില്‍ നിന്നും പുറപ്പെടുന്ന ശബ്ദം ഓം ങ്കാരം ആണെന്ന് ശാസ്ത്രം കണ്ടു പിടിച്ചെന്നു കേട്ടപ്പോള്‍ ചിരിക്കാന്‍ തോന്നി.ഓം എന്ന മന്ത്രമാണ് സൂര്യന്റെ ചൂടിനു ആധാരം . അഥര്‍വ്വo അവര്‍ പഠിച്ചിരുന്നെങ്കില്‍ ഈ കണ്ടു പിടുത്തം മുന്‍പേ ആകാമായിരുന്നു .
സൂര്യന്റെ അടുത്തു പോലും മനുഷ്യന് പോകാന്‍ സാധിക്കില്ല . പക്ഷേ സൂര്യനില്‍ നിന്നും ആയിരത്തി അറുന്നൂറു കിലോ മീറ്റര്‍ ഉള്ളില്‍ ചെന്നാല്‍ ഭൂമിയെ സെക്കന്റുകള്‍ കൊണ്ട് കത്തിക്കുന്ന കടുത്ത അഗ്നിയുണ്ട് ഇതിനെ !!ശിപിവിഷ്ട!! എന്നാണു അഥര്‍വ്വo വിളിക്കുന്നത്. എന്റെ വീടിന്റെ നാമം !!ശിപിവിഷ്ട! എന്നാണു.
ഞാന്‍ പറഞ്ഞു വരുന്നത് നാളെ ശാസ്ത്രം പലതും കണ്ടു പിടിക്കും സന്തോഷം.!!! പക്ഷേ അഥര്‍വ്വത്തെ തോല്പ്പിക്കാന്‍ ആരും മെനക്കെടേണ്ട. അത് നമുക്കാര്‍ക്കും സാധിക്കില്ല .അത്രയേറെ വിപുലമായ അറിവുകളുടെ സമാഹാരമാണ് .അഥര്‍വ്വവേദം .CBI തോറ്റ് പോകുന്ന വിദ്യകള്‍ മുതല്‍ ആനയെ മെരുക്കുന്ന വിദ്യകളും വേദങ്ങളില്‍ സുലഭമാണ്.
ഒരു പാല്‍ കര്‍ഷകന്‍ ഒരിക്കലും വിട്ടു മാറാത്ത മകളുടെ അപസ്മാര രോഗത്തെ കുറിച്ച് എന്നെ അറിയിക്കുക യുണ്ടായി. പശുവിനെ വളര്‍ത്തുന്നത് നല്ലതാണ് പക്ഷേ കെട്ടിയിട്ടു നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് കൊടുത്ത് വളര്‍ത്തിയാല്‍ അവയുടെ പാലും ചാണകവും ചില പെണ്‍കുട്ടികള്‍ക്ക് അപസ്മാരം ഉണ്ടാക്കും ഇതു പശു വളര്‍ത്തലില്‍ നിന്നും ഉണ്ടാകുന്ന അപൂര്‍വ്വമായൊരു അപസ്മാര രോഗമാണ്.
.എല്ലാവരിലും ഇതു വന്നുപെടില്ല .വളരെ കുറച്ച് പേരില്‍ മാത്രം ഉണ്ടാകുന്നു. മോശംകാലിത്തീറ്റയും പഴകിയതും പുളിക്കാന്‍ തുടങ്ങിയതു മായവ പശുക്കള്‍ക്ക് കൊടുക്കുന്നു. കേരളത്തിലെ പശു വളര്‍ത്തു കാര്‍ക്ക് ഒരു അജണ്ടയുണ്ട് നിങ്ങളുടെ വീട്ടില്‍ ബാക്കി വരുന്നതും പഴകിയതുമായ ഭക്ഷണം പശു തിന്നു കൊള്ളണം എന്ന ദുഷിച്ച അജണ്ട ഇന്നു നിലവിലുണ്ട് .കഷ്ട്ടം ഇതെന്തു നീതി .നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി പാല്‍ ചുരത്തുന്ന ജീവിയില്‍ നിന്നും നല്ല പാല്‍ ലഭിക്കാന്‍ അവയും നല്ലത് തിന്നണം.
മോശം മായ ഒന്നും മനുഷ്യനു തിന്നാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. നമ്മള്‍ മോശം സാധനങ്ങള്‍ കഴിച്ചാല്‍ മല മൂത്രങ്ങള്‍ക്ക് പോലും ദുഷിച്ച ഗെന്ധം ഉണ്ടാകുമെങ്കില്‍ അത് പശുവിനും മറ്റു മൃഗങ്ങള്‍ക്കും പിടിപെടും.അവയില്‍ നിന്നും മലത്തെക്കാളും ദുഷിച്ച സ്രവങ്ങള്‍ ചാണക രൂപത്തില്‍ പുറത്തു വരും .
ദുഷിച്ച പാലും ലഭിക്കും ഹായ് എത്ര നല്ല ആചാരം !!!
ഈ ഗെന്ധം തലച്ചോറിന്റെ ഗതിയെ താറുമാറാക്കും . കേരളത്തിലെ ജനങ്ങള്‍ മണമുള്ള സോപ്പുകളും സുഗെന്ധമുള്ള ലേപനങ്ങളും ഉപേക്ഷിച്ചാല്‍ മറവി രോഗം ഇല്ലാതാകും.ഇതൊക്കെ കുട്ടികളില്‍ പഠന വൈകല്യ മുണ്ടാക്കും. ശിശുക്കളില്‍ ദിവസവും ഫിക്സ് വന്നു കൊണ്ടിരിക്കും അങ്ങാടി മരുന്ന് കടയില്‍ നിന്നും ലഭിക്കുന്ന ചന്ദന മില്ലാത്ത ചന്ദനത്തിരികളുടെ പരസ്യo കണ്ട് വാങ്ങരുത് .ചന്ദന തിരിയുടെ പാക്കറ്റില്‍ പല അമൃത / ഗിരി / സുധ / ചിന്മയ / മാരുടെ ചിത്രം ഉണ്ടാകും ചതിയില്‍ പെടാതിരിക്കാന്‍ നോക്കുക .
സുഗേന്ധം ലഭിക്കാന്‍ രാമച്ചം കച്ചോലം വയംബ് എന്നിവ മാറി മാറി കത്തിച്ചാല്‍ മതി
ഇതൊക്കെ നിര്‍ത്തിയാല്‍ മറവി രോഗം വരില്ല മോശം ഭക്ഷണം തിന്നുന്ന പശുവില്‍ നിന്നും രോഗം ഉണ്ടാക്കുന്ന അവസ്ഥ വന്നു ചേരും എന്തിനു ഇത്ര കഷ്ട്ട പെട്ട് ലോകത്തിന് തിന്മ വരുത്തുന്നു അവര്‍ പശു വളര്‍ത്തല്‍ നിര്‍ത്തിയാല്‍ മതി.ലോകവും രോഗിയും രക്ഷപെടും . ഈ വിവരം എല്ലാ അപ്പോത്തികിരികളും അറിയാന്‍ വേണ്ടി പറയുന്നതാണ്. നിങ്ങള്‍ ചുമ്മാ ഈ രോഗികള്‍ക്ക് ക്യപ്സൂല്‍ രൂപത്തിലുള്ള വിഷം കൊടുത്ത് മരണം സമ്മാനിക്കരുത് . അപസ്മാര രോഗിക്ക് പാല്‍ എന്നത് വിരുദ്ധ ആഹാരമാണ്. ചാണകത്തിന്റെയും ഗോമൂത്ര ത്തിന്റെയും മണം കിട്ടാന്‍ ഇട വരുത്തരുത് . പശുവിനെ അഴിച്ചു വിട്ടു മേയാന്‍ വിടുക. ഈ സത്യo അഥര്‍വ്വവേദം മാത്രമാണ് പറയുന്നത് .
എന്നെ ഷ്ണിച്ച വീട്ടില്‍ പോയപ്പോള്‍ അവരോടു ചില മരുന്നുകള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം കൊടുത്ത് കൊണ്ട് പശുവിനെ വളര്‍ത്തല്‍ നിര്‍ത്താന്‍ കര്‍ഷകനോട് പറഞ്ഞു. മറ്റു ജോലികള്‍ നോക്കിയാല്‍ മകളുടെ രോഗം മാറുമെന്നും ഇല്ലെങ്കില്‍ പശു ഇല്ലാത്ത മറ്റൊരു വീട്ടിലേക്കു താമസം മാറുവാനും പറഞ്ഞു. ഇന്നു ആ പെണ്‍കുട്ടി രോഗ മുക്തയാണ് അത്രയേ ഇപ്പോള്‍ പറയുന്നുള്ളൂ .
എതിന്റെയും ശാസ്ത്രം പഠിക്കാതെ അത് തെറ്റാണ് എന്ന് ആരും വിളിച്ചു കൂവരുത്
!!നമുക്ക് അടുക്കളയിലേക്കു പോകാം ;;
അന്നൊക്കെ ഈ തീ കായാന്‍ വയസ്സന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ഒത്തു കൂടും ഞങ്ങള്‍ കുട്ടികള്‍ അവിടം വന്നിരുന്നു ഓരോ കുരുത്തക്കേടുകള്‍ കാഴ്ച വെക്കും നല്ല രസകരമായ കുട്ടിക്കാലം.
പക്ഷേ ചില കാരണവന്‍മാര്‍ കിഴക്ക് വശത്ത് നിന്നേ തീ കൊള്ളുകയുള്ളൂ ഈ പടിഞ്ഞാറോട്ടും മുഖം നോക്കിയുള്ള ഈ ഇരുപ്പില്‍ ചിലതുണ്ട്.
കേരളത്തില്‍ കൂടുതലും കാറ്റ് വീശുന്നത് പടിഞ്ഞാറ് നിന്നാണ് അറബിക്കടല്‍ .പടിഞ്ഞാറ് ദിക്കില്‍ നിന്നും ഇടതടവില്ലാതെ കാറ്റിനെ കിഴക്കോട്ട് സഞ്ചരിപ്പിക്കുന്നു.
അധി ശക്തമല്ലെങ്കിലും വളരെ കുറഞ്ഞ വായു സഞ്ചാരം കേരള
ക്കരയില്‍ പടിഞ്ഞാറ് നിന്നും കിഴക്കിനെ ലക്ഷ്യo വെച്ച് എന്നും ഉണ്ടാകും. കേരളത്തിന്റെ ഭൂ പ്രുകൃതി അങ്ങിനെയാണ്
അപ്പോള്‍ അഗ്നിക്ക് അഭിമുഖമായി പടിഞ്ഞാറ് നോക്കി നിന്നാല്‍ ചൂട് കൂടുതല്‍ ലഭിക്കും അഗ്നിയുടെ മറുവശം നിന്നാല്‍ (പടിഞ്ഞാറ്) ചൂട് അധികം കിട്ടുന്നില്ല.
തീ നല്ല രീതിയില്‍ കിട്ടണമെങ്കില്‍ കേരളീയന്‍ പടിഞ്ഞാറിന് അഭിമുഖമായി നില്ക്കണം.കിഴക്കോട്ടു തിരിഞ്ഞു നിന്നാല്‍ മുതുകില്‍ പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റ് തട്ടുന്നു അത് കൊണ്ട് തണുപ്പ് നമ്മെ വിട്ടു പോകുന്നില്ല.മറ്റൊന്ന് തണുത്ത കാറ്റ് ചെവിയില്‍ തട്ടിയാല്‍ കൂടുതല്‍ കുളിരുണ്ടാകുന്നു .
ഇതു മനസിലാക്കിയ കാരണവന്മാര്‍ തീ നന്നായി ലഭിക്കാന്‍ കിഴക്ക് ഭാഗത്ത് ആദ്യo സ്ഥാനം പിടിക്കുന്നു .അതായിരുന്നു അന്നത്തെ തീ കായുന്നതിന്റെ അകം പൊരുള്‍ .
ഈ പ്രവര്‍ത്തി കൊണ്ട് കാരണവന്‍ മാര്‍ക്കും ചില ശിക്ഷകള്‍ കിട്ടാറുണ്ട് കാറ്റിന്റെ ഗതി കൊണ്ട് തന്നെ തീയുടെ ചറിയ പോരിപ്പല്‍ വസ്ത്രത്തില്‍ വന്നു വീഴാറുണ്ട് താടിയിലും മുടിയിലെയും രോമങ്ങള്‍ കരിയാറുണ്ട് ചിലപ്പോള്‍ അല്പ്പം പൊള്ളല്‍ ദേഹത്തും ഉണ്ടാക്കും .അതൊന്നും വക വെയ്ക്കാതെ അവര്‍ തീ കൊള്ളുക തന്നെ ചെയ്യും .
ഇനി ആഴക്കടലില്‍ എന്നും നടക്കുന്നൊരു ദുഷ്ക്കര്‍മ്മമുണ്ട്. മലിന വസ്തുക്കള്‍ കപ്പലില്‍ കൊണ്ട് വന്നു തള്ളുന്നു . ഈ ഭീമമായ മാലിന്യത്തിന്റെ ദോഷവും കടലോര പ്രദേശവാസികള്‍ സഹിച്ചു കൊള്ളണം കാരണം കാറ്റ് കരയെ പുല്കുന്ന കാലം വരെ കടലമ്മയില്‍ നിന്നും ഇതും സഹിക്കുക.ജലം മലിനമാകാതെ നോക്കുക.
അത് കൊണ്ട് പടിഞ്ഞാറ് വശം വീട്ടു മാലിന്യo തള്ളി സോയം രോഗം വരുത്തരുത് അതിന് തെക്ക് ഭാഗം ആണ് നല്ലത് മൃത ദേഹം പോലും തെക്ക് കണ്ടു ദഹിപ്പിക്കാന്‍ കാരണം ഇതാണ്.
വീണ്ടും അടുക്കളയിലേക്കു വരാം
കാറ്റ് പടിഞ്ഞാറ് നിന്നും കിഴക്കോട്ടു കൂടുതല്‍ വീശുമെങ്കില്‍ /
കാറ്റിനു അഭിമുഖം നിന്നാല്‍ കൂടുതല്‍ ചൂട് കിട്ടുമെങ്കില്‍ /
അടുക്കള പടിഞ്ഞാറ് ഭാഗം പണിയരുത്.
കാരണം അടുപ്പില്‍ നിന്നും ഉണ്ടാകുന്ന തീപ്പൊരി ആളൊരു വില്ലനാണ് !!തീപ്പൊരിയും!! ചൂടുള്ള വായുവും നേരെ മുഖത്തു തട്ടുന്നു മുഖത്തു സ്ഥിരമായി അഗ്നിഏറ്റാല്‍ മുഖo കരിവാളിക്കും തീയില്‍ നിന്നും സുന്ദരമായ നിങ്ങളുടെ മുഖം രക്ഷിക്കാന്‍ കാറ്റിന് എതിര്‍ വശം നിന്ന് പാചകം ചെയ്യണം. മാത്രമല്ല ചില വിറകു കത്തിയാല്‍ കൂടുതല്‍ കാര്‍ബണ്‍ ഉണ്ടാകുന്നു അത് ശ്വസിച്ചു അസ്മ മുതലായ ശ്വസന ബുദ്ധി മുട്ടുകള്‍ ഉണ്ടാകും.
മലകള്‍ ഉള്ളിടം ചില മാറ്റങ്ങള്‍ വേണ്ടി വരും ചില സ്ഥലങ്ങളില്‍ കിഴക്കന്‍ കാറ്റാണ് കൂടുതലും വീശുക
ഇനി മറ്റൊന്ന് മത്സ്യ മാംസാദികള്‍ വറുത്തും പൊരിച്ചും ഭക്ഷിക്കുന്നവരാണ് ഒട്ടു മിക്ക മനുഷ്യരും വീട്ടില്‍ എന്താണോ പാചകം ചെയ്യുന്നത് അതിന്റെ ഗെന്ധം പുറത്തു പോകണമെങ്കില്‍ നമ്മുടെ അടുക്കളയിലേക്ക് അടിക്കുന്ന വായു സഞ്ചാരത്തിന് എതിരെ പാടില്ല. അത് കൊണ്ട് അടുക്കള കിഴക്കോട്ട് ദര്‍ശനം കൊടുത്ത് വടക്ക് കിഴക്കായി നിര്‍മ്മിക്കുക.
അങ്ങിനെ പണിതാല്‍ അടുക്കളയില്‍ പോലും മണങ്ങളൊന്നും തങ്ങി നില്‍ക്കില്ല അതില്‍ നിന്നും ഉണ്ടാകുന്ന എല്ലാ ദോഷങ്ങളും പടിഞ്ഞാറ് നിന്നു വീശുന്ന കാറ്റ് നിര്‍മ്മാജനം ചെയ്യും '
പിന്നെ എന്താണ് വൈദിക്;; ഈ അന്നപൂര്‍ണ്ണ ഇശോരി കോപിക്കും എന്നുള്ള വിശ്വസം പറഞ്ഞു ഞങ്ങളെ പോട്ടനാക്കുന്നത്
ഹാവൂ.. ഞാന്‍ തോറ്റു പക്ഷേ അതിലും ഒരു സംഗതിയുണ്ട് സാറേ
ഭക്ഷണം പാചകം ചെയ്യുന്നവന് പൊതുവേ വിശപ്പ് കുറവാണ് ഒട്ടു മിക്ക പാചകക്കാര്‍ക്കും കുടവയറുണ്ട് അല്ലെങ്കില്‍ തീരെ മെലിഞ്ഞവരായി കാണുന്നു നമ്മുടെ രുചിയുടെ കലവറ മേളക്കാര്‍.
മുളക് കത്തിയാല്‍ അതിന്റെ ഗുണം ശ്വസനം കൊണ്ട് ആമാശയത്തില്‍ എത്തി ചുമ വരുമെങ്കില്‍ കിലോക്കണക്കിന് നെയ്യും മറ്റും പാചകo ചെയ്യുമ്പോളും ഇതേ ഗുണ ദോഷങ്ങള്‍ വായുവിലൂടെ ആമാശയത്തില്‍ എത്തും.
ഉമിനീര്‍ കലര്‍ന്ന ഭക്ഷണം പെട്ടന്ന് ദഹിക്കും മൂക്കിലൂടെ ഭക്ഷിച്ചാല്‍ ഉമിനീര്‍ ഉണ്ടാകില്ല .അങ്ങിനെ നാമറിയാതെ നമ്മളില്‍ എത്തുന്ന ഭക്ഷണം ദഹിക്കാന്‍ താമസിക്കും .ഇതു കുടവയറിനു കാരണമാകും.അല്ലെങ്കില്‍ മെലിയും
സാധാരണ എല്ലാ അടുക്കളയിലും ഇതുണ്ടാകും പക്ഷേ സ്ഥാനം തെറ്റിയ അടുക്കളയില്‍ ഇതു അല്പ്പം കുഴപ്പം കൂട്ടുന്നു എന്ന് മാത്രം .
ഒന്ന് കൂടി വിശദമാക്കുന്നു!!
നിങ്ങളെ ഹോട്ടലിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ കറികളുടെ ഗെന്ധം പുറത്തു വിടുന്ന. ഇതു കടുത്ത വിഷ ദ്രവ്യങ്ങളാണ് അത് നിങ്ങളില്‍ കൊതി ജനിപ്പിക്കുന്നു ആ സമയം വിശപ്പല്ല ജനിക്കുന്നത് കൊതി എന്ന വികാരമാണ് പ്രുകൃതി ഉണ്ടാക്കുന്ന വിശപ്പില്‍ മാത്രമാണ് ഉമിനീര്‍ ഗ്രന്ഥി കൂടുതല്‍ സജ്ജമാകുകയുള്ളൂ . ആ സമയം ഹോട്ടലിനു മുന്നില്‍ ആല്‍മസംയമനം പാലിക്കുക ഇല്ലെങ്കില്‍ സമ്മാനമായി അള്‍സറോ കുടവയറോ കിട്ടും .
അടുക്കള സ്ഥാനം തെറ്റിയ നിങ്ങളുടെ വീട്ടിലും ഇതു തന്നെ സംഭവിക്കുന്നു.
വീട്ടിലെ അംഗങ്ങള്‍ക്ക് നാവില്‍ കുരുക്കള്‍ ഉണ്ടാകുന്നു .
കാലങ്ങളോളo ഈ അവസ്ഥ തുടര്‍ന്നാല്‍ ഉമിനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നു . വിശപ്പ് കുറയുന്നു ഷീണം കൂടുന്നു 'കുടവയര്‍ തള്ളിയ മെലിഞ്ഞ മനുഷ്യ രൂപം ഉണ്ടാകുന്നു .
അത് കൊണ്ട് നിങ്ങള്‍ ഇരിക്കേണ്ട സ്ഥലത്ത് നിങ്ങള്‍ ഇരിക്കണം .അടുക്കളയെ ഇരുത്തേണ്ട സ്ഥാനത്ത് അടുക്കള തന്നെ ഇരിക്കണം . അവിടെ പട്ടിക്കൂട് ഉണ്ടാക്കിയിട്ട് എന്ത് നേട്ടം?
ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചവനോട് ഞാന്‍ എന്റെ ഭാഷയില്‍ ഇനിയും പറയും .നിന്റെ ഭവനത്തെ വാസ്തു പുരുഷന്റെ പത്നി കോപിച്ചിരിക്കുന്നു
ഇപ്പോ നിങ്ങളെ അന്നത്തിന്റെ പൂര്‍ണ്ണ ഇശോരി കോപിച്ചിരിക്കുന്നു. അനുഭവിക്കുക .
വീട് മുഴുവനും ഭക്ഷണശകലങ്ങള്‍ നിറഞ്ഞു ദുര്‍ഗന്ധം ഉണ്ടാകുന്നു ഈ ഗെന്ധം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല . പുറമേ നിന്നു വരുന്നവര്‍ നിങ്ങളുടെ സ്വപ്ന ഭവനത്തെ കുറ്റം പറയും .മൂക്കുണ്ടായിട്ടും അതിന്റെ ഗുണം നിങ്ങളില്‍ നിന്നും പോയിരിക്കുന്നു. നിങ്ങളിപ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറി മൂക്കന്‍ രാജാവാണ് . കഷ്ട്ടമേ നിനക്ക് നഷ്ട്ടത്തിന്റെ കണക്കുമാത്രം
ഇപ്പോ നിങ്ങളെ വായു ദേവനും വെറുത്തിരിക്കുന്നു .അത് കൊണ്ട് അഗ്നിഹോത്രം നടത്തണം എന്നും എനിക്ക് പറയേണ്ടി വരാറുണ്ട് വായു ഭഗവാനെ ത്രിപ്പ്തനാക്കാന്‍ ഇനി ഇതേ മാര്‍ഗ്ഗ മുള്ളു സ്ഥാനം മാറിയ അടുക്കള യുള്ളവര്‍ അഗ്നിഹോത്രം നടത്തി ആരോഗ്യo കാത്തു കൊള്ളട്ടെ .
ഇനി നിങ്ങള്‍ തീരുമാനിക്കുക . ഈ അഥര്‍വ്വ വചനം തെറ്റാണോ ?
വാസ്തു നോക്കാന്‍ എന്നെ വിളിക്കുന്ന എല്ലാവരോടും ഞാന്‍ ഇതൊക്കെ പറയാറുണ്ട് പക്ഷേ ഇതൊരു പോസ്റ്റാക്കാന്‍ ഇന്നാണ് സാധിച്ചത് .തള്ളേണ്ടവര്‍ക്ക് തള്ളാം കൊള്ളെണ്ടവര്‍ക്ക് ഉള്‍ക്കൊള്ളാം.
കിണറിനും തൊഴുത്തിനും വൃക്ഷത്തിനും അതിന്റേതായ സ്ഥാനമുണ്ട് എല്ലാം വിവരിക്കാന്‍ ഈ ഒരു പോസ്റ്റിന് കഴിയില്ല അതൊക്കെ ഇശോരന്‍ കനിയുമെങ്കില്‍ ഇനിയും എഴുതാം
!!സര്‍പ്പങ്ങള്‍ കാന്‍സര്‍ വരുത്തി വെക്കുമോ ?
ഒരു വീട്ടില്‍ പൂജയ്ക്ക് പോയപ്പോള്‍ അവിടത്തെ കാന്‍സര്‍ ബാധിച്ച രോഗിക്ക്
വേണ്ടി ഞാന്‍ എഴുതിയ കത്താണ് ഈ വാക്കുകള്‍ വീടിന്റെ ദോഷം കൊണ്ടാണ്
അയാള്‍ക്ക് കാന്‍സര്‍ വന്നതെന്ന് അവര്‍ വിശ്വ സിക്കുന്നു ഒരു കവിടി
നിരത്തുകാരന്‍ അങ്ങിനെ അവരോടു പറഞ്ഞത്രേ അയാളെ മാനസികമായി സഹായിക്കാന്‍
എഴുതിയ വാക്കുകള്‍ ആണ് ഇതിന്റെ ഉള്ളടക്കം അത് വായിച്ചു അയാളില്‍ മനോ നില
മെച്ചപ്പെട്ടു അത് നിങ്ങളും വായിക്കുക
!!! അഞ്ചു മിനിട്ട് ചിലവാക്കൂ കാൻസർ ഒഴിവാക്കൂ!!!....
''കാൻസർ '' ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചു
അമേരിക്കയിൽ നടന്ന ഈ പരീഷണം വൻ വിജയം കൈവരിച്ചു ലോകത്തുള്ള എല്ലാ കാൻസർ
രോഗികള്ക്കും ഇതു ശുഭ വാര്ത്തയാകും ഇനി കാൻസറിനു stop memo ഇതായിരുന്നു.
ഇന്നലെ കൂടിയ ഡോക്ട്ടർ സമൂഹത്തിന്റെ
വാക്കുകൾ ??
ആരും അത്ഭുതപ്പെടേണ്ട ഈ വാർത്തക്ക് 47
വര്ഷം പഴക്കമുണ്ട് അന്നും ഇന്നും ശാസ്ത്രം മരുന്ന് കണ്ടു പിടിച്ചു
എന്നല്ലാതെ കാൻസർ മാറിയില്ല മരുന്ന് കണ്ടു പിടിക്കൽ തുടരുന്നു ''വീമ്പു
പറച്ചിൽ മാത്രം ബാക്കി''
കാൻസർ രോഗികള്ക്ക് ഇനി എന്നും ശുഭദിനം ''ജെര്മ്മിനിയുടെ പരീഷണം വിജയം കണ്ടു
പുത്തൻ കോശങ്ങളെ ഉല്പ്പാതിപ്പിക്കുന്ന മരുന്ന് ലോകത്തിന്റെ
നിറുകയിൽ.രണ്ടായിരമാണ്ടില്‍ ഇങ്ങിനെയൊരു വാര്‍ത്ത കണ്ടിരുന്നു .
ഇശോരാ!!!! സമാധാനം അവസാനം ജ്ര്‍മ്മിനിയെങ്കിലും കാന്‍സറിനു മരുന്ന് കണ്ടു പിടിച്ചല്ലോ?
ഇപ്പോ പതിനഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു ജര്‍മ്മിനിയിലും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു.
ജെർമ്മൻ ഡോക്ട്ടെഴ്സും അവിടത്തെ രോഗികൾക്ക് ഈ മരുന്ന്
കൊടുത്തില്ലേ?
അവിടെയും കാൻസർ രോഗം പെരുകുന്നു കഷ്ട്ടം പാവം ജെർമ്മിനിയും ഈ രോഗത്തിന്റെ മുന്നിൽ തോറ്റു പോയോ.
ഇശോരാ ..മരുന്നുകൾ എല്ക്കാത്ത പരീക്ഷണം ഇന്നും തുടരുന്നു എന്നിട്ടും .
പരീക്ഷണം മാത്രം ബാക്കി .. ഇതെന്ത് മറിമായം മരുന്ന് കണ്ടു പിടിച്ചോ
?..നിങ്ങൾ കണ്ടു പിടിച്ച മരുന്നുകൾ നിങ്ങളുടെ പരീക്ഷണ ശാലകളിൽ
""നിരീക്ഷിച്ചും
'പരീക്ഷിച്ചുo?...
ഗെവേഷിച്ചും ?...
തന്നെയല്ലേ കണ്ടുപിടിച്ചതും രോഗികള്ക്ക് വായിൽ വെച്ച് കൊടുത്തതും.?
എന്നിട്ടും നിങ്ങൾ കണ്ടുപിടിച്ച കെമിക്കലുകൾ ജൈവ മനുഷ്യ ശരീരം സീകരിച്ചോ ?..
അതോ തള്ളികളഞ്ഞോ?..
''''വിഡ്ഢികളുടെ താടിയിലാണ് ഷുരകൻ പണി പഠിക്കുന്നത്''''
കാന്‍സര്‍ രോഗികളുടെ ശരീരത്തിലാണ് ഡോക്റ്റര്‍ പരീക്ഷണങ്ങള്‍ പഠിക്കാന്‍ ശ്രേമിക്കുന്നതും.
പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു
ഈ പരീക്ഷണത്തിലൂടെ ഏതോ കെമിക്കലുകള്‍ മരുന്നുകളായി കണ്ടു പിടിക്കുന്നു.
അത് രോഗികളുടെ വായിലേക്ക് ജീവന്റെ കണികയെന്നും പറഞ്ഞു ഇട്ടു കൊടുക്കുന്നു .
സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത വിലയാണ് ഈ കേമിക്കലുകള്‍ക്ക് ഈടാക്കുന്നത് .
നിങ്ങളുടെ കെമിക്കൽ മരുന്ന് പരീക്ഷിച്ചു കഷ്ട്ടിച്ച് രേക്ഷപെട്ടവർ തലയിൽ ഒരു രോമം പൊലുമില്ലാതെ പെട്ടന്ന് മരിച്ചു.
അത്രേം സമാധാനം കഷ്ട്ടം അധികം നാള്‍ കിടന്നിരുന്നാല്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ .
ചിലര്‍ ഈ കെമിക്കല്‍ പരീക്ഷണം കൊണ്ട് അഞ്ചു അഞ്ചു വര്ഷം ജീവിക്കുന്നു
അതും ജീവശവമായി സമാധാനമൊ സന്തോഷമോ കിട്ടാതെ ആ രോഗികളെല്ലാം. ഇന്ഗ്ലീഷ്
മരുന്ന് സമ്മാനിച്ച .ഭീഭത്സമായ സ്വന്തം മുഖം കണ്ട് പേടിച്ചു
ജീവിക്കുന്നു.
സ്വന്തം മുഖം കണ്ണാടിയിൽ കണ്ടു അമ്പരന്ന് പോയവരാണ് അലോപ്പതി ക്കാരന്‍
നിര്‍മ്മിച്ച സ്വന്തം കാന്‍സര്‍ രോഗികള്‍ ..'' അതിലും ഭേദം ആ കാൻസർ
ആയിരുന്നു നല്ലതെന്ന് രോഗികളും പറഞ്ഞു പോലും. ആ കെമിക്കല്‍ പരീക്ഷിക്കാതെ
ഇരുന്നാല്‍ കാന്‍സര്‍ രോഗി പത്തു വര്‍ഷം ജീവിക്കുമായിരുന്നു .
കാണുന്ന മുഴകളെല്ലാം കാൻസർ ആണെന്ന് കണ്ടു പിടിക്കുന്നത് ഡോക്ടരല്ല ആരോ
കണ്ടു പിടിച്ച യെന്ത്രമാണ് വണ്ട് കുത്തിയ മുഴകളെ പോലും കാന്‍സറായി
നിച്ചയിക്കാനും ഈ യന്ത്രത്തിന് കഴിവുണ്ട്.ഹോ ഭയങ്കരം തന്നെ .
പഥ്യo നോക്കിയാൽ ഒരു ആഴ്ച കൊണ്ട് സുഖപ്പെടുന്നതാണ് കാന്‍സര്‍ പക്ഷേ
അകത്തുള്ളതും പുറത്തുള്ളതുമായ മുഴകളിൽ റേഡിയേഷൻ നടത്തി കാൻസർ ആക്കുന്ന
സംവിധാനം സൊന്തമായുള്ളത് നമുക്ക് മാത്രം.
എന്താണ് കാൻസർ ?
ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു ?
എന്താണ് പ്രേധിവിധി ? ഇങ്ങിനെയൊരു പോസ്റ്റ് ഇടുന്നതില്‍ ഷെമിക്കുക കാരണം ഇതിന്റെ ബാക്കി വേദിക് ഭക്ഷണത്തെ കുറിച്ചാണ്
ഇന്നു വരെ പഠിച്ച വേദ മന്ത്രങ്ങളിൽ എല്ലാം തന്നെ കാൻസറിനെ വെറും ഒരു സാധാരണ രോഗത്തിനോട് മാത്രമേ ഉപമിപ്പിച്ചിട്ടുള്ളൂ
എന്തിന് പറയുന്നു ''മന്ത്'' എന്ന രോഗത്തിന് കൊടുത്ത വില പോലും വേദങ്ങളിൽ
കാൻസർ രോഗത്തിന് കൊടുത്തട്ടില്ല ഋക് / യെജുസ്/ സാമം/ അഥർവ്വം / എല്ലാം
തന്നെ ഈ രോഗത്തിന മഹാ സ്ഥാനം കല്പ്പിച്ചില്ല അഥർവ്വത്തിന്റെ ശാഖ ആയ
ആയുർവേദവും ഈ രോഗത്തിനെ ഉയരത്തി പിടിച്ചിട്ടില്ല.
അകാലത്തില്‍ നശിക്കുന്ന നമ്മുടെ കോശങ്ങളെ കാന്‍സര്‍ എന്ന് പറയുന്നു.
അകാല വാർദധ്യക്യo പിടിപെട്ടാൽ മനുഷ്യനു ഭയമില്ല
അകാല നര തുടങ്ങിയാലും മരണ ഭയമില്ല.
പിന്നെ എന്തിനു നാം അകാല കോശ നാശത്തെ എന്തിനു ഭയപ്പെടണം?
അകാലത്തിൽ ശ്രേദ്ധക്കുറവു കൊണ്ട് സംഭവിക്കുന്ന നരക്കും തൊലി
ചുളുങ്ങുന്നതിനുംമരുന്നും മറുമരുന്നുണ്ട് എന്നിട്ടും ചുരുക്കം ചിലർ മാത്രം
ഇതിന് ചികിത്സ തേടുന്നു ഭയത്തോടെ ആരും വാര്‍ദ്ധ്യ കത്തെ കാണുന്നില്ല
പക്ഷെ ഇത്ര പോലും വലുതല്ല കാൻസർ എന്ന കോശനാശം.
നര മാറുമെങ്കിൽ
കാലം ചുളിവുകൾ മാറ്റുമെങ്കിൽ
കാലം കൊടിയ ദുഃഖങ്ങള്‍ മാറ്റുന്നെങ്കില്‍ കാന്‍സറെന്ന
കോശങ്ങളുടെ നാശവും നഷ്ട്ടവും മാറുന്നതാണ്.
മാറേണ്ടത് നമ്മുടെ ചിന്തകളാണ്.
പഠിക്കേണ്ടത് വേദമാണ്
അറിവ് ലഭിക്കുന്തോറും അറിയാത്തത് തേടുന്നതിനെ ചിന്തയെന്നും
ചിന്തകൻ ഒഴുകുന്ന പുഴയും ആകണം.
ഒഴുകുന്നത്‌പുഴയല്ല. ജലമാണെന്ന് നാം തിരിച്ചറിയണം.
പുഴകളൊന്നും ഒഴുകുന്നില്ല അതിലെ ജല മാണോഴുകുന്നത്!!!
ജലം വറ്റിയാലും പുഴയെ വറ്റിയ പുഴയെന്നു വിളിക്കുന്ന വിഡ്ഢികള്‍ ആണ് നമ്മള്‍ .
പുഴയുടെ അര്‍ഥം മറന്നവര്‍ നമ്മള്‍
മനുഷ്യ നെന്ന പദത്തിന്റെ അര്‍ഥം മനസിലാക്കൂ
മനനം ചെയ്യുന്നവന്‍ മനുഷ്യന്‍
മനനം എന്ന ചിന്താ ശക്തി നിന്നില്‍ മരിക്കും വരെ നശിക്കില്ല
ചിന്തിക്കാന്‍ കഴിവുള്ളവനില്‍ നിന്നും രോഗം വഴുതി മാറുന്നു
കാലംകടന്നുപോകുന്നില്ല'
വിഡ്ഢികളായി കടന്നു പോയത് നമ്മളാണ്.
;;;;അറിയേണ്ടതിനെ അറിഞ്ഞാൽ രോഗവും വളരുന്നില്ല!!
അനന്തമായ പ്രകൃതിയുടെ കരുത്തിൽ ഞാൻ ജീവിക്കുന്നു
ആല്മാവിന്റെ അഗ്നി ഞാൻ വഹിക്കുന്നു
ജീവനെയും രോഗ ശേമനത്തെയും ഞാൻ വഹിക്കുന്നു'''''
(ഋഗ്വേദം )
കാൻസറിനെ കുറിച്ച് അഥർവ്വം പറയുന്ന വിഷയങ്ങൾ ആണ് ഇവിടെ പറയുന്നത്
കാൻസറിനെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റുന്ന വൈദിക് അറിവുകളും മരുന്നുകളും ആണ് നമ്മളെല്ലാം ചേർന്ന് വിഷയം ആക്കുന്നത്.
രോഗമില്ലാത്ത നാട്ടിലേക്കു നമുക്കൊരു യാത്ര പോകാം
ആരും വയസ്സാകുന്നില്ല വളര്ച്ച നിലക്കുമ്പോൾ വൃദ്ദരാകുന്നു
അതുകൊണ്ട് നമുക്ക് വളര്ച്ച നിലക്കാത്ത വൃദ്ദന്മാരില്ലാത്ത നാട്ടിലേക്ക് പോകാം.
വിപുലമായ സങ്കല്പങ്ങൾ ആണിവ യെതാർത്ഥമായ സൃഷ്ട്ടിയും ആണിവ
യെതാർത്ഥത്തിന്റെ ഓരോ ഭാഗവും നിഗൂഡമായി കൂട്ടിചേര്ത്ത്സർവ്വ. പ്രദാനമായ പൂർണ്ണതയുടെ മുഖമാണ് നമ്മുടെ ശരീരം.
എപ്പോഴുമിടിക്കുന്ന ഹൃദയത്തിന് കാൻസർ പിടിച്ച ചരിത്രമില്ല. ചിന്തിക്കുന്ന തലച്ചോറിനും കാൻസർ വരില്ല.
ചിന്തിക്കാന്‍ നിങ്ങള്‍ തെയ്യാര്‍ ആകുക എങ്കിലാ നിഗൂഡത എന്താണ് എന്ന് കണ്ടുപിടിക്കാം
2''' ഈ അറിവുകൾ എന്റെ സൊന്തമല്ല വേദങ്ങളും ഉപനിക്ഷിത്തുകളും തരുന്നതും
അതെല്ലാം പഠിച്ച മണ്മറഞ്ഞ ഗുരുക്കന്മാരായ CRR വര്മ്മ .. അടക്കമുള്ളവരുടെ
ക്ലാസുകളിൽ നിന്നും ; DR ദീപക് ചോപ്ര മുതലുള്ളവരുടെ രചനകളിൽ നിന്നും ആചാര്യ
വചനങ്ങളിൽ നിന്നും കടമെടുത്തതും കടപ്പാടുള്ളതും ആകുന്നു.
കാൻസർ എന്ന് വിളിക്കുന്ന'' അകാല കോശനാശം എന്താണ്'' എന്ന് നോക്കാം
ഒരു കുട്ട മണ്ണ് എണ്ണി തീർക്കാം കോടാനകോടിയോളം വരുന്ന നമ്മുടെ ശരീര കോശങ്ങൾ ഒരിക്കലും എണ്ണി തീര്ക്കുക സധ്യമല്ല.
അതിലെ കോശങ്ങൾക്ക് നാശം സംഭവിച്ചാൽ തല്സ്ഥാനത്ത് നിന്നും ശരീരം
ഉപയാഗശൂന്യമായതിനെ നീക്കം ചെയ്യുന്നു ഗുണം ചെയ്യാത്തവ നീക്കം ചെയ്യപ്പെടും
അതാണ് നമ്മുടെ ശരീരനിയമം ..
ഇവ നീക്കം ചെയ്യപെട്ടില്ലെങ്കിൽ ജീവനുള്ള കോശം പോലും മരിച്ച സ്ഥിതിയിൽ
ആകുന്നു അത് കൊണ്ട് നശിച്ചതെല്ലാം പുറത്താക്കുന്നു അല്ലെങ്കിൽ
പുറത്താക്കപെടുന്ന അവസ്ഥ ശരീരമുണ്ടാക്കുന്നു..
അത് മലത്തിലൂടെയും മൂത്രത്തിലൂടെയും എന്നും പുറം തള്ളപ്പെടുന്നു
വിയര്പ്പിലൂടെ 75% ഇല്ലാതാകും വിയര്ക്കാൻ അല്പ്പം വ്യയാമം മാത്രമേ വേണ്ടൂ
ആരും വിയര്ത്ത് കുളിക്കാൻ പരാക്രെമം കാണിക്കവേണ്ട.
തൂമ്പയെടുത്ത് കിളക്കുക അത്രേ വേണ്ടൂ.ദിവസം 10 മിനിട്ട് നിശബ്ദമായിരുന്നാൽ
പ്രാർത്ഥിച്ചാൽ പോലും ഇല്ലാതാക്കുന്ന ഒന്നാണ് കാൻസറും നശിച്ച കോശങ്ങളും
എന്നതാണ് പരമാർത്ഥം ..
.
രോഗത്തെ പ്രകൃതി ചികിത്സിച്ചു മാറ്റുമ്പോൾ രോഗിയെ സന്തോഷിപ്പിക്കുക എന്നത്
മാത്രമാണ് ഔവ്ഷ്ധത്തിന്റെ പ്രധാന്യo.. ഏതൊരു രോഗത്തിനും ഔവ്ഷധo കൊടുക്കുക
എന്നതിനു രണ്ടാം സ്ഥാനമേ ഉള്ളൂ മനസമാധാനം തരുന്ന വൈദ്യനാണ് ഒന്നാം
സ്ഥാനത്തിനു അർഹതയുള്ളത് .
നിരന്തരം സ്വശരീരത്തിനോട് അപേക്ഷിച്ചാൽ പോലും രോഗം മാറുമ്പോൾ ഇശോരൻ രോഗം
മാറ്റുമ്പോൾ ..വൈദ്യനും ഔവഷ്ധവും നോക്കു കുത്തി മാത്രം. പ്രകൃതിയോടൊപ്പം
ചലിച്ചാൽ കാൻസർ രോഗത്തിന് മരുന്ന് വേണ്ട
'' പ്രെക്രിതിക്കൊരു നിയമമുണ്ട് നമുക്കും.'''
കുറ്റവാളിയെ കോടതി ചതിക്കില്ലയിരിക്കാം പക്ഷേ പ്രുകൃതിനിയമo ജെയിലിലടച്ചു ശിക്ഷിക്കുക തന്നെ ചെയ്യും.
എല്ലാ ശരീരങ്ങൾക്കുമൊരു നിയമ വെവസ്ഥിതി ഉണ്ട് ആ നിയമം അപകടകാരികളെ ജെയിലിൽ
അടക്കുന്ന പോലെ നാശം വിതക്കുന്ന കൊശത്തെയും ജെയിലിൽ അടക്കുന്നു..
ശരീരത്തിന് ദോഷം ചെയ്യുന്ന കീടങ്ങളെ പ്രാണന്‍ ജെയിലറകളില്‍ അടച്ചു
സൂക്ഷിക്കുന്നു ഒരിക്കലും കാന്‍സര്‍ സെല്ലുകള്‍ക്ക് പുറത്തു വരാന്‍
കഴിയാത്ത വണ്ണം കഠിനമായ തോല് കൊണ്ട് നശിച്ച സെല്ലിനെ നമ്മുടെ ശരീരം
പൊതിയുന്നു അതൊരു ഈജെയിലാണ് അവയെ നാം മുഴകളെന്നു വിളിക്കുന്നു
ചുമ്മാ കുറെ വര്ഷത്തേക്ക് ശിക്ഷ കൊടുക്കുന്ന പോലെ അല്ല..ചിലപ്പോൾ 100 വര്ഷം
വരെ അത് നീണ്ടു നില്ക്കും. അവന് അത്ര ആയുസ്സ് ഇല്ലെങ്കിൽ കൂടിയും അവന്റെ
ശരീരത്തിനെ ആക്രമിക്കുന്ന ഒരു കോശത്തിനു പോലും ശിക്ഷക്ക് കുറവില്ലത്രേ..
ചിലപ്പോൾ കാലങ്ങളോളം ശത്രുക്കളെ മുഴകളാക്കി സൂക്ഷിക്കുന്ന പ്രവർത്തിയും
ഈശോരാൻ സൃഷ്ട്ടിച്ച ഈ ശരീരത്തിനുണ്ട്.
കാരണം ശരീരവും ആല്മാവും പ്രണയത്തിൽ കഴിയുന്നു സുന്ദര കാമിനികൾ ആകുന്നു.. ;
ശരീരത്തെരേക്ഷിക്കണമെന്നത് ആല്മാവിന്റെ ആവിശ്യവും കടമയുമാണു് .. സംഗീതം
മനോഹരമെങ്കിലും കുഞ്ഞ് കരയുമ്പോൾ അമ്മ സംഗീതം കേൾക്കുന്നില്ല;
; ഇവിടെ ജീവൻ എന്ന മാതാവിന്റെ കൈക്കുഞ്ഞാണ് ശരീരം.
ഈ രോഗത്തെ ഭയപ്പെടുന്നവർ മനോ രോഗികളും ഇവിടത്തെ രോഗികൾ പൂച്ചക്ക്
തിന്നാനുള്ള എലികളും മാത്രം.. ,ചിലർ മരണത്തെ ഭയപ്പെടുന്നത് കൊണ്ട്
ജീവിക്കാൻ തുടങ്ങുന്നതേ ഇല്ല..
3''''ഇനി മറ്റൊന്ന് കോശങ്ങളെ ജെയിലിൽ അടച്ചാലും കോശ നാശം തന്നെ അല്ലേ ??
അതെ നാശം തന്നെ;; പുറം തള്ളാൻ പറ്റാത്ത കോശങ്ങളെ ശരീരത്തിൽ തന്നെ
സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ട് പുറം തള്ളാൻ കഴിവുകേടും ഉൾക്കൊള്ളാൻ
നിവൃത്തിയില്ലായ്മയും ഉണ്ടാകുന്നുണ്ട് അത് നമ്മുടെ ജീവിതരീതി
പോലെയിരിക്കും.
പണത്തിനോടും കാമിനിയുടുമുള്ള ദുഷ്ക്കാമമാണ് സകല രോഗത്തിനും കാരണം .
പക്ഷേ രോഗങ്ങളെ പുറം തള്ളാനുള്ള ജൈവ കെമിക്കലുകൾ ശരീരത്തിന് എപ്പോൾ കിട്ടുന്നുവോ അത് വരെ മുഴകൾ ശരീരത്തിൽ ഉണ്ടാകും.
മനുഷ്യന്റെ ശത്രുവായ മതം ജാതി വർഗ്ഗം ഇത്തരം ചിന്ത വിട്ട് നാം ഭൂമിയുടെ
മക്കൾ എന്ന മനോഭാവം വരത്തുക അങ്ങിനെ ചിന്തിക്കുക കാരണം നാം ഒരേ ശക്തിയുടെ
സന്താനങ്ങൾ ആണ്.
അങ്ങിനെ ചിന്തിക്കുന്നവന് രോഗങ്ങള്‍ വരുന്നില്ല ദുര്ച്ചിന്തകള്‍ രോഗത്തിന്റെ വാതിലുകളാകുന്നു
നീ എന്റെ സഹോദരനുമാകുന്നു നിന്റെ കണ്ണ് നീർ എനിക്ക് സഹിക്കാവുന്നതല്ല
,നിന്റെ ശരീരത്തിൽ നിറയുന്ന സ്നേഹം കൈകളിലൂടെ സപർശന സുഖമായി
എനീലെത്തുന്നതും ഞാനറിയുന്നു പരസ്പരം കൈകൾ കോർത്തു പിടിക്കാം അങ്ങിനെ ഒരേ
വികാരത്തോടെ കൈകൾ കോർക്കാം അതാണ് ജീവന്റെ ഹസ്തദാനം.
എന്റെ കൈകള്‍ നിന്നിലെ മൂര്‍ദ്ധാവില്‍ പരതുമ്പോള്‍ നിന്നിലെ സ്നേഹത്തിന്റെ നാദം കേള്‍ക്കുന്നു.
ഒരു കഴുതയെ കണ്ടപ്പോള്‍ ഇതെന്റെ സഹോദരനാനെന്നു പരിചയപ്പെടുത്തിയ പ്രവാചകന്‍ മാര്‍ വാണ മണ്ണാണ് നമ്മുടെ ഭൂമി .
മൃഗങ്ങളെ സ്നേഹിക്കുക അവയെ വെറുതെ
4'''''' ശവങ്ങൾ തിന്നാൽ ശരീരത്തിൽ മാലിന്യo വർദ്ധിക്കും അത് വഴി കോശ നാശം
സംഭവിക്കും എങ്കിലും ആല്മാവ് ഈ നിർജ്ജീവ കോശങ്ങളെ ശരീരത്തിന് ഒരു ദോഷവും
വരുത്താതെ ഉള്ളിൽ തന്നെ പൊതിഞ്ഞു നിർത്തുന്നു ;''ഇതിന്റെ പേരാണ് മുഴകൾ
;;'''
നിരന്തര മദ്യപാനം / മാംസക്കൊതി / കാലന്റെ സ്ഥാപനമായ ബേക്കറി / എന്ത്
കിട്ടിയാലും മനസ്സിന് തൃപ്തി വരാത്ത അവസ്ഥ / ദുർചിന്തകൾ / ഇവയെല്ലാം മുഴകളെ
വലുതാക്കാൻ തുടങ്ങുന്നു.
നാം ദുശീലം കൊണ്ടോ അറിവില്ലായ്മ കാരണമോ നിര്മ്മിക്കുന്ന ഈ മുഴകളെ ശരീരം
ശക്ത മായതും ഞെങ്ങുന്ന്തുമായ മാംസത്താൽ പൊതിഞ്ഞു ശരീരത്തില്‍ സൂക്ഷിക്കും.
ഉള്ളിൽ നിറയെ കുറ്റ വാളികലുള്ള ജെയിൽ എന്ന് ഈ മുഴകളെ വിളിക്കുന്നു '''ഈ
മുഴകൾ പൊട്ടിയാൽ കാൻസർ ഉറപ്പ്''' അതി ശക്തമായി പ്രേഹരിച്ചാൽ പോലും
പൊട്ടാത്തവയാണ് ഈ മുഴകൾ..
ഇതു തനിയെ പൊട്ടി ആർക്കും കാൻസർ ഉണ്ടാകില്ല.
കാൻസർ മുഴകൾ മുറിക്കുന്ന അവസ്ഥയിൽ പോലും തെന്നികളിക്കുന്നവയാണ്.
ഇവയോരിക്കലും പൊട്ടുന്നില്ല വേവിക്കാത്ത പച്ചക്കറികൾ കൂവളം മുതാലായ
ഇലവർഗ്ഗങ്ങൾ പഴങ്ങളിൽ നിന്നും കിട്ടുന്ന ഊര്ജ്ജം എന്നിവ മാത്രം ലഭിച്ചാൽ
മതി. വളരെ വേഗം മുഴകള്‍ ചെറുതാകും ശരീരം നിഷ്പ്രയാസം മുഴകളെ മലത്തില്‍
കൂടി പുറം തള്ളും.
ഈശോരനാമ ജപം പോലും കാൻസർ മുഴകളെ പെട്ടന്ന് ഇല്ലാതാക്കുന്നു. മരുന്ന് വേണ്ട
മരുന്നുകൾ രണ്ടാമൂഴം ആണ് കൊടുക്കേണ്ടി വരിക. മുഴ എത്ര വലുതായാലും
കുഴപ്പംപിടിച്ചതല്ല.. ഒരു കോശം കാൻസർ ആയി മാറാൻ തന്നെ കാലങ്ങൾ എടുക്കുന്നു
അത് കൊണ്ട് കാൻസറിനെ ഭയപ്പെടേണ്ട.
എണ്ണത്തിൽകൂടുതലുള്ള ശത്രുസൈന്യo ശക്തിയും ബുദ്ധിയും മുള്ള ഏക ലവ്യപ്പോലുള്ള യോദ്ധാക്കളുടെ മുന്നിൽ തോറ്റൊടുക എന്നതാണ് വിധി ..
കഷ്ട്ടം ഇവര്‍ അര്‍ജ്ജുനനെയാണ് ഡോക്ടറായി കാണുന്നത്. ഏക ലവ്യന്റെ കഴിവ്
കണ്ട് ഭയന്നു പോയ അര്‍ജ്ജുനനെക്കാള്‍ കഴിവുള്ളവര്‍ ഇന്നും ഭൂമിയില്‍ ഉണ്ട്.
രോഗിയെ ചികിത്സിച്ചാൽ മതി രോഗത്തിനെ വെറുതെ വിടുക എല്ലാ രോഗത്തിനെയും ചികിത്സിക്കാം എല്ലാ രോഗിയെയുംചികിത്സിക്കുക സാധ്യമല്ല .
രോഗിയെ ധൈര്യപ്പെടുത്തുന്നതിൽ നാം പരാജയപ്പെടുന്നു പരാജയപ്പെടുന്നവർ
ഡോക്ട്ടർ ആകുന്നില്ല.. ഏതൊരു ഡോക്ട്ട്ർക്കും വായന കൊണ്ട് രോഗിയെ
കീഴ്പ്പെടുത്താം ഇല്ലെങ്കിൽ ഡോക്ട്ടരും ഭീരു തന്നെ അതും രോഗമാണ്
രോഗി സമ്പത്തുള്ളവനെങ്കിൽ ഡോക്ട്ടര്മാർ രോഗിയെ ധൈര്യപ്പെടുത്തുന്നതിൽ താല്പ്പര്യക്കുറവു കാണിക്കുന്നു
.
നീണ്ട മടിശീല സുഹൃത്തുക്കളുടെ എണ്ണം കൂട്ടുന്ന വിധം ആശുപത്രികൾ രോഗത്തിന്റെ
എണ്ണം വര്ദ്ധിപ്പിക്കുന്നു മനസ്സിനെ തളർത്താനും മടിക്കുന്നില്ല.
ഉറക്കാൻ പറ്റാത്തത്ര പിശാശുക്കളെ ഉണർത്തുന്നവരാണ് ഒട്ടു മിക്ക ഡോക്ട്ടര്മാരും ..
ഇവർ രോഗിയുടെ ബെന്ദുക്കളിൽ പോലും കാൻസർ വിതക്കുന്നു ;;നിർഭാഗ്യവാനായ
ഡോക്ട്ടർ രോഗത്തിന്റെ തലയും ഭാഗ്യമുള്ള ഡോക്ടർ രോഗിയുടെ വാലും
പരിശോദിക്കുന്നു അതാണ് ഇന്നുള്ള ഹോസ്പ്പിറ്റലുകളുടെ സ്ഥിതി ഒരു ബിസ്സിനസ്
കാരെൻറെ കീഴിൽ പണിയെടുക്കുന്നവർ ആകുന്നു ഡോക്ടർമാർ.
'''ഒരു നല്ല ഡോക്ടർ നീണ്ട പാതയുടെ നീളം കുറക്കുന്നു''
5''''' '''ഈ മുഴകൾ പൊട്ടിയാൽ കാൻസർ ഉറപ്പ്'''
ഒരാൾക്ക് മുഴകൾ കണ്ടാൽ അത് കാൻസർ ആകുന്നില്ല. ഡോക്റ്റർ മുഴകളുടെ ഭിത്തി
പൊട്ടിച്ച് അല്പ്പം ഭാഗം മുറിച്ചെടുത്ത് കാൻസറാണോയെന്നു ടെസ്റ്റ്
ചെയ്യുന്നു ഈ പരിശോധന ഫലത്തിനും ആഴ്ചകൾ പിടിക്കും..
ഈടുറപ്പുള്ള ജെയിലിൽ അറസ്റ്റു ചെയ്ത് കിടന്നിരുന്ന ദുഷിച്ച കാൻസർ മുഴകളെ
ഡോക്ട്ടർ കത്തി വെച്ച് പൊട്ടിക്കുന്നു ഈ ക്രീയ കൊണ്ട് വിഷം വിതക്കുന്ന
കാൻസർ കോശങ്ങള്‍ ശരീരത്തില്‍ ഖ്യപിക്കുന്നു .
പിന്നെ വഴിയൊരുക്കിയ ഭാഗത്ത് കൂടി ശരീരത്തിൽ എത്തി തത്സമയം കാൻസർ ആകുന്നു. മുഴകള്‍ ഇല്ലാതാകാന്‍ വേദിക് ഫുഡും യോഗയും മതിയാകും.
ഈ സമയം മറ്റൊരു ലബാട്ടറിയിൽ മുറിച്ച ഭാഗം കാൻസർ എന്ന് ഉറപ്പിക്കുന്ന ജോലിയിൽ ആയിരിക്കും നമ്മുടെ ഡോക്ട്ടർ.
ഇതു മുറിക്കുന്നതിനു മുൻപ് മുഴയും അല്പ്പം വേദനയും ഉണ്ട് എന്നല്ലാതെ
മറ്റൊന്നും ഉണ്ടായില്ല ;;ഇപ്പോൾ നിങ്ങളുടെ മുൻപിൽ ഒരു കാൻസർ രോഗിയെ കാണാം..
മുഴമാത്രം ഉണ്ടായവാൻ കാൻസർ രോഗി ആയിരിക്കുന്നു .മുഴ പൊട്ടിക്കുന്നതിനു
മുൻപ് അല്പ്പം ശരീരഭാഗമെടുത്ത് പരിശോധിച്ചാൽ കാൻസർ കാണില്ല.
ആധുനിക ശാസ്ത്രത്തിന് ഇതു മുറിച്ചു മണത്തു നോക്കിയാലെ തൃപ്തി വരികയുള്ളു..
കുരുത്തം കെട്ടവൻ തീട്ടം ചവിട്ടിയാലും മണത്തു നോക്കണമല്ലോ..( കഴുതകൾ
രുചിച്ചും നോക്കും )
ആനയെ കണ്ടാൽ ദേ.. വലിയൊരു പോത്ത് എന്ന് പറയുന്നവരും ഈ ലോകത്തിൽ ഉണ്ട് അത് പോലും മനസിലാകത്തവരോട് എന്ത് പറഞ്ഞു മനസ്സിലാക്കും'?'
ഇത്ര നാളും ആല്മാവ് അറസ്റ്റു ചെയ്തു സെല്ലുകളിൽ സൂക്ഷിച്ച കൊടും
കുറ്റവാളികളെ തുറന്ന് വിട്ടവൻ രോഗിയുടെ ബന്ദുക്കളോടു ഉറക്കെ പറയുന്നു .
ദാ.. കണ്ടോ ഇയാള്‍ക്ക് കാന്‍സര്‍ ഉണ്ട് ഇവന്‍ കാൻസർ രോഗിയെന്നു പറയുന്നു
നിങ്ങളുടെ മുന്നിൽ നില്ക്കുന്നത് മഹാരോഗിയാണ് ;'''ഇയാൾക്ക് കാൻസർ
ആണെന്ന്'''; പാവം രോഗികൾ പൂച്ചക്ക് തിന്നാനുള്ള എലികൾ മാത്രം..
ജെനിച്ചിട്ടു മഞ്ഞ പത്രങ്ങൾ മാത്രം വായിച്ചിട്ടുള്ള രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കാർ പറഞ്ഞത് മുഴുവനും വിഴുങ്ങും.
ചികിത്സ തുടങ്ങിയാൽ ഒരു മാസത്തിനുള്ളിൽ മുടിയൊക്കെ പോയൊരു പേക്കോലം
നിങ്ങൾക്ക് കാണാം. ഈ അവസ്ഥയിലും english മരുന്നുകൾ കൊടുക്കാതിരുന്നാൽ ശരീരം
മറ്റൊരു പോം വഴി കണ്ടെത്തും അത് വഴി രോഗി രക്ഷപെടും അല്ലെങ്കിൽ കുറെ നാള്
കൂടി ജീവിക്കും അങ്ങിനെയും വാര്‍ത്തകള്‍ ഉണ്ട്.
ഉദകക്രീയക്ക് പോലും പണമില്ലാതെ ഉമിനീരിറക്കാതെ ഈ പാവം ചാവുംഎന്നതല്ലാതെ
രോഗി രെക്ഷപെട്ടട്ടില്ല. കഥയില്ലായ്മ കൊണ്ട് മാത്രം രോഗികളെ
നിർമ്മിക്കുന്നവർ കൊള്ളപ്പലിശക്കാരെ പോലും കടത്തി വെട്ടി ആശുപത്രി
നിർമ്മിക്കുന്നു.
6'''''' ദുസ്വഭാവങ്ങളുടെ എണ്ണം കുറച്ചാൽ മുഴകളുടെ വലിപ്പം കുറച്ച് ചലന
രൂപത്തിലാകുന്നു '''വേദിക്ഭക്ഷണം''''(യോഗിഫുഡ്) മുഴകളെ ഇല്ലാതാക്കുകയും ജല
പ്രോഷണം കാൻസറിനെ ഇല്ലായ്മ ചെയ്യുന്നു എല്ലാ മുഴകളും കാൻസർ അല്ല ശരീരത്തെ
നില നിർത്താൻ ആല്മാവ് സീകരിച്ച ആദ്യ വഴിയാണ് മുഴകൾ.
സംശയമുള്ളത് എന്തും കാൻസർ ആണോ എന്ന് പരിശോധിക്കുന്ന ടെസ്റ്റിനെകുറിച്ച്
ഇവിടെ പറയുന്നില്ല അല്പ്പം മാംസം മുറിച്ചെടുത്തു പരിശോദിക്കുന്ന biopsy യെ
പറ്റിയോ മുറിച്ചെടുത്ത ഭാഗത്തിനെ അഞ്ചായി തരം തിരിച്ചു വീണ്ടും പരിശോധന
നടത്തുന്ന PAPSMEAR TEST നെ കുറിച്ചും പറയുന്നില്ല ഗുണം ചെയ്യാത്ത ഈ വക
കാര്യങ്ങൾ പറഞ്ഞ് സമയം കളയാം എന്നതല്ലാതെ ഗുണമൊന്നും ഇല്ല.അത് കൊണ്ട്
അതിലേക്കു കടക്കുന്നില്ല.
ആയുസ്സിന്റെ വേദത്തിൽ (ആയുർവേദത്തിൽ ) രോഗങ്ങൾ കണ്ടു പിടിക്കാൻ TESTന്റെ
ആവിശ്യമില്ല ''ഒരു മുടി നാരിഴക്ക്‌പോലും അതിന്റെ നിഴലുണ്ട് എന്ന്
ആയുർവേദത്തിനു അറിയാം..
കാൻസർ എന്ന് മനസ്സിലാക്കിയാൽ പോലും അത് രോഗിയോട് വിളിച്ചു കൂവില്ല '' ഇന്ന്
ആശുപത്രികൾ തനിക്കു കാൻസർ ആണെന്ന് പറയാൻ ഉത്സാഹം കാണിക്കുന്നു
(''ബന്ധുക്കൾക്ക് ഭീഷണിയും സമ്മാനിക്കുന്നു) ആടിനെ പട്ടി ആക്കുന്ന പരിപാടി.
യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലാതിരുന്ന ഒരു യുവാവിനു കൂടെ കൂടെ വയറു വേദന
വന്നു വിവരം കെട്ട ഡോക്ട്ടരുടെ നിര്ദ്ദേശ പ്രകാരം ബന്ധുക്കൾ കാൻസർ
വിഭാഗത്തിനെ കാണിച്ചു.
!!ഓങ്കോളജി!! എന്നാ ബോർഡു കണ്ടു യുവാവ് നടുങ്ങിപ്പോയി അപ്പോൾ മാത്രമാണ്
കാൻസർ എന്ന ചിന്ത അയാളെ ഭയപ്പെടുത്തിയത് പാവം യുവാവ് നിരാശ ബാധിച്ചു ജീവിതം
ഭാരമായി തോന്നി ഒരാഴ്ചക്കുള്ളിൽ മരണം സംഭവിച്ചു.
ഇല്ലാത്ത രോഗത്തെ ജനിപ്പിക്കരുത് അതിനെ ചികിത്സി പ്പിക്കാൻ സാദിക്കില്ല.
7'''''''' 35 വയസുള്ളസ്ത്രിക്കു സ്തനത്തിൽ തൊടുമ്പോൾ കല്ല് പോലെ തോന്നി
ഡോക്ട്ടർ അത് പൊട്ടിച്ചു കാൻസർ ആക്കി.. സ്തനത്തിൽ വരുന്ന കാൻസർ മുഴ (കാൻസർ
അല്ല ) അത് മുറിച്ചു മാറ്റി അപ്പോൾ അടുത്ത സ്തനത്തിൽ വന്നു അതും മുറിച്ചു
മാറ്റി ഇപ്പോൾ ഗെര്ഭപാത്രത്തിൽ വന്നിരിക്കുന്നു അതും കളഞ്ഞു പിന്നീടു കരളിൽ
വന്നു '' കരളും മുറിച്ചു മാറ്റാം എന്നായി ആശുപത്രി അതിര്കൃതർ.
പക്ഷെ രോഗി നിലപാട് മാറ്റി അത് മുറിക്കേണ്ട മരിക്കുന്നെങ്കിൽ മരിക്കെട്ടെ
;;;ഇതെന്തുരോഗം??? ഈ നരകത്തീന്ന് പോയാൽ മതി വീട്ടിൽ കിടന്നു മരിച്ചാൽ
മതിയെന്നായി..
കരൾ മുറിച്ചു മാറ്റിയില്ല രോഗി വീട്ടിൽ പോയി മരണവും കാത്തു കിടന്നു..
ആയിടക്കു TVയിൽ ''സുകൃതം'' എന്നാ സിനിമ കാണാൻ ഇടയായി.അതിലെ കാൻസർ രോഗിയായ
രവിശങ്കർ (MAMOOTTI) മൂന്നു മാസം കൊണ്ട് വേദിക് ഭക്ഷണം/ അഗ്നിഹോത്രം/
എന്നിവ ആചരിച്ച് രോഗമുക്തൻ ആകുന്നു കാഴ്ച രോഗിയെ മാറ്റി ചിന്തിപ്പിച്ചു..
പിന്നീട് ഇവരും നൂറു ശതമാനം വൈദിക ഭക്ഷണം കഴിക്കാൻ തുടങ്ങി.
ജെടാമാഞ്ചി കൊണ്ട് അഗ്നിഹോത്രം നടത്തി . മരുന്നിനായി ഉപയോഗിച്ചത് നമ്മുടെ
തിരു താളിയാണ് . ഒരിക്കല്‍ പോലും പുഴു ക്കുത്ത് എല്ക്കാത്ത കോവയ്ക്ക
കാന്‍സര്‍ രോഗത്തെ ചെറുക്കുന്നു .കോവലിന്റെ ഇല കറി വെച്ച് കഴിക്കുക.
തിരുതാളി അരച്ച് തേങ്ങാപ്പാലിൽ ദിവസവും കുടിച്ചുവന്നു ..
പിണ്ടിന്നീരിൽ ചെറുള സമൂലം പിഴിഞ്ഞ് ദാഹത്തിനും കുടിച്ചു . . കൂടുതൽ നാളുകൾ
കിടന്നാൽ ശരീരം പൊട്ടിയൊലിക്കും 'ഇതുകൊണ്ട് . ഇരട്ടി മധുരം 250 ഗ്രാം 1
കിലോ എണ്ണയിൽ കാച്ചി പുരട്ടാൻ കൊടുത്തു.
ദീർഹ നാൾ കിടക്കുന്ന രോഗിക്കും ശരീരം പൊട്ടിയൊലിക്കുന്ന രോഗിക്കും ഈ എണ്ണ
മികച്ചതാണ്. ആരെങ്കിലും ഇതുണ്ടാക്കി വിറ്റ് കാശ് സമ്പാദിചോളൂ . ഇതു
ഉറപ്പാര്ന്ന എണ്ണയാണ്. സംശയം ഉണ്ടെങ്കില്‍ ഇതു കിടക്കയില്‍ മാത്രം ജീവിതം
തള്ളി നീക്കി ശരീരം പൊട്ടിയൊലിച്ചു ജീവിക്കുന്ന രോഗികളില്‍ പരീക്ഷിക്കൂ
ചിലവു വെറും മുന്നൂറു രൂപ മാത്രം.
കുളിക്കുന്ന രീതിയില്‍ പോലും മാറ്റം വരുത്തി തുളസിയില തേച്ചു കുളിച്ചു.
നിലം പരണ്ട മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടി മൂന്നു മാസം കഴിഞ്ഞപ്പോൾ
മുഖത്തു തിളക്കം വന്നു തുടങ്ങി. ചക്കകുരു കൊണ്ട് പുട്ട് ഉണ്ടാക്കി കഴിച്ചു.
പുനർനവ കൊണ്ട് കറികളും മാവിലകൊണ്ട് പല്ലുതേപ്പും നടത്തിപ്പോന്നു കറ്റാർ
വാഴയും കറുകപ്പുല്ലും ജൂസ് ആയി ദിവസവും കുടിച്ചു പോന്നു. ബ്രഹ്മ
മുഹൂര്‍ത്തത്തില്‍ ഗായത്രി ഉരുവിടാന്‍ ശീലമാക്കി താമസിയാതെ english
മരുന്നുകൊണ്ട് ദ്രെവിച്ചു കഷണ്ടിയായ ശിരസ്സിൽ കറുത്ത മുടി തന്നെ കിളിർക്കാൻ
തുടങ്ങി.
അഗ്നിഹോത്ര മരുന്നുകളില്‍ ദേവദാരും രാമച്ചവും കൂവളവും കൂടുതല്‍ ചേര്‍ത്ത് ഹവനം ചെയ്യാന്‍ തുടങ്ങി .
അറിയാത്തവര്‍ അറിയുക തള്ളേണ്ടവര്‍ തള്ളുക
ആയുര്‍ വേദത്തിന്റെ ഉറവിടവും അറിവിന്റെ ഈറ്റില്ലവുമായ അഥര്‍വ്വവേദത്തിനു ജനിച്ച ശിശുവാണ് ഇന്നു കാണുന്ന ആയുര്‍ വേദം .
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്
അഥര്‍വ്വവേദത്തോളം വരില്ല ആയുര്‍വ്വേദം.
നമ്മുടെ നാട്ടിലെ ഒരു കയ്പ്പുള്ള ഒരു ചെടിയെ ചിലര്‍ കാലങ്ങളായി ബ്രഹ്മി
എന്ന് വിളിച്ചു വരുന്നു. കൊഴുപ്പയുടെ രൂപത്തില്‍ വളരുന്ന ഈ ചെടിക്ക്
ബുദ്ധിയെ ഉണര്‍ത്താനുള്ള കഴിവില്ല . ഉണ്ടെന്നു ശാസ്ത്രീയ മായി
തെളിയിക്കാന്‍ ലോകത്തുള്ള എല്ലാവരെയും ഷെണിക്കുന്നു.
ഈ കയ്പ്പുള്ള ചെടിക്ക് തലച്ചോറിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ കഴിവുണ്ട്
എന്ന് പ്രചരിപ്പിച്ചു ചില കമ്പനികള്‍ ഈ ചെടി കൊണ്ട് ബുദ്ധി
വര്‍ദ്ധിപ്പിക്കുന്ന ലേഹ്യങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു.
വയറിളകും എന്നല്ലാതെ മറ്റു ഗുണമുണ്ടാകില്ല കാരണം വയറിളക്കാന്‍ ഇതു നല്ലതാണ് ശിശുക്കള്‍ക്ക് വയറിളകാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു.
അതിലും നല്ലത് കുടങ്ങല്‍ / മുത്തിള്‍ / കുടവന്‍ / എന്നൊക്കെ നമ്മുടെ
നാട്ടില്‍ അറിയപ്പെടുന്ന തറയില്‍ പറ്റി വളര്‍ന്നു പരക്കുന്ന കുടങ്ങല്‍ എന്ന
ഔവ്ഷധം കൊടുക്കുക.കാരണം ഇതാണ് അഥര്‍വ്വ വേദം വരച്ചു കാട്ടുന്ന സാക്ഷാല്‍
ബ്രെഹ്മി .
മറ്റൊന്ന് കൂടി പറയുന്നു കേരളത്തില്‍ ബ്രഹ്മി എന്ന ഔവ്ഷധ മെന്ന് പറയുന്നത്
ഒരു തരം കൊഴുപ്പ പോലുള്ള ചെടിയെ ആണ് ബ്രഹ്മി ഇതല്ല ഇതു
കയ്പ്പകൊഴുപ്പയാണ്.ആട് പോലും തിന്നാത്ത ഒന്നാണിത്
അസ്സല്‍ ബ്രെഹ്മി കുടവന്‍ എന്നും കുടങ്ങള്‍ എന്നും മുത്തിള്‍ എന്നും വിളിക്കുന്ന ഔവ്ഷധമാണ് എന്ന് തിരിച്ചറിയുകെ .
ഈ ഇലയില്‍ മസ്ഥിഴ്ക്കതിന്റെ രണ്ടു ഭാഗങ്ങള്‍ ഇശോരന്‍ പകുത്തു
വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും ഇതില്‍ തലച്ചോറിന്റെ
ചുളിവുകള്‍ കാണുന്നു .മറ്റൊന്ന് ഇതിന്റെ തണ്ട് സ്പൈനല്‍ കോഡിന് സമമായി
തലച്ചോറിലേക്ക് പോകുന്നതായി അഥര്‍വ്വo വിവരിക്കുന്നു .
പൂയം നാളില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇതു പറിച്ചു രോഗിക്ക് കൊടുത്തു .ഇതു അവരില്‍ ആലമ വിശ്വസം കൂട്ടി .
ബ്രെഹ്മി എന്ന് കരുതി കയ്പ്പ കൊഴുപ്പ കൊടുത്തു ഗുണം കണ്ടില്ല '. പക്ഷേ നല്ല രീതിയില്‍ വയറിളകി എന്നതും അറിയിക്കുന്നു.
ഓരോ ചെടിയുടെയും ഗുണം ആ ചെടിയില്‍ എഴുതി വെച്ചിട്ടുണ്ട് . ബെഹ്മി എന്താണ്
എന്ന് കേരളത്തിലെ ഏതു വൈദ്യനോട് ചോദിച്ചാലും കയ്പ്പകൊഴുപ്പ യാണ് കാണിച്ചു
തരുന്നത് . ബുദ്ധി വര്‍ദ്ധിക്കുന്ന ഔവ്ഷ്ധമാണ് ബ്രെഹ്മി . പക്ഷേ ആ ചെടിക്ക്
കയ്പ്പില്ലെന്നു ആചാര്യവചനം .
നമ്മള്‍ മനസ്സിലാക്കിയ ബ്രെഹ്മി എന്ന കൊഴുപ്പ പോലെ കാണുന്ന ചെടിയില്‍ നല്ല കയ്പ്പാണ് .
നമ്മുടെ നാട്ടില്‍ മുത്തിള്‍ എന്ന് വിളിക്കുന്ന ഈ ചെടിയിയുടെ ഇലയ്ക്ക്
തലച്ചോറിന്റെ രൂപം ഉണ്ട് അതില്‍ മസ്ഥിഴ്ക്ക ഞരമ്പുകള്‍ വരെ കാണാം ഇതാണ്
സാക്ഷാല്‍ ബ്രെഹ്മി.
ആശ്വഗെന്ധം എന്ന ചെടിയില്‍ കുതിരയുടെ മണം ഉണ്ട്
.
മുരിങ്ങാ കായില്‍ നട്ടെല്ലിന്റെ ഹടന കാണുന്നു
കൊവയ്ക്കയില്‍ പാല്‍ മണക്കുന്നു
നിലപ്പന എന്ന മുസ്സ്ലിയില്‍ ബീജം മണക്കുന്നു.
ഇലമുളച്ചിയില്‍ അറക്കവാളിന്റെ ഹടനയും വിഷത്തിന്റെ നീലയും കാണുന്നു .ഇതിന്റെ
നീര് കുടിച്ച എല്ലാ കിഡ്നി സ്റ്റോണ്‍ കാരുടെയും കല്ലുകള്‍ പത്തു നാള്‍
കൊണ്ട് പൊടിഞ്ഞു പോയി .
ഭക്ഷണ മല്ലാത്ത വിഷക്കായകള്‍ക്ക് ഇശ്വരന്‍ മാമ്പഴത്തിന്റെ മണം കൊടുക്കുന്നില്ല .
നാഗത്താളി അധികനാള്‍ മൂര്‍ഖനെ പോലെ തല ഉയര്‍ത്തി നില്‍ക്കില്ല അവയും പത്തി
മടക്കി വള്ളികളായി ഇഴഞ്ഞു വീണ്ടും പാമ്പിനെ പോലെ പത്തി വിടര്‍ത്തി വീണ്ടും
ഉയര്‍ന്നു നില്ക്കാന്‍ ശ്രേമിക്കുന്നു. അത് കൊണ്ട് ആ ചെടിക്ക് നാഗത്താളി
എന്ന് പേര് കൊടുത്തു
അങ്ങിനെയാണ് പലതും ആയുര്‍ വേദം മരുന്നെന്ന് കണ്ടെത്തുന്നത്.
അതുകൊണ്ട് ബ്രെഹ്മി എന്താണ് എന്ന് തിരിച്ചറിയുക .
ഉസ്താദ് ഹംസ വൈദ്യനെ വിളിച്ചു ചോദിച്ചു സാര്‍ ബ്രെഹ്മ്മിയുടെ രൂപം ഒന്ന്
പറഞ്ഞു തരിക അപ്പോള്‍ ഉസ്താദും തരിച്ച് ചോദിച്ചു; വൈദിക്;; താങ്കള്‍
കുടങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലേ .എന്നാണു തിരിച്ചു ചോദിച്ചത് .
ഈ വാക്കുകള്‍ നിങ്ങളുടെ നിരീഷണത്തിന് വിശ്വസ്യ യോഗ്യമായാല്‍ മാത്രം എടുത്താല്‍ മതി ബ്രെഹ്മ്മിയുടെ പടം കൂടി പോസ്റ്റു ചെയ്യുന്നു
സസ്നേഹം അനില്‍ വൈദിക് 9995033225
ഇത്തരം ചികിത്സയും അഗ്നിഹോത്രങ്ങളും മന്ത്ര ജപവും ആരിലും മാറ്റം ഉണ്ടാക്കും അതാണ് ആ സ്ത്രിയിലും കണ്ടുവന്നത്
ഓരോ നാളുകള്‍ പിന്നിടുമ്പോഴുമവര്‍ .പരസഹായം കൂടാതെ പ്രാഥമിക ജോലികൾ
ചെയ്യാൻ തുടങ്ങി. വീണ്ടും ഭക്ഷണ രീതി മാറ്റി മുളപ്പിച്ച നിലക്കടല
(കപ്പലണ്ടി) ഇടിച്ചു പിഴിഞ്ഞ് തേൻ ചേർത്ത് കൊടുത്തു. വെളുത്ത തഴുതാമ നീര്
കണ്ണില്‍ പിഴിഞ്ഞു കൊടുത്തു അത്ഭുതം കണ്ണിനു കാഴ്ച ശക്തി കൂടി. ചെറുപ്പം
മുതൽ ഉപയോഗിച്ച കണ്ണട പോലും മാറ്റി രാത്രി പോലും കണ്ണടയില്ലാതെ വായിക്കാം
എന്നായി നിങ്ങൾ മനസിലാക്കുക മാറിയത് കാൻസർ മാത്രാമല്ല പ്രകൃതി സർവ്വ രോഗവും
മാറ്റി ഇന്നും ആവർ ജീവിക്കുന്നു ..
ഒരിക്കൽ ആ സ്ത്രി ഒരു തമാശ പറഞ്ഞു അവര്ക്ക് ജീൻസും ടോപ്പും ആണ്
ഇഷ്ട്ടമെന്നും സാരിയുടുത്താൽ ബ്ല്വ്സ്സു ഇടണമല്ലോ മുലകൾ ഇല്ലെങ്കിൽ എന്തിനു
സാരി?? ജീൻസ് ഇടുമ്പോൾ എനിക്കൊരു ആണിന്റെ വിലയും കിട്ടുന്നു (ഇതു
പറയുമ്പോൾ അവരുടെ മനസ്സ് നൊന്തോ ആവോ ??)
ശരീരനാശത്തിനു കാരണമാകുന്ന സെല്ലുകളെ ആത്മാവ് മുഴയുടെ രൂപത്തിൽ സ്തനത്തിൽ
ഒതുക്കി നിർത്തിയിരുന്നു. ഏതോ ഒരു ബിരുധാരി അതെടുത്ത മുറിച്ചു
മാറ്റി>> ആത്മാവ് പ്രാണ രേക്ഷർത്ഥം നിര്‍മ്മിച്ച മുഴകളെ നമ്മുടെ
അപ്പോത്തിക്കരികള്‍ മുറിച്ചപ്പോള്‍ മുഴ കരളിലേക്ക് മാറി . കഥയറിയാതെ
ഡോക്ടർ വീണ്ടും മുറിച്ചു മാറ്റി > ശരീരം ഗെർഭ പാത്രത്തിൽ പുതിയ മുഴ
നിർമിച്ചു അതും മുറിച്ചു മാറ്റി.
''' മുഴകൾ തലയിൽ വന്നിരുന്നെങ്കിൽ കഴുത്തറത്ത് മാറ്റുമോ ആവോ ??
വരൂ നമുക്ക് ഗോമാംസം ഭക്ഷിക്കാം
ഗോവിനെ സംരെക്ഷിക്കുന്നവൻ ഗോപാലൻ
കോവലും കോഴിയും ഉള്ളിടം ബലി വെച്ചിട്ട് കാര്യ മില്ലത്രേ ?
ഇങ്ങിനെയൊരു ചൊല്ല് നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ ?
എന്തായിരിക്കും ഇതിന്റെ പൊരുൾ ?
ബലി എന്നാൽ എന്താണ് ?
ശുദ്ദമായ കർമ്മം ചെയ്യുന്നത് എന്താണോ അത് ബലി ആകുന്നു.
കേരളത്തിൽ നല്ല ഭരണം കാഴ്ച വെച്ച അസുര രാജനാണ് ''മഹാബലി '' മഹത്തായ കർമ്മം ചെയ്തവനെ ജനം മഹാബലിയെന്നു വിളിച്ചു
വേലി പോലും ഇല്ലാത്ത അതിർത്തി തർക്കം ഇല്ലാത്ത നാടിനെ നമ്മള്‍ ''മാ''
വേലിയുടെ നാടെന്നു വിളിച്ചു ''മാനിഷാദ'' (അരുത്കാട്ടാളാ) എന്ന് അര്ത്ഥം
വരുന്ന പോലെ വെലിയില്ലാത്ത ഈ നാടിനെ മാവേലി എന്നു മറ്റുള്ളവരും വിളിച്ചു.
പിന്നീട് മഹാബലി ഭരിച്ച പാതാളത്തിലും (അമേരിക്ക ) ഇന്നും മതിലും വേലിയും ഇല്ല
മഹാ കർമ്മം ചെയ്യുന്ന സൂര്യദേവനും മഹാബലി എന്ന് പേരുണ്ട്
പക്ഷേ കൊഴിയുള്ളിടം ബലി പാടില്ല എന്നതിന് കാരണം വീട്ടു പരിസരം മുഴുവനും
കാഷ്ട്ടിച്ചു വൃത്തി കേടാക്കുന്നത് കൊണ്ടാണ് ദുർഗെന്ധപൂരിതമായിടം സ്വാതിക
കർമ്മമോ ബലിയോ ചെയ്യാൻ തോന്നുക പോലുമില്ല.
അപ്പൊ കോവലും കോഴിയെ പോലെ മോശമാണോ ?
കോവക്ക എന്ന ഗോവക്ക നല്ല അഹാരമാകുമ്പോൾ അതിനെ കോഴിയോട് ഉപമിക്കാൻ പോലും പാടില്ല ഗോവൽ നല്ലത് തന്നെ
ഗോവലിന്റെ തളിരില റെഡ് സെല്സ്സിനെ വര്ദ്ധിപ്പിക്കുന്നു എന്നത് പരമ സത്യമാണ്
തളിരില പിഴിഞ്ഞ് നീര് ചെവിയിൽ ഒഴിച്ചാൽ രെക്തർഭുതം 24 മണിക്കൂർ കൊണ്ട്
കുറയുന്നു.
കോവലിന്റെ തളിരില ചീരയെക്കാൾ മികച്ചതാണ് പെട്ടന്ന് ദെഹിക്കുകയും ചെയ്യും ചീര ദെഹിക്കാൻ താമസമെടുക്കുന്നു.
ഷെയ രോഗത്തിന് പശുവിറച്ചി നല്ലതാണെന്ന് അപിപ്പ്രായമുണ്ട് അതിലും നല്ലത്
കിളുന്നു കൊവയ്ക്ക് തിന്നുന്നതാണ് കാരണം ഗോവയ്ക്ക പശുവിറച്ചി തന്നെയാണ്
അക്കാരണം കൊണ്ട്തന്നെ ബ്രാമണൻ ഗോവയ്ക്ക ഭക്ഷിക്കില്ല .
ഇനി പശുവിറച്ചിയോട് കൊതി വേണ്ട ആ ജീവിയെ വെറുതെ വിടുക
വെള്ളപാണ്ട് രോഗം പശുവിറച്ചിയിൽ നിന്നാണ് ഉണ്ടാകുന്നതാണ്
കോവലിനെ കുറിച്ച് എന്റെ അറിവ് ഇവിടെ കാഴ്ച വെക്കുന്നു
പണ്ട് പാക്കനാർ ബലി തർപ്പണത്തിനു കൊണ്ടുവന്ന പശുവിന്റെ അകിട് മോശം സാധനം
എന്ന് കരുതി മേഴത്തൂർ അഗ്നിഹോത്രിയുടെ ഭാര്യമണ്ണിൽ കുഴിച്ചിട്ടു അതാണ്
കൊവലായി വളർന്നത് ( ഇതൊരു കഥയാണ് )
ഗോവിന്റെ മുല ഗോവയ്ക്ക ആയി വളർന്നു
പാലിന്റെ ഗുണങ്ങളും ആലിന്റെ ശ്രേഷ്ട്ടതയും കൂടി ചേർന്ന് വിഷ്ണുവിന്റെ ഗുണം
ഈ വള്ളിയിലും കണ്ടത് കൊണ്ട് ഇതിനെ ഗോപാൽ എന്നാണ് അഥർവ്വം വിളിക്കുന്നത്.
ഗോമാംസത്തെക്കാൾ മികച്ചത് കൊണ്ടും പാണ്ട് രോഗത്തിന് പ്രതിവിധിയായും
ഗോവയ്ക്ക ഗോമാംസത്തെക്കാൾ മുന്നിൽ നില്ക്കുന്നു .അതുകൊണ്ട് ഗോവയ്ക്ക ഗോവിനെ
സംരെക്ഷിക്കുന്ന ഗോപാലനാണ്.
അപ്പൊ കോവൽ നില്ക്കുന്നിടം സാക്ഷാൽ ഭാഗവാനുള്ളിടം തന്നെയാണ് പിന്നെ എന്തിനു ബലി വയ്ക്കണം.
ആയതു കൊണ്ട് കോവലും കോഴിയും ഉള്ളിടം ബലി വേണ്ട .
അത് കൊണ്ട് കോവയ്ക്ക കാന്‍സര്‍ രോഗത്തിന് നല്ല മരുന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം .
8....'''''അഥർവ്വവേദത്തിൽ കോശ വര്ദ്ധനവിനു അശ്വോഗെന്ധം ആണ് വിധിക്കുന്നത്
കാൻസർ രോഗിക്ക് ഇത്തരം മരുന്നുകൾ കൊടുക്കാനും വിധിക്കുന്നില്ല
(>>>ഇന്നു പലരും അത്ഭുതത്തോടെ തന്നെ കാൻസറിനെ തോല്പ്പിക്കുന്ന
'''അമുക്കരം''' എന്ന് കാട്ടി ഫേസ് ബുക്കിൽ പോസ്റ്റു ചെയ്യുന്നത്
കാണുന്നു>>)
കോശങ്ങളും ബീജങ്ങളും വര്ദ്ധിപ്പിക്കാൻ അമുക്കരം നല്ലത് തന്നെ പക്ഷെ ആയുർ
വേദത്തിൽ വിസ്തരിച്ചു പറയാത്ത മരുന്നുകളെ പറ്റി ഋക് വേദം വിവരിക്കുന്നുണ്ട്
അമുക്കരത്തെകാളും മികച്ചത് ഒന്നുണ്ട് എന്നും മനസിലാക്കാൻ വേണ്ടിയാണ് ഇതു
പറയുന്നത്.
ഭാരതത്തിൽ ദേവനെയോ രാജവിനെയോ വിളിക്കുംബോളും പറയപ്പെടുംബോളും '''തിരു''
എന്ന പദം ചേർക്കുന്നു... തിരുവായ് / തിരുമൊഴി / തിരുപ്പടി // തിരുമല //
കൂടുതൽ മികച്ചത് എന്താണോ അതിനെ ""തിരു '' ചേർത്തു നാമകരണം ചെയ്യുന്നു.
പക്ഷെ ആയുർവ്വേദം പോലും തിരു ചേര്ത്തു വിളിക്കുന്ന ഒന്നാണ് ""തിരു താളി''
ജീവികളുടെ ശരീരത്തിൽ ഇത്രയേറെ വേഗത്തിൽ കോശ വർദ്ധനവ് ദാനം ചെയ്യുന്ന //
ബീജ വര്ദ്ധനവ് ഉണ്ടാക്കുന്ന // കാർകൂന്തലിനു പോലും കേശ രെക്ഷ നടത്തുന്ന
താളി ആണ് ""തിരു താളി'' (ശ്രി ദേവി). അമൃത് വള്ളിയുടെ തനി രൂപം ആണ്
ഇലകളില്‍ കാണുന്നത് അത് കൊണ്ട് ശുദ്ധമായ അമൃത് നിറച്ചിരിക്കുന്നത് തിരുതാളി
യിലാണ്. അത് കൊണ്ടാണ് ദശ പുഷ്പ്പത്തില്‍ തിരുതാളിക്ക് സ്ഥാനം കൊടുത്തത് .
കാൻസറിനെ ചെറുക്കുന്നതില്‍ ലോകം കണ്ടതിൽ ഏറ്റവും നല്ല മരുന്നാണ് തിരുതാളി
എവിടെ നോക്കിയാലും കണ്ടുകിട്ടുന്ന മരുന്നാണ് തിരുതാളി ഇതിന്റെ വയലറ്റ്
പൂവുകൾ മാത്രം 20 എണ്ണം തേനിലരച്ചു ഭക്ഷിച്ചാൽ പോലും ഗുണമുണ്ട്.
അമുക്കരം കണ്ടുകിട്ടുക തന്നെ പ്രയാസമാണ് അമുക്കരം മോശമാണെന്ന് പറയുന്നില്ല
പക്ഷെ ദഹിക്കാൻ സമയം എടുക്കും കാൻസർ രോഗിയിൽ ദഹനം കുറഞ്ഞിരിക്കും ആ സമയം
പാലും കൂടി ചേര്ത്തു അമുക്കരം കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
അമുക്കരം കൊടുക്കുന്നെങ്കില്‍ .പാൽ ചേർക്കാതെ കൊടുക്കുക.
മൂന്ന് വയസ്സ് കഴിഞ്ഞാൽ പാല് ദെഹിക്കില്ല പാലും മൃഗപ്പാലും ദെഹിപ്പിക്കുന്ന
ശക്തി ശരീരത്തിൽ ഇല്ല പാലിലും നല്ലത് വെണ്ണയാണ് പക്ഷെ കഠിന രോഗം
ഉള്ളവര്ക്ക് പാല്‍ കൊടുക്കരുത്'''' മോര് ഇഞ്ചി ചേർത്തു വിശപ്പുണ്ടെങ്കിൽ
കൊടുക്കുക
പട്ടി / പൂച്ച / എന്ന സകല ജെന്തുക്കളും ആ ജീവികളുടെ കുട്ടികള്ക്ക് പല്ല്
വന്നാൽ മുലകുടി നിർത്തും.. പല്ല് വരുന്നതിന് മുൻപ് അമ്മയുടെ മുലകുടിക്കാനും
ശരീരം വളരുമ്പോൾ സ്തനങ്ങളിൽ നിന്നും മോചനം നേടി പഴങ്ങൾ ഭക്ഷിക്കുവാനും
അതാതു സമയത്ത് നമ്മളെ പ്രകൃതിയോരുക്കുന്നു .
അതിനു വേണ്ടിയാണ് നമുക്ക് പല്ലുകൾ തന്നതും പക്ഷെ പല്ല് കൊഴിയുന്ന കാലത്തും
പാല് കുടിക്കുന്നവരാണ് നമ്മൾ. നിങ്ങള്ക്ക് പാല് കുടിക്കണമെങ്കിൽ അകിടിൽ
നിന്നും നേരിട്ട് കുടിക്കുക ശ്രി കൃഷ്ണൻ ഇതു ചെയ്യുന്നുണ്ട്.
ഇടയന്മാരും അകിടിൽ നിന്നും പാലുകുടികുന്നു.. പാല് ദെഹിക്കുന്ന അവസ്ഥാ
വിശേഷം മഴക്കാലത്ത് ഉണ്ടാകുന്നു മഴക്കാലം പാല് കുടിച്ചോളൂ പശുവിനു നല്ല
ഔവ്ഷ്ധ പുല്ലു കിട്ടുന്ന കാലമല്ലേ മഴക്കാലം .
അല്ലെങ്കിൽ മൊരു/ തൈര് / വെണ്ണ / ഇതു പോലെയാക്കി കുടിക്കാം.
മെക്കാള പ്രഭു ഭാരതത്തില്‍ വന്നപ്പോള്‍ തന്നെ അയാള്‍ ആദ്യമായി ചെയ്ത
കര്‍മ്മം നമ്മളെ തകര്‍ക്കുക എന്നതായിരുന്നു അതിനായി വിദ്യയുടെ
ഗുരുകുലങ്ങള്‍ തകര്‍ത്തു മുന്നേറി അങ്ങിനെ വിദേശികള്‍ തല തെറിപ്പിച്ചു
കളഞ്ഞ നമ്മുടെ ഗുരുകുല സമ്പ്രദായം ഇന്നുണ്ടായിരുന്നെങ്കില്‍ ഇതൊന്നും
എഴുതേണ്ടി വരില്ല .
ഗുരു കുല വിദ്യാഭ്യാസം കൊണ്ട് ചില ശിഷ്യന്മാര്‍ക്ക് പല ഗുണങ്ങളും വന്നു
ചേരും ചിലര്‍ കൃഷിയും പശു വളര്ത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കും ചിലര്‍
നാടിനു വേണ്ടി യുദ്ധം ചെയ്യുന്ന മറ്റു ചിലര്‍ ഷത്രിയ ധര്‍മ്മo
അനുഷ്ട്ടിക്കും .ചിലര്‍ വൈശന്‍ന്റെ ചിന്തയുള്ള അസ്സല്‍ ബിസിനസ് നടത്തും
.ചിലര്‍ അറിവുകള്‍ തേടി ദേശാടനം നടത്തും . അവരെ അറിവുള്ളവര്‍ എന്ന്‍ പദമായ
ബ്രഹ്മണര്‍ എന്ന് വിളിക്കുന്നു .അവര്‍ വിദ്യനല്‍കുന്നവര്‍ ആകുന്നു ബ്രഹ്മ
മാര്‍ഗ്ഗി ഗുരുകുലം നിര്‍മ്മിച്ച് അറിവ് പകരുന്നു. പഠനം
പൂര്‍ത്തിയാക്കിയ പഠിതാക്കളെ അവരുടെ അഭിരുചിയറിഞ്ഞു അവരെ അതാത്
തലങ്ങളിലേക്ക് ഗുരുക്കന്മാര്‍ തന്നെ പറഞ്ഞു വിടുന്നു
ഗുരുകുലത്തിലെ ആല്മീയ ഗുരുവാണ് സത്യത്തില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍
നടത്തേണ്ടത് പക്ഷേ സായിപ്പിന്റെ ആള്‍ക്കാര്‍ ഭാരതത്തില്‍ വന്നത് കപടമായ
കച്ചവടത്തിന് ആയിരുന്നു അത് കൊണ്ടിന്നു കച്ചവടാക്കാരന്‍ വിദ്യാഭ്യാസം
നടത്തുന്നു.
പണ്ട് വെളുപ്പിന് നാല് മണിക്ക് ആരംഭിച്ച പഠനം ഇന്നു ഭ്രാന്ത് മൂക്കുന്ന
നട്ടുച്ചയ്ക്ക് ആരംഭിക്കുന്നു.അറിവുള്ളവന്‍ വീട്ടില്‍ കുത്തിയിരിക്കുന്നു.
രാമ നാമം ജപിക്കേണ്ട അവസ്ഥ വന്നു
.9 '''പനി'''
നമ്മുടെ ശരീരത്തിലുണ്ടാകുന്ന എല്ലാ അഴുക്കിനെയും പ്രാണൻ കത്തിച്ചു കളയുന്നു
അല്ലെങ്കിൽ ഹൈപ്പോതലാമസ്ഗ്രെന്ധിയുടെ ചൂട് കൂട്ടി ശരീരം ചെയ്യുന്ന നല്ല
പ്രവർത്തി ഇതിനെയാണ് നമ്മൾ പനിയെന്നു വിളിക്കുന്നത്
എന്താണ് പനിക്ക് ചികിത്സ്സയായി ഉള്ളത് തുമ്പക്കതിരും തുളസിക്കതിരും ഇലയോടുകൂടി പിഴിഞ്ഞ നീരിൽ ശർക്കര ചേർത്തു കൊടുത്താൽ പനി മാറും
.
''കുറച്ച് ചുക്ക്കാപ്പിയും കുടിച്ചു എവിടെയെങ്കിലും ചുരണ്ട് കിടക്കുക 70%
പനികളും മാറിക്കൊള്ളും ചിക്കൻ പൊക്സ് വരുന്നതിനു മുന്പും പനി വരും
ശരീരത്തിന് വിശ്രമം ആവിശമുള്ളപ്പോഴും പനി വരും അത് കൊണ്ട് പനിയെ പ്രേധിരോധ
ശക്തിയെന്നോ നമുക്കുള്ള മുന്നറിയിപ്പ് എന്നോ വിളിക്കാം എന്തായാലും പനി
നല്ലതാണ്.
എയിഡ്സ് രോഗികൾക്ക് പനി വരുo കാൻസർ രോഗികളുടെ മറ്റൊരു ദുരവസ്ഥയാണ് പനി
വരുന്നില്ലെന്നുള്ളത് 95% രോഗികളിലും പനി എന്ന അവസ്ഥാ വിശേഷം
ഉണ്ടാകുന്നില്ല പ്രധിരോധ ശകതിയുള്ളവർക്കേ പനി വരൂ.. പ്രേധിരോധിക്കാൻ
കഴിവുള്ള ഭക്ഷണം ഉള്ളിൽ ചെന്നാലേ രോഗം വരാതിരിക്കാനും വന്നാൽ പെട്ടന്ന്
മാറാനും മറുശക്തി ഉണ്ടാകൂ.
എനിക്ക് ഇശോരനോട് ഒരപേക്ഷയുണ്ട് എന്തെന്നാല്‍ ലോകത്തിലെ എല്ലാ കിഡ്നി രോഗികള്‍ക്കും ചിക്കന്‍ പോക്സും കൂടി വരുത്തണേ ഇശോരാ...
അവിടന്ന് എല്ലാം അറിഞ്ഞ് കൊണ്ട് മനുഷ്യനെ വൃക്ക രോഗിയാക്കില്ലേ!! ഇനി
അവര്‍ക്ക് ചിക്കന്‍ പോക്സും കൂടി എറിഞ്ഞു കൊടുക്കുക..അവർ ആഹോഷിക്കട്ടെ
ജീവിതം .
സൊന്തം സൃഷ്ട്ടിയോടു ആത്മാർത്ഥത യുണ്ടെങ്കിൽ അവരോടു ദെയവുണ്ടെങ്കിൽ സൃഷ്ട്ടിവൈഭമേ!!! ഒരല്പ്പം ചിക്കൻ പൊക്സ്തരൂ !!!
എല്ലാ കിഡ്നി രോഗികൾക്കും ചിക്കൻ പൊക്സ് വാരാൻ ഞാനും പ്രാർത്ഥിക്കും.
സസ്നേഹം അനിൽ വൈദിക്
ഇരു വൃക്കകളും നിച്ശലമായൊരു മത്സ്യതൊഴിലാളിയെ ഡോക്ട്ടർ ഡെയാല്സിസിന്
ശുപാർശചെയ്തു. പാവം സാമ്പത്തിക പ്രശ്നം കാരണം അയാളതിനു കീഴടങ്ങിയില്ല.
ശ്വാസ തടസ്സവും ഷീണവും നിമിത്തം ജീവിതം നരക തുല്യമായിരോഗം അയാളിൽ
ആത്മഹത്യയെ കുറിച്ചു ചിന്തിപ്പിച്ചു.
അക്കാരണം കൊണ്ട് തന്നെ ഡോക്ട്ടർ കൊടുത്ത ഗുളികകൾ ഒന്നും
കഴിക്കാതെയായി..മരുന്ന്കഴിച്ചില്ലെങ്കിൽ പെട്ടന്ന് മരിക്കാമല്ലോ
അതായിരുന്നു അയാളുടെ ചിന്ത.
\; ആത്മഹത്യചെയ്യുമോ എന്ന് ഭയന്ന് വീട്ടു കാരും മറ്റുള്ളവരും നല്ല
സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. മരിച്ചു കൊണ്ടിരിക്കുന്ന കാൻസർ രോഗിക്ക്
നാം കൊടുക്കുന്ന അവസാന ബഹുമതി ആണ് സ്നേഹം ഇതിനു രോഗമല്ലാത്ത അവസ്ഥയില്‍
എത്തിയ വൃദ്ധൻ മാരും അർഹരാണ്.
.പക്ഷേ പണ ചിലവില്ലാത്ത സ്നേഹമെന്ന സൂത്രം പോലും നാം കൊടുക്കുന്നില്ല.
കിഡ്നി വീക്കായ മത്സ്യ തൊഴിലാളി ഓരോ ദിനവും എങ്ങനെയെങ്കിലും രാത്രി കഴിച്ചു കൂട്ടും.
നിർഭാഗ്യവാനാണ് എന്നയാളും ചിന്തിച്ചു . വെളിച്ചം വീണാൽ അയാൾ കടപ്പുറത്ത്
പോയിരിക്കും.. പൊരി വെയിൽ സഹിക്ക വയ്യതാവുമ്പോൾ ഏതെങ്കിലും വൃക്ഷ് ചുവട്ടിൽ
അഭയം തേടും. കട്ടിയാഹാരങ്ങൾ ദെഹിക്കില്ല അത് കൊണ്ട് ആരെങ്കിലും വെച്ച്
നീട്ടുന്ന കരിക്കും നാട്ടിലെ എത്തപ്പഴവും കഴിച്ചെങ്കിലായി.
മരുന്നുകളെ അയാൾ വെറുത്തിരുന്നു ആര് നിർബന്ധിചാലും അതൊന്നും കഴിക്കാൻ
കൂട്ടാക്കിയില്ല. കാരണം മരണത്തെ അയാളിഷ്ട്ടപ്പെട്ടു തുടങ്ങിയുരുന്നു.
ദിവസങ്ങളോളം മരുന്നുകളോ മോറ്റൊന്നുമേ കൂടാതെ കഴിച്ചുകൂട്ടി മരണം ഉറപ്പിച്ച് നാളുകൾ തള്ളി നീക്കി.
ഒരിക്കൽ പോലും സോഭാവികമായ ഒന്നിനെ കുറിച്ചുപോലും ചിന്തിക്കാത്ത ആ വെക്തി
താൻ ആശുപത്രി കിടക്കയോട് വിട പറഞ്ഞിട്ട് കുറച്ചു നാൾ ആയെന്നും ഇത്രയും
ദിവസം മരണത്തെ തോല്പ്പിച്ചു പിന്നിട്ടത് എങ്ങിനെയെന്നും ചിന്തിച്ചു.
ആശുപത്രി അധി കൃതരുടെയും അവിടെയുള്ള ഡോക്ടര്‍മാരുടെയും വാക്കുകള്‍
മാനിച്ചാല്‍ താന്‍ ചത്ത് മണ്ണാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇശോരാ കാലനും
എന്നെ വേണ്ടാതായോ?
.
ഡെയാലിസ് പോല്മില്ലാതെ ഇത്രെയും ദിവസം കഴിഞ്ഞിട്ടും മരിക്കുന്നതിന്റെ ഒരു
ലക്ഷണവും തന്നിൽ വരുന്നില്ല എന്നും അയാൾ തിരിച്ചറിഞ്ഞു. അവശത കുറയുന്നതായും
തോന്നി.
വിഷങ്ങൾ ശരീരത്തിൽ നിറയുമ്പോൾ അത് നിർമാജ്ജനം ചെയ്യുക എന്നതാണ് വൃക്കയുടെ
ധർമ്മം english മരുന്നുകൾ വിഷങ്ങളാണ് അതയാൾ കഴിക്കുന്നില്ല അത് കൊണ്ടയാളിൽ
വിഷമില്ല.
ചില ദിവസങ്ങളിൽ രാത്രി സുഖലോലുപനായി അയാളുറങ്ങുന്നത് ഭാര്യയുടെ
ശ്രേദ്ധയിൽ പെട്ടു പക്ഷേ ഭർത്താവിനെ ചികില്സ്സിക്കാനുള്ള പണമില്ലായമ എന്ന
ദാരിദ്ര ദുഃഖം അവരുടെ ഉറക്കം കെടുത്തിയിരുന്നു.
ഭാഗ്യo ഇവിടെ പണം ഇല്ലാത്തത് കൊണ്ടൊരു തൊഴിലാളി ആശുപത്രി കിടക്ക ( മരണ
കിടക്ക ) ഉപേക്ഷിച്ചു നല്ല വണ്ണം ഉറങ്ങുന്നു മരണം മുന്നിൽ കണ്ട താൻ എങ്ങിനെ
ഇത്ര നാളുകൾ പിന്നിട്ടു എങ്ങിനെ നിദ്രപൂണ്ടു എന്ന് ചിന്തിക്കുകയും
ചെയ്യുന്നു.
ഒരു ചികിത്സയും ചെയ്യാതിരുന്നാല്‍ പോലും വൃക്ക രോഗം കൂടില്ല കുറയുകയെ ഉള്ളൂ.
ഒരിക്കൽ കടപ്പുറത്ത് മറിഞ്ഞു വീണ ബൈക്കും യാത്രികനേയും അയാൾ ദൂരെയുള്ള
റോഡിലെത്തിച്ചു ഇത്ര ദൂരം വാഹനം തള്ളാൻ തനിക്കു എവിടെന്നാണ് ഊര്ജ്ജം
കിട്ടിയതെന്നു അയാൾ ചിന്തിച്ചു .. ഞാൻ കിഡ്നി രോഗിയോ ???
കൂടുതൽ അടുപ്പ മുണ്ടായിരുന്ന ഒരു പങ്കുകാരൻ പറഞ്ഞു. സഹോദരാ എനിക്ക് ഒരു വേദ
പടിതാവില്‍ നിന്നും ലഭിച്ച അറിവ് വെച്ച് നിന്നോട് പറയുന്നു
''കടലമ്മ'' എല്ലാ അഴുക്കും പുറംതള്ളി കടലിനെ കാക്കുന്നു നിന്നെയും
രെക്ഷിക്കട്ടെ. നിന്നെ കാക്കും എന്നാണു എനിക്ക് പറയാനുള്ളത്. നീയും
പ്രാര്‍ഥിക്കുക.
പിന്നീട് എന്റെയും അഴുക്കുകൾ നീക്കി തരണേ എന്നും അയാളും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അഞ്ചു നാളുകൾക്കുള്ളിൽ അയാൾക്ക് കടുത്ത പനി വന്നു അടുത്ത ദിവസങ്ങളിൽ ദേഹത്ത് ചല രൂപത്തിലുള്ള കുരുക്കൾ പ്രെതിക്ഷപ്പെടാൻ തുടങ്ങി .
സൂജി കുത്താൻ ഇടമില്ലാത്ത വിധം കുരുക്കൾ പെരുകി.. അവ സഹിക്കാൻ വയ്യാത്ത
ദുർഗെന്ധത്തോടെ പൊട്ടിയൊലിച്ചു.. കിഡ്നി രോഗിയായ തനിക്ക് ചിക്കന്‍ പോക്സ്
കൂടി തന്ന ഇശോരനെ അയാള്‍ നിരന്തരം ശപിച്ചു കൊണ്ടിരുന്നു . ഈ ദുർഗെതി
അയാൾക്ക് വന്നതില്‍ വീട്ടുകാരും നാട്ടുകാരും ഈശോരനെ ശപിച്ചു .
അയാളുടെ ബന്ധു വീടുകളില്‍ പോലും മൂകത തളം കെട്ടി നിന്നു
ശവം കണക്കെ അയാൾ നിലത്തു കിടന്നു. കട്ടില്‍ പോലും ആ വീട്ടില്‍
ഉണ്ടായിരുന്നില്ല. ആ സമയം ഇതിലും ഭേദം തനിക്ക് ആത്മഹത്യ മതിയായിരുന്നു
എന്നും വിളിച്ചു കൂവി.
ഈ രോദനങ്ങൾ മനസ്സിനെ ദുരിതത്തിൽ താഴ്ത്തി രോഗം പകരുമോ എന്ന് ഭയന്ന്
ഭാര്യയോഴിച്ചു മറ്റെല്ലാവരും പിൻവാങ്ങി. രോഗത്തെ അവഗെണിച്ചു കൊണ്ട് ഒരു
അഥര്‍വ്വ വേദ പഠിതാവ് അയാളുടെ വീട്ടില്‍ ചെന്നു
അഥര്‍വ്വ വേദിയുടെ നിർദ്ദേശ പ്രകാരം കരിക്കിൻ വെള്ളവും പുനർനവ വെള്ളവും കൊടുത്ത് കൊണ്ടിരുന്നു.
തുളസിയും വേപ്പിലയും കൂട്ടി രണ്ടു നേരം കത്തിക്കുകയും ചെയ്തു (ഭൈഷ്യജ്യ
അഗ്നിഹോത്രം) ('';;അഗ്നിഹോത്രം സർവ്വ രോഗ സംഹാരം ആണെന്ന് എന്റെ പ്രൊഫൈലിൽ
പലപ്പോഴും ഈയുള്ളവൻ പറഞ്ഞിട്ടുണ്ട്;;;;'''' )
വേദ പഠിതാവ് കൊടുത്ത ചില മരുന്നുകള്‍ വീടിനുള്ളില്‍ വെച്ച് കത്തിക്കാന്‍ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞു ശരീരത്തിൽ ദുർഗെന്ധം നിന്നു;; വളരെ സ്നേഹം ഭർത്താവിൽ
നിന്നും കിട്ടിയിട്ടില്ലെങ്കിലും നല്ലവളായ ഭാര്യ അയാളുടെ ശിശ്ശ്രൂഷയിൽ
മുഴുകി.
''കുളിക്കണം'' എന്ന് തോന്നി ഉമ്മം ചേർത്തു വെള്ളം ചൂടാക്കി കുളിച്ചു 10 മണിക്കൂർ രോഗി സോസ്ഥമായി ഉറങ്ങി ഒപ്പം ഭാര്യയുടെ തലോടലും
.
രണ്ടാഴ്ച കൊണ്ട് ചോറികൾ ഉണങ്ങി ക്രെമേണ അയാളിൽ വിശപ്പ് വരാൻ തുടങ്ങി പൊടിയരിക്കഞ്ഞിയിൽ ഉലുവ ഇന്തുപ്പ് ചേർത്തു കൊടുത്തു.
അല്പ്പം വെയിൽ കായണം എന്നറിയിച്ചു. വസൂരിയെക്കാളും ഭീകരമായ മായിരുന്നു
അയാളുടെ രൂപം .വെയില്‍ കായാന്‍ പുറത്തിറങ്ങിയാല്‍ ആ രൂപത്തെ കണ്ടു പലരും
പേടിക്കും.
ആരും ശ്രേദ്ധിക്കാത്ത ഒരിടത്ത് പോയി വെയിൽകൊണ്ടു.
വെയില്‍ കായുന്നത് തുടര്‍ന്നു കൊണ്ടിരുന്നു.
ഒരു ദിനം അറിയാതെ അയാൾ നല്ല അവസ്ഥയിൽ ആയിരുന്നപ്പോൾ മൂളാറുള്ള ഗാനം അറിയാതെ പാടി'' അത് കേട്ട് ഭാര്യ അത്ഭുതം കൂറി നിന്നു.
ഇരുപതു ദിവസം കഴിഞ്ഞു അയാൾക്ക് കടലിൽ പോകണം മീൻ പിടിക്കണം എന്നൊക്കെ ആഗ്രെഹം പ്രകടിപ്പിച്ചു
ഈ ദിനങ്ങളിൽ അയാളുടെ കൂട്ട്കാരൻ എന്ന് പറയാനുണ്ടായിരുന്നത് കൈയ്യിലുള്ള
പഴയൊരു റേഡിയോ മാത്രയിരുന്നു ഗാനങ്ങൾ കേൾക്കാനും അതിനോടൊപ്പം പാടാനുമയാൾ
തുടങ്ങി.
ജീവിത സഹിയായ ഭാര്യ ഇതെല്ലാം അത്ഭുതത്തോടെ കണ്ടു നിന്നു അവർ ഈശോരനെ
വിളിച്ചുപോയി കണ്ണിൽ ആനന്ദ ബിന്ദുക്കൾ ജീവന്റെ ജലമായി ഒഴുകി. പുതു ജീവിതം
കണ്ടു കണ്ണീർ പൊഴിച്ചു രാത്രിയിൽ അയാളിലെ ഇണയെ തേടുന്ന പുരുഷവികാരം
ഉണരുന്നതും ജീവിതത്തിനു പുതു നാമ്പുകളായി (ധർമ്മസഖി ധർമ്മo പങ്കിടുന്നവൾ)
സ്നേഹത്തിൽ അമ്മയെ പോലെയാണ് സ്ത്രീകൾ അല്പ്പം സ്നേഹം കൊടുത്താൽ നൂറിരട്ടി
തിരികെ തരുന്നവൾ
'''''എന്താണ് വൃക്കരോഗം ??
11''''''' വൃക്കരോഗം എന്നാൽ ദുർജീവിതം കൊണ്ടോ അറിവില്ലായ്മ കാരണമോ
ശരീരത്തിൽ അഴുക്കുകൾ ഉണ്ടാകുന്ന ക്രിയാറ്റിൻ/ യൂറിക്ആസിഡ്/ എന്നിവ
വർദ്ധിക്കുന്നു ഇതിനെ പുറത്ത് കളയേണ്ട ജോലി ആണ് വൃക്ക ചെയ്യുന്നത്..
അഴുക്ക് കൂടുതലായാൽ അമിത ഭാരം സഹിക്കാതെ വൃക്കയും പണിമുടക്കും. തൻനിമിത്തം
രെക്ത ശുദ്ധികരണം നടക്കില്ല കടുത്ത ഷീണവും ശ്വോസതടസ്സവും ഉണ്ടാകുന്നു
മുഖത്തും കാലുകളിലും നീര് വന്നു വീർക്കും നടക്കാൻ പോലു മാവാതെ രോഗി
കിടപ്പിലാകും.
രോഗി സമ്പത്ത് ഉള്ളവനെങ്കിൽ ഡോക്ടറെ കാണും ആശുപത്രിയിൽ പോയാൽ പെട്ടന്ന്
മരിക്കും അവർ കുറെ കെമിക്കലുകൾ കൂടി തീറ്റിക്കുന്നു മരുന്നെന്നും പറഞ്ഞു
കൊടുക്കുന്ന പാരസെറ്റമോൾ അടക്കമുള്ള വിഷങ്ങൾ കൊണ്ട് രെക്തത്തിൽ വീണ്ടും
അഴുക്കുകൾ മാരകമാകും വിധംപെരുകുന്നു. കെമിക്കലുകൾ കുത്തി വെച്ചും ഗുളികകൾ
തീറ്റിച്ചും ഡോക്ട്ടർ രോഗിയെ കൊന്നു തരുന്നു.
ഈ കൊലപാതകത്തിന് നമ്മുടെ നാട്ടിൽ കേസില്ലതാനും.
അഴുക്കു പുറം തള്ളേണ്ടതിനുള്ള വഴിയാണ് വേണ്ടത് അതിന് മാരക വിഷമായ english
മരുന്ന് കൊടുക്കരുത് അത് തിന്നാൽ വൃക്ക മാറ്റിവെക്കണം ..അതാണിന്ന്
നടക്കുന്നതും.
പക്ഷെ ഇവിടെ ഈ മത്സ്യ തൊഴിലാളിക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം
വീട്ടുകാർ അയാളുടെ രെക്തം പരിശോദിപ്പിച്ചു അല്പ്പം അഴുക്കില്ലപോലും (കിഡ്നി
പുത്തൻ ആണെന്ന്) ശുദ്ധ രെക്തം തന്നെ ഡോക്ട്ടർ ചോദിച്ചു എവിടെയാണ്
ചികിത്സിച്ചത് ??
ഞാനും ചോദിക്കുന്നു??????
ആരാണ്ചികിത്സിച്ചത് ??
ആരാണ് ഡോക്ട്ടർ ?
എവിടെയാണ് ചികിത്സിച്ചത് ??
എന്തായിരുന്നു മരുന്ന് ??.
പാവം ആപ്പോത്തിക്കാരികള്‍ അവര്‍ക്ക് അഥര്‍വ്വo അറിയില്ലല്ലോ??
CRR വർമ്മ കിഡ്നി വീക്കായ ഒരു രോഗിയോട് ഒരിക്കൽ പറഞ്ഞു താങ്ങൾക്ക് നാട്ടു
സൂക്കേട് വരാൻ (വസൂരി ഇനം ) പ്രാർത്ഥിക്കൂ ''എന്ന് പറഞ്ഞത്രേ ' ഭാഗ്യo
രോഗിയും ബന്ധുക്കളും വർമ്മയെ തല്ലിയില്ല എന്നും കേട്ടു.
ഞാനും ഉറക്കെ പറയുന്നു ഇഷൊര ... കിഡ്നി രോഗികള്ക്ക് ചിക്കൻ പോക്സ് വരുത്തണേ'''..
ഒരു മനുഷ്യന്റെ രെക്ത ശുദ്ധികരണത്തിന് രണ്ട് വൃക്ക വേണ്ട ഒരെണ്ണം തന്നെ
ധാരാളം ആണ്. നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ഒന്നിന്റെ പകുതി മതി.
600 വർഷം ഒരാളുടെ ഹൃദയം പ്രവർത്തിക്കും. അറുപതിൽ അത് പൊട്ടി പോകുന്നത് ജീവിതo ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്.
നമ്മൾ അല്പ്പം മാത്രം ശ്രദ്ധിച്ചാൽ ജീവിതം മധുരം തന്നെ ആണ്.
ഇന്ന് വൃക്കകൾ കേടുവന്നാൽ ആന്റിബയോട്ടിക്കുകൾ തന്നെ ആണ് രോഗിക്ക് കൊടുക്കുന്നത്. അണുക്കൾ ചാകാൻ വേണ്ടി ആണത്രേ ഇവ തീറ്റിക്കുന്നത്'
വൃക്ക രോഗവും ഹാർട്ട് അറ്റാക്കും ഉണ്ടാക്കിയത് അണുക്കൾ ആണോ?? ഇനി റോഡപകടവും അണുക്കൾ ആണ് ഉണ്ടാക്കുന്നതെന്നു പറയുമോ ആവോ''
'
എല്ലാ അലോപ്പതി മരുന്നുകളും വിഷം തന്നെയാണ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന
വിഷങ്ങൾ പുറത്തു കളയുക എന്നതാണല്ലോ വൃക്കയുടെ കർമ്മം ആ സമയം വിഷം കഴിച്ചാൽ
എന്താകും സ്ഥിതി''' ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്നതാകും
നല്ലത്''.
കിഡ്നി രോഗികൾ ഇങ്ങിനെ ഗുളികകൾ തിന്നാൽ ഹാർട്ട് അറ്റാക്ക് സംഭവിക്കാം അങ്ങിനെയും നിരവധി റിപ്പോർട്ടുകൾ ഉണ്ട്.
നമുക്ക് വിപണിയിൽ ലഭിക്കുന്ന പലതരം badyfood ഉണ്ട് കുട്ടികൾ വേഗം വളരാൻ
(തല തെറിക്കാൻ) കൊടുക്കുന്ന ഹോർലി/ ബ്രോണ്‍വീ/ മാൾട്ടോ/ ബൂസ്/ മുതലായ
കൊടുക്കുന്നു ഭാരതത്തിലെ എല്ലാ ടിണ്‍ ഫുഡ്ടുകളും വിഷം ചേർന്ന ഭക്ഷണം ആണ്.
ഇവ കഴിച്ചാലും രോഗം വരും. അത് പോലെയാണ് കാപ്സൂളും ഗുളികകൾക്കും ഉള്ളത്.
കൂടുതൽ മരുന്ന് കഴിച്ചാൽ രോഗിയുടെ അവസ്ഥ മോശമാകും. ഇന്നു കടകളിൽ കിട്ടുന്ന
75% ആയുർവേദ മരുന്നുകളും വിഷം തന്നെയാണ്. ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ
പഴങ്ങളും പച്ചക്കറികളും മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നു.
അത് അതുകൊണ്ടാണ് രോഗി മരിക്കാത്തതും. അല്ലാതെ ഇന്നത്തെ ആയുർ മെഡിക്കൽ ഷോപ്പിൽ നിന്നുകിട്ടുന്ന വൈദ്യo കൊണ്ടൊന്നുമല്ല .
12'''''''വൃക്ക രോഗിക്ക് കൊടുക്കുന്ന മരുന്നുകൾ വിഷമയമാണെങ്കിൽ വൃക്കകൾ
വിഷമഹട്ടത്തിൽ എത്തും. അപ്പോൾ രോഗിയെ ഡെയാൽസിസിനു വിധേയമാക്കും അങ്ങിനെ
ചെയ്‌താൽ പോലും രോഗി സമ്പന്നൻ ആണെങ്കിൽ മൂന്ന് വർഷത്തോളം മരിച്ചു
ജീവിക്കും.
പിന്നെ നരകിച്ചു മരിക്കും. ചികിത്സിച്ചു കൊന്നു എന്ന് ആരും പറയില്ല.
ഈ ചികിത്സ കൊണ്ട് സഖാവ് ek പോലും രെക്ഷപെട്ടില്ല എന്നതും കേരളീയൻ ഓർക്കണം.
ഇങ്ങിനെ രോഗി മരിക്കുന്ന വേളയിൽ ജഡം വീട്ടിൽ കൊണ്ട് പോകില്ല കാരണം വീടും
വിറ്റിട്ടുണ്ടാകും.
പിന്നെ ആശുപത്രിയിൽ നിന്നും നേരെ ശ്മശാനത്തിലേക്ക് എടുക്കാം.. അവിടെ കണ്ണ്
നീർ കുത്തിയോലിച്ചു പുരയും പറമ്പും വിറ്റ അനാഥ രായ നെഞ്ചിനകത്ത് തീക്കനൽ
പേറി നില്ക്കുന്ന ഭാര്യയെയോ മക്കളെയോ കാണാം.
ഇന്നു വരെ ഏതെങ്കിലും ഒരു ആരോഗ്യ മന്ത്രിയോ ആ വകുപ്പോ ഇതു മനസ്സിലാക്കിയോ എന്നറിയില്ല.
ഇതെല്ലാം കണ്ടിട്ടാണോ എന്നറിയില്ല കക്കൂസിൽ മാത്രം രണ്ടു മണികൂർ
ചിലവിടുന്ന ഇറച്ചി തീറ്റക്കാരും രാഷ്ട്രീയ കോലങ്ങളും പറയുന്നു നമ്മൾ
പുരോഗെമിച്ചെന്നു.
നമ്മുടെ നാട് പുരോഗെമിച്ചുവോ??
ക്ളോറിൻ ചേർത്ത ജലം കുടിക്കാനും തൈറോട് ഉണ്ടാക്കുന്ന സ്പ്രി ഉപ്പ് കഴിക്കാനും പറയുന്ന ആരോഗ്യ വകുപ്പാണ് നമുക്കുള്ളത്.
13''''വൃക്ക മാറ്റി വെക്കുന്ന ആവസ്ഥയാണ് രണ്ടാമത് 50% വിജയം ആണ് എന്നാണു
വെയ്പ്പ്. അതിന് സാമ്പത്തികം വേണം അതുണ്ടെങ്കിൽ പിന്നെ അനുയോജ്യമായാത്
ലഭിക്കണം. കഷ്ട്ട കാലമാണെങ്കിൽ പണവും ഒത്തു വരും. കിഡ്നി വീക്കാണ് എന്ന
വാര്‍ത്ത കേട്ടാല്‍ നാട്ടുകാര്‍ പണം പിരിച്ചു കൊടുത്ത് രോഗമില്ലാത്തവനെ
രോഗിയാക്കും.
''പണത്തിനു പകരം വൃക്ക'' ഇപ്പോ വൃക്കയും കച്ചവടസാദനം ആയി എന്ന് കരുതി
സമദാനിക്കുക അങ്ങിനെയെല്ലാം ഒത്തു വന്നുവെങ്കിൽ ശസ്ത്ര ക്രീയയിലൂടെ
ശരീരത്തിൽ വെച്ച് പിടിപ്പിക്കുക എന്നതാണ്.
.
മറ്റൊരാൾ പണത്തിനു പകരം തന്നതോ ദാനം തന്നതോ വെച്ചു പിടിപ്പിക്കണം
.
നമ്മുടെ ശരീരം ഭക്ഷണമായത് മാത്രമേ സീകരിക്കൂ. അത് മരുന്ന് ആയാൽ പോലും അന്നം
തന്നെയാകണം. അന്നം ഔവ്ഷ്ധമായിരിക്കണം എന്ന് പറയുന്നതിന് കാരണം പലതാണ്.
പുറമേ നിന്നുള്ളവ ശരീരം സീകരിക്കില്ല . പല്ലിന്റെ ഇടയിൽ കയറുന്നതിനെ പോലും
നാവ് പുറത്തുകളയാൻ ശ്രമിക്കും ഈ ചെറിയ കാര്യo പോലും നമുക്ക് സഹിക്കില്ല
ഭക്ഷണ ശേഷം അത് കുത്തിയെടുത്ത് കളയുന്ന വരെ ആസ്വസ്ഥത ആണ്.
പിന്നെ എങ്ങിനെ മറ്റുള്ള ഒരാളുടെ അവയവം നാം സീകരിക്കും? മനുഷ്യന് ബോധം
ഉള്ളപ്പോൾ അല്ല ഇതു ചെയ്യുന്നത് ബോധം കെടുത്തി നീണ്ട സമയം എടുത്താണ് അവയവ
മാറ്റിവെക്കൽ ക്രീയ നടത്തുന്നത്.
ശരീരത്തിന്റെയോ മനസ്സിന്റെയോ സമ്മതമില്ലാതെ രോഗിയിൽ സമ്മർദ്ദംചെലുത്തി
കടത്തിവെക്കുന്ന ഈ ക്രീയ ശരീരം ഇഷ്ട്ടപെടുന്നില്ല അവയൊക്കെ ശരീരം
പുറംതള്ളാൻ നോക്കും നിങ്ങള്ക്ക് ഇഷ്ട്ടമില്ലാത്തവരെയും
വൃത്തിയില്ലാത്തവരെയും നിങ്ങൾ അകറ്റി നിർത്തും .
ഒരു ശുദ്ധ സസ്യഹാരി തീർത്തും മാംസം കഴിക്കുന്നവനെ ഇഷ്ട്ടപ്പെടുന്നില്ല. പിന്നെ നിങ്ങൾക്ക് അവന്റെ അവയവം ഇഷ്ട്ടപ്പെടുമോ.?
വൃക്ക മാറ്റി വെക്കുന്നതിനോടൊപ്പം തന്നെ അവ പുറം തള്ളാതിരിക്കാൻ
cyclosporin/ orthomeudon OKT.3/ എന്ന മരുന്നുകൾ ശരീരത്തിൽ കുത്തി വെക്കും.
അതോടെ തലച്ചോറിന്റെ കഴിവ് നശിക്കും പിന്നെ ശരീരം ഇവയൊന്നും പുറം തള്ളില്ല.
പല്ലിന്റെ ഇട പോലും കുത്താൻ തോന്നില്ല. കുറെ നാൾ ഈ മരുന്നുകൾ രോഗി
കഴിക്കുകയും വേണം ..ഈ മരുന്നുകൾ ത്വക്കിൽ കാൻസർ ഉണ്ടാക്കുന്നവയാണ് വൃക്ക
മാറ്റി വെച്ചവർക്ക് പിന്നീട് സ്കിൻ കാൻസർ വന്നിട്ടുമുണ്ട്.
14'''''ഒരിക്കൽ വൃക്ക മാറ്റി വെച്ച സ്ത്രിക്ക് മദ്യo കഴിക്കണമെന്നും
കോഴിയിറച്ചി തിന്നണമെന്നും മോഹം ഉണ്ടായി ശുദ്ധ വെജിറ്റെറിയൻ ആയ ഈ
സ്ത്രിക്കു മാംസത്തോട് ഇത്ര താല്പ്പര്യo വരാൻ കാരണമൊർത്തു ബന്ധുക്കളും
അത്ഭുതപ്പെട്ടു.
ഇടക്കിടക്ക് ''ടോണി'' എന്ന ചെറുപ്പക്കാരൻ തന്നെ തേടി വരുന്നുണ്ടെന്നും
പറഞ്ഞു പിറു പിറുക്കാൻ തുടങ്ങും ഇവരുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം
ബന്ധുക്കളെ മാറ്റി ചിന്തിപ്പിച്ചു വളരെ അറിവും വിദ്യയും ഉള്ള ഒരാൾ
എനതായിരിക്കും ഇങ്ങിനെയൊക്കെ പെരുമാറുന്നത് എന്നത് വീട്ടുകാരെ
ആശയക്കുഴപ്പത്തിൽ ആക്കി.
അവരെ ഒരു ഇന്ത്യൻ മനസ്ശാസ്ത്ര ചികില്സ്സകനെ കാണിച്ചു, ((വൈദിക്) എന്നിട്ട് മുൻപ് നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു.
മാറ്റി വെച്ച വൃക്ക ആരുടെ എന്ന വൈദ്യന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല അത് ബന്ധുക്കൾക്കും അറിവില്ലായിരുന്നു.
പണം കൊടുത്ത് അവയവ ബാങ്കിൽ നിന്നും കിട്ടിയ ആ വൃക്കയുടെ ഉടമയെ തേടി
ബന്ധുക്കളും അന്വഷണം തുടങ്ങി ആശുപത്രി അധികൃതർ കൊടുത്ത മേൽവിലാസം ഒടുവിൽ
ധാധാവിനെ കണ്ടെത്തി.
അയാളുടെ പേർ ''ടോണി'' എന്നാണെന്നും ബാറിൽ നിന്ന് മദ്യവും കോഴിക്കറിയും
കഴിച്ചു വരുമ്പോൾ വാഹന അപകടത്തിൽ മരിച്ചതാണെന്നും അറിയാൻ കഴിഞ്ഞു.
;;;;;;;;;;;;നിങ്ങളുടെ കോശങ്ങൾ ആണ് നിങ്ങൾ;;;;;;;;;;;അതിൽ മറ്റൊരാൾ കയറിയാൽ ആ വെക്തിയിൽ ഉള്ളത് നിങ്ങൾക്കും ലഭിക്കും
16'''' ഈ ഗ്രൂപ്പിലെ എല്ലാവരും ഒരു ദിനം ലോക നന്മക്കു വേണ്ടി പ്രാർത്ഥിച്ചാൽ പോലും നിരവധി മനസ്സുകളിൽ ആ സന്ദേശം എത്തും.
ബ്രഹുദാര്യണ്യഉപനിഷിത്തു ഇതു വെക്തമാക്കുന്നു ആല്മാവിന്റെ വിഷയത്തെ
കുറിച്ച് നജികെതസ്സും കാലനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്ന കഠോപനിഷിത്
നിങ്ങളെ മാറ്റി ചിന്തിപ്പിക്കും..
ഇത് ഒരു മതത്തിന്റെ വിഷയം ആയതു കൊണ്ട് കൂടുതൽ എഴുതുന്നില്ല.
നമ്മുടെ നല്ല ചിന്തകൾ നമ്മുടെ കൂടെ ഉള്ളവനെ മാറ്റുന്നു. ചിന്ത
മോശമാണെങ്കിൽ മറ്റുള്ളവരും മോശം ചിന്തിക്കും . അത് പോലെ നമ്മുടെ ചിന്തകളുടെ
ഒരു ഭാഗം ആണ് നമ്മുടെ അവയവങ്ങളും അത് നല്ല മനസോടെ കൊടുക്കുക വാങ്ങുക
;;;ജീവൻ കൊടുക്കുന്ന നിങ്ങളും ഒരു സൃഷ്ട്ടാവ് തന്നെ ആണ്;;;;
( പ്രശ്നങ്ങൾ കൊണ്ട് എന്നെ സമീപിക്കുന്നവരോട് ഇതൊക്കെ ഞാനും ചോദിക്കാറുണ്ട്
ഒരാളുടെ ആല്മാവു അഞ്ചു ദിവസം അയാളുടെ വീട്ടിൽ ഉണ്ടാകും അഞ്ചാമത്തെ അയനം
(സന്ജെയനം) നടത്തി ആല്മാവിനെ യാത്രയാക്കുന്ന കർമ്മം ഇതിനു വേണ്ടിയാണ്)
നൂറു ശതമാനം മനസ്സോടെ വേണം അവയവം ദാനം കൊടുക്കേണ്ടത് അറിവില്ലാത്തത്
സീകരിക്കരുത് (((( ഇനി വൃക്ക കേടായാൽ അത് മാറ്റി വെക്കാതെ ഉള്ള പരിഹാരം
പറയാം ഇതിന് വെയിൽ കൊള്ളുക എന്നതാണ് ഉത്തമ വിധി സൂര്യ ഉപാസന എന്ന ചികില്സ്സ
പറയാം))))
17'''''കോശങ്ങൾ നിർമ്മിക്കപെട്ടിരിക്കുന്നത് ജീവനില്ലാത്ത രാസപദാർത്ഥം
കൊണ്ടല്ല ;;പ്രകൃതി നമ്മുടെ ശരീരo നിർമിച്ചിരിക്കുന്നത് ജീവവസ്തുക്കളെ
കൊണ്ടാണ് ശരീരത്തിന് കേടുകൾ സംഭവിച്ചാൽ ജീവനുള്ളവയെ കൊണ്ട് തന്നെ
പരിഹരിക്കണം കെമിക്കൽ കൊണ്ടതിനെ ശിശ്രുഷിച്ചാൽ മരണം തന്നെ കഥ;; രോഗം മാറാൻ
പ്രകൃതിയിലേക്ക് തന്നെ മടങ്ങണം.
ചത്ത വസ്തുവിൽ നിന്നും ജീവൻ വരുമോ ? ഇല്ല ...ജീവൻ തുടിക്കുന്നവയിൽ നിന്നും
ജീവനം ഉണ്ടാകുന്നു .പാകം ചെയ്ത ഭക്ഷണം മൂന്ന് മണിക്കൂറിന് ശേഷം
കഴിക്കരുതെന്ന് ആയുർവേദം പറയുന്നു മൂന്നു മണിക്കൂറിനു ശേഷം അവയും
മരിച്ചതിന് തുല്യo അങ്ങിനെയെങ്കിൽ എപ്പഴോ നിർമ്മിച്ച മരുന്നുകളും .
ചത്തതിന് സമമാണ്. ഇങ്ങിനെ ഉണ്ടാക്കുന്ന മരുന്നിലും നശിക്കാതിരിക്കാനും
കാലങ്ങളോളം കേടുവരതിരിക്കാനും വിഷം ചേർക്കുന്നു. ആ മരുന്നുകൾ കാൻസർ
ചികിത്സക്ക് ഫലിക്കുമോ??
ആയുർ വേദമരുന്നുകൾ ഉണക്കി സൂഷിക്കാം അതിന് നിരവധി മാർഗ്ഗങ്ങൾ ഉണ്ട്
വിത്തുകൾക്ക് ഒന്നും സംഭവിക്കില്ല കായ്കൾക്ക് പെട്ടന്ന് കടുവരില്ല ..
കാഞ്ഞിരത്തിന്റെ എണ്ണയിൽ സൂക്ഷിക്കാം കരിങ്ങോട്ട ഇലയിൽ / പാളയിൽ പൊതിഞ്ഞു /
മാമ്പഴച്ചാറുകൾ പാളയിൽ തേച്ചു വെയിലിൽ ഉണക്കി പാളയിൽ തന്നെ രുചി പോലും
പോകാതെ സൂക്ഷിക്കാം / മഞ്ഞൾ കൂട്ടത്തിൽ.
സൂക്ഷിക്കുന്ന മരുന്നുകളും / കുരുമുളകിന്റെ കൂടെയും ആകാം
ഇനി ചില വിത്തുകളും പൊടികളും എണ്ണയും നെയ്യുമൊക്കെ പഴകിയാലും ഗുണം കൂടുന്നു
അലോപ്പതിയിൽ മാത്രം കാണുന്ന expire date ഇന്ന് ആയുർവേദത്തിലും കടന്നു
കൂടിയിട്ടുണ്ട് ആയുർവേദം കച്ചവടമാക്കിയപ്പോൾ ഉണ്ടായ ഗെതികേട്.
.
18''''ഇന്ന് ലോകത്ത് expire date ഇല്ലാത്ത ഒന്നാണ് സൂര്യദേവൻ'' അഥർവ്വം
വൈദ്യനാഥൻ എന്നാണു സൂര്യനെ വിളിക്കുന്നത് എല്ലാ വൈദ്യന്റെയും നാഥനാണ്
സൂര്യൻ..
. ലോകത്തിന്റെ ''കണ്ണ്'' തന്നെയാണ് ഭാർഗ്ഗവൻ.. സൂര്യൻ മറഞ്ഞാൽ നമ്മളിൽ ഊര്ജ്ജം കുറയുന്നു പിന്നെ ലോകം തന്നെ ഉറക്കം തുടങ്ങും..
ഓരോ പുലരിയും നമ്മിൽ ആനന്ദമുളവാക്കുന്നു ഓരോ പുലരിയും നമ്മുടെ കോശങ്ങളിൽ
ജീവൻ നിറച്ചാണ് ഉദിക്കുന്നത് മഞ്ഞിന്റെ മറനീക്കി അഗ്നിയുടെ പ്രഭ പുതുക്കി
മനുഷ്യരിൽ ഉണരുവാനുള്ള ഊർജ്ജവും ദാനം ചെയ്താണ് ഓരോദിനവും കടന്നുപോകുന്നത്.
ഉന്മേഷം ചൊരിഞ്ഞു നമുക്ക് വേണ്ടി വീണ്ടും പുനർജെനിക്കുന്ന സർവ്വ രെക്ഷകനാണ് സൂര്യ ദേവൻ.
ആസ്മ രോഗികൾക്ക് രാത്രിയാണ് രോഗമൂർച്ച പിടികൂടുന്നത് അതുകൊണ്ട് പകൽ സൂര്യ രെശ്മികൾ രോഗത്തെ തടുക്കുന്നു എന്ന് മനസ്സിലാക്കുക..
തുളസിയില ഭക്ഷിച്ച് വെയിൽ നിരന്തരം കൊണ്ടാൽ അസ്മ പമ്പ കടക്കും ( പൊടിയിൽ
ജീവിക്കാനുള്ള ശ്വസകോശവും സൂര്യ രേശ്മി എല്ക്കാത്ത ശരീരവുമുള്ള കുഴിയാനക്ക്
അസ്മ വരിന്നില്ല ആസ്മ രോഗികൾ ഇവയെ ജീവനോടെ വിഴുങ്ങുക) മനുഷ്യനു ജീവിക്കാൻ
സൂര്യകിരണം നിര്ബന്ധമായും കിട്ടണം കാരണം പകൽ ഗുഹയിൽ കഴിച്ചു കൂട്ടി രാത്രി
കാലങ്ങളിൽ ഇര തേടുന്ന മാംസഭുക്കല്ല നമ്മൾ..
അഗ്നിയിൽ ഉണ്ടായവരാണ് നമ്മൾ.. വെയിൽ കിട്ടാതെ ഒളിച്ചു താമസിച്ച
തോപ്പിൽഭാസിക്ക് (ഒളിവിലെ ഓർമ്മകൾ ) ചർമ്മം വിളറി വെളുക്കുകയും ശവത്തിൽ
മാത്രം കാണുന്ന പുഴുക്കൾ ശരീരത്തെ അരിക്കാൻ തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ
അത്മ കഥയിൽ പറയുന്നു അവസാനം വെയിൽ മാത്രം കൊണ്ട് രോഗം മാറ്റിയെന്നും
പറയുന്നുണ്ട്..
ഇരുട്ടറക്കുള്ളിൽ തള്ളിവിടുന്ന കുറ്റവാളികൾക്ക് അന്ധത വരുന്നതായി അറബിനാട്ടിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ട്.
മാലിന്യ കൂമ്പാരത്തിൽ നിന്നും രാത്രിയാണ് കടുത്ത ദുർഗെന്ധം ഉണ്ടാകുന്നത്
പകൽ സൂര്യന്റെ ചൂട് ഗെന്ധങ്ങളെ അകറ്റുന്നു എന്നും മനസിലാക്കുക.
നമ്മുടെ ശരീരത്തിൽ തട്ടുന്ന വെയിൽ നമ്മളിൽ വിയർപ്പ് ഉണ്ടാക്കുന്നു അത് വഴി
നമ്മളിൽ ഉണ്ടാകുന്ന മാലിന്യo അൽപ്പാൽപ്പമായി പുറത്തു പോകുന്നു
വെയിൽ എല്ക്കുമ്പോൾ വിയര്പ്പ് ഗ്രെന്ധികൾ വികസിക്കുന്നു അത് ഒരു കർമ്മമായി
എടുത്താൽ കൂടുതൽ അഴുക്കുകൾ വിയപ്പിലൂടെ പുറത്ത് പോകും പിന്നീട്
ഭക്ഷണത്തിലൂടെ അഴുക്കുകൾ അകത്തു വരാതെ നോക്കിയാൽ കാര്യo എളുപ്പമാകും.
മാംസാഹാരം കൂടുതൽ കഴിച്ച് രോ ഗിയായ ഒരാളോട് പച്ചക്കറികൾ പച്ചക്ക് തിന്നാൻ
പറഞ്ഞു അയാൾ ശുദ്ധ വെജ്ജ് ആകാൻ തുടങ്ങി കുറെ ദിവസം കഴിഞ്ഞു അയാൾക്ക്
ശക്തമായ കൃമി ശല്യമുണ്ടായി ജന മദ്ധ്യത്തിൽ വെച്ച് ഗുദം മാന്തുന്ന അവസ്ഥ
അയാളുടെ മാന്യതക്ക് കോട്ടം തട്ടുന്നു എന്നും അറിയിച്ചു.
മാംസാഹാരികൾ പച്ചക്കറി കഴിച്ചാൽ കൃമിശല്യമുണ്ടാകുമെന്നു പണ്ഡിതൻ ആണെന്ന്
സോയം വീമ്പിളക്കുന്ന . സക്കീർനായിക്കും അത് പോലെ ചിന്തകരും പറയുന്നു??
അത് വാസ്തവം തന്നെയാണ്'''
മാംസാഹാരിയുടെ ശരീരത്തിൽ ക്രിമികൾക്ക് വിലസി നടക്കാം പന്നിയുടെ മലത്തിൽ
ക്രിമികളുടെ എണ്ണം കൂടുതൽ ആണ് ഇതുകൊണ്ടാണ് പന്നി സാദാ സമയവും അതിന്റെ
കുറുവാൽ ഗുദത്തിൽ ആട്ടികൊണ്ടിരിക്കുന്നത്.
ശുദ്ധ ആഹാരം കൊടുത്താൽ പന്നികൾ വാൽ ആട്ടില്ല പക്ഷേ പന്നിയുടെ മാംസം
ഒരിക്കലും ഭക്ഷിക്കരുത് .അത് മഹാനായ പ്രവാചകൻ പോലും നിക്ഷേധിച്ച മാംസം ആണ്.
നല്ല ഭക്ഷണം കൃമികളെ വയറ്റിൽ നിന്നും പുറം തള്ളും എന്നിരുന്നാലും കുറച്ചു നാൾ അത് മലദൊരത്തിൽ ജീവിക്കും അതാണ് കൃമികടി എന്ന രോഗം..
കാബേജും കപ്പങ്ങയും ഒരുമിച്ചു കഴിച്ചാൽ പെട്ടന്ന് മാറും
തുമ്പക്കുടം ചതച്ചു വെള്ളം കുടിച്ചാൽ കൃമി ഉണ്ടാകില്ല
സൂര്യ ഉപാസനയിൽ പച്ചക്കറികളും പഴങ്ങളും ആണ് ഭക്ഷണം.. അതി രാവിലെ ഏഴ്
കൂവളയിലയും ഒരു പിടി തുളസിയും ഭഷിപ്പാൻ കൊടുക്കും വസ്ത്രങ്ങൾ കുറച്ചുകൊണ്ട്
രാവിലെ ഒൻപതു മണി വരെ വെയിൽ കൊള്ളുന്നു ഇതിൽ ഒരു മണിക്കൂർ അറിവും
ബുദ്ധിയും ഉണ്ടാകുന്ന വിനോദങ്ങളിൽ ഏർപ്പെടും.
ഷീണമകറ്റാനും ദാഹത്തിനും ചെറുനാരങ്ങ നീരും തേനും ചേർത്തു ജലം കൊടുക്കും.
പിന്നീട് ഓരോ നക്ഷത്രക്കാരുടെയും (നാൾവൃക്ഷം) മരം നോക്കി അതാത് മരത്തണലിൽ ഇരുത്തി വായന ശീലം വളർത്തുന്നു.
അതുപോലെ യോഗമുറകൾ / കൃഷിപ്പണികൾ / അതാത് തലപ്പര്യo പോലെ പലതുമാകാം
ഇതു നിരന്തരം ആവർത്തിച്ചാൽ വിഷങ്ങൾ വിയർപ്പിലൂടെ പുറംതള്ളും
സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം
നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍
എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത്
നല്ലതാണ്.ബാക്കി എഴുതാം
!!!!യോഗയുടെ മറ്റു വശങ്ങള്‍ !!!
AIDS എന്ന് വെച്ചാൽ ശരീരത്തിന്റെ പ്രധിരോധ ശക്തി ഇല്ലാതാവുക എന്നാണത്രേ
എന്നിട്ടും അവർക്ക് പനി വരുന്നു;;സത്യത്തിൽ പ്രേധിരോധശക്തി കൈവരുന്നു എന്ന്
വേണം പറയാൻ ..കാൻസർ രോഗികൾക്ക് പനി വരുന്നുമില്ലത്രേ എന്നിട്ടും എയിഡ്സിന്
ലോകം കാൻസറിനെക്കാളും ബഹുമതി കൊടുക്കുന്നു ..
.നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ പത്തോ ഇരുപതോ വര്‍ഷമേ ജീവിക്കുന്നുള്ളൂ. അവയ്ക്ക് ദീര്‍ഹായുസ്സില്ല മനുഷ്യനെ പോലെ നൂറ്റി ഇരുപതു വര്‍ഷം ജീവിക്കണമെന്ന ആഗ്രഹം സോപ്നം കാണുവാന്‍ പോലുമവയ്ക്ക് സാധിക്കില്ല. മൃഗങ്ങള്‍ പൊതുവേ മിനിറ്റില്‍ അന്‍പത്തിയാറു തവണ ശ്വോസനം നടത്തുന്നവയാണ് .
മനുഷ്യനെ കണ്ടാല്‍ നാം മനുഷ്യനെന്നു തന്നെ പറയും.മൃഗത്തെ കണ്ടാലും അതിന്റെ നാമം മൃഗം എന്ന് തന്നെയാണ്. ഈ വാക്കുകളുടെ വേദ ഭാഷ അറിഞ്ഞാല്‍ അല്പ്പം ഗുണമുണ്ട് .
മൃഗം എന്താണ് എന്ന് പറയുന്നതിന് മുൻപ് ഈ മൃഗം എന്ന വാക്കിന്റെ മലയാള അർത്ഥവും സംസ്കൃത വാക്കുകളും അറിയുക വേണം
ഉദാ ;;ഇറച്ചി എന്താണ് അത് മാംസം ആണ് എന്ന് നമുക്ക് അറിയാം ?
അപ്പോൾ മാംസമോ ?
മാ +ഹംസം എന്ന വാക്കുകള്‍ ഒന്നിച്ചു ചേര്‍ന്നതാണ് =മാംസം
മാ= എന്നാല്‍ അരുത് എന്നാണ് അർഥം
ഹംസത്തിന് = അരയന്നം എന്നും അര്‍ത്ഥ മുണ്ടല്ലോ!
ഒരു പത്രത്തില് ജലവും പാലും കൂട്ടി കലര്‍ത്തിയാല്‍ ഹംസത്തിന് പാല് മാത്രം വേര് തിരിച്ചു കുടിക്കാൻ കഴിവുണ്ട്.
ഹംസം എന്നത് പക്ഷിയല്ല ഇങ്ങിനെ ഒരു പക്ഷിയെതേടി പക്ഷി നിരീക്ഷകര്‍ അലയരുതെന്നു അറിയിക്കുന്നു. ഹംസമെന്നാല്‍ യോഗീശ്വരന്റെ മറ്റൊരു നാമമാണ് . പരമാനന്ദ അവസ്ഥയില്‍ യോഗിക്ക് പ്രേക്രിതിയിലൂടെ ജ്ഞാന സന്ദേശങ്ങള്‍ വെളിവാകും അറിവിന്റെ അക്ഷയഖനി താനേ തുറക്കും നന്മയും തിന്മയും തിരിച്ചറിയുന്ന ജ്ഞാനം കൈവരുന്നു . അത് പാലില്‍ വെള്ളം ചേര്‍ത്താലും വെള്ളത്തിലുള്ള പാലിനെ മാത്രം ഈ പരമ ഹംസന്മാര്‍ തിരിച്ചറിയും .ആ യോഗികളെ ഹംസം എന്ന് വിളിക്കുന്ന .
യോഗയില്‍ നിന്നും ബ്രഹത്തായ ജ്ഞാനം ലഭിക്കുന്ന പരമമായ ആനന്ദത്തില്‍ നാം വെളുത്ത തുടുത്ത അരയന്ന പക്ഷിയെ പോലെ അന്തരീക്ഷത്തില്‍ അറിവിനായ് ചിറകു വീശും. ഈ അവസ്ഥയില്‍ പ്രുകൃതിയില്‍ നിന്നു ജ്ഞാനവിജ്ഞാന സന്ദേശങ്ങള്‍ തനിയെ ലഭിക്കും . ഇതിനെ തൂലിക ചലിപ്പിക്കുന്നവര്‍ ദൂത് കൊണ്ട് വരുന്ന ഹംസത്തെ പോലെ എന്ന് വര്‍ണ്ണിച്ചു.
ഹംസം അറിവാകുന്ന ദൂത് വഹിക്കുന്നു .വൈദികര്‍ അറിവ് വഹിക്കുന്നവര്‍ ആകുന്നു . അവര്‍. അവര്‍ അറിവിന്റെ മേഘങ്ങളിലൂടെ വാനത്തില്‍ പറക്കുന്നു.ഇതാണ് അഥര്‍വ്വo പറയുന്ന ഹംസം ഇതാണ് അഥര്‍വ്വ ത്തില്‍ നിന്നും ലഭിക്കുന്ന അറിവ് പറയുന്നത്
ബഹ്മപദം പുല്കുന്ന വേദ പന്ധിതന്‍ ഹംസം ആകുന്നു . സോര്‍ഗ്ഗം വീഥിയില്‍ ചിറകു വിടര്‍ത്തി പറക്കുന്ന പരമ ഹംസനെ !! ശ്രി രാമ കൃഷ്ണ പരമ ഹംസന്‍!!എന്ന് വിളിക്കാം ഇതു പോലെ നയനങ്ങളെ ആനന്ദ കരമാക്കുന്നതും കാതുകൾക്ക് ഇമ്പമുള്ളതും
ആയ അവസ്ഥ വിശേഷo യോഗയില്‍ നമുക്ക് കൈവരുന്നു. എന്ന് വച്ചാല്‍ നമ്മളും ഹംസത്തെ പോലെയാകുന്നു.
അപ്പോള്‍ ഹംസ പദം പൂകുന്നവനെ പരമ ഹംസൻ paramahamsan എന്ന് വിളിക്കുന്നു
ആ പരം പാദത്തില് എത്ത പെട്ടാലോ എല്ലാവരും ശ്രി രാമ പരമ ഹംസമാകും.
ആ പുണ്യ ആത്മാക്കലിലേക്ക് വിവേക മുള്ള ആനന്ദന്‍ മാര്‍ ഒഴുകിയെത്തും.
ശ്രി രാമ പരമ ഹംസനെ കാണാന്‍ വിവേകാനന്ദ സ്വാമികള്‍ വന്നത് പോലെ നിന്നിലേക്കുമത് വന്നു ചേരും.
എന്തെന്നാല് അവരില് / ഹംസം നിറഞ്ഞു തുളുമ്പുന്നു മാംസം ഇല്ല മാ +ഹംസം =മാംസം ഇല്ല പിന്നെ എന്താണ് ഉള്ളത് /പരമഹംസം മാത്രമേ ഉള്ളു.
മാംസം ഹിംസയാണ്.
ഹിംസ ആയതും ഹംസം ഇല്ലാത്തതുമാണ് മാംസം
അത് ഭിക്ഷുക്കള്‍ ഭക്ഷിക്കുന്നില്ല.
ഹിംസ!! മാംസമാകുന്നു!! അപ്പോൾ ഇറച്ചി കൊള്ളോരുതാത്തരു ഭക്ഷണമാണ്.
അപ്പോള്‍ മൃഗം എന്ന വാക്കിന്റെയും മനുഷ്യനെന്ന വാക്കിന്റെയും അര്‍ഥം നാം തിരിച്ചറിയണം .
മരണ സമയം മനുഷ്യന്‍ മൃഗത്തെ പോലെയാണ് ശ്വസിക്കുന്നത് !!
മൃത്യു വിലേക്ക് പെട്ടന്ന് ഗമിക്കുന്നത് എന്താണോ അതിനെ മൃഗം എന്ന് വിളിക്കുന്നു .
ഭയപ്പാടു കൊണ്ട് ജന്മം മുതല്‍ മൃഗങ്ങളും കിതപ്പോട് കൂടിയാണ് പ്രാണവായു ശ്വസിക്കുന്നത് ഒരു നിമിഷത്തില്‍ മനുഷ്യശരീരം പതിനാറു തവണ ശ്വസനം നടത്തുമെങ്കില്‍ മൃഗം അന്‍പത്തിയാറു തവണ ശ്വസിക്കും ഈ ക്രീയ അവകളെ പെട്ടന്ന് മരണത്തിലേക്ക് എത്തിക്കുന്നു . അങ്ങിനെ മൃത്യു വിലേക്ക് ഗമിക്കുന്നു ജീവികളെ മൃഗം എന്ന് വിളിക്കുന്നു .സ്വഛന്ദ മരണം വഹിക്കാന്‍ നാം യോഗ ശീലിക്കണം ശൂല മുനയില്‍ കിടന്നിട്ടും പ്രാണവേദനയില്ലാതെ സുന്ദരമായി ശരീരത്തില്‍ നിന്നും ജീവനെ വെടിഞ്ഞ ഭീഷ്മര്‍ ആകാനും മനുഷ്യന് സാധിക്കും . ഭീഷ്മര്‍ അമൃതം രുചിച്ചു ശരീരമുപേക്ഷിച്ചു പക്ഷേ ഇന്നു പലരും മരിക്കുന്നത് പ്രാണവേദനയാല്‍ വായി വലിച്ചു വേദനയില്‍ പുളഞ്ഞ നെഞ്ചില്‍ വായു തിങ്ങി മൃഗത്തെ പോലെ മരിക്കുന്നു.
ഒരാളുടെ ആയുസ്സിന്റെ നീളം അയാളുടെ ശ്വോസനിശ്വോസനത്തിന്റെ അളവ് നോക്കി വൈദികന്കണ്ടുപിടിക്കാം.
ശ്വോസന കുറവ് ആരിലാണോ ഉണ്ടാകുന്നത് അവര്‍ക്ക് ആയുസ്സ് കൂടുന്നു . ആമ ജലത്തില്‍ കഴിയുമ്പോള്‍ ശ്വസിക്കില്ല കാരണം മത്സ്യ ത്തെ പോലെ ജലം സദാസമയം അകത്തേക്ക് വിഴുങ്ങിയും അപ്പോളപ്പോള്‍ വിഴുങ്ങുന്ന ജലം ചെകിള വഴി പുറത്തേക്ക് കളഞ്ഞു കൊണ്ടും മീനുകള്‍ ജലത്തില്‍ കഴിയുന്നു,
പക്ഷേ ഇങ്ങിനെ നിരന്തരം വെള്ളം കുടിച്ചിട്ടും മത്സ്യങ്ങളൊന്നും വയര്‍ പൊട്ടി ചാകുന്നില്ല കാരണം കുടിക്കുന്ന ജലം പുറത്തേക്ക് കളയാനും തത്സമയം തന്നെ സീകരിച്ച ജലത്തില്‍ അടങ്ങിയിട്ടുള്ള നേര്‍ത്ത വായു സീകരിക്കാനും മത്സ്യങ്ങള്‍ക്ക് കഴിവുണ്ട് .
ആമയ്ക്ക് ആ കഴിവുകള്‍ ഇല്ല.ആമ ജലത്തില്‍ വെച്ച് ശ്വോസനം നടത്തിയാല്‍ അവയുടെ ശ്വസനനാളത്തിലും ആമാശയത്തിലും ജലം കയറി മരണം സംഭവിക്കും.
ജലത്തില്‍ കഴിയുന്ന ആമയ്ക്ക് ശ്വോസനം നടത്തണമെങ്കില്‍ ജലത്തിന് മീതെ വരേണ്ടി വരുന്നു ഈ ക്രിയ നിങ്ങള്‍ കണ്ടിട്ടുണ്ടാകും . എന്നിട്ട് നിറയെ ശ്വോസം എടുത്തു വീണ്ടും താഴേക്ക് ഊളയിടുന്നത് നിങ്ങളും കണ്ടിരിക്കും.
പല മത്സ്യങ്ങള്‍ക്കും ഈ കഴിവുകള്‍ ഉണ്ട്
ഈ കഴിവ് വരാല്‍ എന്ന് പറയുന്ന തോട്ടുമീനിനും ഉണ്ട് വരാല്‍ മത്സ്യങ്ങളും നിഛലമായി നിന്നു ആനയെ പോലെ ചെവിയുടെ ചിറകുകള്‍ ആട്ടുന്നു ഈ സമയം അവയും ശ്വസനം നടത്തുന്നില്ല .ഇവയും ജലത്തിന് മുകളില്‍ വന്ന് വായു സീകരിക്കാറുണ്ട് മറ്റൊന്ന് ഇവയെ പറ്റി അഥര്‍വ്വo പറയുന്നത് ജീവിതത്തില്‍ ഒരേ ഇണകളെ മാത്രമേ വരാല്‍ മത്സ്യങ്ങള്‍ സീകരിക്കുകയുള്ളൂ ഇണകളില്‍ ഒന്ന് മരിച്ചാല്‍ മറ്റൊരു ഇണയെ ഇവ സീകരിക്കില്ല. പിന്നെ ഏകനായി സഞ്ചരിചു കൊണ്ട് സന്യാസ ജീവിതം നയിക്കുന്നവരാണ് വരാല്‍.ഈ മത്സ്യങ്ങള്‍ചന്ദ്ര പൂര്‍ണ്ണിമയില്‍ മാത്രമേ ഇണ ചേരുകയുള്ളൂ.
ഒരാള്‍ ജലത്തില്‍ വീണു താണ് പോയാല്‍ മരണ പരാക്രമം കാട്ടും. ആ സമയം അയാള്‍ കുറെ ജലം കുടിക്കും .ജലം ആമാശയത്തില്‍ എത്തിയാല്‍ അതിലെ വായു പുറം തള്ളും. മുങ്ങിമരിക്കുന്നതിനു മുന്‍പ് ജലത്തിന് മീതെ കുറെ കുമിളകള്‍ വന്നു പൊട്ടുന്നത് കാണാം . ഇതു പുഴയിലോ കുളത്തിലോ വീണ് മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കുന്നവന്റെ ശരീരത്തില്‍ നിന്നും പുറത്ത് പോകുന്ന വായുവാണ്.അവസാനം മുഴുവന്‍ വായുവും നഷ്ട്ടപ്പെട്ടാല്‍ ജലത്തിന് താഴേക്ക് പതിക്കും . കാരണം ഒരു വസ്തുവിന് ജലത്തിന് മീതെ പൊങ്ങി കിടക്കാന്‍ വായു അറകള്‍ വേണം .തേങ്ങയ്ക്ക് അതുണ്ട്.
പക്ഷേ ജലത്തില്‍ നിഛലമായി ചിറക് ആട്ടി നില്ക്കുന്ന വരാല്‍ മത്സ്യത്തിന്റെ വായില്‍ നിന്നും കുമിളകള്‍ വരുന്നത് കാണാം. എന്ത് കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു .വരാല്‍ മത്സ്യo ശ്രേഷ്ട്ടനാണ് ജലത്തില്‍ അടങ്ങിയിരിക്കുന്ന വായുവിനെ ത്വക്കില്‍ കൂടി സീകരിക്കാനും ഈ മത്സ്യത്തിന് കഴിവുണ്ട്. ഇങ്ങിനെ സീകരിക്കുന്ന വായുവിനെ പുറത്തു കളയുന്ന വേളയില്‍ ജലത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടും .ഈ കഴിവുകള്‍ ചില മീന്‍ വര്‍ഗ്ഗത്തിനും ഉണ്ട്
നാട്ടില്‍ മുഷി എന്ന് വിളിക്കുന്നതും താടിയും മീശയും ഉള്ളതുമായ ഋഷി മീനുകള്‍ ചെളിയില്‍ ജീവിക്കാന്‍ കഴിവുള്ളവരാണ് മുഷി മീനുകള്‍ ജലത്തില്‍ പൊങ്ങി വന്ന് വായു ഭക്ഷിക്കുന്നത് കാണാം. പക്ഷേ മലിനമായ ജലാശയത്തില്‍ മാത്രമേ ഋഷിമീനുകളുടെ ഈ കാഴ്ച കാണുവാന്‍ സാധിക്കൂ. അവയ്ക്ക് ജലമോ വായുവോ ഇല്ലാതെ ഏറെ നാള്‍ ജീവിക്കാന്‍ സാധിക്കും .
വരാല്‍ മീനുകള്‍ക്കും ചെളിയില്‍ പുതഞ്ഞു മഴക്കാലം കാത്തു കിടക്കാന്‍ കഴിയുന്നു.
പക്ഷേ മറ്റു മീനുകളെക്കാളും വരാല്‍ മത്സ്യത്തിന് മേധാശക്തി സൂക്ഷിക്കാന്‍ കഴിയുന്നു ഇണയെ പ്രപിക്കില്ലെങ്കില്‍ ബീജ ശക്തി കൂടുന്നു ഈ ഗുണം അവയില്‍ ഒവ്ഷധമായി നിലനില്ക്കും. ഈ ജലജീവി മനുഷ്യനെ പോലെ ബീജം നഷ്ട്ട പെടുത്തുന്ന ജീവിയല്ല വരാല്‍ മത്സ്യo കാന്‍സര്‍ രോഗിയിലും ഷയ രോഗിയിലും ജീവനെ തുടിപ്പിച്ചു പ്രവര്‍ത്തിപ്പിക്കും അത് കാന്‍സര്‍ രോഗിയില്‍ പുതിയ കോശങ്ങള്‍ക്ക് പുതു ജീവന്‍ കൊടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സഹായിക്കും അത് കൊണ്ട് ആറ്റില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വരാല്‍ മനുഷ്യന് നല്ലതേ വരുത്തൂ. ഇതേ കുറിച്ച് ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ
എങ്കില്‍ ആമ രണ്ടും മൂന്നും മിനുറ്റുകള്‍ കഴിയുമ്പോള്‍ മാത്രമേ ശ്വസനം നടത്തുന്നുള്ളൂ . അത് കൊണ്ട് അവയ്ക്ക് ആയുസ്സ് കൂടുന്നു. കടലാമ കുറെ സമയം ജലത്തില്‍ കഴിയുന്നു.അത് കൊണ്ട് ആമയുടെ വര്‍ഗ്ഗക്കാര്‍ ആയുസ്സുള്ള ജീവികള്‍ ആകുന്നു. ശ്വസന ക്രീയയുടെ ഗുണം കൊണ്ട് ഇവ മുന്നൂറു വര്‍ഷം വരെ ജീവിക്കുന്നു .
ഈ പ്രവര്‍ത്തിയാണ് യോഗയില്‍ മനുഷ്യനും ചെയ്യുന്നത്. നിഛലമായി സുഖാസനത്തില്‍ ഇരിക്കുന്ന വെക്തിയില്‍ ഗുണങ്ങള്‍ നിറയുന്നുണ്ട് അതിന്റെ ആദ്യ സൂചനയാണ് അവനില്‍ നിറയുന്ന മന്ദസ്മിതമായ ശ്വസനം .
കലങ്ങിയ ജലം ശാന്തമായി കിടന്നാല്‍ ചെളി താഴെ അടിയും. നിങ്ങളും നിശബ്ദത പാലിച്ചാല്‍ മുഖം തെളിയും വെളുക്കാനും സുന്ദരിയാകാനും വാക്കുകള്‍ കുറച്ചു സുന്ദരമായി സംസാരിക്കുക . മൌനമായി മനസ്സില്‍ താനേ പുഞ്ചിരി വിടര്‍ന്നു നില്ക്കും എന്നും ചിരിക്കാന്‍ പഠിക്കുക ഇവരെയാണ് മനുഷ്യന്‍ എന്ന് വിളിക്കുന്നത്
ഭയപ്പെടുന്നവനില്‍ മാത്രമേ രോഗങ്ങള്‍ ഉണ്ടാകൂ ഭയം ഇല്ലാത്ത അവസ്ഥ വന്നു ചേരാന്‍ ചില കവച കുണ്ഡലങ്ങള്‍ നമുക്കും വേണം
ആമയ്ക്ക് ഭയം കുറവാണ് കാരണം അതിലെ ഇശ്വര സൃഷ്ട്ടി അങ്ങിനെയാണ് ശക്തമായ പുറംതോട് ആമയുടെ രക്ഷാകവചമാകുന്നു മഹാഭാരതത്തിലെ ഏറ്റവും ശക്തനായ പോരാളി കര്‍ണ്ണനാണ് കാരണം. മരണത്തെ തോല്‍പ്പിക്കുന്ന കുണ്ഡലങ്ങള്‍ സൂര്യദേവന്‍ കര്‍ണ്ണന് സമ്മാനിച്ചിട്ടുണ്ട് . ലോകത്തില്‍ ആമ എന്ന ജീവിക്കും പ്രുകൃതി കവച കുണ്ഡലങ്ങള്‍ തീര്‍ത്ത് ദേഹത്തെ രക്ഷിച്ചിരിക്കുന്നു .അത് അവയിലെ ഭയത്തെ ഇല്ലാതാക്കും . ആ കവച കുണ്ഡലങ്ങളിലേക്ക് ആമയ്ക്ക് തല പോലും ഒളിപ്പിക്കാന്‍ സാധിക്കും .അത് തന്നെയാണ് അവയ്ക്ക് ആയുസ്സ് കൂട്ടുന്നത്. ആനയ്ക്ക് നല്ല കരുത്തുണ്ട് പലതിനെയും കുടെഞ്ഞെറിയാന്‍ ആനയ്ക്ക് കഴിയുന്നു ഇവയില്‍ ഭയം കുറവാണ് അത് കൊണ്ട് ആന ആയുസ്സുള്ള ജീവിയാകുന്നു .
പാവം മത്സ്യങ്ങള്‍ക്ക് ഇത്രയും സുരക്ഷയുള്ള കവചങ്ങള്‍ ഒന്നും തന്നെയില്ല
ഓരോ മനുഷ്യ അവയവത്തിനും ഇത്ര വര്‍ഷം ഗ്യരണ്ടി എന്ന ആയുസ്സ് കൊടുത്തിട്ടുണ്ട് നിങ്ങളുടെ കാറ്റ് തരുന്ന പങ്കകള്‍ക്കും അവയുടെ കമ്പനി കൊടുക്കുന്നൊരു നിചഛിത ആയുസ്സുണ്ട് . പക്ഷേ അവ ഓണ്‍ ചെയ്ത സമയം മുതല്‍ നിര്‍ത്താതെ നിരന്തരം കറങ്ങിയാല്‍ കാലമെത്താതെ നിന്നു പോകും . അത് പോലെ അത്തരം വസ്തുക്കള്‍ ഉപയോഗിക്കാതെ ചുമ്മാ കെട്ടി തൂക്കി ക ഇട്ടാലും നശിക്കും .ഹൃദയം നിരന്തരം ചലിക്കുന്നത് കൊണ്ട് ഇന്നുവരെ ഹൃദയത്തിന് കാന്‍സര്‍ പിടിച്ചിട്ടില്ല.പക്ഷെ ഹൃദയ താളം കഠോരമായ അപശബ്ധങ്ങള്‍ ആകാതെ നോക്കുക
സുന്ദരമായി ചിന്തിക്കുന്ന മസ്ഥിഴക്കത്തിനും നമ ചെയ്യുന്ന കൈകളുടെ ഉടമയ്ക്കും രോഗങ്ങള്‍ വരുന്നില്ല
മരണ സമയത്ത് മനുഷ്യന്‍ പ്രാണന്‍ വെടിയാന്‍ ശ്വോസിക്കുന്ന പോലെയാണ് മൃഗ നിശ്വാസങ്ങള്‍ . അവയുടെ വയര്‍ വളരെ വേഗത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നു. ഒരു മുയലിനെ പിടിച്ചാല്‍ അതിന്റെ വളരെ പെട്ടന്ന് ചലിക്കുന്ന നാസികയുടെ പ്രവര്‍ത്തനം നമുക്ക് കാണുവാന്‍ സാധിക്കും.മുയലും വളരെ പെട്ടന്ന്‌ശ്വസനം നടത്തുന്ന . ഇതെല്ലാം മൃഗ ലക്ഷണം ആകുന്നു .ഇങ്ങിനെ ഭയപ്പെടുന്ന മനുഷ്യനും മൃഗമാണ് അവന് നന്മ ചിന്തിക്കാനുള്ള കഴിവില്ല ധര്‍മ്മo എന്താണെന്ന് പഠിക്കുന്നില്ല ഇവയെല്ലാം ശത്രു ഭയം കൊണ്ട് കാലം തള്ളിനീക്കുന്നവ മൃഗങ്ങള്‍ ആകുന്നു
രോഗാവസ്ഥയില്‍ പോലും നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നത് അയാളില്‍ നമ്മള്‍ നിറച്ചു കൊടുക്കുന്ന ആത്മ ധൈര്യമാണ് ഒരാള്‍ക്ക് രോഗം വന്നാല്‍ പലവിധമായ ഭയങ്ങള്‍ ഉണ്ടാകും ചിലപ്പോള്‍ മരിക്കുമോ എന്ന് ഭയന്ന് ശ്വോസ നിശ്വോസങ്ങള്‍ കൂടുന്നു. ഇതു രോഗിയെ അവശനിലയിലാക്കുന്നു .
നിങ്ങള്‍ക്ക് രോഗാവസ്ഥ വന്നാല്‍ ഒപ്പം തന്നെ ഭയാവസ്ഥയും വന്നു ചേരരുത് കാരണം മരണം സുഖകരമായ വികാരമാണ്
ചില ട്രെയിന്‍ അപകടങ്ങളില്‍ മരിച്ച വെക്തികള്‍ക്ക് സ്കലനം നടന്നതായി റിപ്പോര്‍ട്ടുണ്ട് .കാമ രസത്തില്‍ ഉണ്ടാകുന്ന ഈ അനുഭവം മരണ സമയം അനുഭവ മാകുന്നതിന്റെ കാരണമെന്താണ്?
മരണത്തിലും ആനന്ദത്തിന്റെ സുഖo സ്കലിക്കുന്നു .
മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന് എന്ന് എപ്പോഴും ചിന്തിക്കണം .കാരണം നാം ജനിക്കുന്നത് മരിക്കാനും കൂടിയാണ് .എന്തിന് അതേ കുറിച്ച് ചിന്തിച്ചു കഷ്ട്ടപ്പെടുന്നു . അതിന് നീണ്ടു നില്ക്കുന്ന രോഗം വന്നു കൊള്ളണമെന്നില്ല .ഒരു രോഗവും വരാതെ മറ്റൊരു രോഗത്തിന്റെ ലക്ഷണo പോലുമില്ലാതെ പൂര്‍ണ്ണ ആരോഗ്യവനായ പലരും മരിച്ചിട്ടുണ്ട് . അത് നന്മയാണ് എന്ന് കരുതണം .
രോഗത്തെ ഭയപ്പെട്ടു ജീവിക്കരുത് രോഗം ഉണ്ടാകുന്നത് മുജന്മ ദോഷമാണ് രോഗങ്ങളും അപകടങ്ങളും ഈ ജന്മത്തിലും മുജന്മത്തിലും ചെയ്ത കര്‍മ ഫലങ്ങളാണ്.അത് അനുഭവിക്കുക ഇതില്‍ വൈദ്യo ഫലിക്കില്ല പണം നഷ്ട്ടപ്പെടും എന്നത് മാത്രം മിച്ചം .ഈ അവസ്ഥ വൈദ്യനും വരും, അവര്‍ ചില മരുന്നുകള്‍ മോഷ്ട്ടിച്ചു സൂക്ഷിക്കുന്ന കള്ളന്മാരാണ്. ചില ഔവ്ഷധ ഗുണങ്ങള്‍ ആരെയും വെളിപ്പെടുത്താതെ അറിവ് നശിപ്പിക്കുന്നവര്‍ മരണ ശേഷവും അധര്‍മ്മികള്‍ എന്നറിയപ്പെടുന്നു .
ഈ രോഗം ഇപ്പോള്‍ വന്നത് നല്ലതിന് വേണ്ടിയെന്നു ചിന്തിക്കുക ഇനിയും നല്ല ജന്മങ്ങള്‍ നിങ്ങള്ക്ക് ലഭിക്കും. ഇനിയും ജന്മ മരണ സുഖ ദുഃഖങ്ങള്‍ ഉണ്ടാകും. മനുഷ്യജന്മങ്ങള്‍ വറ ചട്ടിയില്‍ വീണ ജല തുള്ളിയാണ്.
മരണക്കിടക്കയില്‍ നിന്ന് പുതിയതായി പലതും നിങ്ങള്‍ പഠിക്കും .കായിക ശക്തി കൊണ്ട് നിങ്ങള്‍ നല്ല ഓട്ടക്കരനായിരുന്നു അത് വഴി നിങ്ങള്‍ക്ക് നിറയെ സമ്മാനങ്ങളും ആദരവും കിട്ടിയിട്ടുണ്ട്. നിങ്ങളുടെ കഴിവിനെ മാധ്യമങ്ങള്‍ പുകഴ്ത്തി ലോകരായ പലരും പുകഴ്ത്തി.പക്ഷേ മരിക്കുന്നത് വരെ നിങ്ങളുടെ നന്മയെ ആരും പുകഴ്ത്തിയില്ല കാരണം നന്മ മാത്രം നിങ്ങള്‍ മറന്നു പോയി. മക്കളുടെ ഭാവി ഭദ്രമാക്കാന്‍ നിങ്ങള്‍ സ്വത്തുക്കള്‍ വാരി കൂട്ടി പണം സൂക്ഷിച്ചു വെച്ചു കോടികള്‍ സമ്പാദിച്ചു
കോടിക്ക് ആര്‍ഭുതം എന്ന അര്‍ത്ഥം കൊടുത്ത വേദത്തിന് നമസ്ക്കാരം !!
നിര്‍ഭാഗ്യO ഒരിക്കലും ഒറ്റയ്ക്ക് വരില്ല
കാരണം മനുഷ്യശരീരത്തില്‍ കോടാനുകോടി കോശങ്ങള്‍ വസിക്കുന്നു കോടി എന്ന വാക്കിനും കാന്‍സര്‍ രോഗവുമായി ബന്ധമുണ്ട്. കൊടിയെ അര്‍ഭുതം എന്ന്‍ വിളിക്കുന്ന..എന്നിട്ടും ബാങ്കില്‍ കോടികള്‍ ബാക്കി വെച്ച് നിങ്ങള്‍ മരണം പൂകുന്നു. നന്മ എന്താണ് എന്ന് പോലും നിങ്ങളുടെ മക്കളെ നിങ്ങള്‍ പഠിപ്പിച്ചില്ല അങ്ങിനെ സന്താനങ്ങളോടും കടമയുള്ള ദുഖവും കൂടി ചുമലിലേറ്റി നാം യാത്രയാകുന്നു.
ആറടി മണ്ണ് എല്ലാവരെയും തുല്യരാക്കുന്നു .
തോട്ടിലിനോട് അമ്മ പാടുന്നത് ശ്മശാനം വരെ നീളുന്നു.
ഒരു വിഡ്ഢിയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും ഭേദം ഒരു ബുദ്ധി മാനോടൊപ്പം ജയിലില്‍ കഴിയുന്നതാണ്.
അത് കൊണ്ട് അടുത്ത ജന്മം കൃഷിക്കാരനായി കുടിലില്‍ പിറവിയെടുക്കാനും ഇനിയൊരു ജന്മമുണ്ടെങ്കില്‍ കൊട്ടാരത്തില്‍ ജനിക്കാതിരിക്കട്ടെ എന്നും ഇശ്വരനോട് പ്രാര്‍ത്ഥിക്കുക
ആറടി മണ്ണില്‍ എല്ലാവരും തുല്യരാണ് . മരം മണ്ണില്‍ കുഴിച്ചിട്ടാല്‍ ജീവന്‍ തുടിച്ചു വളരുന്നു . മണ്ണില്‍ കുഴിച്ചിടുന്നമനുഷ്യന്‍ നശിച്ചു ചീയുന്നു. സസ്യജാലങ്ങള്‍ ഭൂമിയുടെ സന്താനങ്ങളാകുന്നു അവ അമ്മയുടെ മാറ് നുകര്‍ന്ന് വളരുന്നു. ഭൂമിയുടെ ഗര്‍ഭത്തില്‍ വൃഷം തഴച്ചു വളരുന്നുകൊണ്ടിരിക്കും . വൃഷത്തിന്റെ ആല്‍ത്മാവ് ഭൂമിയില്‍ നിന്നും ഇലകളും ശിഖിരങ്ങളും ആയി വളര്‍ന്നു മധുരമുള്ള ഫലം തരുന്ന. . മനുഷ്യന് ധനം നിറഞ്ഞാല്‍ അഹങ്കാരം വര്‍ദ്ധിക്കുന്നു
മധുരമായ ഫലം നിറഞ്ഞാല്‍ മാവ് തലകുനിക്കുന്നു . ചിലപ്പോള്‍ സ്വൊന്തം ശിഖിരം ഓടിച്ച് ഫലങ്ങള്‍ തഴെ എത്തിക്കുന്നു.
ഒരു വൃക്ഷത്തിനെ മാതൃകയാക്കാന്‍ നാം പഠിക്കണം .
ഇനിയൊരു ജന്മം ലഭിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്.
ഇശ്വോരന്‍ നമുക്ക് ജന്മം സമ്മാനിച്ചുവെങ്കില്‍ .
അതിനെ നല്ലതായി കാണുക. തൊട്ടിലിന്റെ സംഗീതം ശ്മശാനം വരെ നീളും മരണവും രോഗവും പ്രുകൃതി നിയമങ്ങളാണ്.
ഷെമയുടെ പൂവുകള്‍ എല്ലാ പൂന്തോപ്പിലും വളരില്ല .പക്ഷെ ധര്‍മ്മ ബോധം നശിക്കാതിരിക്കാന്‍ നോക്കുക.
ധാര്‍മ്മികത നിങ്ങളില്‍ നിന്ന് പാളി പോകാതെ നോക്കുക ലോകത്തില്‍ ധര്‍മ്മമേ വിജയിക്കൂ. സത്യത്തിന്റെ വഴിയില്‍ മാത്രമേ ഇശോരനെ കണ്ടുമുട്ടുകയുള്ളൂ. നിനക്ക് സുഗന്ധ പുഷ്പ്പങ്ങള്‍ സമ്മാനിച്ച എന്റെ കയ്യിലും അല്പ്പം പരിമളം ബാക്കിനില്‍ക്കുന്നു.നീ പൂവും പൂമൊട്ടും ആകുന്നു അതിലെ അഴകാര്‍ന്ന ഇതളുകള്‍ നഷ്ട്ടപ്പെട്ടാണ് പുതിയ വിത്തുകള്‍ രൂപപ്പെടുന്നത്.അതില്‍ വീണ്ടും ജനിക്കുന്ന കായ്കളില്‍ നിന്റെയും ആത്മാവ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നീയറിയുക. നനവാര്‍ന്നൊരു ബീജ മഴത്തുള്ളി ആ വിത്തിനെ ഭൂമി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ മുളപ്പിച്ച് പുതിയൊരു പുതു നാംബായി വളരുമ്പോള്‍ ഞാന്‍ നിന്റെ തോട്ടക്കരനാകുന്നു .നീയൊരു ബീജ ഫലമായി എന്നിലേക്ക് ആവാഹനം ചെയ്യുമ്പോള്‍. നിന്നെ സീകരിക്കാന്‍ ദേഹം തേടുന്ന ഗര്‍ഭപാത്രവുമായി മറ്റൊരു ഭൂമി പുത്രി ഇവിടെ തപസു ചെയ്യുന്നത് നീയറിയുക. അവളില്‍ നിറെ ജന്മം കാണാന്‍ മുജന്മ സുകൃതം പേറി ഞങ്ങളും നിന്നോടൊപ്പം ഉണ്ടാകും .
സസ്നേഹം നിന്നെലെ ഇശോരനെ സമര്‍പ്പിച്ചു കൊണ്ട്
ഇനിയും നമുക്ക് കുസൃതികള്‍ കാണിച്ചു കൊണ്ട്
ഈ ലോകത്ത് പിച്ച വെച്ച് മുന്നേറാം
!!!മറ്റൊരു സര്‍പ്പദോഷം!!
ഉഴുന്നിന്റെ ഉപയോഗം കൊണ്ടും .കടല്‍ മത്സ്യങ്ങള്‍ ധാരാളം ഭക്ഷി ക്കുന്നത് കൊണ്ടും ഉണ്ടാകുന്ന രോഗങ്ങളാണ് താരനും വരണ്ടതൊലികളും .ഇവ കൂടുതല്‍ ഭക്ഷിക്കുന്നത് കൊണ്ട് ചര്‍മ്മം വരണ്ടിരിക്കും.
പാമ്പിന്റെ പടം പൊഴിച്ചിട്ട പോലെ ശരീരത്തിലെ ചര്‍മ്മങ്ങള്‍ പൊഴിയാന്‍ തുടങ്ങും .
ഉണങ്ങിയ മീന്‍ ചെതുമ്പല്‍ പോലെയുള്ള കാലുകള്‍ പലരെയും വിഷമിപ്പിക്കാറുണ്ട് .മഞ്ഞു കാലം ഈ ചര്‍മ്മങ്ങള്‍ വേദനയോടെ പൊഴിഞ്ഞു വീഴും അഭംഗി ഉണ്ടാക്കിയ കാലിനെ പുറത്ത് കാണിക്കുവാന്‍ എല്ലാവരും മടിക്കുന്നു
കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറി നടക്കാന്‍ സാധിക്കുന്നില്ലേ ?
എത്ര മരുന്നുകള്‍ പരീക്ഷിച്ചു ?
ഫലം കണ്ടോ ?
ഇതാ നല്ലൊരു അനുഭവം പറയുന്നു ?
തേനീച്ചയുടെ കൂട് അല്പ്പം വെള്ളത്തില്‍ തിളച്ചാല്‍ അതിലെ മെഴുകു പൊന്തി വന്നു നില്‍ക്കും ജലം തണുത്താല്‍ ഇതു കട്ട മെഴുകായി കിട്ടും
തേന്‍ മഴുക് എന്നാണു ഇതിനെ വിളിക്കുന്നത് ആയുര്‍ വേദ കടയില്‍ കിട്ടും
നാനൂറു ഗ്രാം തേന്‍ മെഴുകും
എഴുന്നൂറ് ഗ്രാം നെയ്യും എടുക്കുക അതില്‍ ഇരുന്നൂറു ഗ്രാം എരുക്കിന്റെ ഇലച്ചാര്‍ ചേര്‍ത്തു കാച്ചി അത് ആറി തണുത്താല്‍ കുഴംബിലും കാട്ടിയുള്ള മിശ്രിതമാകും അത് കാലില്‍ തേയ്ക്കുക. കഴുത്തിനു താഴെ എവിടെയും ഉപയോഗിക്കാം അഴകുള്ള കാലുകള്‍ ആകും
മൃദുവായ മേനിക്കാര്‍ നെയ്യിന് പകരം വെണ്ണ ചേര്‍ക്കുക.
എണ്ണയിലോ വെളിച്ചെണ്ണയോ ഒലിവെണ്ണയിലും ഇതു മാറി മാറി പരീക്ഷിക്കാം.
ഉഴുന്ന് ചേര്‍ത്ത ഒന്നും കഴിക്കരുത് .പരിപ്പ് വര്‍ഗ്ഗങ്ങളില്‍ മുളപ്പിച്ച ചെറു പയര്‍ മാതമേ കഴിക്കാവൂ .
കറ്റാര്‍ വാഴയുടെ നീര് ദിനവും കഴിച്ചു കൊണ്ടിരിക്കണം .എള്ളിന്റെ ഇലകള്‍ ദേഹം തെയ്ക്കാനായ് ഉപയോഗിച്ചാല്‍ പെട്ടന്ന് ഫലം കിട്ടുന്നു .
മുതിര പ്പോടിയില്‍ അല്പ്പം കച്ചോലം ചേര്‍ത്തുള്ള സനാന ചൂര്‍ണ്ണം ഉണ്ടാക്കി അത് കൊണ്ട് കുളിക്കുക .
ഇലഞ്ഞിയുടെ ഇല കത്തിച്ചു കിട്ടുന്ന ചാരം ഭസ്മ മാക്കി ധരിക്കാം.
ഈ ക്രിയ ആരാണോ ചെയ്യുന്നത് അവര്‍ ആഴ്ചയില്‍ ഒരു ദിനം ത്രിഫല ചൂര്‍ണ്ണം രാത്രി കിടക്കാന്‍ നേരം കഴിക്കുക .
ഉപ്പൂറ്റി വിണ്ടു കീറല്‍ നില്‍ക്കുന്നു അതുറപ്പാണ് കാലില്‍ ഉണ്ടാകുന്ന മൊരി എന്ന മീന്‍ ചെതുമ്പല്‍ പൂര്‍ണ്ണ മായി ഒരു മാസം കൊണ്ട് മാറുന്നു'
അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്ന വാക്കാണ്
മറ്റൊന്ന് എരുക്കിന്റെ ഇലച്ചാര്‍ ചേര്‍ക്കാതെ ഈ മിശ്രിതം ഉണ്ടാക്കിയാല്‍ മുഖത്തും പുരട്ടാം മുഖത്തെ വരള്‍ച്ച മാറും ഇതിന്റെ ഒരു കിലോ നിര്‍മ്മാണ ചിലവ് വെറും ആയിരം രൂപ മാത്രം അഞ്ചു പേര്‍ക്ക് ഒരു വര്ഷം ഉപയോഗിക്കാന്‍ ഒരു കിലോ ധാരാള മാണ് . സസ്നേഹം അനില്‍ വൈദിക്
!!!!വരൂ നമുക്കൊരു കാവ് നിര്‍മ്മിക്കാം!!!
ഒന്നിച്ച് പങ്കെടുക്കാം കാവിന്റെ വൃക്ഷ ശില നടാം
ശിഖിരങ്ങളില്‍ ഇഴയുന്ന വള്ളികള്‍ പടര്‍ത്താം നാഗങ്ങളെ കുടിയിരുത്താം നാഗപ്പൂക്കളായ് പൂമൂടല്‍ കൊണ്ടാടാം
വനദേവതയുടെ പനയോലയില്‍ യക്ഷന്‍ രചിച്ച കാവിന്റെ വാസ്തു ശാസ്ത്രം തച്ചന്‍ പുള്ളുകള്‍ ഈണത്തില്‍ മീട്ടി പാടുന്നത് നാം കേള്‍ക്കുന്നില്ലേ .കാവിന്റെ മരതക ഭംഗി കൂട്ടാന്‍ കാടിന്റെ ചിറകുള്ള പെരുംതച്ചന്‍മാര്‍ എഴുതിയ പനയോല താളുകള്‍ നോക്കി നമുക്കും തീര്‍ക്കാം നന്മയുടെ നനവാര്‍ന്ന കാവുകള്‍ .
പോരൂ പുത്തനൊരു കാവ് തീര്‍ക്കാം
എങ്ങിനെയാണ് ഒരു കാവ് നിര്‍മ്മിക്കേണ്ടത് ഏതൊക്കെ മരങ്ങള്‍ നടണം ഏതൊക്കെ പാടില്ല.
മുള്ളുകള്‍ ഉള്ള ചെടികള്‍ സര്‍പ്പങ്ങളുടെ ശത്രുക്കള്‍ ആകുന്നു. മുള്ളുകള്‍ ഉള്ളവ കാവില്‍ വേണ്ട മുള്ളുക ളാല്‍ പൊതിഞ്ഞ ചെടിയുടെ സമീപത്തു കൂടി ഇവ സഞ്ചരിക്കില്ല മുള്ളുകള്‍ ഇവയുടെ ദേഹത്തെ വ്രണപ്പെടുത്തും
തൊട്ടാവാടി / ശതാവരി / ഈ ചെടികള്‍ കാവില്‍ വളരാന്‍ അനുവദിക്കരുത് ഇവയുടെ മുള്ളുകള്‍ പാമ്പുകളുടെ ശല്ക്കങ്ങളെ കീറി മുറിക്കാറുണ്ട് മുള്ളുകള്‍ ഉള്ളവ കാവിനു ദോഷം ചെയ്യും .
മഴക്കാലത്ത് ഒറ്റല്‍ എന്ന് വിളിക്കുന്ന ഒരു ഉപകരണം കൊണ്ട് മത്സ്യത്തെ പിടിക്കാറുണ്ട് മുളകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പൊള്ളയായ നീളന്‍ കുട്ടകള്‍ നിങ്ങള്‍ കണ്ടിരിക്കും ഇവ വെള്ളത്തില്‍ പതിപ്പിച്ച് അതില്‍ കുടുങ്ങുന്ന മീനിനെ പിടിക്കാം .
പക്ഷേ ഈ പ്രവര്‍ത്തിയില്‍ ചിലപ്പോള്‍ പാമ്പും കുടുങ്ങും അതിന് പരിഹാരമായി ഒറ്റ്ലില്‍ മുള്ളം കാരയുടെ കമ്പുകള്‍ ചേര്‍ത്തു ഒറ്റല്‍ നെയ്താല്‍ പാമ്പുകള്‍ കുടുങ്ങില്ല കരിം കാര എന്ന് വിളിക്കുന്ന ഈ ചെടിയില്‍ കാരിരുമ്പിന്റെ ശക്തിയുള്ള മുള്ളുകളുണ്ട് കാപ്പി ക്കുരുവിന്റെ ആകൃതിയില്‍ കറുത്ത പഴങ്ങള്‍ ഉണ്ടാകുന്ന ഈ കാരയുടെ ഫലം ഭക്ഷണമാണ് .
പക്ഷേ ഇവയും പാമ്പ് വര്‍ഗ്ഗത്തിന്റെ ശത്രുവാണ് ഇവയും കാവില്‍ പാടില്ല
വെളുത്തുള്ളിയുടെ ഗന്ധം ഉള്ളവ ഒന്നും തന്നെ കാവില്‍ നാട്ടു വളര്‍ത്തരുത് .സര്‍പ്പഗേന്ധി എന്ന് വിളിക്കുന്ന ഈ ചെടി വള്ളികളായി വീട്ടില്‍ വളര്‍ത്തിയാല്‍ പാമ്പുകള്‍ പടിക്കല്‍ പോലും വരില്ല . അത് കൊണ്ട് വെളുത്തുള്ളി ഉള്ളി എന്നിവയും കാവില്‍ വേണ്ട
മറ്റൊന്ന് നാഗത്താളി എന്ന് വിളിക്കുന്ന സ്തന വര്‍ദ്ധിനിയാണ് ഇവയ്ക്കു പ്രത്യ ക്ഷത്തില്‍ മണമോ ഗുണമോ കാണാന്‍ സാധിക്കില്ല പക്ഷേ പണ്ട് കാലങ്ങളില്‍ വനങ്ങളില്‍ രാത്രി സഞ്ചാരം നടത്തിയിരുന്നവരും കാമ ലീലകള്‍ തൊഴിലാക്കിയവരും പാമ്പില്‍ നിന്നും രക്ഷ നേടാന്‍ ഇതു പുരട്ടി കുളിക്കാറുണ്ട് നാഗത്താളി പാമ്പിന്റെ ശത്രുവാണ് . ഇതു പുരട്ടി കുളിച്ചാല്‍ സ്തനങ്ങള്‍ വളരും ഈ സസ്യവും കാവില്‍ വേണ്ട.
കൊട്ടിയൂര്‍ ഷേക്ത്ര ഭാഗത്ത് തോറ്റ പുഴുവില്ല അവിടെ നിന്നും അല്‍പ്പം മാത്രം അകലമുള്ള വന ഭാഗത്ത് പുഴുക്കളെ കാണാം .ഷേക്ത്രപരിസരം പേഴ് എന്നമരം കൊണ്ട് നിറഞ്ഞിരിക്കുന്നു അത് കൊണ്ട് അവിടെ തൊട്ട പ്പുഴുവില്ല .ആയതിനാല്‍ പേഴ് വൃക്ഷം കാവില്‍ വേണ്ട .
ഇനിയുള്ളത് തോട്ടപ്പുഴു എന്നും അട്ട എന്നുമൊക്കെ വിളിക്കുന്ന ജീവികള്‍ ജീവിക്കുന്ന ഇടം നോക്കുക ചില ഉയര്‍ന്ന സ്ഥലങ്ങളിലും അത് പോലെ വനഭാഗങ്ങളില്‍ ഇവയെ കാണുന്നു മഴക്കാലം ഇവ പെറ്റ് പെരുകും
പക്ഷേ ഇവ എല്ലാ വനങ്ങളിലും കാണില്ല അതെന്ത് കൊണ്ടാനെന്നറിയുക .
വയനാട്ടിലെ പുല്‍പ്പള്ളിയില്‍ സീത മൌണ്ട് എന്ന സ്ഥലത്ത് പണ്ട് കാലം മുതല്‍ തന്നെ അട്ടയുടെ ശല്യ മില്ല തോട്ട പുഴുവിനെ മഷിയിട്ട് നോക്കിയാല്‍ കണ്ടു കിട്ടാത്ത ഇടമാണ് സീത മൌണ്ട് അതിന്റെ കാരണമായി അവിടത്തെ നാട്ടുകാര്‍ പറയുന്നത് സീതയുടെ മക്കളായ ലെവണനും കുശനും കളിച്ചു കൊണ്ടിരുന്നപ്പോള്‍ കുട്ടികളെ അട്ടകള്‍ കൂട്ടത്തോടെ കടിച്ചു വൃണം ഉണ്ടാക്കിയത്രേ അമ്മയായ സീതയ്ക്ക് ഇതു സഹിച്ചില്ല സീത തോട്ടപ്പുഴുക്കളെ പാടെ ശപിച്ചു അന്ന് മുതല്‍ സീത മൌണ്ട് അട്ട രഹിതമായ സ്ഥലം ആയതത്രേ .
അട്ടയുടെ ഉപദ്രവത്തിനു അഥര്‍വ്വ വേദത്തില്‍ പരിഹാരം ഉള്ളപ്പോള്‍ എന്തിനാണ് വേദങ്ങള്‍ പഠിച്ച സീതദേവി അട്ടയെ ശപിച്ചത് ഒരിക്കലും സീത മാതാവില്‍ നിന്നും അതുണ്ടാകില്ല. സീത ദേവി ഇതിനു പരിഹാരത്തിനായി ചെയ്ത ചെപ്പടി വിദ്യകള്‍ ജനങ്ങള്‍ ഇനിയെങ്കിലും അറിയുക .
വയനാട് വന മേഖലയില്‍ ഇപ്പോഴും പേരുകള്‍ അറിയാത്ത നിരവധി മരങ്ങള്‍ കാണുന്നു.ദുര്‍മന്ത്രങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില മരങ്ങളുടെ വേരുകള്‍ ഹവിസ്സില്‍ ചേര്‍ക്കാറുണ്ട് ഇവയൊക്കെ ഭാരത മണ്ണില്‍ സുലഭമാണ് വനങ്ങളില്‍ പൊതുവേ കണ്ടു കിട്ടാത്ത മരമാണ് കാഞ്ഞിരം .സീത മൌണ്ട് ഭാഗത്ത് പണ്ടുമുതല്‍ക്കെ സ്ഥാനം പിടിച്ച വൃക്ഷമാണ് കാഞ്ഞിരം ഈ ഭാഗത്തൊക്കെ കാഞ്ഞിരം കണ്ടു വരുന്ന .
കാഞ്ഞിര മരം വളര്‍ന്നു കായ്കള്‍ താഴെ വീണാല്‍ മണ്ണില്‍ വിഷത്തിന്റെ അളവ് കൂടും അതിന്റെ കൊടിയ വിഷം കാരണം പുഴുക്കള്‍ ചത്തു പോകും.
മണ്ണിര പോലും ആ ഭാഗത്ത് ജീവിക്കില്ല . വന ജീവികളായ നായ കുറുക്കന്‍ നായ്ക്കടുവ എന്നിവ ഇവയുടെ ചുവട്ടില്‍ കിടക്കുക യില്ല . തൊട്ടു വക്കില്‍ കാഞ്ഞിരം നിന്നാല്‍ ആ ഭാഗത്ത് വലയിടരുത് ചൂണ്ടയിടരുത് കാരണം മത്സ്യങ്ങള്‍ കാഞ്ഞിരം നില്‍ക്കുന്ന ഭാഗം ഉപേക്ഷിക്കുന്നു .
കിണറിന്റെ സ്ഥാനത്തു കാഞ്ഞിരം വന്നാല്‍ ആ ജലം വിഷമായി മാറും ആ വീട്ടിലെ എല്ലാവരെയും ഈ വൃക്ഷം കൊന്നൊടുക്കും . കിഡ്നിയെ തളര്‍ത്തി നിര്‍ജ്ജീവ മാക്കുന്ന കൊലയാളിയാണ് കാഞ്ഞിരം .
പാരമ്പര്യ മായി ഭ്രാന്ത് പിടിപെടുന്നതിന്റെ കാരണം അറിയനമെന്നുണ്ടെങ്കില്‍ കിണറിനടുത്തുള്ള ചില വിഷ മരങ്ങളെ പറ്റി പഠിച്ചാല്‍ മതിയാകും അതില്‍ കാഞ്ഞിരത്തിന്റെ സ്ഥാനം എന്നെ വിഷമിപ്പിച്ചിട്ടുണ്ട്.നിങ്ങള്‍ക്ക് മനസിലാകാത്തത് ഒന്നും തന്നെ ശാസ്ത്രമല്ല എന്നുള്ള ധാരണയാണ് നിങ്ങളും ഞാനും തമ്മിലുള്ള പ്രശ്നം .ഒരു വിഷമരം എവിടെ നടനമെന്ന്‍ പ്രകൃതിക്ക് അറിയാം അത് മനസ്സിലാക്കാന്‍ പ്രകൃതിയെ കുറിച്ച് പഠിക്കണം
കിണറിന്റെ എഴയലകത്ത് നിന്ന് വിഷമരങ്ങളെ ഒഴിവാക്കണം .പക്ഷെ ഇവയില്ലെങ്കില്‍ വാതം എന്ന രോഗം നമ്മളെ പിടിമുറുക്കും. പേപ്പട്ടി വിഷത്തിനെതിരെ പ്രതികരിക്കാന്‍ കഞ്ഞിരത്തിനു മാത്രമേ കഴിയൂ .
.കഞ്ഞിരമരം പൂവിടാന്‍ തുടങ്ങിയാല്‍ ആ ഭാഗത്തേക്ക് ഇഴ ജന്തുക്കള്‍ അടുക്കില്ല കായകള്‍ വീഴാന്‍ തുടങ്ങിയാല്‍ ആ പരിസരത്തുള്ള ഒട്ടു മിക്ക പുഴുക്കളും ചാകാന്‍ തുടങ്ങും.തൊട്ട പുഴുവിനെ ഒഴിവാക്കാന്‍ സീത ദേവി കണ്ടു പിടിച്ച വിദ്യയും കാഞ്ഞിരം നട്ടുവളര്‍ത്തി എന്നതാണ്.
വിഷം ചുരത്തുന്ന മരങ്ങള്‍ വളരുന്ന വനങ്ങളില്‍ തോട്ടപ്പുഴു നാമ മാത്രം ജീവിക്കുന്നു.ഇതില്‍ നിന്നും സര്‍പ്പകാവ് നിര്‍മ്മിക്കാന്‍ കാഞ്ഞിരം പാടില്ല എന്നാണു പറഞ്ഞു വരുന്നത് പക്ഷേ മരോട്ടി മരം നല്ലതാണ്.
വേപ്പിലെ ശ്രേഷ്ട്ടന്‍ ആയ ആര്യ വെപ്പിനെയും അരയാലിനെയും ബന്ധിപ്പിച്ചു നടുന്ന ചടങ്ങ് ഭാരതത്തില്‍ നിലവിലുണ്ട് .ആല്‍ വൃക്ഷങ്ങളെല്ലാം തന്നെ തന്റെ അരികില്‍ നില്ക്കുന്ന എന്തിനെയും വിഴുങ്ങുന്നു .
ആല്‍ മരങ്ങളെ കൊണ്ട് മാവിനെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് ഭാരതത്തില്‍ നിലവിലുണ്ട് നാഗവും ആരായാലും നല്ല പ്രണയികള്‍ ആകുന്നു വേദ വിദ്യകള്‍ അറിഞ്ഞ പുരുഷനും വേദ വിദ്യ വാഹിനിയായ യുവതിയുടെയും ഗുരുകുല വിദ്യകള്‍ തുല്യമാണ് ഇരുവരും വിദ്യാ വാഹിനികള്‍ ആകുന്നു . ഇവര്‍ തമ്മിലുള്ള സംഗമത്തിനാണ് നാം വിവാഹം എന്ന് പറയുന്നത് .
വിദ്യാ+വാഹം =വിവാഹം
കാവിലും ചില വിവാഹങ്ങള്‍ നടക്കാറുണ്ട് ആലും മാവും ഒന്നിച്ചു കാവില്‍ വളര്‍ന്നാല്‍ അതിനെ ആത്മാവ് എന്ന് വിളിക്കുന്നു കാവിന്റെ ജീവനെ തുടിപ്പിക്കാന്‍ ഈ രണ്ട് വൃക്ഷവും ഒന്നുച്ചു നടുക
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാവിനെ ആല്‍ മരം അകമേ വിഴുങ്ങുന്നു പുറമേ നിന്ന് നോക്കിയാല്‍ ആല്‍ മരത്തിന്റെ ശാഖയില്‍ നിന്ന് മാവ് മുളച്ചു നില്‍ക്കുന്നതായി മാത്രമേ തോന്നുകയുള്ളൂ
ആല്‍ മരം മാവിനെ പുല്കി രക്ഷയേകുന്ന ഈ കാഴ്ച ഇന്നും ചില കാവുകളില്‍ കണ്ടു വരുന്നു ഈ സംഗമത്തിലൂടെ മാവില്‍ ചില വിശേഷങ്ങള്‍ വന്നു ചേരും ഇങ്ങിനെ അരയാലില്‍ ഒതുങ്ങി വളരുന്ന മാവുകള്‍ അത്ഭുത ഔവ്ഷധങ്ങളാണ് ഇതില്‍ നിന്നും ഉണ്ടാകുന്ന മാമ്പഴം ശ്രേഷ്ട്ടമാണ് സാക്ഷാല്‍ ആത്മാവിന്റെ വിശേഷത ഈ മാമ്പഴത്തില്‍ നിറയെ ഉണ്ട് ഇങ്ങനെ യുണ്ടാകുന്ന മാവിന്റെ ഫലത്തിന് തേനിന്റെ രുചിയുണ്ട് ഇത് നിങ്ങളില്‍ ജീവന്റെ പുതിയ തുടിപ്പുകളായി ഇണ ചേര്‍ന്ന് ചൈതന്യവത്തായ ദേഹം പ്രദാനം ചെയ്യുന്നു . അത് കൊണ്ട് വൃക്ഷ രാജന് ഭാര്യയായി കാവില്‍ മാവുകള്‍ നട്ട് പിടിപ്പിക്കാം
അതുകൊണ്ട്നി ര്‍ബന്ധമായും കാവില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലാത്ത മരമാണ് അരയാല്‍ ഈ വടു വൃക്ഷം കാവിന്റെ മനോഹാരിതയക്ക് മാറ്റ് കൂട്ടുന്നു.
അഥര്‍വ്വവേദം ആലിനെയും നാഗത്തെയും കൂട്ടി യിണക്കിയിരിക്കുന്നു.ഇവരെ രണ്ടിനെയും വിദ്യകൊണ്ട് ആവാഹനം നടത്തി ഒരിക്കലും വേര്‍പിരിയാത്ത ആത്മ ബന്ധO അരക്കിട്ട് ഉറപ്പിച്ചു കൊടുത്തിരിക്കുന്ന ആലും നാഗവും ഉറ്റ ചങ്ങാതികള്‍ ആകുന്നു.
അത് കൊണ്ട് നാഗങ്ങള്‍ക്ക് അഥര്‍വ്വവേദം വിളിക്കുന്ന മറ്റൊരു പേര് അരയാല്‍ ബന്ധു എന്നാണ് കാരണം എഴുത്താണി മൂര്‍ഖന്‍ / ചുരുട്ടമണ്ഡലി / മോതിര വളയന്‍ /എന്നിവ വിഷം കൂടിയാല്‍ ആലിന്റെ ചുവട്ടില്‍ ആഴ്ച കളോളം വിശ്രമിക്കുന്നു . അത് കൊണ്ട് കാവില്‍ അരയാല്‍ നട്ട് പിടിപ്പിക്കണം .മറ്റൊന്ന്‍ ആലിന്‍ കീഴെ ഉറുമ്പുകള്‍ വരില്ല .ചിതലും ഉറുമ്പും ഉള്ളിടം പാമ്പുകള്‍ വാഴില്ല. കാവിനോടും നാഗങ്ങളോടും സ്നേഹമുണ്ടെങ്കില്‍ ആല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുക. കൂടെ മാവുകളും വളരട്ടെ.
മഞ്ഞള്‍ കാവില്‍ വിതരരുത് കാവില്‍ മഞ്ഞള്‍ നട്ടു പിടിപ്പിക്കരുത്
കാവുകളില്‍ മഞ്ഞള്‍ അഭിഷേകം ചെയ്യുന്നത് ശാസ്ത്രമല്ല കാരണം വിഷങ്ങള്‍ ക്കെതിരെ പ്രയോഗിക്കുന്ന ഔവ്ഷധമാണ് മഞ്ഞള്‍.
കറികളുടെ വിഷം കുറക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുമെങ്കില്‍ വിഷനാഗങ്ങള്‍ക്ക് മഞ്ഞള്‍ ഗുണം ചെയ്യുമോ? മഞ്ഞളില്‍ നല്ല രീതിയില്‍ എരിവുണ്ടാകും അതെങ്ങിനെ പാമ്പിനു ഹിതമാകും ? ദയവയു ചെയ്ത് ഭക്തര്‍ കാവുകളില്‍ മഞ്ഞളഭിഷേകം ചെയ്യരുത്
കാവില്‍ എല്ലാവിധത്തിലും ഉള്ള പാലകള്‍ നടാം എരുക്ക് ചെടികള്‍ വളര്‍ത്താം പന നട്ടുവളര്‍ത്താം മയിലെള്ള് എന്നാ മരം കാവിന്റെ അഴകാണ് ചുണ്ണാമ്പു വള്ളികള്‍ പടര്‍ത്താം പുല്ലാഞ്ഞി വള്ളികള്‍ വളരട്ടെ ഇവയെല്ലാം പാവം പക്ഷിയായ കാലന്‍ കോഴികള്‍ക്ക് കാവില്‍ കുടില്‍ കെട്ടാന്‍ ഉതകും .
ഒരില മാത്രം ഉള്ള ഒരില ത്താമാര മണ്ണിലെ ചൂടിനെ തടഞ്ഞു നിര്‍ത്തും ഇതു കാവില്‍ എന്നും കുളിരുള്ള കാലാവസ്ഥയുണ്ടാക്കും
ഇനി കാവിലെ കുളത്തില്‍ വരാല്‍ മത്സ്യങ്ങളെ വളര്‍ത്തുക ചെറുമീനുകളെ വളര്‍ത്തുക ഇവ പാമ്പിന്റെ ഭക്ഷണമാണ് .
മറ്റൊന്ന് ജല തൊട്ടാവാടി കുളത്തില്‍ വളര്‍ന്നാല്‍ ജലം ചൂടാകില്ല അത് കൊണ്ട് മുള്ളില്ലാത്ത ഈ തൊട്ടാവാടി കാവിലെ കുളത്തില്‍ വളരട്ടെ .
കാവളം/ കണിക്കൊന്ന / എന്നീ മരങ്ങളില്‍ പാമ്പുകള്‍ക്ക് പെട്ടന്ന് കയറുവാന്‍ സാധിക്കും പാമ്പിന്റെ സഹായി ആണ് ഈ മരങ്ങള്‍ പക്ഷേ ചന്ദന മരം കാവില്‍ വേണ്ട ചന്ദനം നടുന്നതില്‍ തെറ്റില്ല പക്ഷേ ധനത്തിനോടുള്ള ആര്‍ത്തി കൊണ്ട് ചിലപ്പോള്‍ കാവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്.
പാരിജാതവും കുട മുല്ലപ്പൂവും കാവില്‍ നടുക
വെളുത്ത പൂക്കള്‍ രാത്രിയിലാണ് വിരിയുന്നത് ഇത്തരം പൂക്കളില്‍ അഗ്നി ഗെന്ധം കൂടുതലാണ് .നഗരത്തിലെ ഓടയില്‍ നിന്നും രാത്രി കാലങ്ങളിലാണ് അസഹ്യമായ ദുര്‍ഗെന്ധം ഉണ്ടാകുന്നത്. .പകല്‍ സൂര്യതാപം നിമിത്തം അധിക ഗെന്ധം നാം അറിയുന്നില്ല. അതുപോലെ രാത്രിയില്‍ സൂര്യന്റെ കുറവുകള്‍ നികത്തുന്നത് വെളുത്ത പൂവുകളാണ് സൂര്യ ഭഗവാന്റെ പ്രതി പ്രവര്‍ത്തനം നടത്തുന്നവയാണ് വെളുത്ത പൂക്കള്‍. ഇവയില്‍ അതി സൂക്ഷ്മമായ ഉണ്ടാകുന്ന പെട്രോളിയം പെട്ടന്ന് കാറ്റില്‍ അലിഞ്ഞു ചേര്‍ന്ന് പാരാകെ സുഗെന്ധം പരത്തുന്നു .
രാത്രിയില്‍ വായുവിനെ ശുദ്ധമാക്കാന്‍ ഓടെ തമ്പുരാന്‍ നിര്‍മ്മിച്ച നിയമമാണ് വെളുത്ത പൂക്കള്‍ .വൃഛചികത്തില്‍ പാല പൂവിട്ടും പൈണ്‍ മരങ്ങള്‍ പൂവിട്ടും വായു കൂടുതല്‍ ശുദ്ധമാക്കുന്നു
പാരിജാതവും മുല്ലകളും കാവില്‍ വളരട്ടെ എന്തെന്നാല്‍ മുല്ലപ്പൂവിന്റെ ഗന്ധം നിത്യവും എല്ക്കുന്ന സ്ത്രി പുരുഷന്മാരില്‍ രക്ത ശുദ്ധിയും ബീജ ശുദ്ധിയും ഏറെ ക്കാലം നിലനില്‍ക്കും
പകല്‍ ലൈംഗിക വേഴ്ച പാടില്ല കാരണം പകല്‍ ബീജം ശുദ്ധമല്ല
വെളുത്ത പൂക്കള്‍ വിരിഞ്ഞാല്‍ മാത്രമേ ബീജം ശുദ്ധമാകുകയുള്ളൂ.
പരാശരന്‍ പാതിരാവിലാണ് ഗെന്ഗയെ പുണര്‍ന്നത് അപ്പോളാണ് മഹാ വ്യാസന്‍ ജനിച്ചത് പക്ഷേ കസ്തൂരിയുടെ ഗെന്ധം പരത്തിയതിന് ശേഷമാണ് വേഴ്ച ചെയ്തുള്ളൂ.
രാത്രി ഭര്‍ത്താവിനെ സമീപിക്കുന്ന ഭാരത സ്ത്രികള്‍ മുടിയില്‍ കുടമുല്ലപ്പൂ ചൂടിയത്തിന് ശേഷമാണ് ശയ്യാ ഗ്രഹത്തില്‍ പോകാറുള്ളൂ.സാധാരണയായി കാണുന്ന മുല്ലപ്പൂക്കളും നല്ലതാണ്.
നിറയെ ഇതളുള്ള കുടമുല്ലപ്പൂവിന് കാമത്തെ ഉണര്‍ത്താനും ബീജത്തെ സൂഷ്മമായി വീര്യപ്പെടുത്തി ശുദ്ധമാക്കാനും കഴിയും
പക്ഷേ പാരിജാതം രാത്രിയുടെ കൊടിയ അവസ്ഥയില്‍ മാത്രം വിരിയുന്നു എന്ന് വെച്ചാല്‍ രാവ് പകുതി കഴിയുമ്പോള്‍ 'വിരിയുന്നു
അപ്പോള്‍ ബ്രഹ്മ മുഹൂര്‍ത്തം ഉണരാന്‍ തുടങ്ങും .ആ സമയം മനുഷ്യനില്‍ ഉന്മേഷ അവസ്ഥ അനുഭവപ്പെടുന്നു. ഈ ഉന്മേഷത്തിനു പുറകില്‍ നിശാഗന്ധികള്‍ക്കും പങ്കുണ്ട്.
ഇങ്ങിനെ സ്വോപ്ന സുന്ദരമായ രാവിന്റെ നിര്‍മ്മിതിക്ക് വെളുത്ത പൂക്കളുടെ പങ്കും നാം മനസിലാക്കണം
ആ സമയമാണ് സന്താന ഉല്‍പ്പാദന ത്തിന് ഉതകുന്ന സമയം .കാരണം പാരിജാതം സോര്‍ഗ്ഗീയ പുഷ്പ്പമാണ് അതിന്റെ ഗെന്ധം ഇണകളില്‍ മഹാനെ ജനിപ്പിക്കുന്ന ഗെന്ധം ഉണ്ടാക്കുന്നു .പകല്‍ ഒരു തരത്തിലും വീര്യo നഷ്ട്ട പെടുവാന്‍ പാടില്ലെന്ന് ആയുര്‍ വേദം പറയുന്നു
ഉറക്കം നമ്മളില്‍ ചില വേദനകളെ ഇല്ലാതാക്കും ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉണ്ടായ അസഹ്യമായ തലവേദന രാവിലെ ഉണര്‍ന്നപ്പോള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഉറക്കം ഔവ്ഷ്ധമാണ്
ഒരുറക്കം കഴിഞ്ഞാല്‍ രാത്രിയുടെ മധ്യത്തില്‍ എത്തുന്നു ആ സമയങ്ങളില്‍ മനസ്സില്‍ തൊഴിലുമായുള്ള ടെന്‍ഷന്‍ ഉണ്ടാകില്ല പ്രുകൃതി നിദ്രയില്‍ ലയിക്കുന്നു മനോഹര വേളകള്‍ ആണിവ.
പാരിജാതം കൂടുതല്‍ പൂക്കുന്നത് ചിങ്ങമാസത്തിലെ രാവുകലിലാണ് ഈ മാസം സന്താനഉല്പ്പാതനം നടത്താം നിശാ ഗെന്ധികളുടെ സുഗെന്ധം കൊണ്ട് അന്തരീക്ഷ വായു വിശേഷമുള്ളതാകുന്നു രാത്രിയില്‍ ഉണ്ടാകുന്ന കാവിലെ അഴുക്കിനെ നീക്കാനും.ഉപകരിക്കുന്നു
വെളുത്ത പുഷ്പ്പങ്ങള്‍ കാവില്‍ നട്ട് പിടിപ്പിക്കുക .അത് പരിസര വാസികള്‍ക്ക് ഗുണം ചെയ്യും ഉത്തമ സന്താനങ്ങള്‍ കാവിനാല്‍ ഉണ്ടാകട്ടെ. കാവുകള്‍ നാടിന് ഗുണം ചെയ്യുന്ന മഹാ ഷേക്ത്രങ്ങള്‍ ആകുന്നു .
നാഗ വെറ്റില ദിനവും ഒരിതള്‍ കഴിച്ചാല്‍ മെയ് വഴക്കം ഉണ്ടാകും വേദനകള്‍ കുറയുന്നു കാവില്‍ നാഗവെറ്റില വളരണം .
കാവില്‍ എന്നും വിളക്ക് വെച്ചുള്ള പ്രാര്‍ത്ഥന നല്ലതാണ് പക്ഷേ ഇതു കാവിനു വെളിയില്‍ ആകാനെ പാടുള്ളൂ കാരണം കരിയിലകളില്‍ ഉറങ്ങുന്ന ജീവികള്‍ നിങ്ങളുടെ കാലടികളില്‍ അമര്‍ന്നു മരിക്കരുത്. വിളക്കു വെപ്പുകൊണ്ട് കരിയിലകളില്‍ തീ പിടിക്കരുത് .
കാവില്‍ ചവറുകള്‍ അടിച്ചു വാരി എല്ലാ ദിനവും വൃത്തി യാക്കരുത് ഒരു ചെറിയ ഭാഗമെങ്കിലും ചവര്‍ കുമിഞ്ഞു കൂടട്ടെ .ചവറില്‍ നിരവധി ഇഴയുന്ന ചെറു ജീവികള്‍ ജീവിക്കുന്നു. കരിയിലകളില്‍ ഒളിച്ചു ജീവിക്കുന്ന പാമ്പാണ് കരിയില നീര്‍ക്കോലികള്‍ തെയ്യാന്‍ എന്നും കരിയിലിയെ നീര്‍ക്കോലിയെ വിളിക്കുന്നു . ദൈവം എന്ന പേരിലും അറിയപ്പെടുന്ന പാമ്പുകള്‍ ആണിവ .പഞ്ചപാവങ്ങളാണ് ഈ വര്‍ഗ്ഗം .കരിയിലകള്‍ ഇല്ലെങ്കില്‍ ഇവയുടെ വംശത്തിന്റെ കാര്യo കഷ്ടമാകും.
ഷേക്ത്രങ്ങളെ ക്കാളും മികച്ച ഊര്‍ജ്ജം കാവില്‍ നിന്നും ലഭിക്കുന്നു .മണ്ണാറശാല മുതല്‍ കേരളത്തിലെ ഏതു ചെറിയ കാവില്‍ ചെന്നാലും ഈ ഊര്‍ജ്ജം ലഭിക്കും കാവില്‍ കാന്‍സറിനെ തോല്പിക്കുന്ന ഊര്‍ജ്ജം വിഹരിക്കുന്നു . രോഗികള്‍ കാവുകള്‍ സന്ദര്‍ശിക്കുന്നത് ശ്രേഷ്ട്ടമായിരിക്കും .പൊതുവേ രോഗികള്‍ക്ക് ലഭിക്കേണ്ടതായ വില കൂടിയ മരുന്നുകലെക്കാള്‍ സംബുഷ്ട്ടമായ പലതും കാവുകളില്‍നിന്ന് ലഭിച്ചു കൊണ്ടിരിക്കും. അത് മസ്സിലാക്കണമെങ്കില്‍ നല്ല വിശപ്പുമായി സര്‍പ്പ കാവില്‍ ചെല്ലുക. ഏറെ നേരം വൈകാതെ നമ്മിലെ വിശപ്പിനെ ഇല്ലാതാക്കി ശരീരത്തിന് ബലം ലഭിച്ചത് നാം തിരിച്ചറിയും .
കേരളത്തിലെ ഏറ്റവും വലിയ കാവ് ഏറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഭാഗത്തുള്ള ഇരിങ്ങോള്‍ കാവാണ്. വന സ്നേഹികളും കാവിനെ സ്നേഹിക്കുന്നവരും ഈ കാവ് കാണാന്‍ മറക്കരുത് . കൊടും കാടിന്റെ മനോഹാരിത ജനിപ്പിക്കുന്ന ഈ കാവില്‍ ചെന്നാല്‍ ഭീമാകാരമായ പടു വൃക്ഷങ്ങള്‍ കാണാം .ചില വന്മരങ്ങള്‍ കടപുഴുകി വീണു കിടക്കുന്നതും അതിനെ പലതരം ജീവ ജാലങ്ങള്‍ തിന്നു തീര്‍ക്കുന്നതും കണ്ടു നിന്ന് ആസ്വദിക്കാം .
നന്മയുടെ കാവാണ് ഇരിങ്ങോള്‍ കാവ് ഒരിക്കല്‍ എന്നെ ഈ കാവില്‍ പ്രഭാഷണത്തിന് വിളിച്ചിരുന്നു .അത് കൂടി നിര്‍വഹിക്കാന്‍ ഇശ്വരഅനുഗ്രഹം ലഭിച്ചു.ഒട്ടു മിക്ക കാവുകളുടെയും ഭംഗിയും അത്ഭുതങ്ങളും രുചിച്ചരിയാന്‍ ഭാഗ്യo കിട്ടിയ ഒരുവനാണ് ഞാന്‍ .
ആവണക്കെണ്ണ മുതല്‍ മാരോട്ടിയുടെ എണ്ണ വരെ കാവില്‍ തിരിയിട്ടു കത്തിക്കാം . നെയ്യില്‍ കസ്തൂരി ചേര്‍ത്തു വിശേഷ ദിവസങ്ങളില്‍ വലിയ വിളക്കുകള്‍ കത്തിക്കുക .കാവിന്റെ പരിസരo മുഴുവനും സുഗന്ധം നിറയും ഇതൊക്കെ മനുഷ്യനെ കാവുകളുമായി കൂടുതല്‍ അടുപ്പിക്കും.
കാവില്‍ മാരോട്ടിയുടെ എണ്ണയും കരെള്ളിന്റെ എണ്ണയും മാറി മാറി കത്തിക്കുക . പാമ്പിന്റെ പൊഴിച്ചിട്ട പടങ്ങള്‍ തിരിയാക്കി കത്തിച്ചാല്‍ സര്‍വ്വ രോഗ സംഹാരം തന്നെ നടക്കും.
പടം പൊഴിച്ചിട്ട ശല്ക്കങ്ങള്‍ നല്ലൊരു ഔവ്ഷധമാണ് .
പക്ഷേ മൂര്‍ഖന്‍ പാമ്പിന്റെ പടങ്ങള്‍ അര്‍ദ്ധരാത്രിയിലോ ഭക്തര്‍ കാണാത്ത ഇടത്തോ അല്ലങ്കില്‍ വളരെ രഹസ്യ മായി മാത്രമേ തിരിയാക്കി കത്തിക്കുവാന്‍ പാടുള്ളൂ .ജീര്‍ണ്ണത യെത്തിയതും പാമ്പ് സോയം പൊഴിച്ചിട്ടതുമായ പടങ്ങള്‍ക്കെ ഈ വിശേഷം കൈവരൂ.
ഇതിന്റെ തിരിനാളം നോക്കി നിന്നാല്‍ നാഗം ഇഴയുന്ന പോലെ തോന്നും.ഭയം ജനിപ്പിക്കുന്ന അഗ്നിയാണിത്. ഈ നാളങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യോഗ വിധികള്‍ വശമില്ലാത്തവരുടെ മനസ് പതറും. അവര്‍ പിന്നെ കാണുന്ന പല വസ്തുവും പാമ്പാണെന്ന് തോന്നും കയര്‍ പോലുള്ള വസ്തുക്കള്‍ അലപ്പ നേരം മാത്രം പാമ്പുകളായി തോന്നും ഇതു ഭക്തരില്‍ കൊടിയ ഭയത്തെ ഉണ്ടാക്കും ആയതു കൊണ്ട് ഈ ഔവ്ഷധ സമ്പ്രദായം പരമ രഹസ്യ മായി ആചരിക്കുക .അപസ്മാര രോഗത്തിന് നിറയെ ഗുണം കിട്ടുന്ന ഈ നാഗത്തിരി പൂജ എന്നും ആചരിക്കാന്‍ പാടില്ല അതിനും ചില ദിവസങ്ങള്‍ ഉണ്ട് അങ്ങിനെയുള്ള ദിവസങ്ങളില്‍ മാത്രമേ അത് പാടുള്ളൂ.
നാഗ ആരാധന അന്ധമായ വിശ്വസമല്ല പക്ഷേ ഇശ്വര ഉപാസനയുമായി ഇതിനെ താരതമ്യo ചെയ്യരുത് . ഈ ആചാരത്തില്‍ മുഴുകി പഞ്ചമഹാ യ്ന്ജങ്ങള്‍ നമ്മളില്‍ നിന്നും അന്യം നിന്ന് പോകരുത് .കാവുകളില്‍ അഗ്നിഹോത്രം നടത്താന്‍ വിധിയുണ്ട് . ഷേക്ത്ര പുരോഹിതര്‍ വേദ വിധികളും ആചരിക്കട്ടെ .
ഭാരത സംസക്കാരം ചതുര്‍ വേദത്തില്‍ നിന്നും ഉടലെടുത്തതാണ്. ആര്യവചനങ്ങള്‍ ഉയര്‍ത്തി ലോകത്തിന് മാതൃക കാട്ടിയ നമ്മള്‍ വാസ്തവങ്ങള്‍ തിരിച്ചറിയാത്ത പൂജകള്‍ ചെയ്യരുത്.
ഇനിയും നാം പലതും അറിയാനുണ്ട് ഓരോ പൂജകളുടെയും ശാസ്ത്രീയത ആ പൂജയിലെ മന്ത്രങ്ങളില്‍ ഒളിഞ്ഞിരുപ്പുണ്ട് .അത് നല്ല വണ്ണം പഠിച്ച് അത്തരം ശാസ്ത്രീയ പൂജകള്‍ ചെയ്‌താല്‍ ഉജ്ജലമായ പരിഹാരം ലഭിക്കും .
വേദങ്ങളില്‍ ഈ ധര്‍മ്മമുണ്ട് ആ സത്യ o നിങ്ങളെയും കാത്ത് എന്നും നില്ക്കുന്നു.
അടിസ്ഥാനപരമായി നമ്മള്‍ എന്നാണോ വേദസാരങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നത് അന്ന് മാത്രമേ ഭാരത ജനത ഒന്നാകൂ .എല്ലാവരെയും ഒന്നിപ്പിക്കുന്ന നിയമം ഋഗ് യ്ജുസ് സാമങ്ങളില്‍ മാത്രമേ കാണുന്നുള്ളൂ .
അത് പടിക്കാതിരിക്കുന്നോളം ഭിന്നത മാത്രമേ ഉണ്ടാകൂ ഭാരത ജനത ഒന്നായാല്‍ അഗ്നിഹോത്രങ്ങള്‍ തരിച്ചു വരും .അത് വഴി അന്തരീക്ഷ ശുദ്ധി കൈവരും.
ഈ നാട്ടിലെ ഏതെങ്കിലുമൊരു സം ഘടനയിലെ മുഴുവന്‍ പേരും ഒരു രോഗവും ബാധിക്കാതെ എന്നും സന്തോഷവാനായി തുള്ളി ച്ചാടി നടന്നാല്‍ പലരും അതിന്റെ കാരണം തിരക്കും കുറെപ്പേര്‍ ആ സംഘടനയില്‍ അംഗ മാകും
ആ നാട്ടിലെ നാലിലൊന്ന് ജനതയ്ക്കും വൈകല്യ മൊന്നും ബാധിക്കാതെ മരിക്കും വരെ ചുറു ചുറുക്കോടെ ഇരുന്നാല്‍ ആ സംഘടനയെ ലോകം അനുകരിക്കും .
വേദങ്ങള്‍ പഠിക്കാതെ പല സ്ത്രികളും പുരുഷന്മാരും ഹിന്ദുവിനെ ഉദ്ധരിക്കാന്‍ നിരവതി സ്റ്റേജുകള്‍ കയറി യിറങ്ങുന്നുണ്ട് രക്തം തിളയ്ക്കുന്ന പ്രസംഗങ്ങള്‍ വാതോരാതെ തൊടുത്തുവിടുന്നുണ്ട് .ഇ വ
യോക്കെ മനുഷ്യനില്‍ ദ്രോഹ ചിന്ത വളര്‍ത്തി മറ്റുള്ള വരോട് ശത്രുതകൂട്ടുന്നു.
അധാര്‍മ്മിക മായ വാക്കുകളില്‍ കുടുങ്ങി ജനങ്ങളില്‍ പലരും ഒന്നിപ്പിച്ചുവെങ്കില്‍ ..സന്തോഷം തന്നെ. എന്തെന്നാല്‍
ഈ വാക്കുകള്‍ കേട്ട് ശത്രു പക്ഷത്തും ആള് കൂടി എന്നുമിവര്‍ മനസിലാക്കുന്നില്ല.
സത്യ ത്തില്‍ ഇതു വരെ ആരും ഒന്നിച്ചില്ല .പകരം ജാതിയുടെ പേരില്‍ വിഘടിച്ചു എന്നതാണ് വാസ്തവം. ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ മാത്രമേ മനുഷ്യന്‍ ഒന്നാകൂ.
ഭാരത ജനതയെ ധര്‍മ്മത്തിന്റെ പാതയിലൂടെ മാത്രമേ ഒന്നിക്കാന്‍ സാധിക്കൂ അവന്റെ സിരയില്‍ ഉള്ളത് ഋഷിമാരുടെ രക്തമാണ്.
ഒരു തെറ്റിലെ കീടങ്ങള്‍ മറ്റൊരു തെറ്റിനെ വളര്‍ത്താനെ ഉപകരിക്കൂ.
ഒരു ഭ്രാന്തന്‍ ഭ്രാന്തില്ലാത്ത നൂറു പേരെ ഓടിക്കുന്നു പോലെയാകരുത് നമ്മുടെ വാക്കുകള്‍.
നമ്മിലെ പ്രത്യേകത കണ്ടാല്‍ മാത്രമേ മറ്റുള്ളവര്‍ നമ്മളെ പിന്തുടരൂകയുള്ളൂ .നിന്നിലെ മധുരമായ ഭാഷണം ശത്രു പക്ഷത്ത് പോലും ആരാധകരെ ഉണ്ടാക്കും. കൊപവാക്കുകള്‍ കൊണ്ട് ആരും ധര്‍മ്മത്തിലേക്ക് വരില്ല.
ശത്രുവിനെയും മിത്രത്തെയും ഒരു പോലെ സൃഷ്ട്ടിക്കുന്ന കോപവാക്കുകള്‍ കൊണ്ട് ഇരു വശത്തും തുല്യ ശത്രുവിനെ നിര്‍മ്മിക്കുന്നു .
ഭാരതീയരായ നാം .പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നു.കഠോപനിഷിത് പൂര്‍വ്വജന്മത്തെ ക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നു .
ഒരു മഹാ രാജ്യത്തിന് വിപത്തുകള്‍ വരാം . ഒരു ജനതയ്ക്ക് ഒന്നിച്ചു വിപത്തുകള്‍ വരുന്നു. എന്താണ് അതിന്റെ കാര്യകാരണമെന്നും നാം പഠിക്കണം .അതിന്റെ കാരണങ്ങളും ഉപനിഷത്തുകള്‍ വിവരിക്കുന്നു . ഒരു നാടിന് എന്ത് കൊണ്ട് ആപത്തുകള്‍ വരുന്നു.ആ നാടും അവിടത്തെ മനുഷ്യനും ചെയ്യുന്ന പാപ പുണ്യ കര്‍മ്മങ്ങള്‍ പോലെ നന്മയും തിന്മയും വന്നു ചേരും.
അങ്ങിനെ ഈ നാടും അതപ്പധിചിട്ടുണ്ടെങ്കില്‍ അതിനും കാരണമുണ്ട്.ഇതൊക്കെ വരുത്തിയതും ഇശ്വരന്‍ തന്നെയല്ലേ? നിനക്ക് വന്നു ചേര്‍ന്ന വിപത്തുകള്‍ മുജ്ന്മം കൊണ്ടാണെങ്കില്‍. ഈ നാടിനു വന്ന അപജയങ്ങളും മുജന്മത്തില്‍ ചെയ്ത കര്‍മ്മ ഫലം കൊണ്ടാണെന്ന് എന്ത് കൊണ്ട് കരുതി ക്കൂടാ?
ഒരു ജനത ആക്രെമിച്ച് ഏതു രാജ്യമാണോ ആ നാട് പിന്നെയും പൂര്‍വ്വ സ്ഥിതിയില്‍ എത്തിയിട്ടുണ്ട് ? ആക്രമണം പടച്ചു വിട്ട ജനതയ്ക്ക് സമാധാനം കൈ വന്നിട്ടില്ല
നിങ്ങളെ കൊള്ളയടിച്ചത്.ആരാണോ ? ആ കൊള്ളക്കാര്‍ക്ക്ആ രാജ്യത്ത് ജന്മം മാത്രം കൊടുത്തുകൊണ്ട് അവരെയും കാലം ശിഷിക്കുന്നുണ്ട്
.ചിലരെ കാലം കത്തുന്ന മരുഭൂമിയിലേക്ക് അയച്ചിരിക്കുന്നു.അവന്റെ പിതാമഹന്മാര്‍ കൊള്ളയടിച്ചു കൊണ്ട് പോയ സമ്പത്ത്. അവന്റെ പിന്‍ തലമുറക്കാരനെ കൊണ്ട് തന്നെ നിങ്ങളുടെ നാട്ടിലേക്ക് കൊണ്ട് വരുത്തുന്നു.
ആ കൊള്ളക്കാരുടെ പിന്തലമുറ ക്കാരെ തന്നെ ആ രാജ്യത്തേക്ക് അയച്ച് അന്ന് നിങ്ങളില്‍ നിന്നും കൊണ്ട് പോയ സമ്പത്തുകള്‍ തിരച്ചു ഇങ്ങോട്ടും എത്തിക്കുന്നുണ്ട്.
പൊരിഞ്ഞ വെയിലിലേറ്റ് മണല്‍ ക്കാറ്റിനെ നേരിട്ട് അവര്‍ ഇവിടന്ന് കൊണ്ട് പോയ മോഷണ മുതല്‍ തിരിച്ചെടുക്കുന്ന കാഴ്ച നിങ്ങളും കാണുന്നില്ലേ?
ആരുടെ സമ്പത്താണോ കൊള്ളയടിക്കപെടുന്നത് കാലം അയാളില്‍ അത് തിരിച്ചു കൊണ്ടു വന്ന് തന്നിരിക്കും .
വെള്ളക്കാര്‍ ഈ നാടിനെ ആക്രെമിച്ചു നമ്മുടെ പൂര്‍വിക സമ്പത്ത് കൊണ്ട് പോയെങ്കില്‍. അതും തിരികെ കൊണ്ട് വരാന്‍ .അവര്‍ നിന്‍റെ നാട്ടില്‍ ഉണ്ടാക്കിയ തലമുറയെ തന്നെ പ്രുകൃതി ഒരുക്കിയിട്ടുണ്ട് .
വെള്ളക്കാര്‍ കൊണ്ടുപോയ നമ്മുടെ സമ്പത്ത് തിരിച്ചു പിടിക്കാന്‍ .അവന്‍ നിര്‍മ്മിച്ച സംസ്കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരെ തന്നെയാണ് ഈശ്വരന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
അന്ന് സായിപ്പിനെ അനുകൂലിച്ചു സംസാരിച്ചവര്‍ ഇന്നു വൃദ്ധസദനങ്ങളില്‍ അന്തിയുറങ്ങുന്നു . സായിപ്പിനെ അനുകരിച്ച ഈ മാതാ പിതാക്കള്‍ സ്വന്തം മക്കളെ തന്നെ തന്നെയാണ് .നമ്മുടെ സമ്പത്ത് കൊണ്ട് വരാന്‍ അയച്ചിരിക്കുന്നത്. ആ രാജ്യങ്ങളിലേക്ക് സായിപ്പിന്റെ ആട്ടും തുപ്പു മേറ്റ് ഈ നാടിന്റെ സമ്പത്ത് അവരും തിരികെ പിടിക്കുന്നു .കാഴ്ച ഇന്നും തുടരുന്നു.
ഇതൊന്നും കാണാന്‍ നിങ്ങള്‍ക്ക് കണ്ണില്ലേ .ഏകനായ ദൈവം ഇതൊക്കെ കാണുന്നുണ്ട്.
ഇതൊക്കെ കണ്ടിട്ടും പഴം പുരാണം പാടി ശത്രുത വളര്‍ത്തുന്ന നിങ്ങള്‍ വിഡ്ഢികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടരുത് എന്നേ എനിക്ക് പറയാനുള്ളൂ.
!!സംഭവാമി യുഗേ യുഗേ !!! .
ഭാരത ജനത ഒന്നാകാന്‍ വേദങ്ങള്‍ പഠിക്കണം .വേദങ്ങള്‍ ഗ്രേഹിചാല്‍ പിന്നീടവന് ആരെയും വേദനിപ്പിക്കാന്‍ സാധിക്കില്ല . വേദ പഠിതാവിന്പു ഞ്ചിരിക്കുന്ന മുഖ ലാളനയോടെ മാത്രമേ മനുഷ്യനെ കാണാന്‍ കഴിയു കൃതു യുഗത്തില്‍ എല്ലാവരും സത്യ സന്ധത പുലര്‍ത്തിയിരുന്നു. കൃത് എന്ന വാക്കിന് ചിന്തയെന്നും ചിന്തയില്‍ നിന്നുണ്ടായ യാഗം എന്നുമാണ് അര്‍ഥം .യാഗങ്ങള്‍ ജീവിതചര്യ യാക്കിയ ജനതയ്ക്ക് സത്യമേ പറയാന്‍ സാധിക്കൂ . യാഗങ്ങള്‍ തരിച്ചു വന്നാല്‍ നാം സത്യത്തെ മുറുകെ പിടിക്കും .
മെക്കാള പ്രഭു ഈ നാട്ടില്‍ വരുമ്പോള്‍ ഗുരുകുലങ്ങള്‍ ഉണ്ടായിരുന്നു. വേദപഠന ശാലകളും ഉണ്ടായിരുന്നു . ഭാരതത്തില്‍ ഒരു മുടന്തനയോ വിശപ്പിനുവേണ്ടി കൈ നീട്ടുന്ന യചകരെയോ മെക്കാള പ്രഭുവിന് കാണാന്‍ കഴിഞ്ഞില്ല. അംഗവൈകല്യമുള്ള ഒരാളു പോലും ഭാരതത്തില്‍ ഇല്ലായിരുന്നു. ആ കൊള്ളക്കാരനായ വെള്ളക്കാരന്‍ ഇങ്ങിനെ എഴുതി വെക്കാന്‍ കാരണമെന്തായിരുന്നു. വേദങ്ങള്‍ നിലനിന്നത് കൊണ്ടല്ലേ ഭാരതത്തിനെ കുറിച്ച് പലരും ഇങ്ങിനെയൊക്കെ എഴുതാന്‍ കാരണം .
ആ സംസ്കാരം തിരികെ വരാന്‍ വേദം പ്രചരിപ്പിക്കുക .
വേദ പഠനം ഒരു നല്ല ജനതയെ വീണ്ടും സൃഷ്ട്ടിക്കും .അത് വഴി ലോക നന്മ കൈവരും
അഗ്നിഹോത്രാദികള്‍ നിലയ്ക്കാതിരിക്കട്ടെ അതുവഴി ധര്‍മ്മത്തിന് കളങ്കം വരാതെ ഇരിക്കട്ടെ .
ഇന്നും എന്നും സത്യമേ ജയിക്കൂ .സത്യ മാര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ വേദമെന്ന വിദ്യ അറിയണം അത് വഴി ഏക സത്യ മായ ഈശ്വരനെ തിരിച്ചറിയും
വേദമാതാവ് നമ്മെ രക്ഷിക്കട്ടെ !!
അഗ്നയെ ഇദം ന മ മ !!
അഗ്നിയേ ഇതൊന്നും എന്റേതല്ല .
അഗ്നയെ സ്വഹ അഗ്നയെ ഇദം ന മ മ
തല്ക്കാലം നിർത്തുന്നു പുതിയ അറിവുകളുമായി വീണ്ടും കാണാം
സസ്നേഹം അനിൽ വൈദിക്
ANILKUMAR. A. K
AYILEPPILLIYIL
THRIKKAKARA.P O
CHALIPPARAMBU RODA
KOCHI 682021
E;MAIL anilmediator@gmail.com
9995033225
8281404225







































No comments:
Post a Comment